ഓഹരി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പുകാരന്‍റെ വീടും സ്ഥലവും റിട്ടയേർഡ് ജഡ്ജി എഴുതിവാങ്ങി

കാക്കനാട്: ഓഹരി നിക്ഷേപത്തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയുമായി മുങ്ങിയ തട്ടിപ്പുകാരന്‍റെ വീടും സ്ഥലവും റിട്ട. ജഡ്ജി എഴുതിവാങ്ങി. മുതൽമുടക്കിയ പണം തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പുകാരൻ എബിന്‍റെ വാഴക്കാലായിലെ വീടും സ്ഥലവും റിട്ട. ജഡ്ജി എഴുതിവാങ്ങിയത്. ജില്ലയിലെ കിഴക്കൻ സ്വദേശിയാണ് അദ്ദേഹം. രണ്ടുവർഷം മുമ്പാണ് റിട്ട. ജഡ്ജി ഒന്നരക്കോടിക്ക് മുകളിൽ എബിൻ വർഗീസിന്‍റെയും ഭാര്യ ശ്രീരഞ്ജിനിയുടെയും ഉടമസ്ഥതയിലുളള മാസ്റ്റേഴ്സ് ഗ്രൂപ്പിൽ നിക്ഷേപിച്ചത്. ഇതിനിടെ കോടികളുടെ തട്ടിപ്പു നടത്തിയ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും വിദേശത്തേക്കു കടന്നതായി പോലീസിന് വിവരം ലഭിച്ചു. നവംബർ 29ന് രാത്രി നെടുമ്പാശേരിയിലാണ് ഇവരുടെ അവസാനത്തെ മൊബൈൽ ടവർ ലൊക്കേഷൻ. മുംബൈ വഴി രാജ്യം വിട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാസ്റ്റേഴ്സ് ഗ്രൂപ്പിനെതിരേ എട്ട് പരാതികൾ കൂടി ലഭിച്ചു. മുമ്പ് ലഭിച്ച പരാതികൾ…

Read More

കടുവ ഇറങ്ങി; കണ്ണൂരിൽ മൂന്നു  പഞ്ചായത്തുകളിൽ ജാഗ്രത; സ്കൂളിന് അവധി, തൊഴിലുറപ്പ് പണി നിർത്തിവച്ചു;കടുവയെ കണ്ടെത്താൻ തെരച്ചിൽ

ഇരിട്ടി: ഉളിക്കൽ, പായം പഞ്ചായത്തുകൾക്കു പിന്നാലെ അയ്യൻകുന്ന് പഞ്ചായത്തിലും കടുവയെ കണ്ടെത്തി. മുണ്ടയാംപറന്പ് ഭഗവതി ക്ഷേത്രത്തിന് സമീപം എരുവന്താനം പ്രഭാകരന്‍റെ പറന്പിലാണ് രാവിലെ 6.30 ഓടെ കടുവയെ കണ്ടെത്തിയത്. അയൽവാസിയായി പുതിയവീട്ടിൽ ബിനുവാണ് കടുവയെ കണ്ടത്. വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ജിജിലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചു. വാർഡ് മെന്പർ മിനി വിശ്വനാഥൻ, കരിക്കോട്ടക്കരി എസ്ഐ എം. അംബുജാക്ഷൻ തുടങ്ങിയവർ സ്ഥലത്തെത്തി മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. രാവിലെ പത്തോടെ കോഴിക്കോട് നിന്ന് ദ്രുതകർമ്മ സേനയെത്തി കടുവയ്ക്കായി തെരച്ചിൽ ആരംഭിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മുണ്ടയാംപറന്പിൽ സ്കൂളിന് അവധി നല്കി. തൊഴിലുറപ്പ് പണികൾ നിർത്തി വയ്ക്കാനും വനംവകുപ്പ് നിർദേശം നല്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കാമറകളും ഡ്രോൺ…

Read More

വ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് മകളുടെ വിവാഹം നടക്കാനിരി ക്കെ; ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മത്തച്ചനില്ലെന്ന് സുഹൃത്തുക്കൾ

കേളകം: കേളകം സ്വദേശിയായ വ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കേളകം ടൗണിലെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്ത് മാത്യു എന്ന മത്തച്ചനെ (60) യാണ് മാനന്തവാടി കണിയാരത്ത് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മാനന്തവാടി കണിയാരം ജികെഎം ഹൈസ്കൂൾ കോന്പൗണ്ടിന് സമീപത്തെ ആളൊഴിഞ്ഞ റബർതോട്ടത്തിൽ നിർത്തിയിട്ട കാറിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിൽ തീ പടരുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടുകാർ വിരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സ് എത്തി തീയണച്ചപ്പോഴാണ് ഒരാൾ ഡ്രൈവർ സീറ്റിൽ ഉള്ള വിവരം ശ്രദ്ധയിൽപെടുന്നത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വാഹനത്തിന്‍റെ നമ്പർ ആണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. മാനന്തവാടി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം പളളിയുടെ മുമ്പിൽ വാഹനം പാർക്ക് ചെയ്തായും പിന്നീട് റബർ തോട്ടത്തിലേക്ക് പോയതായും…

Read More

തലശേരിയിൽ മിന്നൽ റെയ്ഡ്! ബ്രൗൺ ഷുഗറുമായി ദമ്പതികൾ അറസ്റ്റിൽ; ഒപ്പം ഒരു കുട്ടിയും

തലശേരി: തലശേരി നഗരത്തിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗറുമായി ദമ്പതികൾ പിടിയിൽ. മട്ടാമ്പ്രം സ്വദേശി യൂനുസ് (35), ഭാര്യ മട്ടന്നൂർ സ്വദേശിനി റഷീദ (31) എന്നിവരെയാണ് സിഐ എം. അനിൽ, എസ്ഐമാരായ ജയൻ , ഷെമി മോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും നൂറു ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ റെയ്ഡിലാണ് ദമ്പതികൾ പിടിയിലാകുന്നത്. ഇവരോടൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. തഹസീൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യാഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോലീസ് ബ്രൗൺ ഷുഗർ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ യൂനുസിനെ ഏതാനും നാളുകളായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായ റഷീദ യൂനുസിന്‍റെ രണ്ടാം ഭാര്യയാണ്. സമീപ കാലത്ത് ആദ്യമായാണ് ഇത്രയധികം ബ്രൗൺ ഷുഗർ പിടികൂടുന്നത്.

Read More

14കാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ! പീഡിപ്പിച്ചത്‌  മിഠായി വാങ്ങി നൽകി പ്രലോപിപ്പിച്ച്

ശ്രീകണ്ഠപുരം: പതിനാലുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ. കത്തിച്ചാൽ പുതിയപുരയിൽ അബ്ദുൾ ഖാദറിനെയാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശനും സംഘവും ഇന്നു രാവിലെ അറസ്റ്റുചെയ്തത്. ഒരാഴ്ച മുന്പായിരുന്നു കേസിനാസ്പദമായ സംഭവം. മിഠായി വാങ്ങി നൽകി പ്രലോപിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം വീട്ടുകാരറിഞ്ഞത്. തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറന്പ് കോടതിയിൽ ഹാജരാക്കും.

Read More

ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ചിരിക്കുന്ന മുഖം; ഖത്തറിലെ ലോകകപ്പ് വേദിയിൽ കോടിയേരി ബാലകൃഷ്ണന്‍റെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി മലയാളി

തലശേരി: ഖത്തറിലെ ലോക കപ്പ് വേദിയിലും കോടിയേരിയുടെ ഓർമകൾ അലയടിച്ചു. അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്ത വലിയ ബാനറാണ് ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിലെ ഗാലറിയിൽ ഉയർന്നത്. മൊറോക്കോയും ബെൽജിയവും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ചിരിക്കുന്ന മുഖമായ കോടിയേരിയുടെ ചിത്രമടങ്ങിയ ബാനർ ഉയർന്നത്.  

Read More

മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടി! പ്രതി തൂങ്ങിമരിച്ച നിലയില്‍

കാസര്‍ഗോഡ്: ചീമേനി തുറന്ന ജയിലില്‍നിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓലയമ്പാടി പുതിയവയല്‍ സ്വദേശി വി.ജെ.ജയിംസ് തോമസാണ് ജീവനൊടുക്കിയത്. ആള്‍താമസമില്ലാത്ത വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 7നാണ് തോമസ് ചീമേനി തുറന്ന ജയിലില്‍നിന്ന് രക്ഷപെട്ടത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ നല്ലനടപ്പ് പരിഗണിച്ച് 2017ല്‍ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു.

Read More

തലശേരിയിലെ ഇരട്ടക്കൊലപാതകം; കഞ്ചാവ് കേസ് പ്രതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ; മുഖ്യപ്രതി ഒളിവിൽ

തലശേരി: നഗരമധ്യത്തിൽ ലഹരി മാഫിയ സംഘം നടത്തിയ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കഞ്ചാവ് കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പ്രതികളെ തലശേരി ടൗൺ സിഐ എം. അനിലും സംഘവും അറസ്റ്റ് ചെയ്തു. നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണഹൗസിൽ കെ. ഖാലിദ് (52), ഖാലിദിന്‍റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ (40) എന്നിവർ കൊല്ലപ്പെട്ട കേസിൽ നിട്ടൂർ ചിറക്കക്കാവ് മുട്ടുങ്കൽ ജാക്സൺ (28), വടക്കുമ്പാട് നമ്പ്യാർ പീടിക വണ്ണാത്തിന്‍റെവിട നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ ഫർഹാൻ (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന ഉടൻ പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് മൂന്ന് പ്രതികൾ വലയിലായത്. 2018 ൽ ധർമടം സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടിയ കേസിലും വധശ്രമം ഉൾപ്പെടെയുള്ള മറ്റ് കേസുകളിലും ജാക്സൺ…

Read More

ബസിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; അന്വേഷണസംഘം കർണാടകയിൽ; ഞങ്ങൾക്കൊന്നുമറിയില്ലെന്ന് ബസ് ജീവനക്കാർ

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽനിന്ന് 100 വെടിയുണ്ടകൾ എക്സൈസ് പിടികൂടിയ സംഭവം പോലീസിനെ അറിയിച്ചത് ഏഴ് മണിക്കൂർ കഴിഞ്ഞാണെന്ന് ആരോപണം. ഇതോടെ യാത്രക്കാരെ ചോദ്യം ചെയ്യാനോ, ബസിൽ കൂടുതൽ പരിശോധന നടത്താനോ പോലീസിന് കഴിഞ്ഞില്ല.ഇതോടെ അന്വേഷണം വഴി മുട്ടിയ അവസ്ഥയിലാണ്. ആംസ് ആക്ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ് ആയതിനാലാണ് പോലീസിന് എക്സൈസ് വെടിയുണ്ടകൾ കൈമാറിയത്. റൂറൽ ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്‌ വിവരം അറിഞ്ഞ ഉടൻ തന്നെ സമഗ്ര അന്വേഷണം നടത്താൻ ഇരിട്ടി പോലീസിന് നിർദേശം നൽകി. ഇരിട്ടി ഇൻസ്‌പെക്ടർ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ പോലീസ് കർണാടയിൽ എത്തി അന്വേഷണം ആരംഭിച്ചു. കിളിയന്തറയിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണാടകയിൽനിന്ന് കേരളത്തിലേക്കു വരികയായിരുന്ന കർണാടക ആർടിസി ബസിൽനിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ കണ്ടെത്തിയത്.…

Read More

ഇരയോട് മോശം പെരുമാറ്റം; തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ ഫോട്ടോ ഷൂട്ടിന് നിർബന്ധിച്ചു; എഎസ്ഐയ്ക്കെതിരെ പോക്സോ കേസ്

വയനാട്: പോക്സോ കേസ് ഇരയായ 17 കാരിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ പോക്സോ നിയമപ്രകാരം കേസ്. അമ്പലവയല്‍ എഎസ്ഐ ടി.ജി.ബാബുവിനെതിരെയാണ് കേസെടുത്തത്. ഇയാളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പട്ടിക വര്‍ഗത്തില്‍പ്പെട്ട ഇരയെ കഴിഞ്ഞ ജൂലൈയിൽ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് എഎസ്ഐയുടെ ക്രൂരത. ഇയാൾ കുട്ടിയെ ഫോട്ടോ ഷൂട്ടിനും നിര്‍ബന്ധിച്ചു. വയനാട്ടിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടി കൗൺസിലിംഗിനിടെയാണ് സംഭവം വെളിപ്പെടുത്തിയത്.

Read More