പതിനഞ്ചുകാരിയെ പീഡിപ്പിച്ചു മുങ്ങിയത് 23 കാരൻ;  പിടിയിലായപ്പോൾ എല്ലാം നിഷേധിച്ച് യുവാവ്; പോലീസിന്‍റെ ശാസ്ത്രീയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് ഡാനിയൽ

 

ചാലക്കുടി: നവമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ ചാലക്കുടി ഡിവൈഎസ് പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിൽ ബാംഗളൂരുവിലെ കോറമംഗലയിൽ നിന്നും പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയൽ (23 ) ആണു പിടിയിലായത്.

പെണ്‍കുട്ടിയുമായി പരിചയത്തിലായ ഡാനിയൽ വളരെ മാന്യവും സ്നേഹപൂർണവുമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും സൗഹൃദം ദൃഢമാക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാതാപിതാക്കളില്ലാത്തതക്കം നോക്കി കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയും പിന്നീട് ആന്ധ്രാപ്രദേശിലേക്കു കടക്കുകയുമായിരുന്നു.

ഡാനിയേൽ ചതിച്ചതാണെന്നു മനസിലാക്കിയ പെണ്‍കുട്ടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതിനെ തുടർന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണു യുവാവിനെ പിടികൂടിയത്.

ചാലക്കുടി സിഐ കെ.എസ്. സന്ദീപ്, അഡീഷണൽ എസ്ഐ സജി വർഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടിയിലെ സീനിയർ സിപിഒ കെ.ടി. ഷീജ എന്നിവരടങ്ങിയ സംഘമാണു ഡാനിയേലിനെ പിടികൂടിയത്.

ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ച യുവാവു ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരു ന്നു.

ആന്ധ്രാപ്രദേശിലേക്കു കടന്ന ശേഷം ഫോണും സിം കാർഡുകളും അവിടെ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെത്തി വിവിധ സ്ഥലങ്ങളിലായി ഏതാനും ദിവസം താമസിച്ചു.

ശേഷം കർണാടകത്തിലേക്കു കടന്നു പല സ്ഥലത്തായി താമസിച്ചു. ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തൃശൂരിലെ ജയിലിലാക്കി.

ചാലക്കുടി: നവമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ ചാലക്കുടി ഡിവൈഎസ് പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിൽ ബാംഗളൂരുവിലെ കോറമംഗലയിൽ നിന്നും പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയൽ (23 ) ആണു പിടിയിലായത്.

പെണ്‍കുട്ടിയുമായി പരിചയത്തിലായ ഡാനിയൽ വളരെ മാന്യവും സ്നേഹപൂർണവുമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും സൗഹൃദം ദൃഢമാക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാതാപിതാക്കളില്ലാത്തതക്കം നോക്കി കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയും പിന്നീട് ആന്ധ്രാപ്രദേശിലേക്കു കടക്കുകയുമായിരുന്നു.

ഡാനിയേൽ ചതിച്ചതാണെന്നു മനസിലാക്കിയ പെണ്‍കുട്ടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതിനെ തുടർന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണു യുവാവിനെ പിടികൂടിയത്.

ചാലക്കുടി സിഐ കെ.എസ്. സന്ദീപ്, അഡീഷണൽ എസ്ഐ സജി വർഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടിയിലെ സീനിയർ സിപിഒ കെ.ടി. ഷീജ എന്നിവരടങ്ങിയ സംഘമാണു ഡാനിയേലിനെ പിടികൂടിയത്.

ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ച യുവാവു ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരു ന്നു.

ആന്ധ്രാപ്രദേശിലേക്കു കടന്ന ശേഷം ഫോണും സിം കാർഡുകളും അവിടെ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെത്തി വിവിധ സ്ഥലങ്ങളിലായി ഏതാനും ദിവസം താമസിച്ചു.

ശേഷം കർണാടകത്തിലേക്കു കടന്നു പല സ്ഥലത്തായി താമസിച്ചു. ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തൃശൂരിലെ ജയിലിലാക്കി.

Related posts

Leave a Comment