ജ്വല്ലറിയുടമ ജ്വല്ലറി പൂട്ടാന്‍ മറന്നു! അര്‍ധരാത്രിയില്‍ പണികിട്ടിയത് പോലീസിന്; മറവി വില്ലനായ സംഭവം ഇങ്ങനെ…

പയ്യന്നൂര്‍: ജ്വല്ലറിയുടമ ജ്വല്ലറി പൂട്ടാന്‍ മറന്നപ്പോള്‍ അര്‍ധരാത്രിയില്‍ പണികിട്ടിയത് പോലീസിന്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്നുള്ള സന്ദേശമെത്തിയപ്പോള്‍ പാഞ്ഞെത്തിയ പോലീസ് ഉടമയെ വിളിച്ച് ജ്വല്ലറി പൂട്ടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ സെന്‍റ് മേരീസ് ജംഗ്ഷനിലെ സില്‍ഗോ സില്‍വര്‍ ഗോള്‍ഡിലാണ് സംഭവം. ജ്വല്ലറിയുടമ തായിനേരിയിലെ ഷെഫീഖിന് പറ്റിയ മറവിയാണ് പൊല്ലാപ്പായത്. അര്‍ധരാത്രിയില്‍ പോലീസ് അടിയന്തിരമായി എത്തണമെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ജ്വല്ലറിയിലെത്തിയപ്പോള്‍ രണ്ടുവാഹനങ്ങളിലായി എത്തിയ പോലിസിനെ കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നീടാണ് രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ നേരത്ത് പറ്റിയ മറവി വില്ലനായ കഥ ഇയാള്‍ക്ക് ഓര്‍മ വന്നത്. ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇട്ട് സ്ഥാപനം പൂട്ടാതെ വീട്ടിലേക്ക് പോകുകയായിരുന്നു. ജ്വല്ലറിയില്‍ രാത്രി കാവൽക്കാരൻ ഉണ്ടെങ്കിലും ഉടമയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പെട്ട വാച്ച്മാൻ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍റെ ഫോൺ നമ്പരറിയാത്തതിനാല്‍ അടിയന്തിര സഹായത്തിനുള്ള 100ല്‍ വിളിക്കുകയായിരുന്നു. ഇതാണ്…

Read More

കയ്യിൽ കടിച്ചില്ലായിരുന്നെങ്കില്‍..! ആറുവയസുകാരിയെ ‌ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരൻ അറസ്റ്റിൽ; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

തലശേരി: ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സഹപാഠിയായ പതിനഞ്ചുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ മദ്രസ വിട്ടു വരികയായിരുന്ന പെൺകുട്ടിയെയാണ് പതിനഞ്ചുകാരൻ കടന്നുപിടിച്ചത്. അതിക്രമത്തെ പ്രതിരോധിച്ച പെൺകുട്ടി പതിനഞ്ചുകാരന്‍റെ കയ്യിൽ കടിച്ചാണ് രക്ഷപെട്ടത്. തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്ത പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചപ്പോഴാണ് യഥാർഥ പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈൽ കോടതിയിൽ ഹാജരാക്കി.

Read More

ഇനി നമുക്ക് താങ്ങാനാവില്ല, ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട..! ഫർണിച്ചർ ഫാക്‌ടറി ഉദ്യോഗസ്ഥർ അടച്ചുപൂട്ടി; വ്യവസായ അവാർഡ് ജേതാക്കളായ ദമ്പതികള്‍ നാടുവിട്ടു

തലശേരി: കൈയേറ്റത്തിന്‍റെ പേരിൽ ഫർണിച്ചർ നിർമാണ കന്പനി തലശേരി നഗരസഭ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയതിനെ തുടർന്ന് ദന്പതികൾ നാടുവിട്ടു. തലശേരി നഗരസഭാ പരിധിയിലാണ് സംഭവം. “അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല. ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട … ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് “ഞങ്ങളുടെ മൊഴി’ എന്ന് തലക്കെട്ടോടെ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ദന്പതികൾ നാടുവിട്ടത്. ഫർണിച്ചർ സ്ഥാപനത്തിന്‍റെ ഉടമകളായ പ്രമുഖ ബാല സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്‍റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീ ദിവ്യ (48) എന്നിവരെ ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. മികച്ച വ്യവസായികൾ എന്ന നിലക്ക് മന്ത്രി പി. രാജീവനിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയ ദമ്പതികളെയാണ് കാണാതായിട്ടുള്ളത്.…

Read More

പിടികൂടമെന്ന ഭയം  ആഗമനഹാളിന്‍റെ ടോയ്‌ലറ്റിൽ ആരോ ഉപേക്ഷിച്ചത് 54 ലക്ഷത്തിന്‍റെ സ്വർണം; പേസ്റ്റ് രൂപത്തിലെ സ്വർണം വേർതിരിച്ചെടുത്ത് കസ്റ്റംസ്

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 54.73 ലക്ഷം രൂപ വിലമതിക്കുന്ന 1055 ഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ആഗമന ഹാളിലെ ടോയ്‌ലറ്റിൽനിന്നാണു പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളിക മാതൃകയിലാക്കിയ നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം 1,185 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1,055 ഗ്രാമാണു ലഭിച്ചത്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടുമെന്ന ഭയത്താൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് കസ്റ്റംസ് നിഗമനം. അന്വേഷണം നടത്തിവരികയാണെന്നു കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് അസി. കമ്മീഷൻ ടി.എം. മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാരായ കെ. ജിനേഷ്, നിവേദിത, രാംലാൽ, വി.രാജീവ്, ദീപക്, ഓഫീസ് അസിസ്റ്റന്‍റ് എൻ.സി.ഹരീഷ്, വി.പ്രീഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read More

വാട്ടര്‍ മീറ്റര്‍! വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തി രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ നഗ്നമോഷ്ടാവ് ഒടുവിൽ വലയിലായി

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂർ ജില്ലയുടെ നഗരപരിസരങ്ങളില്‍ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ നഗ്നമോഷ്ടാവ് ഒടുവിൽ പോലീസിന്‍റെ വലയിലായി. വാട്ടര്‍ മീറ്റര്‍ എന്ന് വിളിപ്പേരുള്ള തമിഴ്നാട് ഗൂഡല്ലൂർ നീലഗിരി സ്വദേശി അബ്ദുള്‍ കബീറി (56) നെയാണ് എസിപി ടി.കെ. രക്നകുമാറിന്‍റെ നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്‍റെ ആസൂത്രിത നീക്കത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞദിവസം ഇയാള്‍ നഗ്നനായി മോഷണത്തിനിറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം നടത്താൻ കോഴിക്കോടുനിന്ന് ബസ് മാർഗം വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഇന്നലെ രാവിലെ കണ്ണൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽനിന്നാണ് പ്രതി പിടിയിലായത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. നഗ്നനായി മോഷണം നടത്തുന്നതാണ് പ്രതിയുടെ പ്രത്യേകത. കണ്ണൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മോലെ ചൊവ്വ, താഴെചൊവ്വ ഭാഗങ്ങളിലും പ്രതി…

Read More

25 കോടിയുടെ വൈദ്യുത ബിൽ; അന്പരന്ന് സനിൽകുമാർ ! ഉപഭോക്താവിനെ ശരിക്കും ഷോക്കടിപ്പിച്ച് പുതുച്ചേരി വൈദ്യുതി വകുപ്പ്

മാഹി: ഉപഭോക്താവിനെ ശരിക്കും ഷോക്കടിപ്പിച്ച് പുതുച്ചേരി വൈദ്യുതി വകുപ്പ്. മാഹി പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പന്തക്കലിലെ മാലയാട്ട് സനിൽ കുമാറിനാണ് 25 കോടിയിലേറെ രൂപയുടെ വൈദ്യുത ബിൽ നൽകി പുതുച്ചേരി ആരോഗ്യവകുപ്പ് ഷോക്കടിപ്പിച്ചത്. ജൂലൈ മാസത്തെ ബില്ലിലെ തുക ശ്രദ്ധിക്കാതെ പന്തക്കലിലെ അക്ഷയകേന്ദ്രത്തിൽ ഓൺലൈനായി തുക അടയ്ക്കുവാൻ രസീത് കാണിച്ചപ്പോഴാണ് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരൻ ഭീമമായ തുകയെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയത്. 25,93,10580 രൂപയായിരുന്നു ബില്ലിലുണ്ടായിരുന്നത്. കൺസ്യൂമർ നമ്പറും വീട്ടുടമയുടെ പേരും മേൽവിലാസവും തെറ്റാതെ രസീതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാഹിയിൽ വൈദ്യുതിക്ക് യൂണിറ്റിന് 35 പൈസ ഈയിടെ വർധിപ്പിച്ചിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമെത്തി മീറ്റർ റീഡിംഗ് എടുത്തശേഷം പുതുച്ചേരി ഹെഡ് ഓഫീസ് റവന്യൂ സെക്‌ഷനിലേക്ക് റീഡിംഗ് അയച്ചുകൊടുക്കുകയാണ് പതിവെന്ന് മാഹി വൈദ്യുത വകുപ്പ് അധികൃതർ പറഞ്ഞു. ഷോക്കടിപ്പിക്കുന്ന ബില്ലിനു പിന്നിൽ പുതുച്ചേരി ഓഫീസിൽ കണക്കുകൂട്ടലിൽ വന്ന അബദ്ധമായിരിക്കാമെന്നാണ് അധികൃതരുടെ…

Read More

ഇങ്ങനെയും സ്വര്‍ണം കടത്താം, പക്ഷേ ഈ പണിയും പാളും! കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 36.12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുണിയിൽ തേച്ചുപിടിപ്പിച്ച ശ്രമിച്ച സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 36.12 ലക്ഷം രൂപ വരുന്ന 696 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ രാവിലെ ദുബായിൽനിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായ കാസർഗോഡ് കുമ്പളയിലെ അബ്ദുൾ നാസറിൽനിന്നാണ് സ്വർണം പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അബ്ദുൾ നാസറിന്‍റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾ പത്തു കഷണങ്ങളാക്കി അതിൽ സ്വർണം തേച്ചുപിടിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാർ നിവേദിത, ജിനേഷ്, വി. രാജീവ്, രാംലാൽ, ഓഫീസ് അസിസ്റ്റന്‍റ് പി.പി. ലിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

Read More

10 ലക്ഷം തന്നില്ലെങ്കിൽ ജീവിക്കാൻ വിടില്ല..! സ്കൂൾ ബസ് ഡ്രൈവറെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച് വഴിയിൽ തള്ളി! പണം നിർബന്ധിച്ച് ഗൂഗിൾ പേ ചെയ്യിച്ചെന്നും പരാതി

തൃക്കരിപ്പൂർ: നടക്കാവിൽ നിന്നും സ്കൂൾ ബസ് ഡ്രൈവറെ തട്ടിക്കൊണ്ടു പോയി അക്രമിച്ച് പണവും മൊബൈലും എടിഎം കാർഡും തട്ടിയെടുത്ത് വഴിയിൽ തള്ളി. നിർബന്ധിച്ച് പണം ഗൂഗിൾ പേ ചെയ്യിച്ചതായും പരാതി. സംഭവത്തിൽ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലായി. മർദനത്തിൽ പരിക്കേറ്റ നീലേശ്വരം തെരുവത്ത് സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായ ഷൈലേഷിന്‍റെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്. നീലേശ്വരത്തിനടുത്തുള്ള സ്കൂളിൽ വിദ്യാർഥികളെ ഇറക്കി പയ്യന്നൂരിലേക്ക് തൃക്കരിപ്പൂർ വഴി പോകവെ നാലുപേരുള്ള സംഘം നടക്കാവിൽ വച്ച് ഷൈലേഷിനെ തടഞ്ഞ് മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അക്രമം നടത്തിയ സംഘത്തിലുള്ള നാലു പേരുടെയും അക്കൗണ്ടുകളിലേക്ക് ഷൈലേഷിനെ ഭീഷണിപ്പെടുത്തി പണം ട്രാൻസ്ഫർ ചെയ്യിച്ചതായും മൂന്ന് തവണയായി 12,000 രൂപ നഷ്ടപ്പെട്ടതായും പേഴ്സിലുണ്ടായിരുന്ന 4500 രൂപയും മൊബൈൽ ഫോണും എടിഎം കാർഡും കൊണ്ടുപോയതായും പറയുന്നു. ഇതിനു ശേഷം 10 ലക്ഷം…

Read More

കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ചികിത്സാപിഴവുമൂലം മരിച്ചു; ഡോക്ടർക്കെതിരെ കേസ്

കണ്ണൂർ: ഫയർഫോഴ്സ് ഓഫീസിന് മുന്നിൽ വാഹനപകടത്തിൽ പരിക്കേറ്റ യുവതി മരിച്ച സംഭവത്തിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണ് പോലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച യുവതിക്ക് ഓപറേഷൻ നടത്തുന്നതിനിടെ അബദ്ധത്തിൽ ഞരന്പ് മുറിഞ്ഞാണ് മരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പരാതിയിൽ പറയുന്നത്. മൃതദേഹം പരിയാരത്ത് കൊണ്ടുവന്ന് പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീട്ടുകാരുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്.

Read More

വീടുവിട്ടിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയി! രാത്രിയില്‍ പത്തുവയസുള്ള കുട്ടിക്ക് തുണയായി പയ്യന്നൂര്‍ പോലീസ്

പയ്യന്നൂര്‍: വീടുവിട്ടിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസുള്ള കുട്ടിക്ക് പയ്യന്നൂര്‍ പോലീസ് തുണയായി. നൈറ്റ് ഓഫീസര്‍ പയ്യന്നൂര്‍ എഎസ്‌ഐ മുഹമ്മദ് സലീമിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന വിജു മോഹന്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കുട്ടിക്ക് തുണയായി മാറിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വളപട്ടണം പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. ജയിലിലാക്കേണ്ട പ്രതിക്ക് എസ്‌കോര്‍ട്ട് പോയി തിരിച്ചുവരുന്നതിനിടയിലാണ് റോഡില്‍ പരിഭ്രമിച്ച് നില്‍ക്കുന്ന കുട്ടിയെ കണ്ടത്. വാഹനം നിര്‍ത്തി കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വീട്ടില്‍നിന്നും നടക്കാനിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയതെന്ന് മനസിലായത്. ഗള്‍ഫിലുള്ള അച്ഛന്‍റെയോ വീട്ടിലെ മറ്റുള്ളവരുടെയോ ഫോണ്‍ നമ്പറും കുട്ടിക്ക് അറിയില്ലായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി വളപട്ടണം പോലീസ് സ്‌റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍നിന്നും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ കുട്ടിയുടെ അച്ഛന്‍റെ തിരിച്ചറിഞ്ഞതിലൂടെയാണ് കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിവരം ധരിപ്പിച്ചത്. കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായിരുന്ന അമ്മ ഉടന്‍ പോലീസ് സ്‌റ്റേഷനിലെത്തുകയും കുട്ടിയെ തിരിച്ചറിയുകയും…

Read More