എറണാകുളം ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു


കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ ജില്ലാ കോടതി ഓഫീസിലെ ഇ- മെയിലിലേക്ക് തമിഴ്‌നാട് റിട്രീവല്‍ ഗ്രൂപ്പ് എന്ന മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഉച്ചതിരിഞ്ഞ് ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി.

കോടതിയില്‍ ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ കോടതി അധികൃതര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറുകയായിരുന്നു.

തമിഴ്‌നാട്ടിലെ 1979ലെ നായനാര്‍ദാസ് പോലീസ് യൂണിയന്‍ നടപ്പിലാക്കണമെന്നായിരുന്നു ആവശ്യം. ബോംബ് ഭീഷണിയെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം വിവിധ കോടതിയിലെ നടപടികള്‍ തടസമില്ലാതെ നടന്നു.

Related posts

Leave a Comment