കൂട്ടുപുഴയിൽ 10 ലക്ഷം രൂപയുമായി ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ;  ഇരട്ടിയിലേക്ക് കടത്തിക്കൊണ്ടുവരുകയായിരുന്നു പണം

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി രേഖകള്‍ ഇല്ലാതെ കാറില്‍ ഇരിട്ടിയിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 10 ലക്ഷംരൂപയുമായി ഒരാളെ എക്‌സൈസ് ഇന്ന് പുലര്‍ച്ചെ പിടികൂടി. മടിക്കേരി ഹോദൂര്‍ ബോള്ളൂമാടു വീട്ടില്‍ റാഷിദി (21) നെയാണ് വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിഐ ടൈറ്റസും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. സംഘത്തില്‍ ഉദ്യോഗസ്ഥരായ ജോണി ജോസഫ് , ടി.വി. മധു, ബാബു ജയേഷ് ,സതീഷ് വിളങ്ങോട്ട് ഞാലില്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയേയും പിടിച്ചെടുത്ത കറന്‍സികളും ഇരിട്ടി പോലീസിന് കൈമാറി.

Read More

പ്രഖ്യാപനം കഴിഞ്ഞിട്ട് അഞ്ചുമാസം; കുപ്പിവെള്ളവില ഇപ്പോഴും കുപ്പിയില്‍ തന്ന

മുക്കം: പ്രഖ്യാപനം നടന്ന് അഞ്ചു മാസം കഴിഞ്ഞങ്കിലും കുപ്പിവെള്ളത്തിന് വില കുറക്കുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി.കുപ്പിവെള്ളത്തിന് അമിതലാഭമീടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു ഒരു ലിറ്റർ വെളളത്തിന്‍റെ വില 20 രൂപയിൽ നിന്ന് 15 രൂപയാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നത്. വിലകുറയ്ക്കാൻ ഓർഡിനൻസ് കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനവും ഇതുവരെയും നടപ്പായില്ല. അതേസമയം വില പുതുക്കിനിശ്ചയിക്കാനുള്ള പ്രത്യേക സമിതിക്ക് ഇതുവരെ അന്തിമരൂപമായിട്ടില്ല. ഇതാണു വില കുറയാത്തതിന്‍റെ കാരണം.മാർച്ച് 22-നാണ് വിലകുറക്കുന്നതിനായി കുപ്പിവെള്ള നിർമാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാചേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്. കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയായി കുറയ്ക്കാൻ നിർമാതാക്കൾ തീരുമാനിച്ചെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് നടപ്പായിരുന്നില്ല.ഈ സാഹചര്യത്തിലാണു വില കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനം ഉണ്ടായത്.മെയ് മാസത്തിൽ കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയതിനെതുടർന്നായിരുന്നു ഇത്. ഇതിനായി ഉടൻ വിജ്ഞാപനം ഇറക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ…

Read More

 ജനത്തെ തെറ്റിദ്ധരിപ്പിച്ച് വീടുകൾ കയറിയുള്ള   സിപിഎമ്മിന്‍റെ സർവ്വേനിർത്തണമെന്ന് യുഡിഎഫ്

ഇരിട്ടി: സിപിഎം പ്രവർത്തകർ വീടുകളിൽ കയറി സർവ്വേ എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് നിയമവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി. സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ ഉത്തരവാദപ്പെടുത്തുന്ന ഏജൻസികളും നടത്തുന്ന രീതിയിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സർവ്വേ നിർത്തലാക്കുവാൻ അധികാരികൾ ഇടപെടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഒ.ഹംസ അധ്യക്ഷത വഹിച്ചു. വി.രാജു ,എം.കെ.മുഹമ്മദ്, പി.പി.മുസ്തഫ, കെ.വി.റഷീദ്, കെ.കെ.സജീവൻ, ടി.കെ.അയ്യൂബ് ഹാജി, എം കെ .കുഞ്ഞാലി ,കെ.എം. ഗിരീഷ് ,എ.മുഹമ്മദ് ഹാജി ,കെ.പി.നമേഷ്കുമാർ ,കെ.കെ.വത്സല ,ശുഹൈൽ പൊയിലൻ , നസീർ നല്ലൂർ എന്നിവർ പ്രസംഗിച്ചു.

Read More

തീറ്റ തേടി വാനരൻമാർ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങു;പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ

മട്ടന്നൂർ: വനത്തിൽ നിന്നു തീറ്റ തേടി വാനരൻമാർ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് വ്യാപക മാകുന്നു. കൂട്ടത്തോടെയെത്തുന്ന വാനരൻമാർ കടകളിലും മറ്റും കയറി ഭക്ഷ്യസാധനങ്ങളുമായി കടന്നു കളയുകയാണ്. മട്ടന്നൂർ ബസ്‌സ്റ്റാൻഡ് പരിസരത്തെ ഐബി പറമ്പിലും മറ്റുമായി നിരവധി വാനരൻമാരാണെത്തിയത്. ചാവശേരി സ്വദേശി രാജീവന്‍റെ ഇളനീർ കടയിലെത്തിയ വാനരൻ ഇളനീരും എടുത്ത് സ്ഥലം വിട്ടു. ഇതിനു പുറമെ സമീപത്തെ കടകളിലും വീടുകളിലും വാനരൻമാരെത്തിയിരുന്നു. വാനരശല്യത്തിനു വനംവകുപ്പ് അധികൃതർ പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.

Read More

തില്ലങ്കേരിയിൽ സിപിഎം, ഡിവൈഎഫ്ഐ കൊടിമരങ്ങൾ നശിപ്പിച്ചു; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന്  സിപിഎം 

മട്ടന്നൂർ: തില്ലങ്കേരി മേഖലയിൽ സിപിഎം, ഡിവൈഎഫ്ഐയുടെ കൊടിമരങ്ങളും പ്രചാരണ ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. തില്ലങ്കേരി പുറകിലോട് ജംഗ്ഷൻ, വട്ടപറമ്പ്, തെക്കൽ പൊയിൽ പാലത്തിന് സമീപം. അരിച്ചാൽ എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിയും കൊടിമരവും ഫ്ളക്സ് ബോർഡുകളുമാണ് നശിപ്പിച്ചത്. കൊടിമരം തകർത്ത നിലയിലും ഫ്ലളക്സ് ബോർഡ് കീറിയ നിലയിലുമാണ്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം പ്രവർത്തകരുടെ പരാതിയിൽ മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

പിണറായി കൂട്ടക്കൊല; സൗമ്യയുടെ സഹോദരിയുടെ മൊഴിക്കായി  ക്രൈംബ്രാഞ്ച് വൈക്കത്തേക്ക്

തലശേരി: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതിയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം വൈക്കത്തേക്ക് പോകും. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാൻഡിലിരിക്കെ കണ്ണൂര്‍ വനിതൈ ജയിലില്‍ ജീവനൊടുക്കിയ പ്രതി സൗമ്യയുടെ സഹോദരി സന്ധ്യയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് വൈക്കത്തേക്ക് പോകുന്നത്. സന്ധ്യ കുടുംബത്തോടൊപ്പം വൈക്കത്താണ് താമസിച്ചു വരുന്നത്. കുട്ടികളുടെ പഠിത്തം മുടങ്ങുമെന്നതിനാലാണ് സന്ധ്യയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വൈക്കത്തേക്ക് പോകാന്‍ തീരുമാനിച്ചത്. ഇതിനു പുറമെ സൗമ്യയുടെ ഭര്‍ത്താവിനേയും പോലീസ് ചോദ്യം ചെയ്യും.ക്രൈംബ്രാഞ്ച് സംഘം കൂട്ടക്കൊല നടന്ന പിണറായി വണ്ണത്താന്‍ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ബന്ധുക്കളും അയല്‍വാസികളുമായ ആറുപേരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. കൂട്ടക്കൊലപാതകത്തില്‍ സൗമ്യക്ക് സഹായി ഉണ്ടെന്ന സംശയമാണ് ബന്ധുക്കളും അയല്‍വാസികളും ക്രൈംബ്രാഞ്ച് സംഘത്തിനോട് പങ്കു…

Read More

സ്കിൽ ഇന്ത്യാ മത്സരത്തിൽ സ്വർണമെഡൽ ! അഭിമാനമായി കരുണാപുരം സ്വദേശി ഡോണ

സിജൊ ഡൊമിനിക് ആലക്കോട്: ദേശീയ നൈപുണ്യ വികസനസമിതി (നാഷണൽ സ്കിൽ ഡവലപ്മെന്‍റ് കോർപറേഷൻ) നടത്തിയ സ്കിൽ ഇന്ത്യാ മത്സരത്തിൽ സ്വർണമെഡലിന്‍റെ തിളക്കവുമായി മലയോരത്തുനിന്ന് വി.എസ്. ഡോണ. കേരളത്തിൽനിന്ന് രണ്ടു സ്വർണമെഡലുകളാണ് ദേശീയതലത്തിൽ ലഭിച്ചത്. കണ്ണൂർ കരുണാപുരം (ചാണോക്കുണ്ട്) സ്വദേശിയും കടവന്ത്ര വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിലെ കോസ്മെറ്റോളജി വിദ്യാർഥിയുമായ ഡോണ വിറകൊടിയനാൽ സിബിച്ചൻ ജേക്കബ്-മിനി ദന്പതികളുടെ മകളാണ്. ഫ്ളോറിസ്റ്ററി വിഭാഗത്തിൽ ദേശീയതലത്തിൽ സ്വർണമെഡൽ നേടിയ ഡോണ അടുത്തവർഷം റഷ്യയിൽ കസാനിൽ നടക്കുന്ന വേൾഡ് സ്കിൽ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ന്യൂഡൽഹിയിൽ നടന്ന ദേശീയമത്സരത്തിൽ ആറു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ എതിരാളികളെ ബഹുദൂരം പോയിന്‍റുകൊണ്ട് പിന്നിലാക്കിയാണ് ഡോണയുടെ സ്വർണനേട്ടം. ഫ്ളവർ അറേഞ്ച്മെന്‍റാണു മത്സരം. ലഭിക്കുന്ന തീം അനുസരിച്ച് പൂക്കൾ മനോഹരമായി ഒരുക്കി അലങ്കരിക്കണം. ആശയഭംഗി കൊണ്ടും ആലങ്കാരികത കൊണ്ടും മികച്ച കളർ കോന്പിനേഷൻ കൊണ്ടും മികവു പുലർത്തിയ ഡോണയെ പൂക്കളുടെ…

Read More

ഞാന്‍ തുന്നല്‍ ടീച്ചറല്ല! ഒരു തുന്നല്‍ ടീച്ചര്‍ എങ്ങനെയാണ് മുഖ്യാധ്യാപികയായി വിരമിക്കുന്നത്; വികാരാധീനയായി പികെ ശ്രീമതി

കണ്ണൂർ: താൻ തുന്നൽ ടീച്ചറാണെന്ന് നവമാധ്യമങ്ങളിലൂടെയും മറ്റും ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ തനിക്ക് വിഷമം ഉണ്ടെന്ന് പി.കെ. ശ്രീമതി എംപി. ഐആർപിസിയുടെ നേതൃത്വത്തിൽ പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പി.കെ. ശ്രീമതി ഇക്കാര്യം പറഞ്ഞത്. വസ്ത്രങ്ങൾ തയ്ക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് തുന്നൽ ടീച്ചർമാർ. അതിൽ മോശമായി ഞാൻ ഒന്നും കാണുന്നില്ല. എന്നാൽ ഏഴോം ചെറുതാഴം സ്കൂളിലെ മുഖ്യധ്യാപികയായിട്ടാണ് ഞാൻ വിരമിച്ചത്. ഒരു തുന്നൽ ടീച്ചർ എങ്ങനെയാണ് മുഖ്യാധ്യാപികയായി വിരമിക്കുകയെന്നും ശ്രീമതി ചോദിച്ചു.

Read More

വാടകവീടും പ്രളയം കൊണ്ടുപോയി… പോരാട്ടം കൈമുതലാക്കിയ അതുല്യക്കു സ്വർണം വിട്ടൊരു കളിയില്ല

തോമസ് വർഗീസ് സ്വന്തം വീട് ഒരു സ്വപ്നമായി ഇപ്പോഴും അവശേഷിക്കുന്ന ദേശീയ കായികതാരമാണ് പി.എ. അതുല്യ. സ്കൂൾ മീറ്റുകളിൽ ത്രോ ഇനങ്ങളിൽ കേരളത്തിന്‍റെ നിറസാനിധ്യം. മഹാപ്രളയം വാടകവീട്ടിലെ എല്ലാ സാധനങ്ങളും ഒഴുക്കിക്കളഞ്ഞപ്പോൾ ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാന്പിലേക്ക് പോകേണ്ടി വന്ന അതുല്യക്ക് തന്‍റെ കായിക പോരാട്ടത്തിൽ അല്പം പോലും വിട്ടുവീഴ്ച്ചയ്ക്കുള്ള മനസില്ല. ഇല്ലായ്മയും മഹാപ്രളയവും ഒന്നും തന്‍റെ പോരാട്ടത്തെ പിന്നോട്ടടിക്കില്ലെന്നു നാട്ടിക ഫിഷറീസ് സ്കൂളിലെ ഈ പത്താം ക്ലാസുകാരി പലവട്ടം തെളിയിച്ചു. മെഡൽ കൊയ്ത്ത് അതിൽ കുറഞ്ഞൊന്നും മൈതാനത്തെത്തിയാൽ അതുല്യയ്ക്കു മുന്നിലില്ല. റിക്കാർഡുകൾ, സുവർണ നേട്ടങ്ങൾ അത് എത്ര കഷ്ടപ്പെട്ടാണെങ്കിലും സ്വന്തമാക്കാൻ അതുല്യ പോരാടും. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രളയത്തിനുശേഷം നടന്ന സംസ്ഥാന ഇന്‍റർ ക്ലബ് അത്‌ലറ്റിക് ചാന്പ്യൻഷിപ്പിലും ജൂണിയർ മീറ്റിലും സുവർണനേട്ടം സ്വന്തമാക്കിയത്. ദുരിതാശ്വാസ ക്യാന്പിൽ നിന്നു നേരെ തിരുവനന്തപുരത്തേക്ക് എത്തിയ അതുല്യ ഇന്‍റർ…

Read More

എടിഎം കവർച്ച:മഞ്ഞ വസ്ത്രം ധരിച്ച രണ്ടംഗസംഘത്തിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു

തളിപ്പറമ്പ്: കവര്‍ച്ചാ ശ്രമം നടന്ന ഏഴാംമൈല്‍ ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മിലെ കാമറ പരിശോധിച്ചതില്‍ മഞ്ഞ വസ്ത്രം ധരിച്ച രണ്ടുപേരുടെ അവ്യക്ത രൂപം ലഭിച്ചു. എടിഎം മെഷീനിനകത്ത് ഘടിപ്പിച്ച കാമറ ഇന്ന് ടെക്‌നീഷ്യന്‍മാര്‍ എത്തി അഴിച്ച് പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്‍ പറഞ്ഞു. കാബിനിലെ കാമറയില്‍ പെയിന്‍റടിക്കുന്നതിന് മുമ്പ് പതിഞ്ഞ ദൃശ്യങ്ങളാണ് അവ്യക്തമായി കാണുന്നത്. ദേശീയപാതയോരത്ത് വടക്കാഞ്ചേരി റോഡിന് എതിര്‍വശത്തുള്ള എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വളരെ ആസൂത്രിതമായിട്ടാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 18 ന് അര്‍ധരാത്രി 12 ന് ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണ് കരുതുന്നത്. എടിഎമ്മിന് മുന്നിലെ രണ്ട് ലൈറ്റുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്തുകടന്ന് കാമറക്ക് പെയിന്‍റടിച്ചു. തുടര്‍ന്ന് എടിഎമ്മിന്‍റെ ബോഡി കവര്‍ തകര്‍ക്കാനും ശ്രമിച്ചുവെങ്കിലും ഇതിനു സാധിക്കാതെ വന്നതുകൊണ്ടാണ് മോഷണശ്രമം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. 18 ന് അര്‍ദ്ധരാത്രി 11.59 നാണ്…

Read More