വിഷുദിനത്തിൽ കുടിവെള്ളമില്ല: കടുത്ത പ്രതിഷേധം; എടവനക്കാടും ഞാറക്കലും കുടിവെള്ളക്ഷാമം രൂക്ഷം

പറവൂർ: വിഷു ദിവസം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം തടസപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. ചൊവ്വര ജല ശുദ്ധീകരണ പ്ലാന്‍റിലെ അറ്റകുറ്റപ്പണി മൂലം തിങ്കളാഴ്ച കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ജല അഥോറിറ്റി അറിയിച്ചിരുന്നു. എന്നാൽ വിഷു തലേന്നും പറവൂർ പമ്പ് ഹൗസിലെ ചില തകരാറുകൾ മൂലം വെള്ളം പമ്പ് ചെയ്യാനായില്ല. ഓവർ ഹെഡ് ടാങ്കിൽ നിന്നു വെള്ളം ഇറങ്ങിവരുന്ന പൈപ്പിൽ ചോർച്ച ഉണ്ടാകുകയും ഇത് പരിഹരിക്കാൻ താമസം നേരിടുകയമാണ് ഉണ്ടായത്. ഇതോടെ താലൂക്കിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കിട്ടാതെ ജനം വലഞ്ഞു. ആവശ്യത്തിന് ശുദ്ധജലം ശേഖരിക്കാൻ സാധിക്കാത്തതിനാൽ നഗരത്തിലെ പല ഹോട്ടലുകളും പ്രവർത്തിച്ചില്ല.പ്രശ്ന പരിഹാരമുണ്ടാക്കി വൈകിട്ട് പമ്പിംഗ് പുനരാരംഭിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് നഗര പ്രദേശങ്ങളിലെങ്കിലും കുടിവെള്ളം ലഭിച്ചത്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ പാചക ആവശ്യങ്ങൾക്ക് പോലും ശുദ്ധജലം കിട്ടാതായത് വ്യാപക പ്രതിഷേധത്തിനിടയാക്കി.വീട്ടമ്മമാർ കാലിക്കുടങ്ങളുമായി പൊതുടാപ്പുകളിലും മറ്റും ഒരു കുടം…

Read More

ഞാനൊരു പൈലറ്റാണ്..! സമാന കുറ്റത്തിന് മലേഷ്യയിലും ദുബായിലും കേസ്‌; മലേഷ്യയിൽനിന്ന് പുറത്താക്കി; ടിജു ജോർജ് ചെറിയ പുള്ളിയല്ല

മരട്: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി വിവാഹമോചിതയായ യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഒളിവിലായിരുന്ന പത്തനംതിട്ട കോഴഞ്ചേരി ചെറുതോട്ടത്തിൽ മലയിൽ ടിജു ജോർജ് തോമസ് ( 33) ആണ് ബംഗളൂരുവിൽ പിടിയിലായത്. ലൈംഗിക പീഡനത്തിനൊപ്പം 15 പവൻ സ്വർണവും തട്ടിയെടുത്തതായാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഐശ്വര്യ ദോങ്ഗ്രെയുടെ മേൽനോട്ടത്തിൽ അസി. കമ്മീഷണർ ബി. ഗോപകുമാർ, പനങ്ങാട് പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവിൽനിന്ന് പ്രതിയെ പിടികൂടിയത്. ഇൻഡിഗോ, എയർ ഏഷ്യ എയർലൈൻസുകളിൽ പൈലറ്റായി ജോലി ചെയ്തിരുന്നെന്നും എയർ കാനഡയിൽ പൈലറ്റായി ജോലിക്ക് കയറാൻ പോവുകയാണെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്. പൈലറ്റ് യൂണിഫോമിലുള്ള ഫോട്ടോകൾ കാണിച്ച് വിശ്വസിപ്പിച്ച ശേഷമാണ് കഴിഞ്ഞ ജനുവരിയിൽ കുമ്പളത്തെ റിസോർട്ടിലും മറ്റൊരു ദിവസം കാറിനുള്ളിലും വച്ച് പീഡിപ്പിച്ചത്. കൂടാതെ പരാതിക്കാരിയിൽ നിന്ന്…

Read More

ഫ്ളാറ്റിൽ ഒളിഞ്ഞിരുന്ന സത്യം;  സനു മോഹന്‍റെ തിരോധാനത്തിൽ പോലീസിന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

  കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹന്‍റെ തിരോധാനത്തിൽ നിർണായക തെളിവ് ലഭിച്ചതായി സൂചന. സനു താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിലെ മറ്റൊരു ഫ്ളാറ്റിൽ നിന്നാണ് പോലീസിന് തെളിവുകൾ ലഭിച്ചത്. ഫോറൻസിക് വിദഗ്ധരും പോലീസും പരിശോധന നടത്തി. ഉടമകളുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. വാടകക്കരാറില്ലാതെ കുറച്ചു പേർ ഇവിടെ താമസിച്ചിരുന്നുവെന്നും പോലീസിന് അറിവ് ലഭിച്ചു. അതേസമയം, സനുവിന്‍റെ ഏതാനും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.

Read More

ഇത്‌ കള്ളക്കടത്തിന്‍റെ പുതുവഴി! ഈ വിധത്തില്‍ സ്വര്‍ണം കടത്തുന്നത്‌ ഇന്ത്യയില്‍ ആദ്യം; സംഭവം നെടുമ്പാശേരിയില്‍

നെടുമ്പാശേരി: കുപ്പികളിൽ നിറച്ച ജ്യൂസിൽ ദ്രവരൂപത്തിൽ ആക്കിയ സ്വർണം കലർത്തിയുള്ള കള്ളക്കടത്ത് വ്യാപകമാകുന്നതായി രഹസ്യ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഈ വിധത്തിൽ നടത്തിയ സ്വർണ കള്ളക്കടത്ത് ഇന്ത്യയിൽ ആദ്യമായാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പിടികൂടിയത്. കുപ്പിയിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവകരൂപത്തിൽ കലർത്തിയ 2 .5 കിലോഗ്രാം സ്വർണമാണ് കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽനിന്നു പിടിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രോളികളിൽ കയറ്റി ധാരാളം ജ്യൂസ് കുപ്പികൾ വിദേശത്തുനിന്ന് വരുന്നവർ പുറത്തേക്ക് കൊണ്ടുപോകുന്നത് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു. കുപ്പികളിൽ നിറച്ച ജ്യൂസുകളിൽ കലർത്തി കൊണ്ടുവരുന്ന സ്വർണം കണ്ടെത്താൻ വിമാനത്താവളങ്ങളിൽ സംവിധാനങ്ങൾ ഇല്ല. യാത്രക്കാരനെ സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിൽ സംശയം തോന്നിയ ആറ് ബോട്ടിൽ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇന്ത്യയിൽ വിമാനത്താവളങ്ങൾ വഴി ഈ വിധത്തിൽ സ്വർണ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന നിഗമനത്തിൽ മേൽനടപടികൾ…

Read More

യൂസഫലിയുടെ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്ന് നീക്കി

കൊച്ചി: ലുലു ഗ്രൂപ്പിന്‍റെ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്നും നീക്കി. ഡല്‍ഹില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ എത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ഹെലികോപ്റ്റല്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയത്. രാത്രി പന്ത്രണ്ടോടെ ആരംഭിച്ച ജോലികള്‍ പുലര്‍ച്ചെ നാലോടെയാണ് അവസാനിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകള്‍ക്കും അനുമതിക്കും ശേഷമായിരുന്നു ഇത്. കോപ്റ്റര്‍ ഇടിച്ചിറങ്ങിയ ചതുപ്പ് നിലത്ത് മണല്‍ ചാക്കുകള്‍ നിറച്ചു ബലപ്പെടുത്തിയ ശേഷമായിരുന്നു ഉയര്‍ത്താനുള്ള നടപടി ക്രമങ്ങള്‍. ഹെലികോപ്റ്ററിന്റെ ലീഫുകള്‍ അഴിച്ച ശേഷം വലിയ ക്രെയിന്‍ ഉപയോഗിച്ചാണ് കോപ്റ്റര്‍ ചതുപ്പില്‍ നിന്ന് ഉയര്‍ത്തിയത്. തുടര്‍ന്ന് സമീപത്തെ ദേശീയിലെ ട്രെയിലറിലേക്ക് മാറ്റി റോഡ് മാര്‍ഗം നെടുമ്പാശേരിയിലേക്ക് കൊണ്ടുപോയി. സിയാലില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയന വകുപ്പ് അധികൃതരും സ്ഥലത്തു ഉണ്ടായിരുന്നു. അപകട കാരണം സ്ഥിരീകരിക്കാന്‍ എവിയേഷന്‍ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരുന്നു. ഹെലികോപ്റ്റര്‍ നീക്കം ചെയ്യുമ്പോള്‍…

Read More

കൊച്ചിയിൽ നിശാപാര്‍ട്ടികളില്‍ റെയ്ഡ്; 1.6 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു; ഡിജെ അടക്കം നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ കസ്റ്റംസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഡിസ്‌കോ ജോക്കി(ഡിജെ) അടക്കം നാലുപേര്‍ അറസ്റ്റില്‍. ആലുവ സ്വദേശികളായ നിസ്‌വിന്‍(39), ഡെന്നീസ്(42), ജോമി (48), ബംഗളൂരു സ്വദേശി ഡിസ്‌കോ ജോക്കിയായ അന്‍സാര്‍(48) എന്നിവരാണ് പിടിയിലായത്.1.6 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിശാപാര്‍ട്ടികളില്‍ പങ്കെടുത്തവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രജിസ്റ്ററില്‍ നിന്നും ശേഖരിച്ചുവരികയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കും. നഗരത്തിലെ ലഹരിമരുന്ന് പാര്‍ട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പോലീസുമായി സഹകരിച്ച് പരിശോധനയുണ്ടാകുമെന്നും എക്‌സൈസ് വ്യക്തമാക്കി. നിശാപാര്‍ട്ടിക്കെത്തിയ ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സ്നിഫര്‍ ഡോഗ് എഡ്മണ്ടിനെയും കസ്റ്റംസ് റെയ്ഡിനായി ഉപയോഗിച്ചു. എഡ്മണ്ടാണ് ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ നിന്ന് മണത്ത് കണ്ടെടുത്തത്. ശനിയാഴ്ച രാത്രി…

Read More

ലിവ് – ഇന്‍ റിലേഷന്‍ഷിപ്പ് തകര്‍ന്നു! ദത്തു നല്‍കിയ കുഞ്ഞിനെ ഒരുമാസത്തിനകം തിരിച്ചു നല്‍കാന്‍ ഉത്തരവ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊച്ചി: ലിവ് – ഇന്‍ റിലേഷന്‍ഷിപ്പ് തകര്‍ന്നതോടെ അമ്മ ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ദത്തു നല്‍കിയ കുഞ്ഞിനെ ഒരുമാസത്തിനകം തിരിച്ചു നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. തൃശൂര്‍ സ്വദേശികൾ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം. ദത്തെടുക്കല്‍ നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി കുഞ്ഞിനെ മറ്റൊരു കുടുംബം ദത്തെടുത്ത നടപടിയും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തൃശൂര്‍ സ്വദേശികൾ 2018 ലെ പ്രളയസമയത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സ്‌നേഹത്തിലായത്. വീട്ടുകാരുടെ എതിര്‍പ്പ് കാരണം വിവാഹം കഴിക്കാതെ ഇരുവരും ഒരുമിച്ചു താമസം (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) ആരംഭിച്ചു. 2020 ഫെബ്രുവരി മൂന്നിന് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. പിന്നീട് ഇവരുടെ ബന്ധം തകര്‍ന്നു. കുഞ്ഞിനെ നോക്കാനാവാത്ത അവസ്ഥയില്‍ യുവതി 2020 മേയ് എട്ടിന് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക്…

Read More

സനുവിന്‍റെ കുടുംബത്തില്‍ സംഭവം നടക്കുംമുമ്പുതന്നെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ? സനു മോഹന്‍റെ ഫ്ളാറ്റില്‍ പോലീസ് പരിശോധന

കാക്കനാട്: മുട്ടാർ പുഴയില്‍ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ എന്ന പതിമൂന്നുകാരിയുടെ അച്ഛൻ സനു മോഹന്‍റെ കങ്ങരപ്പടിയിലുള്ള ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ ഡിസിപി ഐശ്വര്യ ഡോങ്റയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. സനു മോഹൻ കുടുംബസമേതം താമസിച്ചിരുന്നത് ഈ ഫ്ളാറ്റിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു പരിശോധന. തൊട്ടടുത്തെ ഫ്ളാറ്റിലെ താമസക്കാരില്‍നിന്നു ഡിസിപി വിവരങ്ങൾ ശേഖരിച്ചു. സനുവിന്‍റെ കുടുംബത്തില്‍ സംഭവം നടക്കുംമുന്പുതന്നെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ, വൈഗയോ, സനുവിന്‍റെ ഭാര്യ രമ്യയോടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചറിഞ്ഞത്. തൃക്കാക്കര അസി. കമ്മീഷണര്‍ ആര്‍. ശ്രീകുമാര്‍, തൃക്കാക്കര സിഐ കെ. ധനപാലന്‍ തുടങ്ങിയവരും ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തിനുശേഷം സനു മോഹന്‍ സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ തമിഴ്നാട്ടിലെ വര്‍ക്ക്ഷോപ്പുകളിലടക്കം അന്വേഷണം നടത്തുന്നുണ്ട്. ഇയാൾ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. അവസാനമായി സനു മോഹന്‍ വിളിച്ച കോളുകള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.…

Read More

ഒരു ഏജന്‍സിയേയും പേടിയില്ല, ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല; കള്ള പ്രചാരണങ്ങൾ തള്ളി സ്പീക്കര്‍

 താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കര്‍ രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന് വാര്‍ത്ത നല്‍കിയവര്‍ നികൃഷ്ട ജീവിയാണെന്നും സ്പീക്കര്‍ വീഡിയോയില്‍ പറയുന്നു. ‘ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകള്‍ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു. കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജന്‍സിയേയും പേടിയില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.

Read More

കള്ള പാസ്പോർട്ടിൽ സനു വിദേശത്തേക്ക് കടന്നു?  കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണം

കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനായി തമിഴ്‌നാട്ടില്‍ തെരച്ചില്‍ തുടരുന്ന അന്വോഷണസംഘത്തിന്‍റെ പരിശോധന വിമാനത്താവങ്ങളിലേക്കും വ്യാപിപ്പിച്ചു. കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സനുമോഹന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം കേരളം വിട്ട സനു മോഹന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ സനുമോഹന്‍റെ തിരോധാനത്തില്‍ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സനു മോഹന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇദ്ദേഹം അവസാനമായി വിളിച്ച കോളുകള്‍ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.

Read More