മാസ്കില്ലെങ്കിൽ വരേണ്ട! നോ മാസ്‌ക് നോ എന്‍ട്രി കാമ്പയിന് പിന്തുണയുമായി വ്യാപാരികൾ

കണ്ണൂര്‍: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്ട് ചലഞ്ച് കാമ്പയിനു പിന്തുണയുമായി വ്യാപാരി സമൂഹം. എഡിഎം ഇ.പി. മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു വിവിധ വ്യാപാരി, വ്യവസായി സംഘടനകള്‍ ക്യാമ്പയിന് പിന്തുണ അറിയിച്ചത്. ജില്ലയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. ഓരോ സംഘടനയിലെയും അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട സംഘടനാ നേതൃത്വം ഉറപ്പാക്കും. ജനങ്ങള്‍ കൂടുന്ന പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും സ്വീകരിക്കുന്ന എല്ലാ…

Read More

കരിവെള്ളൂര്‍ പെട്രോള്‍ പമ്പിലെ കവര്‍ച്ച! ചിത്രം തെളിഞ്ഞില്ല;അന്വേഷണം വഴിമുട്ടി

പയ്യന്നൂര്‍:കരിവെള്ളൂര്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തി മൂന്നരലക്ഷത്തോളം രൂപ സൂക്ഷിച്ച ലോക്കര്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം വഴിമുട്ടി. സംഭവസ്ഥലത്തുനിന്ന് വിരലടയാളങ്ങളോ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്തതിനാല്‍ പ്രതികളിലേക്കെത്താനാവുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ജൂലൈ 17ന് രാവിലെയാണ് കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പിന്‍റെ ഷട്ടറും അകത്തെ ഗ്ലാസും തകര്‍ത്ത് ഓഫീസിനകത്ത് പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ കടത്തിക്കൊണ്ടുപോയ സംഭവമുണ്ടായത്. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്ഐ പി.ബാബുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന അന്വേഷണത്തില്‍ സംഭവ സ്ഥലത്ത് പ്രതികള്‍ ഉപേക്ഷിച്ച് കളഞ്ഞ മഴുവും പാരയും വന്ന വഴി പോലീസ് തിരിച്ചറിഞ്ഞിരുന്നു.സംശയിക്കുന്ന ചിലരെ പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. ചിലരുടെ കോള്‍ ലിസ്റ്റുകള്‍ പരിശോധനാവിധേയമാക്കി. വെളിച്ചം കുറവായ സാഹചര്യം മുതലെടുത്താണ് തലമറച്ച് കൈകളില്‍ ഗ്ലൗസുകളും ധരിച്ച് ഷട്ടറും അകത്തെ ഗ്ലാസ് കാന്പിനും തകര്‍ത്ത് കവര്‍ച്ച നടത്തിയിട്ടുള്ളത് എന്ന്…

Read More

വൈകുന്നേരം മൂന്നു മണിക്കൂർ! ‘ബ്രൂസ്‌ലി’ക്ക് കളരി പഠിക്കാൻ ഉണ്ണി മുകുന്ദൻ കണ്ണൂരിൽ

ചെറുപുഴ(കണ്ണൂർ): തന്‍റെ പുതിയ സിനിമയുടെ ആക‌്ഷൻ രംഗങ്ങൾക്ക് കൂടുതൽ ചാരുത നൽകാൻ കളരിപ്പയറ്റ് പഠിക്കുവാൻ സിനിമാ താരം ഉണ്ണി മുകുന്ദൻ പാടിയോട്ടുചാലിൽ. പാടിയോട്ടുചാൽ കൊരമ്പക്കല്ലിലെ സിവിവി കളരി സംഘത്തിലാണ് ഉണ്ണി മുകുന്ദൻ കളരിപഠനത്തിനെത്തിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്‌ലി എന്ന ചിത്രത്തിനുള്ള തയാറെടുപ്പിന്‍റെ ഭാഗമായാണ് ഉണ്ണി മുകുന്ദൻ എത്തിയത്. ആക‌്ഷൻ രംഗങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ ചിത്രീകരിക്കുന്ന ബ്രൂസ്‌ലി എന്ന സിനിമയിൽ അഭിനയം കളരി പഠനത്തിലൂടെ കൂടുതൽ ആയാസവും കൃത്യതയുമുള്ളതാക്കുമെന്ന തിരിച്ചറിവിലാണ് ഇദ്ദേഹം കളരിപഠനം നടത്തിയത്. ചില സുഹൃത്തുക്കൾ വഴിയാണ് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ മികച്ച പരിശീലനം നൽകുന്ന സിവിവി കളരി സംഘത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ അറിഞ്ഞതും കളരി അഭ്യസിക്കാനെത്തിയതും. കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കച്ചത്തിരുമ്മോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചത്. തെക്കൻ ചുവട്, അടിതട, വടക്കൻ മെയ്പ്പയറ്റ്, കാലെടുക്കൽ, കടത്തനാടൻ കൈ കുത്തിപ്പയറ്റും ഒപ്പം മലക്കങ്ങളുമാണ് ഉണ്ണി മുകുന്ദൻ…

Read More

കീഴാറ്റൂർ ബൈപ്പാസ്; വയൽകിളികൾ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കണ്ണൂർ: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണത്തില്‍ പ്രതിഷേധിച്ച് വയല്‍കിളികള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബൈപ്പാസ് നിര്‍മാണത്തിനെതിരെ സമരം തുടരുമെന്ന് വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് സുരേഷ് പറഞ്ഞു. ദേശിയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഖരിയും മുഖ്യമന്ത്രിയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിച്ചതെന്ന് സുരേഷ് വ്യക്തമാക്കി. നിധിന്‍ ഗഡ്ഖരിയുടെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.

Read More

സർക്കാർ വൃദ്ധമന്ദിരത്തിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; പോലീസ് അന്വേഷണം തുടങ്ങി

വളപട്ടണം: അഴീക്കോട് സർക്കാർ വൃദ്ധമന്ദിരത്തിന്‍റെ മേട്രൻ‌ പാപ്പിനിശേരി പാന്പാലയിലെ പി. ജോത്സ്ന ജീവനൊടുക്കിയ സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു. വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം. കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വൈകുന്നേരം അഴീക്കോട്ടെ വൃദ്ധ സദനത്തിലെത്തി സൂപ്രണ്ടിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ആത്മഹത്യ ചെയ്ത ജ്യോത്സ്നയുടെ പാപ്പിനിശേരിയിലെ വീട്ടിലെത്തിയും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു.ജീവനക്കാരി മരിക്കാനിടയായ കാരണത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നതെന്ന് വളപട്ടണം സിഐ എം. കൃഷ്ണൻ പറഞ്ഞു. മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.ഒക്ടോബർ എട്ടിന് വൃദ്ധ സദനത്തിലെ ചില പരാതികളെ തുടർന്ന് സാമൂഹിക നീതി വകുപ്പ് സംസ്ഥാന ഡയറക്ടർ ജ്യോത്സ്നയെ സസ്പെൻഡ് ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് കെട്ടിച്ചമച്ച പരാതികളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തതിൽ…

Read More

കഞ്ചാവും ഗുണ്ടകളും; രാത്രിയായാൽ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ എന്തും സംഭവിക്കാം

കണ്ണൂർ: കഞ്ചാവും ഗുണ്ടാവിളയാട്ടവും കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമാകുന്നു. രാത്രിയായാൽ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയായ ആയിക്കരയിലും ഉരുവച്ചാലിലും സംഘർഷങ്ങൾ പതിവാണ്. ടൗണുകളിൽ തന്പടിക്കുന്ന യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതും സ്ഥിരമാണ്. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റിരുന്നു. ഇവർ ഇപ്പോഴും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവുമായി ബന്ധപ്പെട്ട സംഘർഷം വർഗീയ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിൽ സിറ്റി പോലീസ് ഇടപെട്ടതോടെ സംഘർഷം മറ്റൊരു രീതിയിലേക്ക് വ്യാപിക്കാതെ നിയന്ത്രിക്കാൻ സാധിച്ചു. എന്നാൽ, സംഘർഷത്തിന് പോലീസ് നിസാരവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. രാത്രിയായാൽ സിറ്റി പോലീസ് ടൗണുകളിൽ പട്രോളിംഗ് നടത്താത്തും അക്രമിസംഘങ്ങൾക്ക് പ്രചോദനമാകുകയാണ്. ചെറിയ സംഘർഷങ്ങൾക്ക് പോലീസ് കടിഞ്ഞാണിട്ടില്ലെങ്കിൽ മറ്റൊരു രീതിയിലേക്ക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ സംഘർഷങ്ങൾ മാറാം.

Read More

” വളപട്ടണം പോലീസിന്‍റെ ആക്രിക്കച്ചവടം’; തുരുമ്പെടുത്ത വാഹനങ്ങൾക്ക് ഒടുവിൽ ശാപമോക്ഷം;കിട്ടിയത് 27 ലക്ഷം

വളപട്ടണം: വർഷങ്ങളായി റോഡരികിൽ തലങ്ങും വിലങ്ങും ഇട്ട് നശിച്ച് വളപട്ടണം സ്റ്റേഷനിൽ വിവിധ കേസുകളിൽപ്പെട്ട 200 വാഹനങ്ങളാണ് ക്വട്ടേഷൻ നൽകി പൊളിച്ചുനീക്കിയത്. കേസുകളിൽപ്പെട്ട വാഹന ഉടമകൾക്ക് പോലീസ് നോട്ടീസ് നൽകിയെങ്കിലും ഉടമകൾ എത്താത്തതിനെ തുടർന്നുള്ള വാഹനങ്ങളാണ് പൊളിച്ചുനീക്കിയത്. വാഹനം ഉടമകൾക്ക് തിരിച്ചുലഭിക്കണമെങ്കിൽ വലിയ പിഴ അടയ്ക്കേണ്ടിവരും. ഇതുകാരണമാണ് പലരും വാഹനം ഉപേക്ഷിച്ചത്. 2010 മുതലുള്ള വാഹനങ്ങളാണ് പൊളിച്ചുമാറ്റിത്തുടങ്ങിയത്. പഴയ വാഹനങ്ങൾ വിറ്റ വകയിൽ 27 ലക്ഷം രൂപയാണ് സർക്കാരിലേക്ക് എത്തിയത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കന്പനിക്കാണ് ക്വട്ടേഷൻ നൽകിയത്. വളപട്ടണം പോലീസ് ഓൺലൈനിൽ നടത്തിയ ടെണ്ടറിൽ ഏറ്റവും കൂടിയ നിരക്ക് നൽകിയത് പാലക്കാട്ടെ സ്ക്രാപ് കന്പനിയാണ്. കൂടിയ വില ലഭിച്ചതു കാരണം ഈ ടെണ്ടർ പോലീസ് ഉറപ്പിക്കുകയായിരുന്നു. പഴയ ബസുകൾ, ലോറികൾ, മിനി ലോറികൾ, ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ ഉൾപ്പെടെയുള്ള 200 വാഹനങ്ങളാണ് പൊളിച്ചുനീക്കിയത്. പാലക്കാട്ടെ…

Read More

അകത്ത് കള്ളൻ, പുറത്ത് കള്ള്! രാവിലെ കട തുറക്കാൻ എത്തിയപ്പോൾ വരാന്തയിൽ മൂന്നു കുപ്പി കള്ള്‌; ഒടുവില്‍…

കീഴ്പ്പള്ളി: പിഎച്ച്സിക്ക് സമീപമുള്ള മാടത്താനിക്കുന്നേൽ ബിജുവിന്‍റെ ചായക്കടയിൽ മോഷണം നടത്തി. ഓട് പൊളിച്ച് സീലിംഗും തകർത്ത് അകത്തുകയറിയ കള്ളൻ, മേശയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയോളം വരുന്ന പത്ത് രൂപ നോട്ടുകളും പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന മിക്സ്ചർ, ബണ്ണ് എന്നിവയും കൊണ്ടുപോയി. ചായക്കടയോട് ചേർന്ന് തന്നെയാണ് ബിജുവും കുടുംബവും സ്ഥിരമായി താമസിച്ചിരുന്നതെങ്കിലും ഒരു മാസത്തോളമായി അരക്കിലോമീറ്റർ അകലെയുള്ള തറവാട്ട് വീട്ടിലായിരുന്നു താമസം. രാവിലെ കട തുറക്കാൻ എത്തിയപ്പോൾ വരാന്തയിൽ മൂന്നു കുപ്പികളിലായി കള്ളുനിറച്ചു വച്ചത് കാണുകയും അത് എടുത്ത് മാറ്റിയശേഷം കടതുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. ആറളം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സിഐ സുധീർ കല്ലന്‍റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി.

Read More

നിസാരമായൊരു സംഭവം മതി ചിലരുടെ ജീവിതംതന്നെ വഴിമാറാൻ! വളർത്തുപൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ അർച്ചന നാട്ടിലെ താരമായി

കൂത്തുപറമ്പ്: നിസാരമായൊരു സംഭവം മതി ചിലരുടെ ജീവിതംതന്നെ വഴിമാറാൻ. കിണറ്റിൽ വീണ വളർത്തുപൂച്ചയെ രക്ഷപ്പെടുത്താൻ 24 കോൽ ആഴമുള്ള കിണറിൽ ഇറങ്ങി സാഹസം കാട്ടിയ കണ്ണവം വെങ്ങളം കോളനിയിലെ പി.അർച്ചന കൃഷ്ണൻ ഇപ്പോൾ നാട്ടിലെ താരമായിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു വീട്ടുകിണറ്റിൽ വീണ വളർത്തുപൂച്ചയെ രക്ഷപ്പെടുത്താൻ 19 കാരിയായ അർച്ചന കയറിന്‍റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയത്. പൂച്ചയെ രക്ഷപ്പെടുത്തിയെങ്കിലും കൽപ്പടവുകളിലെ വഴുക്കൽ കാരണം കരയ്ക്കു കയറാനായില്ല. ഒടുവിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് അർച്ചനയെ കിണറിനു പുറത്തെത്തിച്ചത്. ആഴമുള്ള കിണറ്റിലിറങ്ങാൻ സാഹസം കാട്ടിയ അർച്ചനയെ അഗ്‌നിരക്ഷാസേന അഭിനന്ദിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഓഫീസർ പി.ഷനിത്ത് അർച്ചനയെ അഗ്നിരക്ഷാസേനയുടെ സന്നദ്ധസേനാവിഭാഗമായ സിവിൽ ഡിഫൻസ് അംഗമാക്കാമെന്ന് അറിയിക്കുകയും ചെയ്തു. അർച്ചനയുടെ സാഹസികത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കൂത്തുപറമ്പിലെ പിഎസ്‌സി കോച്ചിംഗ് സെന്‍ററിൽനിന്ന് അധികൃതർ അർച്ചനയെ തേടിയെത്തി. സാഹസികതയും ധൈര്യവുമുള്ള പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ…

Read More

മുട്ടുമടക്കിയാൽ പട്ടിണിയാവില്ലേ! കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ പി.വി.സുജിത്തിന് ആവില്ല…

പയ്യന്നൂർ: കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ പി.വി.സുജിത്തിന് ആവില്ല. കാരണം തന്നെ ആശ്രയിച്ചു കഴിയുന്ന അച്ഛനും അമ്മയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്‍റെ അത്താണിയാണ് കോറോം പരവന്തട്ടയിലെ ഈ മുപ്പത്തഞ്ചുകാരൻ. വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന ഒരു വാഹനാപകടമാണ് തേപ്പുപണിക്കാരനായിരുന്ന സുജിത്തിനെ ഓട്ടോ ഡ്രൈവറാക്കിയത്. ബൈക്കപകടത്തെ തുടര്‍ന്നുള്ള ചികിത്സകള്‍ അവസാനിച്ചതോടെ വീണ്ടും ജോലിക്കിറങ്ങിയെങ്കിലും സിമന്‍റുപൊടി വില്ലനായി മാറുകയായിരുന്നു. പൊടിശല്യം മൂലം ഒടുവില്‍ തലയില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നതോടെയാണ് ഓട്ടോറിക്ഷ ജീവിതോപാധിയാക്കിയത്. എണ്ണച്ചെലവുകഴിച്ച് എഴുന്നൂറും എണ്ണൂറും രൂപ വരുമാനമുണ്ടായിരുന്ന അവസ്ഥയില്‍നിന്നാണ് കോവിഡും ലോക്ക്ഡൗണും വറുതിയുടെ ദിവസങ്ങളിലേക്ക് തള്ളിയിട്ടത്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഒന്നിടവിട്ട ദിവസങ്ങളില്‍ ഓട്ടോയോടിക്കാന്‍ അനുമതിയുണ്ടായെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ ടൗണിലേക്കുള്ള എണ്ണച്ചെലവിന്‍റെ പൈസ പോലും കിട്ടാത്ത അവസ്ഥയായിരുന്നു. വീട്ടിലെ നിത്യച്ചെലവുകള്‍ക്കുള്ള വകപോലും കണ്ടെത്താനാകാതെ വന്നപ്പോഴാണ് പഴയ തേപ്പ് പണിയിലേക്ക് തിരിഞ്ഞത്. മാസ്‌ക് ധരിക്കുന്നത് ഒരുപരിധിവരെ പൊടിതടയാനുപകരിക്കുമെങ്കിലും പൊടിതട്ടാതിരിക്കാന്‍ കൂടെയുള്ള സഹായികള്‍ ശ്രദ്ധിക്കുന്നുണ്ട്.…

Read More