രാഹുൽ ഗാന്ധി നാളെ കണ്ണൂരിൽ; വിമാനത്താവളത്തിൽ കനത്തസുരക്ഷ;  പാസഞ്ചർ ടെർമിനൽ ബിൽഡിംഗിലെ വിഐപി ലോഞ്ചിൽ ഷുഹൈബിന്‍റെ കുടുംബത്തെ കാണും

മട്ടന്നൂർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കനത്തസുരക്ഷ ഏർപ്പെടുത്തും. ടെർമിനൽ ബിൽഡിംഗിനുള്ളിലും പുറത്തുമായി സിഐഎസ്എഫ്, പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുക. കൊല്ലപ്പെട്ട എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് നാളെ ഉച്ചയ്ക്ക് 1.30ന് രാഹുൽ ഗാന്ധി വിമാനത്താവളത്തിലെത്തുക. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിലെ വിഐപി ലോഞ്ചിൽ വച്ചാണ് ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ കാണുക. പാസ് മുഖേനയാണ് രാഹുൽ ഗാന്ധിയെ കാണുന്നതിന് ഷുഹൈബിന്‍റെ മാതാപിതാക്കളെയും സഹോദരിമാരെയും ആക്രമണത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രമുഖ കോൺഗ്രസ് നേതാക്കളെയും ടെർമിനൽ ബിൽഡിംഗിലേക്ക് കടത്തിവിടുക. അരമണിക്കൂറോളം കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ ഗാന്ധി ശേഷം 2.05 ന് ഹെലികോപ്ടറിൽ കാസർഗോഡ് പെരിയയിലേക്ക് പോകും. മാധ്യമ പ്രവർത്തകർക്ക് ടെർമിനൽ ബിൽഡിംഗിലേക്ക് പ്രവേശനമില്ല. രാഹുൽ ഗാന്ധി ടെർമിനൽ ബിൽഡിംഗിൽ നിന്ന് പുറത്തേക്ക് ഇറങ്ങില്ലെന്നാണ് വിവരം.  കോൺഗ്രസ് പ്രവർത്തകർ ടെർമിനൽ…

Read More

അങ്കത്തട്ടുണർന്നു, കണ്ണൂരിൽ വിവാദങ്ങളും; “റൈസിംഗ് കണ്ണൂർ’ നീക്കണമെന്ന് കോൺഗ്രസ്

കണ്ണൂർ: വാക്പയറ്റും വിവാദങ്ങളും നിയമപോരാട്ടവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഗോദയ്ക്ക് പുത്തരിയല്ല. ഇക്കുറിയും അതിനു മാറ്റമുണ്ടാകില്ലെന്ന് സൂചനയാണ് ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ‌ ചേർന്ന സർവകക്ഷിയോഗവും അതേത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയും. കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎം സ്ഥാനാർഥി പി.കെ.ശ്രീമതിയുടെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ ബോർഡുകളാണ് വിവാദ വിഷയം. പ്രിന്‍ററുടെയും പബ്ലിഷറുടെയും പേര് പരസ്യപ്പെടുത്താതെ “റൈസിംഗ് കണ്ണൂർ’ എന്ന പേരിൽ വ്യാജ അവകാശവാദങ്ങൾ നിരത്തിവച്ചതിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണക്കു ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പരാതി നല്കി. ഇന്നലെ രാവിലെ കളക്‌ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയത്തെക്കുറിച്ചു വലിയ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഫ്ലക്സ് ബോർഡ്‌ വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്‍റെ കൺമുന്നിൽ ഇത്ര വലിയ നിയമലംഘനം കണ്ടിട്ടും…

Read More

സോഷ്യൽ മീഡിയയിൽ കെണിയൊരുക്കി യുവാക്കളെ തട്ടിക്കൊണ്ടുപോകൽ; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

കണ്ണൂർ: സോഷ്യൽ മീഡിയയിൽ കെണിയൊരുക്കി യുവാക്കളെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യസൂത്രധാരനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ധർമടം സ്വദേശിയും ഇപ്പോൾ തെക്കിബസാറിലെ 20 എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനുമായ ശ്രീരാഗി (20) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് സംഭവം. കയ്യൂർ ഉദയഗിരി സ്വദേശിയും സുഹൃത്തുക്കളുമായ പ്രണവ് രാധാകൃഷ്ണൻ (22), അമർനാഥ് (24) എന്നിവരെയാണ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്.സുഹൃത്തിനെ കാണാൻ കാത്തുനിൽക്കുന്നതിനിടെ അഞ്ചംഗസംഘം ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നിങ്ങൾ സ്ത്രീകളെ കാണാൻ ഇവിടെ എത്തിയതാണെന്നും അല്ലാതെ കയ്യൂരിൽ നിന്നും ഇവിടെ വരേണ്ട ആവശ്യമില്ലെന്നും അഞ്ചംഗസംഘം പറയുകയും ഇരുവരെയും ബലമായി പിടിച്ച് കാറിനകത്ത് കയറ്റുകയും മൊബൈൽഫോണും പണവും തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് ഇവരുടെ ബന്ധുക്കളെ വിളിച്ച് രണ്ടുലക്ഷം രൂപയും കൂടി ആവശ്യപ്പെട്ടു. യുവാക്കളെയുമായി കാർ പുതിയതെരു ഭാഗത്തേക്ക് ഓടിച്ചുപോകുകയും ചെയ്തു. ഇതിനിടെ അമർനാഥ് കൈയിലുണ്ടായിരുന്ന മറ്റൊരു…

Read More

പോസ്റ്റായി പോസ്റ്റോഫീസ്; വൈദ്യുതിയും ഫോൺസൗകര്യവുമില്ല;  സേവനങ്ങൾ നൽകാനാവാതെ ബീരിച്ചേരി പോസ്റ്റ് ഓഫീസ്

തൃക്കരിപ്പൂർ: സ്വാതന്ത്ര്യം നേടും മുമ്പ് പ്രവർത്തനമാരംഭിച്ച ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സേവനങ്ങൾ നൽകാൻ സൗകര്യങ്ങളില്ലാതെ വലയുന്നു. 1946 ൽ കാരോളം കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയ ബീരിച്ചേരിയിലെ പോസ്റ്റ് ഓഫീസിനാണ് ഈ ഗതി. 1985 മുതൽ ബീരിച്ചേരിയിലെ ഹുദാ മസ്ജിദിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം മാറ്റിയ ശേഷം വയറിംഗ് ജോലികൾ പൂർത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷൻ ഇന്നും ലഭിച്ചിട്ടില്ല. അടുത്ത കാലത്തായി ടെലിഫോൺ കണക്ഷനും വിച്ഛേദിച്ചു. 600 ഓളം സേവിംഗ്സ് അക്കൗണ്ടുള്ള ഇവിടെ ശേഖരിക്കുന്ന തുക ഇളമ്പച്ചി സബ് പോസ്റ്റ് ഓഫീസിൽ വൈകുന്നേരം കൊണ്ടടക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഉണ്ടായിരുന്ന റെക്കറിംഗ് ഡെപ്പോസിറ്റ് ഏജന്‍റിനെയും ഇളമ്പച്ചിയിലേക്ക് മാറ്റി. നേരത്തെ ബുക്കിൽ ചേർത്ത് ഇടപാടുകൾ നടത്തി സ്ലിപ് നൽകുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ വർഷം മുതൽ പ്രത്യേക സോഫ്റ്റ് വേയറുള്ള ടാബ് മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശത്തിൽ ടാബ് ഇവിടെയും നൽകി. 2018…

Read More

തെരഞ്ഞെടുപ്പുകാലത്ത് തിരിച്ചടിക്കാൻ വരാഹിണി ദളം;  രാഷ്‌ട്രീയ നേതാക്കളെ ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ ഭീഷണിയുമായി മാവോയിസ്റ്റുകൾ

റെനീഷ് മാത്യു കണ്ണൂർ: നിലന്പൂർ,ലക്കിടി ഏറ്റുമുട്ടലുകൾക്ക് കേരളത്തിൽ തെരഞ്ഞെടുപ്പ് കാലയളവിൽ തിരിച്ചടി നല്കുവാൻ മാവോയിസ്റ്റുകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ബഹിഷ്കരണം ചെയ്യാനുള്ള പ്രചാരണത്തിനു പുറമേ സായുധ പോരാട്ടത്തിനും മാവോയിസ്റ്റുകൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാൻ 2017 ൽ രൂപീകരിച്ച വരാഹിണി ദളത്തിന്‍റെ നേതൃത്വത്തിലാണ് തിരിച്ചടിക്ക് ഒരുങ്ങുന്നത്. 2016 നവംബർ 24 നാണ് ഇവർ നിലന്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ടത്. തുടക്കത്തിൽ എട്ടംഗസംഘമായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആൾബലം കൂടിയതായാണ് ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരം. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന്‍റെ ഒന്നാംവാർഷികത്തിൽ തിരിച്ചടി നല്കണമെന്ന് മാവോയിസ്റ്റ് കേരളഘടകം ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി. എന്നാൽ ലക്കിടിയിൽ കബനീദളത്തിലെ സി.പി. ജലീൽ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി തിരിച്ചടിക്ക് അനുമതി നല്കിയതായാണ് സൂചന.ലക്കിടിയിൽ പോലീസ്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ നിന്നു മൂന്നു മാസത്തനുള്ളിൽ പിടികൂടിയത് പത്തു കിലോ സ്വർണം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാകുന്നു. പരിശോധന കർശനമാക്കി കസ്റ്റംസ്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു മൂന്ന് മാസം തികയുമ്പോഴേക്കും അഞ്ചു തവണകളിലായി പത്ത് കിലോ 600 ഗ്രാം സ്വർണമാണ് വിമാനയാത്രക്കാരിൽ നിന്ന് പിടികൂടിയത്. ഇന്നലെ ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാന യാത്രക്കാരനിൽ നിന്ന് ഇന്ത്യൻ മാർക്കറ്റിൽ 55 ലക്ഷം രൂപ വിലമതിക്കുന്ന 1 കിലോ 830 ഗ്രാം സ്വർണമാണ് പിടികൂടിയത്. വൈകുന്നേരം ആറിന് ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഹാരീഷിൽ നിന്നാണ് സ്വർണം പിടികൂടിയിരുന്നത്. അടി വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം. പേസ്റ്റിൽ കലർത്തിയായിരുന്നു സ്വർണമുണ്ടായിരുന്നത്. പെയ്സ്റ്റ് അടക്കം 2,250 കിലോ ഗ്രാമുണ്ടായിരുന്നുവെങ്കിലും സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപിന്‍റെ നേതൃത്വത്തിൽ എ ബാച്ചിലെ ഓഫീസർമാർ പരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.…

Read More

എംബിബിഎസ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്  മറിഞ്ഞ്  ഒരാൾ മരിച്ചു

അഞ്ചരക്കണ്ടി(കണ്ണൂർ): കണ്ണൂർ മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥികൾ സഞ്ചരിച്ച മാരുതി കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്ക്. ഇന്നലെ രാത്രി 11.45 ഓടെ യാണ് സംഭവം. ചക്കരക്കൽ വളവിൽ പീടികയിൽ വെച്ച് നിയന്ത്രണം വിട്ട് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ തൃശൂർ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കുറിയപറന്പിൽ തോമസ് ലാലന്‍റെ മകൻ സ്കോളസ് (25) ആണ് മരിച്ചത്. കാറിനുള്ളിൽ കുടുങ്ങിയവരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ വിദ്യാർഥികളായ തലശേരി വടക്കുന്പാട്ടെ സിദ്ധാർത്ഥ് (25), കാസർഗോഡ് കാലിക്കടവിലെ അഭിജിത്ത് (25) എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയ‌ിൽ എത്തിച്ചത്.

Read More

തലശേരിയിൽ ജോലിക്കിടെ സിവിൽ പോലീസ് ഓഫീസർക്ക് സൂര്യാഘാതം

തലശേരി: നഗരമധ്യത്തിൽ ഗതാഗത നിയന്ത്രണത്തിലേർപ്പെട്ടിരുന്ന സിവിൽ പോലീസ് ഓഫീസർക്ക് സൂര്യാഘാതമേറ്റു. തലശേരി ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസറായ മട്ടന്നൂർ കൊടോളിപ്രം സ്വദേശി പി.പി.സനീഷിനാണ് ജോലിക്കിടയിൽ സൂര്യാഘാതമേറ്റത്. ഇന്നു രാവിലെ ജോലിക്കെത്തിയ സനീഷ് അവശനിലയിലായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ പുതിയ ബസ് സ്റ്റാൻഡിൽ പൊരിവെയിലത്ത് ഡ്യൂട്ടിയിലായിരുന്ന സനീഷ്. രാത്രിയിൽ ദേഹമാസകം പൊള്ളലും ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു. രാവിലെ അസ്വസ്ഥത കൂടിയതിനെ തുടർന്നാണ് ചികിത്സ തേടിയത്. പരിശോധിച്ച ഡോക്ടർമാരാണ് സൂര്യാഘാതമേറ്റതായി വ്യക്തമാക്കിയത്.

Read More

ഇവിടെയൊരുങ്ങുന്നു കണ്ണൂരിലെ ആദ്യത്തെ  ഓൺ ലൈൻ എക്സാമിനേഷൻ സെന്‍റർ

കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിന്‍റെ വികസനത്തിന് കുതിപ്പേകി ജില്ലയിൽ ആദ്യത്തെ ഇൻഡസ്ട്രിയൽ കം ഓൺ ലൈൻ എക്സാമിനേഷൻ സെന്‍റർ കെട്ടിട നിർമാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ കോയിലോട് ഉള്ള മുപ്പത് സെന്‍റ് സ്ഥലത്താണ് ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവിൽ ഇൻഡസ്ട്രിയൽ കം ഓൺ ലൈൻ എക്സാമിനേഷൻ സെന്‍റർ നിർമിക്കുന്നത്. ജില്ലയിൽ ആദ്യമായി റാപ്പിഡ് കൺസ്ട്രക്ഷൻ ടെക്നോളജി ഉപയോഗിച്ച് ഗ്ലാസ് ഫൈബർ റീ ഇൻഫോസിസ് ജിപ്സം പാനൽ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ എഫ്ആർബിഎല്ലിന്‍റെ മേൽ നോട്ടത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ചെങ്കല്ല് ഉപയോഗിച്ച് ചുവരുകൾ നിർമിക്കുന്നതിന് പകരം ജിഎഫ്ആർജി പാനൽ ഉപയോഗിച്ചാണ് ചുവരുകൾ നിർമിക്കുന്നത്.നിർമാണത്തിന് വേഗതയേറും എന്നതിനു പുറമെ നിർമാണ ചെലവും കുറവാണ്. ഈ പാനൽ ഉപയോഗിച്ച് നിർമാണം നടത്തുമ്പോൾ കെട്ടിടത്തിനകത്ത് ചൂട് കുറയുകയും 5.6…

Read More

കണ്ണൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്;എൽഡിഎഫ് പ്രചാരണം രണ്ടാം ദിവസത്തിലേക്ക്; സ്ഥാനാർഥികളെ കാത്ത് യുഡിഎഫും ബിജെപിയും

സ്വന്തം ലേഖകൻ കണ്ണൂർ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കണ്ണൂർ ലോക്സഭാ മണ്ഡലം ഉണർന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണത്തിൽ ഒരുപിടി മുന്നിലാണ്. അടുത്ത ദിവസങ്ങളിൽ തന്നെ യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ പ്രചാരണത്തിനു ചൂടു പിടിക്കും. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പര്യടനം കണ്ണൂർ ജില്ലയിൽ നിന്ന് തന്നെയാണ് ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ പി.കെ. ശ്രീമതി പരസ്യപ്രചാരണം രണ്ടാംദിവസത്തിലേക്ക് കടന്നു. ഇന്നു ജില്ലയിലെ കോളജ് കാന്പസുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. 2014 ൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ കെ. സുധാകരനെയാണ് ശ്രീമതി പരാജയപ്പെടുത്തിയത്. കെ. സുധാകരൻ തന്നെയാണ് കണ്ണൂരിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥി ചർച്ചകളിൽ മുന്നിൽ നിൽക്കുന്നത്. കെ. സുധാകരൻ മത്സരിക്കാൻ ഇല്ലെങ്കിൽ കെ. സുരേന്ദ്രനോ സതീശൻ പാച്ചേനിയോ സ്ഥാനാർഥിയാകാനുള്ള സാധ്യതയുണ്ട്. ബിജെപിക്ക് കെ. രഞ്ജിത്തോ സി.കെ. പദ്മാഭനോ സ്ഥാനാർഥിയാകാനാണ് സാധ്യത. പേരാവൂർ, ഇരിക്കൂർ,…

Read More