പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ


തുറവൂർ: പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കുത്തിയതോട് സ്വദേശിനിയും പട്ടികജാതി വിഭാഗക്കാരിയുമായ പെൺകുട്ടിയുടെ ചിത്രം പെൺകുട്ടി അംഗമായ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു കരസ്ഥമാക്കിയ ശേഷം എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും വീണ്ടും ചിത്രങ്ങൾ ചോദിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തിരുവനന്തപുരം കാഞ്ഞിരംകുളം, കരങ്കുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ വലവീശികാണി പുരയിടത്തിൽ യേശുദാസ് മകൻ 22 വയസ്സുള്ള മനുദാസിനെയാണ് ചേർത്തല ഡിവൈഎസ്പി വിനോദ് പിളളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എസ് സി എസ്ടി ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് മനു ദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിൽ കുത്തിയതോട് ഐഎസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ അജിത് കുമാർ ജി, സിപിഒമാരായ അനീഷ്, സതീഷ് , അനിൽ വിജേഷ് എന്നിവർ ഉണ്ടായിരുന്നു.

മനുദാസ് ഉപയോഗിച്ചുവരുന്ന മൊബൈൽ നമ്പർ സംബന്ധിച്ച് വേറെയും പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related posts

Leave a Comment