ശുഹൈബ് വധം: അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കു വയർലസിൽ അസഭ്യവർഷം; സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ശുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുൾപ്പെട്ട ഡിവൈഎസ്പിക്കു പോലീസിന്‍റെ ഔദ്യോഗിക വയർലസ് സെറ്റിൽ അസഭ്യവർഷം. അസഭ്യവർഷം നടത്തിയയാളെ കണ്ടെത്താൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഏതു പോലീസ് സ്റ്റേഷനിൽനിന്നാണ് വിളി വന്നതെന്ന‌ു കണ്ടെത്താനാണ് അന്വേഷണം. ദിവസവും രാവിലെ 7.30നും 8.30നുമിടയിൽ ജില്ലാ പോലീസ് മേധാവി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വയർലസിൽ വിളിച്ചു വിവരങ്ങൾ ആരായുന്ന പതിവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ലഭിച്ച പരാതികൾ, രജിസ്റ്റർ ചെയ്ത കേസുകൾ, അറസ്റ്റ്, സമൻസ് നടപ്പിലാക്കൽ തുടങ്ങിയവയുടെ എണ്ണമാണു നൽകേണ്ടത്. എസ്പി ഇല്ലാത്തതിനാൽ ഡിവൈഎസ്പി സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്പോഴാണ് ആരോ ഇടയിൽ ക‍യറി അസഭ്യം പറഞ്ഞത്. വിളിക്കുന്നയാളും എടുക്കുന്നയാളും മാത്രമാണു സംസാരിക്കുകയെങ്കിലും ആ സമയത്ത് ഓണ്‍ചെയ്തു വച്ചിരിക്കുന്ന മറ്റു പോലീസ് സ്റ്റേഷനുകളിലെ വയർലസ് സെറ്റുകളിലെല്ലാം സംഭാഷണം കേൾക്കാം. വേണമെങ്കിൽ ഇടയിൽ കയറി സംസാരിക്കുകയും ചെയ്യാം. ഇന്നലെ രാവിലെ മാലൂർ സ്റ്റേഷനിൽനിന്നു…

Read More

സിപിഎം കണ്ണൂർ നേതൃത്വം ഇടപെടുന്നു; കിയാൽ എംഡി പി.ബാലകിരണിനെ മാറ്റിയേക്കും; തുളസീദാസിനെ വീണ്ടും എംഡിയാക്കാൻ സാധ്യത

കണ്ണൂർ: കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എംഡി സ്ഥാനത്തു നിന്നും പി. ബാലകിരണെ മാറ്റാൻ സാധ്യത. എംഡിയായി മുൻ എയർ ഇന്ത്യാ ചെയർമാനും മുൻ കിയാൽ എംഡിയുമായ വി. തുളസീദാസിനെ വീണ്ടും നിയമിക്കുമെന്നാണ് സൂചന. കിയാലിൽ നടക്കുന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി പി. ബാലകിരണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായി സൂചനയുണ്ട്. ഇതിനെ തുടർന്ന് എംഡി സ്ഥാനത്തു നിന്നും ബാലകിരണെ മാറ്റാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.അടുത്ത കാബിനറ്റിൽ തിരുമാനമുണ്ടാവുമെന്നറിയുന്നു. കിയാൽ എംഡിയും ടൂറിസം ഡയക്ടറും മുൻ കണ്ണൂർ ജില്ലാ കളക്ടറുമായ പി. ബാലകിരൺ ഇപ്പോൾ ഔദ്യോഗിക ആവശ്യവുമായി വിദേശത്താണ്. 2017 ജൂണിൽ തുളസീദാസ് കിയാൽ എംഡി സ്ഥാനം രാജിവച്ചതിനെതുടർന്നാണ് ബാലകിരണിനെ സർക്കാർ ആസ്ഥാനത്തേക്ക് നിയോഗിച്ചത്. തുളസീദാസ് എയർ ഇന്ത്യയുടെ ചെയർമാനായിരിക്കെ എയർ ഇന്ത്യയിൽ നടന്ന ചില ഇടപാടുകളിൽ സിബിഐ അന്വേഷണം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹം കിയാൽ…

Read More

ലുക്ക് ഔട്ട് നോട്ടീസ്  വെറുതേയാവുന്നു; പ്രതികള്‍ നേപ്പാള്‍വഴി നാട്ടിലെത്തി തിരിച്ചും വിദേശത്തേക്ക് മടങ്ങുന്നു; ഒന്നും ചെയ്യാനാവാതെ ആഭ്യന്തരവകുപ്പ്

നാദാപുരം: സംസ്ഥാനത്തെ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് വിവിധ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടും പിടികൂടാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന് തലവേദനയാകുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയ പ്രതികള്‍ വിദേശത്തേക്കും തിരിച്ച് നാട്ടിലേക്കും യാതൊരു തടസങ്ങളുമില്ലാതെ യാത്ര ചെയ്യുന്നുമുണ്ട്. ക്രിമിനല്‍ കേസുകളിലും മറ്റും ഉള്‍പ്പെട്ട പ്രതികള്‍ പോലീസിന് പിടികൊടുക്കാതെ കുറച്ചു കാലം നാട്ടില്‍ ഒളിച്ചു കഴിഞ്ഞ ശേഷം ഗള്‍ഫ് നാടുകളിലേക്ക് കടക്കുകയായിരുന്നു മുന്‍ കാലങ്ങളിലെ പതിവ്. പലപ്പോഴും ഇവര്‍ പോലീസ് അറിയാതെ നാട്ടിലേക്ക് വന്നും പോയുമിരുന്നു. പ്രതികളെ പിടികൂടാന്‍ വൈകുന്നതോടെ തെളിവുകള്‍ നശിച്ചു കേസ് എങ്ങുമെത്താതെയാവുകയും ചെയ്തിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയ്ക്ക് പ്രതികളെ എത്രയും വേഗം നിയമത്തിന് മുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. ലൂക്ക് ഔട്ട് നോട്ടീസില്‍ പറഞ്ഞ പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍…

Read More

കാരശേരിയിൽ വടിവാൾ  കണ്ടെത്തിയ സംഭവം; ജനങ്ങൾ ആശങ്കയിൽ;  സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ്

മുക്കം: നാട്ടുകാരിൽ ആശങ്കയുയർത്തി കാരശേരി പഞ്ചായത്തിലെ വൈശ്യം പുറം ഭാഗത്ത് വടിവാൾ കണ്ടെത്തി . സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് രണ്ടര അടിയോളം നീളമുള്ള വടിവാൾ കണ്ടത്. ഏറെക്കാലത്തെ പഴക്കമുള്ളതാണന്ന് കരുതുന്ന വാൾ മണ്ണിനടിയിൽ കിടന്ന് പൂർണമായും തുരുമ്പിച്ച നിലയിലാണ്. വാളിന്‍റെ പിടിയിൽ തുണി ചുറ്റിയതായും കാണാം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി വാൾ കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സമഗ്ര അന്വേഷണം വേണം: യുഡിഎഫ് മുക്കം: കാരശേരി വൈശ്യം പുറത്ത് ജനവാസ മേഖലയിൽ വടിവാൾ കണ്ടെത്തിയ സാഹചര്യത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് സന്ദർശനം നടത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. 2005 ൽ പാറത്തോട് ഭാഗത്ത് ആയുധ പരിശീലനം നടന്നിരുന്നതായും ഇതിനെതിരെ യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലന്നും യുഡിഎഫ് നേതാക്കൾ…

Read More

ശുഹൈബ് വധം: സിപിഎം സമ്മർദ്ദത്തിൽ; അടിയന്തര കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ചു; മുഖ്യമന്ത്രിയും കോടിയേരിയും യോഗത്തിൽ പങ്കെടുക്കും

കണ്ണൂർ: ശുഹൈബ് വധം സിബിഐക്ക് വിട്ട പശ്ചാത്തലത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ ഹൈക്കോടതി രംഗത്തെത്തിയ സാഹചര്യത്തിലും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ചു. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നതും പാർട്ടിയെ സമർദ്ദത്തിലാക്കിയിക്കുകയാണ്.ശുഹൈബ് വധത്തിൽ സർക്കാരിനെതിരേയും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്നും കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതികളുടെ ഉന്നതബന്ധം തള്ളിക്കളയാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പുറമേ കേസിൽ സർക്കാർ ഉന്നയിച്ച വാദങ്ങൾ എല്ലാം ജസ്റ്റീസ് കെമാൽപാഷ തള്ളിയിരുന്നു. കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടത് സർക്കാരിനു തിരിച്ചടിയായിരുന്നു.

Read More

“സര്‍ ഉങ്കള്‍ നിജമാ കടവുള്‍ താനേ’… ഒരുമാസമായി കൂലി ലഭിക്കാതിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തുണയായി പോലീസ്; കരാറുകാരനെകൊണ്ട്  പണം ബാങ്കിലടപ്പിച്ച് പോലീസിന് നന്ദി പറഞ്ഞ് തൊഴിലാളികൾ

പയ്യന്നൂര്‍: ഒരുമാസമായി കൂലി ലഭിക്കാതിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് തുണയായി. തമിഴ്‌നാട്ടില്‍ നിന്നുമെത്തി ഏഴിമല നാവിക അക്കാഡമിയില്‍ ജോലിചെയ്തിരുന്ന 13 തൊഴിലാളികള്‍ക്കാണ് പയ്യന്നൂര്‍ പോലീസ് തുണയായത്. നാവിക അക്കാഡമിയിലെ കണ്‍സ്ട്രക്ഷന്‍ ജോലിക്കായി എറണാകുളത്തെ കരാറുകാരന്‍ മറ്റൊരു മേസ്തിരിയിലൂടെ നിയോഗിച്ച തൊഴിലാളികളാണ് ഒരുമാസമായി കൂലി ലഭിക്കാതെ വലഞ്ഞിരുന്നത്.ഭക്ഷണത്തിന് പോലും വകയില്ലാതെ വിഷമിച്ച ഇവര്‍ ഇന്നലെ രാവിലെയാണ് പരാതിയുമായി പയ്യന്നൂര്‍ പോലീസിനെ സമീപിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട പയ്യന്നൂര്‍ എസ്‌ഐ കെ.പി.ഷൈന്‍ കരാറുകാരനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ ഇയാള്‍ പലകാരണങ്ങള്‍ പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പോലീസ് സ്വീകരിക്കുമെന്ന് ബോധ്യമായതോടെ ഇയാള്‍ പണം നല്‍കാന്‍ തയാറാകുകയായിരുന്നു. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 1,60,000 രൂപയില്‍ ഇന്നലെ തന്നെ 40,000 രൂപ കരാറുകാരനെകൊണ്ട് തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ പോലീസിന് സാധിച്ചു. ഇന്നും തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലുമായി 40,000…

Read More

തലശേരിയിൽ കഞ്ചാവ് പിടികൂടിയ കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും;  “ദാവൂദ് ഇബ്രാഹിമാകാന്‍ മോഹം, വായിക്കുന്നത് ദാവൂദിന്‍റെ ജീവ ചരിത്രം; ഒരു ഡോണായി മാറാനാഗ്രഹിച്ച  സന്ദീപിനെക്കുറിച്ച് പോലീസ് പറ‍യുന്നത്

തലശേരി: നാല് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ വൈകുന്നേരം എഎസ്പി ചൈത്ര തേരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പുല്ലമ്പില്‍ റോഡിലെ കൊറ്റിയത്ത് വീട്ടില്‍ സന്ദീപിനെ(35) യാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. യുവാവിന്‍റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ജീവചരിത്രം അടങ്ങിയ പുസ്തകം കണ്ടെടുത്തു. ഭാവിയിൽ ദാവൂദിനെ പോലെ ഒരു ഡോണ്‍ ആയി മാറണമെന്നാണത്രെ താന്‍ ആഗ്രഹിച്ചിരുന്നതെന്ന് സന്ദീപ് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. സ്ഥിരമായി ജിമ്മില്‍ പോയിരുന്ന ഇയാള്‍ മുമ്പ് മിസ്റ്റര്‍ കണ്ണൂരായി തെരഞ്ഞെടുക്കപ്പെട്ടിടുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളെ കണ്ണികളാക്കി കൊണ്ടാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ…

Read More

അബ്ദുള്ളക്കുട്ടിയുടെ വീഡിയോ പോസ്റ്റ് വിവാദത്തിൽ; കൊടിസുനിയുടെ ക്വട്ടേഷൻ സംഘത്തിൽ ചേരൂ, കൊന്നിട്ട് ജയിലിൽ പോയ്കോളൂ. നിങ്ങൾക്ക് വീട് വച്ചുതരും. വിവാഹം നടത്തിത്തരും. നിങ്ങൾക്ക് കുട്ടികളെ ഉണ്ടാക്കിത്തരും

കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്‍റെ പാർട്ടി ഗ്രാമങ്ങളിൽ പെണ്ണിനും മണ്ണിനും വിലയില്ലെന്ന് കോൺഗ്രസ് നേതാവായ എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്കിലെ വീഡിയോ പോസ്റ്റ് വിവാദത്തിൽ. പാർട്ടി ഗ്രാമങ്ങളിൽ പുര നിറഞ്ഞുനിൽക്കുന്ന പെൺകുട്ടികൾക്ക് ഭർത്താക്കൻമാരെ കിട്ടില്ല. ബോംബുണ്ടാക്കലും ആളെ കൊല്ലൽ വ്യവസായം നടക്കുന്നതുമായ നാട്ടിൽനിന്ന് കല്യാണം കഴിക്കാൻ ആരാണ് തയാറാവുക. പാർട്ടി ഗ്രാമങ്ങളിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിച്ച് സ്ഥലം വിറ്റ് രക്ഷപ്പെടാമെന്ന് നോക്കിയാൽ സ്ഥലത്തിനും വിലയില്ലെന്ന് അബ്ദുള്ളക്കുട്ടി വീഡിയോയിലൂടെ പറയുന്നു. ആകാശ് തില്ലങ്കേരിയെ പോലെയുള്ള ചെറുപ്പക്കാർ നൽകുന്ന സന്ദേശമെന്താണ്. ഒരു കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിൽ ചേരൂ, കൊന്നിട്ട് ജയിലിൽ പോയ്കോളൂ. നിങ്ങൾക്ക് വീട് വച്ചുതരും. വിവാഹം നടത്തിത്തരും. നിങ്ങൾക്ക് കുട്ടികളെ ഉണ്ടാക്കിത്തരും. കുട്ടികളെ ഉണ്ടാക്കിത്തരാമെന്നു വച്ചാൽ ഇടയ്ക്കിടെ പരോൾ തരുന്നുണ്ടല്ലോ. കുട്ടികളുടെ ചെലവിനും കൊടുക്കും. സഹകരണ ബാങ്കിൽ ബന്ധുക്കൾക്ക് ജോലി കൊടുക്കും. ഈ സമീപനം മാറ്റേണ്ടയെന്നും വീഡിയോയിൽ അബ്ദുള്ളക്കുട്ടി പറയുന്നു. കെ.വി.…

Read More

എഐസിസി പട്ടിക;   പ്രമുഖരായ വനിതാ നേതാക്കളെ ഒഴിവാക്കിയതിൽ വനിതകൾക്കും  അതൃപ്തി; ദേശീയ നേതൃത്വത്തിന് പരാതി നല്കും

റെനീഷ് മാത്യു കണ്ണൂർ: കേരളത്തിൽ നിന്നും സമർപ്പിച്ച എഐസിസി അംഗങ്ങളുടെ പട്ടികയിൽ കോൺഗ്രസിന്‍റെ പ്രമുഖരായ വനിതാ നേതാക്കളെ ഒഴിവാക്കിയതായി ആക്ഷേപം. കോൺഗ്രസിന്‍റെ വനിതാ നേതാക്കൾ ഇതിനെതിരേ ദേശീയ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്. കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് പട്ടിക കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വത്തിനു കൈമാറിയത്. പട്ടികയിൽ ആകെ 65 പേരാണുള്ളത്. ഇവരിൽ 13 പേർ വനിതകളാണ്. എന്നാൽ കെപിസിസി വൈസ് പ്രസിഡന്‍റ് ലാലി വിൻസെന്‍റ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ വത്സല പ്രസന്നകുമാർ, സുമാ ബാലകൃഷ്ണൻ എന്നിവരെ എഐസിസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് പ്രതിഷേധം ശക്തമാകുന്നത്. പട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. കോൺഗ്രസിന്‍റെ മുതിർന്ന വനിതാ നേതാക്കളെ ഒഴിവാക്കപ്പെട്ടതിലുള്ള അതൃപ്തി മുകുൾ വാസ്നികിനെ അറിയിച്ചിട്ടുണ്ട്. സുമാ ബാലകൃഷ്ണൻ നിലവിൽ എഐസിസി അംഗവും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള നേതാവുമാണ്. കെപിസിസി വൈസ് പ്രസിഡന്‍റ് എഐസിസി…

Read More

ബിജെപിയിൽ ചേരാൻ ദൂതൻമാരെ വിട്ട് ക്ഷണിച്ചിരുന്നു; കോണ്‍ഗ്രസ് വിട്ടാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കും; വെളിപ്പെടുത്തലുമായി കെ.സുധാകരൻ

കണ്ണൂർ: തന്നെ ബിജെപിയിലേക്കു ക്ഷണിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും ചെന്നൈയിലെ ബിജെപി നേതാവ് രാജയുമായും കൂടിക്കാഴ്ച നടത്തുന്നതിനായി രണ്ടു തവണ ദൂതൻമാർ തന്നെ വന്നു കണ്ടിരുന്നെന്നും താൻ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവർ മടങ്ങിയെന്നും സുധാകരൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ബിജെപിയും സിപിഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണെന്നും കോണ്‍ഗ്രസ് വിട്ടാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരൻ അഭിമുഖത്തിൽ വ്യക്തമാക്കി. വിധേയത്വമുള്ളവരെ മുകളിലേക്കു വിടുന്ന രീതിയാണു കോണ്‍ഗ്രസിന്‍റെ ശാപമെന്നും ഇതിൽ മാറ്റം വേണമെന്നും സുധാകരൻ തുറന്നടിച്ചു. നേരത്തെ, സുധാകരന് ബിജെപിയിലേക്കു ചേക്കേറുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ആരോപിച്ചിരുന്നു. ഇതിനു മുന്നോടിയായി സുധാകരൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ജയരാജൻ ആരോപിച്ചു.

Read More