വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍റെ നാട്ടിലെ പൊതുമേഖലാ സ്ഥാപനം പൂട്ടിയിട്ട് നാലുവർഷം; തൊഴിലാളികളുടെ പുനരധിവാസം എങ്ങുമെത്തിയില്ല; കെട്ടിടം സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നൽകി

പഴയങ്ങാടി: വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍റെ നാട്ടിലെ പൊതുമേഖലാ വ്യവസായ കേന്ദ്രമായ മാടായി ചൈനാ ക്ലേ (പഴയങ്ങാടി ക്ലേ ആന്‍ഡ് സിറാമിക്സ് ) കമ്പനി അടച്ചു പൂട്ടിയിട്ട് നാല് വർഷം പിന്നിടുന്പോഴും തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. തൊഴിലാളികളുടെ പുനരധിവാസത്തിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും ഒന്നും യാഥാർഥ്യമായില്ല. ഏറ്റവും ഒടുവിൽ സ്ഥാപനത്തിന്‍റെ സ്ഥലം ഇപ്പോൾ സ്വകാര്യ വ്യക്തിക്ക് ചെറുകിയ വ്യവസായ യൂണിറ്റ് നടത്തുന്നതിനായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്.കന്പനി പൂട്ടിയതിനെ തുടർന്നു തൊഴിലാളികളുടെ അതിജീവനത്തിനായി വൈവിധ്യവത്ക്കരണത്തിലൂടെ പുതിയ തൊഴിൽ സാധ്യതകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ലെന്ന് തൊഴിലാളികൾ പറയുന്നു. വൈവിധ്യവത്കരണം പാളിയതിനു പിന്നാലെ ഡെയറി ഫാം (പാലും പദ്ധതി ) പദ്ധതി ആവിഷകരിക്കുകയും എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രാരംഭ പ്രവൃത്തി നടത്തിയെങ്കിലും ഇതും പാതിവഴിയിൽ നിലച്ചു. തുടർന്ന് തുടങ്ങിയകോക്കനട്ട് പദ്ധതിയും…

Read More

കണ്ണൂർ കോർപറേഷൻ മേയറായി  സുമാ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു  

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി യുഡിഎഫിലെ സുമാ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നുരാവിലെ 11 ഓടെ കണ്ണൂർ കോർപറേഷൻ ഹാളിൽ ജില്ലാ കളക്‌ടർ ടി.വി.സുഭാഷ് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ സുമാ ബാലകൃഷ്ണന് 28 വോട്ടു ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിയും മുൻ മേയറുമായിരുന്ന ഇ.പി. ലതയ്ക്ക് 25 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. കെപിസിസി ജനറൽ സെക്രട്ടറിയാണ് സുമാ ബാലകൃഷ്ണൻ. എഐസിസി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കിഴുന്ന വാർഡിൽ നിന്നാണ് കോർപറേഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ചേലോറ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന സുമാ ബാലകൃഷ്ണൻ നിലവിൽ വയനാട് ജില്ലയിലെ ചുമതല വഹിച്ചുവരികയാണ്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. സൗദിയിലെ അഡ്നോക്ക് കന്പനിയുടെ മുംബൈയിലെ ജനറൽ മാനേജർ കാപ്പാട്ടെ പരേതനായ ബാലകൃഷ്ണൻ നന്പ്യാരാണ് ഭർത്താവ്. ഏക മകൻ കൗശിൽ ബംഗളൂരുവിൽ ജോലി…

Read More

ഓഗസ്റ്റിലെ സബ്സിഡി തുക അക്കൗണ്ടിലെത്തി;  പാചകവാതക വില കുറച്ചപ്പോൾ  ഉപയോക്താക്കൾക്കുണ്ടായത് നഷ്ടം 

റെനീഷ് മാത്യു കണ്ണൂർ: പാചകവാതകത്തിന് വില കുറച്ചപ്പോൾ ഉപയോക്താക്കൾക്ക് കിട്ടിയത് ഇരുട്ടടി. ഇക്കഴിഞ്ഞ ജൂണിൽ 756 രൂപ നൽകി വാങ്ങിയിരുന്ന ഒരു ഗാർഹിക സിലിണ്ടറിന് 247.27 രൂപ സബ്സിഡി കിട്ടിയിരുന്നു. എന്നാൽ ഓഗസ്റ്റിൽ 592.50 രൂപയായി സിലിണ്ടറിന്‍റെ വില കുറച്ചപ്പോൾ സബ്സിഡി 54.52 രൂപയായി കുറഞ്ഞു. ജൂണിൽ സബ്സിഡി കിഴിച്ച് 508.73 രൂപയാണ് ഉപയോക്താവ് ഒരു ഗാർഹിക സിലിണ്ടറിന് നൽകിയിരുന്നതെങ്കിൽ ഓഗസ്റ്റ് മുതൽ 537.98 രൂപയാണു നൽകേണ്ടത്. വിലക്കുറവ് വരുത്തിയപ്പോൾ 29.25 രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്. സബ്സിഡി വെട്ടിക്കുറച്ചാണ് സർക്കാർ ഈ തുക തട്ടിയെടുക്കുന്നത്. ഓഗസ്റ്റിലെ സബ്സിഡി തുക അക്കൗണ്ടിലെത്തിയപ്പോഴാണ് വിലക്കുറവ് ഇരുട്ടടിയായതായി ഉപയോക്താക്കൾ അറിഞ്ഞത്.

Read More

കണ്ണൂരിലെ മേയർ സുമയോ ലതയോ ? നാളെ അറിയാം; യുഡിഎഫ് കൗൺസിലർമാർക്ക് പ്രത്യേക സുരക്ഷ

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ 11ന് വരണാധികാരി കൂടിയായ ജില്ലാകളക്ടർ ടി.വി. സുഭാഷിന്‍റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ സുമാ ബാലകൃഷ്ണൻ മത്സരിക്കും. കെപിസിസി ജനറൽ സെക്രട്ടറിയും കിഴുന്ന വാർഡ് അംഗവുമാണ് സുമാ ബാലകൃഷ്ണൻ. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ചേലോറ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ മേയറും മേലെചൊവ്വ വാർഡ് അംഗവുമായ ഇ.പി. ലതയാണ് എൽഡിഎഫ് സ്ഥാനാർഥി. മേയർ തെരഞ്ഞെടുപ്പിൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ പകുതിയിലധികം പേരുടെ പിന്തുണ ലഭിച്ചവരാണ് തെരഞ്ഞെടുക്കപ്പെടുക. നിലവിൽ 55 അംഗങ്ങളിൽ യുഡിഎഫിന് 28 ഉം എൽഡിഎഫിന് 26 ഉം അംഗങ്ങളുടെ പിന്തുണയുമാണുള്ളത്. എൽഡിഎഫിലെ എടക്കാട് കൗൺസിലർ ടി.എം. കുട്ടിക്കൃഷ്ണൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന യുഡിഎഫ് കൗൺസിലർമാർക്ക് യുഡിഎഫിന്‍റെ നേതൃത്വത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കോർപറേഷൻ ഡപ്യൂട്ടി മേയർ…

Read More

തെറ്റിൽ നിന്ന് തെറ്റിലേക്ക് കൂപ്പുകുത്തുന്ന സർക്കാരാണ് പിണറായി വിജയന്‍റേതെന്ന് കെ. മുരളീധരൻ എംപി

കണ്ണൂർ: തെറ്റിൽനിന്ന് തെറ്റിലേക്ക് കൂപ്പുകുത്തുന്ന സർക്കാരാണ് പിണറായി വിജയന്‍റേതെന്ന് കെ. മുരളീധരൻ എംപി. പിഎസ്‌സി കുംഭകോണം അന്വേഷിക്കുക, പ്രളയദുരിതാശ്വാസ കൃത്രിമങ്ങൾ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി നിരന്തരം കൂടി ശബരിമല ഉൾപ്പെടെയുള്ള സംഭവങ്ങളിൽ തെറ്റുപറ്റിയിട്ടുണ്ടെന്നും തിരുത്തുകയാണെന്നുമൊക്കെ പറഞ്ഞ് പുറത്തിറങ്ങിയതിനുശേഷം എല്ലാ തെറ്റുകളും ആവർത്തിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ഭരണപരാജയമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതിയത്. കണ്ണൂരിലെ ആന്തൂർ നഗരസഭ ഉൾപ്പെടുന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ ഒരു നഗരസഭാസെക്രട്ടറിക്ക് എന്ത് ചെയ്യാൻ പറ്റും. തോന്നിയതുപോലെ ഫയൽ എഴുതിയതെങ്കിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗത്തിന്‍റെ ഭാര്യ ചെയർപേഴ്സണായ ആന്തൂർ നഗരസഭയിൽ സെക്രട്ടറിക്ക് ജീവൻ ബാക്കിയുണ്ടാകുമോ. അഭിമാനിയായ മാർക്സിസ്റ്റുകാരൻ സാജന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദി…

Read More

കണ്ണൂർ നഗരത്തിലെ എടിഎമ്മുകളിൽ പോകുന്നവർ ജാഗ്രതൈ ! പണം വരാൻ വൈകും; ഇടപാടുകാരൻ പോകു മ്പോൾണം തറയിലേക്ക്

കണ്ണൂർ: എടിഎം കൗണ്ടറുകളിൽനിന്നു പണമെടുക്കുന്പോൾ പുറത്തേക്ക് വീഴുന്നതു വ്യാപകമാകുന്നു. പുതിയ സാങ്കേതികവിദ്യയിൽ നിർമിച്ച എടിഎമ്മുകളിൽനിന്നാണ് പണമെടുക്കുന്പോൾ പുറത്തേക്ക് വീഴുന്നത്. ചിലപ്പോൾ പണം വരുവാൻ മിനിറ്റുകളോളം താമസമെടുക്കും. ഈ സമയം ഇടപാടുകാരൻ പണം കിട്ടുകയില്ലെന്ന് വിചാരിച്ച് പുറത്തേക്ക് പോവുകയും ചെയ്യും. എന്നാൽ മിനിറ്റുകൾക്കകം പണം പുറത്ത് വന്നു തറയിലേക്ക് വീഴുകയും ചെയ്യും.നേരത്തെ എടിഎമ്മുകളിൽനിന്ന് ഇടപാടുകാർ പുറത്തുവരുന്ന പണം ട്രേയിലെത്തി അവിടെ നിന്ന് എടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇന്നു രാവിലെ കണ്ണൂർ ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎം കൗണ്ടറിൽ പണമെടുക്കാൻ ചെന്ന ഇടപാടുകാരൻ 500 രൂപയുടെ നോട്ടുകൾ തറയിൽ കിടക്കുന്നതായി കാണുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി പണം കസ്റ്റഡിയിലെടുത്ത് ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പണം കൈമാറുകയും ചെയ്തു. അഞ്ഞൂറിന്‍റെ 20,000 രൂപയായിരുന്നു ചിതറിക്കിടന്നിരുന്നത്.

Read More

പി.ജയരാജൻ ക്ഷണിച്ചു; സി.ഒ.ടി നസീര്‍ സിപിഎം പരിപാടിയില്‍; പങ്കെടുത്തതിനെക്കുറിച്ച്  സി.ഒ.ടി നസീര്‍ രാഷ്‌ട്രദീപികയോട് പറഞ്ഞതിങ്ങനെ…

തലശേരി: വധശ്രമത്തിനിരയായ വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീര്‍ വീണ്ടും പാര്‍ട്ടി വേദിയില്‍. സിപിഎമ്മിന്‍റെ ആഭിമുഖ്യത്തിലുള്ള പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം ഇന്നലെ കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറിലാണ് സി.ഒ.ടി നസീര്‍ പങ്കെടുത്തത്. ജമ്മു കാശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് ഉദ്ഘാടനം ചെയ്തത്. എം.വി ജയരാജന്‍, പി.ഹരീന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍, തലശേരി ഏരിയാ സെക്രട്ടറി എം.സി പവിത്രന്‍ എന്നിവര്‍ ക്ഷണിച്ചതനുസരിച്ചാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് സി.ഒ.ടി നസീര്‍ രാഷ്‌ട്രദീപികയോട് പറഞ്ഞു. താന്‍ സിപിഎം പ്രവര്‍ത്തകനോ അനുഭാവിയോ അല്ല, ഇടതു മനോഭാവമുള്ള ആളാണെന്നും നസീര്‍ വ്യക്തമാക്കി. തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ ആരോപണം…

Read More

സിബിഐ വേണ്ടി വരുമോ…‍? തളിപ്പറന്പ് പോലീസിനെ വട്ടംകറക്കി കാർ തകർക്കൽ കള്ളൻമാർ

തളിപ്പറമ്പ്: തളിപ്പറന്പിൽ കാര്‍ തകര്‍ക്കല്‍ കള്ളന്‍മാര്‍ വീണ്ടും സജീവം. തളിപ്പറമ്പില്‍ ശനിയാഴ്ച വീണ്ടും നടന്ന കാര്‍ തകര്‍ക്കല്‍ കവര്‍ച്ചയിലും പ്രതികള്‍ പുറത്തുതന്നെ വിലസുമ്പോഴും നിസഹായരായി നില്‍ക്കുകയാണ് പോലീസ്. കഴിഞ്ഞ എട്ടുമാസമായി നഗരത്തെ വിറപ്പിച്ച് 14 കവര്‍ച്ചകള്‍ നടത്തിയ സംഘത്തെക്കുറിച്ച് പോലീസിന് ഒരു തുമ്പും ഇതുവരെ ലഭിച്ചില്ല. ശനിയാഴ്ച ഐ ഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും പിന്‍ നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ എടിഎം കാര്‍ഡുകളും വിദേശ ഡ്രൈവിംഗ് ലൈസന്‍ഡസ് ഉള്‍പ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയും കവര്‍ന്നതാണ് ഒടുവിലത്തെ സംഭവം. രാജരാജേശ്വരക്ഷേത്രപരിസരത്ത് പാര്‍ക്ക് ചെയ്ത കാറിന്‍റെ ഡോര്‍ തകര്‍ത്താണ് മോഷണം നടന്നത്. വൈകുന്നേരം 6.40 ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡിലെ ഹരിദാസിന്‍റെ കാറിന്‍റെ ഡോറാണ് തകര്‍ക്കപ്പെട്ടത്. മോഷ്ടാവിന്‍റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അത്…

Read More

കണ്ണൂർ കോർപ്പറേഷനിൽ എല്ലാം ശരിയാകുന്നില്ല;  പി.കെ രാഗേഷിനെതിരായ എൽഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു

കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാകേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗൺസിലിൽ പ്രമേയം പാസാക്കാൻ 28 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എൽഡിഎഫിന്‍റെ ആകെയുള്ള 26 അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫ് ഒന്നടങ്കം ചർച്ചയും വോട്ടെടുപ്പം ബഹിഷ്കരിച്ചിരുന്നു.നേരത്തെ, എൽഡിഎഫ് മേയർക്കെതിരായ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയർ പി.കെ.രാകേഷ് കൂറുമാറി പിന്തുണച്ചതോടെ വിജയിച്ചിരുന്നു. ബുധനാഴ്ചയാണ് മേയർ തെരഞ്ഞെടുപ്പ്. സുമാ ബാലകൃഷ്ണനാണ് യുഡിഎഫിന്‍റെ മേയർ സ്ഥാനാർഥി. ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ള സാധ്യത മങ്ങുകയും ചെയ്തു.

Read More

കണ്ണൂരിന്‍റെ മാത്രം, ഇനി എല്ലാവരിലേക്കും..! ബണ്ണാന്പല്നും മൊളീശനും ഇനി സ്വന്തം നിഘണ്ടു

തളിപ്പറമ്പ്: കണ്ണൂരിന്‍റെ പാട്ട് “ബേങ്കീ ബേങ്കീ ബേങ്കീ ബൂം ബും…’ മലയാളികള്‍ ഏറ്റെടുക്കുമ്പോള്‍ കണ്ണൂരിന്‍റെ പൈതൃകമായ ഭാഷാദേദങ്ങള്‍ നിഘണ്ടു രൂപത്തില്‍ പുറത്തിറങ്ങുന്നു. കണ്ണൂരിലെ രണ്ടായിരത്തിലേറെ നാടന്‍ വാക്കുകള്‍ ഉള്‍പ്പെടുത്തിയ 150 ലേറെ പേജുള്ള നിഘണ്ടു രണ്ട് മാസത്തിനകം പുറത്തിറങ്ങും. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഹിന്ദി വിഭാഗം അസി.പ്രഫസര്‍ ഡോ.വി.ടി.വി.മോഹനനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം അസി. പ്രഫസര്‍ ഡോ.സ്മിത കെ.നായരും ചേര്‍ന്നാണ് നിഘണ്ടു തയാറാക്കുന്നത്. സമഗ്രമായ സര്‍വ്വേയുടെയും പദശേഖരണത്തിന്‍റെയും പഠനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഭാഷാഭേദ പദങ്ങളുടെ സാമൂഹികമായ പ്രത്യേകതകള്‍ വിവരിച്ചുകൊണ്ടുള്ള നിഘണ്ടു പുറത്തിറങ്ങുന്നത്. ബണ്ണാമ്പല്, മാണ്ടുച്ചി, തമ്പാച്ചി, കുപ്പാച്ചി, പച്ചപ്പറിങ്കി, ഞേറ്റ്, മൊളീശന്‍, ബിളിമ്പ്, പൃക്ക്, അമ്മോപ്പ, അച്ചിടുക, കീഞ്ഞു …. ഇതൊക്കെ മലയാളം വാക്കുകളാണ്. കണ്ണൂരിന് പുറത്തുള്ള മലയാളിക്ക് അറിയാനാകാത്ത മലയാളഭാഷയിലെ പദങ്ങള്‍. ഒരു പക്ഷേ കണ്ണുരില്‍ തന്നെ വിവിധ പ്രാദേശങ്ങളില്‍ ഉപയോഗിക്കുന്ന ഒരേ…

Read More