വാലൻ നീലാംബരി ! ആറളം വന്യജീവി സങ്കേതത്തിൽ പുതിയ ഇനം ചിത്രശലഭം

ഇരിട്ടി: മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ ചിത്രശലഭ സർവേയിൽ പുതിയൊരിനം ശലഭത്തെക്കൂടി കണ്ടെത്തി. വാലൻ നീലാംബരി ശലഭത്തെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ ആറളത്ത് കണ്ടെത്തിയ ശലഭ ഇനങ്ങളുടെ എണ്ണം 262 ആയി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇരുപതോളം ചിത്രശലഭ നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതം വൈൽഡ്‌ലൈഫ് വാർഡൻ എ. ഷജ്‌ന, അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ് നിതിൻ ദിവാകർ, പ്രശസ്ത ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി. പീറീഡേ കുടുംബത്തിൽപ്പെട്ട ആൽബട്രോസ് ശലഭങ്ങളുടെ…

Read More

പോലീസിന് അൽപം സാഹസികത കാട്ടേണ്ടി വന്നപ്പോൾ പിടിയിലായത് 14 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ; തളിപ്പറമ്പിലെ സംഭവം ഇങ്ങനെ…

തളിപ്പറമ്പ്: രാഷ്ട്രീയ വൈരാഗ്യത്തിനെ തുടർന്ന് തളിപ്പറമ്പിൽ കട കത്തിച്ച കേസിൽ 14 വർഷമായി പോലീസിനെ വെട്ടിച്ചു കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയൽ മുക്കോല ഹിൽ മത്ത് നഗറിലെ പൂമംഗലോറത്ത് അബ്ദുൾ റസാഖി (40) നെയാണ് ഇൻസ്പെക്ടർ എൻ. കെ.സത്യനാഥിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ പി.സി. സഞ്ജയ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, ഇ.എൻ.പ്രകാശൻ , സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരടങ്ങിയ സംഘം അറസ്റ്റ ചെയ്തത്. 2007 ഓഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യത്തിൽ സിപി എം പ്രവർത്തകനായ തളിപ്പറമ്പിലെ സിനോദിന്റെ ഉടമസ്ഥതയിലുള്ള കടകത്തിച്ചുവെന്നാണ് കേസ്. പോലീസിന്‍റെ കണ്ണു വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് കോടതി 2017 ൽ പിടികിട്ടാപ്പുള്ളി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മാർക്കറ്റിലെത്തിയ പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. തളിപ്പറമ്പ്…

Read More

ജില്ലാ ആശുപത്രിക്ക് മുന്നിൽ ‘ആംബുലൻസ് ഔട്ട്;  ഇരുചക്ര വാഹനങ്ങൾ ഇൻ’

കണ്ണൂർ: ജില്ലാ ആശുപത്രിക്ക് മുന്നിലെ ആംബുലൻസ് പാർക്കിംഗ് പോലും കൈയേറി ഇരുചക്ര വാഹനങ്ങൾ. ദിനംപ്രതി ആയിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിക്ക് സമീപം കാര്യമായ പാർക്കിംഗ് സംവിധാനമില്ലാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. ആശുപത്രിക്ക് മുന്നിലെ റോഡരികിൽ ആംബുലൻസ് പാർക്കിനായി ബോർഡ് ഉയർത്തിയ സ്ഥലത്താണ് ഇരുചക്ര വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത്. രാവിലെ 10 മുതൽ ഉച്ച വരെയുള്ള സമയങ്ങളിൽ നൂറിലധികം ഇരുചക്ര വാഹനങ്ങളാണ് ഇവിടെ വരിയായി പാർക്കിംഗ് ചെയ്യുന്നത്. ഡോക്ടറെ കാണാൻ എത്തുന്നവരും അവരുടെ സഹായത്തിന് എത്തുന്നവരും രോഗികളെ സന്ദർശിക്കാൻ എത്തുന്നവരും വാഹനങ്ങൾ റോഡരുകിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇതുകാരണം രാവിലെ ഇതുവഴിയുള്ള റോഡിൽ ഗതാഗത തടസമുണ്ടാകുന്നതും പതിവാണ്.

Read More

കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുന്നുണ്ടെന്ന് കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധകരൻ എംപി. അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം ദേശീയ നേതാക്കളുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കെ.വി. തോമസിനെ നഷ്ടപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാൻ തയാറാണെന്നാണ് സുധാകരന്‍റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്നു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചതോടെയാണ് അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ എന്ന അഭ്യൂഹങ്ങളുയർന്നത്. കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഡൽഹിക്ക് പോയില്ല. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നേതൃത്വം നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടി തലവനായി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്.

Read More

തന്‍റെ നാട്ടിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ തന്നെ മാവേയിറ്റാക്കി; അറസ്റ്റിലായ മാവോയിസ്റ്റിന്‍റെ മൊഴി; “കബനീദളത്തിൽ എട്ടംഗസംഘം’

തലശേരി: തന്‍റെ സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ ഉണ്ടെന്ന് അറസ്റ്റിലായ മാവോയിസ്റ്റ് ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിലെ ചൈതന്യ എന്ന സൂര്യയുടെ മൊഴി. ആന്‍റി ടെറിറിസ്റ്റ് സ്ക്വാഡാണ് സൂര്യയെ ചോദ്യം ചെയ്തത്. തന്‍റെ നാട്ടിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളാണ് മാവോയിസ്റ്റ് സംഘത്തിലേക്ക് തന്നെ ആകർഷിച്ചതെന്നും സൂര്യ പറഞ്ഞു. പത്ത് ദിവസം കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്ത ചെയ്ത ശേഷം സൂര്യയെ എ ടി എസ് കോടതിയിൽ ഹാജരാക്കി. കേളകത്ത് എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനിയായ സൂര്യ ആന്ധ്രയിൽ വെച്ചാണ് അറസ്റ്റിലായത്. കേളകത്ത് ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട ശേഷം റോഡ് മാർഗം ആന്ധ്രയിൽ എത്തി പുതിയ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതിനിടയിലാണ് പോലീസിന്‍റെ വലയിലായത്. കേളകം സംഭവവുമായി ബന്ധപ്പെട്ട് സൂര്യയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയിരുന്നു. ആന്ധ്രയിൽ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാൻഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈ…

Read More

കൊല്ലേണ്ടോനെ കൊല്ലും ഞങ്ങൾ തല്ലേണ്ടോനെ തല്ലും ഞങ്ങൾ കൊന്നിട്ടുണ്ടീ പ്രസ്ഥാനം..! മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരേ കൊലവിളി മുദ്രാവാക്യം; 24 സിപിഎം പ്രവർത്തകർക്കെതിരേ കേസ്

മയ്യിൽ(കണ്ണൂർ): മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ചതിന് 24 സിപിഎം പ്രവർത്തകർക്കെതിരേ കേസ്. സിപിഎം പ്രവർത്തകരായ കെ.പി. ബാലകൃഷ്ണൻ, സി.പി. നാസർ, കെ. ബാബുരാജ്, പി.കെ. ബിജു, ഷാഹിദ് അഹമ്മദ്, കെ.കെ. ഫായിസ്, സി.പി. സിദ്ദീഖ്, കെ.കെ. മുഹമ്മദ്, റബീഹ്, കെ.കെ. മനാഫ്, ജി.വി. അനീഷ്, അമീർ, രാഹുൽ, കണ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേർക്കെതിരേയുമാണ് മയ്യിൽ പോലീസ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്കൂൾ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിപിഎം മയ്യിൽ ചെറുപഴശ്ശിയിൽ നൽകിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. ‘പാണക്കാട്ടിൽ പോകേണ്ട ട്രെയിനിംഗൊന്നും കിട്ടേണ്ട ഓർത്തു കളിച്ചോ തെമ്മാടികളെ കൊല്ലേണ്ടോനെ കൊല്ലും ഞങ്ങൾ തല്ലേണ്ടോനെ തല്ലും ഞങ്ങൾ കൊന്നിട്ടുണ്ടീ പ്രസ്ഥാനം’ എന്നായിരുന്നു മുദ്രാവാക്യം. സംഭവത്തിൽ നിയമ…

Read More

പ്രണയത്തില്‍ നിന്ന് യുവതി പിന്‍മാറാന്‍ ശ്രമിച്ചതിന്റെ വിരോധം! യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

മാനന്തവാടി: യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യത്തിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം തവലോട്ടുകോണം അനന്തുവിനെയാണ്(21) മാനന്തവാടി സിഐ അബ്ദുല്‍കരീമും സംഘവും അറസ്റ്റുചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി അനന്തു പ്രണയത്തിലായിരുന്നു. ബന്ധത്തില്‍നിന്നു യുവതി പിന്‍മാറാന്‍ ശ്രമിച്ചതിന്‍റെ വിരോധം തീര്‍ക്കുന്നതിനാണ് പ്രതി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. അനന്തുവിന്‍റെ ലാപ്ടോപ്പ്, മൊബെല്‍ ഫോണ്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അനന്തുവിനെതിരെ കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

യുവതിക്ക് മുന്നിൽ നഗ്നതാപ്രദർശനം! പ്രതിയെക്കുറിച്ച് സൂചന; ഹെൽമറ്റ് വച്ചിരുന്നതിനാൽ യുവതി പ്രതിയുടെ മുഖം കണ്ടിരുന്നില്ല

പരിയാരം(കണ്ണൂർ): പരിയാരം ഏമ്പേറ്റിൽ ബസ്‌സ്റ്റോപ്പിലേക്കുള്ള യാത്രയ്ക്കിടെ യുവതിക്ക് നേരെ സ്കൂട്ടർ യാത്രികൻ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പരിയാരം പോലീസ്. കഴിഞ്ഞ ദിവസം രാവിലെ പരിയാരം മുടിക്കാനത്ത് നിന്നും ഏമ്പേറ്റിലെ ബസ് സ്റ്റോപ്പിലേ ക്കുള്ള യാത്രക്കിടയിലാണ് 25കാരിക്ക് നേരെ നഗ്നതാപ്രദർശനമുണ്ടായത്. ഹെൽമറ്റ് വച്ചിരുന്നതിനാൽ യുവതി പ്രതിയുടെ മുഖം കണ്ടിരുന്നില്ല. പെട്ടെന്നുണ്ടായ ഞെട്ടലിലും വെപ്രാളത്തിലും ഓടി രക്ഷപ്പെട്ടതിനാൽ വാഹനത്തിന്‍റെ നമ്പറും ലഭിച്ചിരുന്നില്ല. തുടർന്ന് പരിയാരം പോലീസിൽ യുവതി പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സംഭവ സ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് വരികയാണ്. പരിയാരം സർവീസ് സഹകരണ ബാങ്കിന്‍റെ നിരീക്ഷണ കാമറ പരിശോധിച്ചുവെങ്കിലും ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ സമീപത്തായി പ്രവർത്തിക്കുന്ന കെമിക്കൽ സ്ഥാപനത്തിന്‍റെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിയാരം പോലീസ് പരിശോധിച്ചു. തുടർന്ന് ലഭിച്ച ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.…

Read More

പകരം ആര് ‍? ഇരിക്കൂറിൽ ഇനി മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെ.സി. ജോസഫ്

കണ്ണൂർ: ഇരിക്കൂറിൽ താൻ ഇത്തവണ മത്സരിക്കാനില്ലെന്നും പുതിയ ആളുകൾ മത്സരിക്കട്ടേയെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി കെ.സി. ജോസഫ് എംഎൽഎ രാഷ്‌ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ 38 വർഷമായി ഇരിക്കൂറിലെ ആളുകളുടെ പ്രത്യേക പരിഗണന തനിക്ക് ലഭിച്ചിട്ടുണ്ട്. പാലങ്ങളും റോഡുകളുമടക്കം ഒരുപാട് വികസനപദ്ധതികൾ കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷക്കാലം പ്രതികാരമനോഭാവത്തോടെയാണ് സർക്കാർ ഇരിക്കൂർ മണ്ഡലത്തെ കണ്ടത്. കരുവഞ്ചാൽ, ആലക്കോട് പാലങ്ങൾക്കുപോലും വളരെ സാവകാശമാണ് സർക്കാർ അനുമതി നൽകിയത്. മലയോരഹൈവേ പദ്ധതിയെയും അവഗണിച്ചു. മലയോര ഹൈവേ അടക്കമുള്ള വികസനപദ്ധതികൾക്കുവേണ്ടി രൂപീകരിച്ച മലയോര വികസന അഥോറിറ്റി ജനപ്രതിനിധിയെന്നനിലയിൽ തന്നോടുപോലും ആലോചിക്കാതെ പിരിച്ചുവിട്ടു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇരിക്കൂറിൽ ഇല്ലെങ്കിലും തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാക്കുമെന്നും മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു. കെസിക്ക് പകരം ആര് ‍?ഇരിക്കൂറിൽ കെ.സി.ജോസഫിന് പകരം കെപിസിസി ജനറൽസെക്രട്ടറിമാരായ സജീവ് ജോസഫിന്‍റെയും സോണി സെബാസ്റ്റ്യന്‍റെയും…

Read More

എന്തു ചെയ്യണമെന്നറിയില്ല, പോകാൻ മറ്റൊരിടമില്ല..! പകച്ചിരിക്കുകയാണ് ഇരിയ കാട്ടുമാടത്തിലെ സത്യസായി ഗ്രാമത്തിൽ താമസിക്കുന്ന സി. ശശിയും കുടുംബവും

ഷൈബിൻ ജോസഫ് കാഞ്ഞങ്ങാട്: ഇനിയെന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് ഇരിയ കാട്ടുമാടത്തിലെ സത്യസായി ഗ്രാമത്തിൽ താമസിക്കുന്ന സി. ശശിയും കുടുംബവും. ഒരാഴ്ച മുമ്പാണ് ഇവിടെ നിന്ന് കുടിയൊഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് പുല്ലൂർ വില്ലേജ് ഓഫീസറുടെ നോട്ടീസ് ലഭിക്കുന്നത്. നിങ്ങളും കുടുംബവും അനധികൃതമായാണ് താമസിക്കുന്നതെന്നും ജില്ലാ കളക്ടറും ഹൊസ്ദുർഗ് തഹസിൽദാരും നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നും പറയുന്നു.” എന്തു ചെയ്യണമെന്നറിയില്ല. ഞങ്ങൾക്ക് പോകാൻ മറ്റൊരിടമില്ല.” – ശശി പറയുന്നു. തേപ്പുപണിക്കാരനായ ശശിയും ഭാര്യ പുഷ്പലതയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം പെരിയയിലെ വാടക ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ മകളായ സി. ശ്രീനിഷയ്ക്ക് ജന്മനാ ഇടതു കൈപ്പത്തിയില്ല. പഠനത്തിൽ മിടുക്കിയായ ശ്രീനിഷയ്ക്ക് കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ എട്ട് എ പ്ലസ്, ഒരു എ, ഒരു ബി പ്ലസ് ഗ്രേഡുകൾ ലഭിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ,…

Read More