പ്രളയക്കെടുതിക്കു പിന്നാലെ കുടിവെള്ള ക്ഷാമവും; ജനം ആശങ്കയിൽ; കുടിവെള്ളം ഉപയോഗിക്കുന്നതിൽ ജാഗ്രതയും മിതത്വവും പാലിക്കണമെന്ന് വാട്ടർ അഥോറിറ്റി

കൊച്ചി: പ്രളയക്കെടുതിയിൽനിന്നു കരകയറുന്ന ദുരിതബാധിതരെ ആശങ്കയിലാഴ്ത്തി കുടിവെള്ളക്ഷാമവും. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പെരിയാറിൽ ജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞുവരുന്നതിനു പിന്നാലെ പ്രളയകാലത്ത് കവിഞ്ഞൊഴുകിയ ജലാശയങ്ങളും കിണറുകളുമൊക്കെ വറ്റിത്തുടങ്ങിയതാണു ആശങ്കയ്ക്കു കാരണം. പ്രളയക്കെടുതിയുടെ നാളുകളിൽ നിറഞ്ഞുകവിഞ്ഞ പല കിണറുകളിലും ഇപ്പോൾ പകുതിയോളംപോലും വെള്ളമില്ലെന്നിരിക്കേ വാട്ടർ അഥോറിറ്റിയുടെ ജലശുദ്ധീകരണ വിതരണ യൂണിറ്റുകളുടെ പ്രവർത്തനം അവതാളത്തിലായതും ശുദ്ധജലക്ഷമത്തിനു കാരണമാകുന്നു. അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ ചെളി പുറത്തേക്ക് ഒഴുക്കിവിട്ടു തുടങ്ങിയതുമൂലം പെരിയാറിലെ വെള്ളത്തിൽ ചെളിയുടെ അളവ് കൂടിയതിനാൽ കഴിഞ്ഞ ദിവസം കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കിയിരുന്നു. ചെറുതും വലുതുമായ പത്തിലേറെ ജലശുദ്ധീകരണ വിതരണ യൂണിറ്റുകളാണു പെരിയാറിന്‍റെ തീരങ്ങളിലുള്ളത്. ചെളിയുടെ അളവ് വർധിച്ചതിനെത്തുടർന്ന് പെരിയാറിൽനിന്നു കുടിവെള്ളമെടുത്ത് വിതരണം ചെയ്യുന്ന എല്ലാ പന്പ്ഹൗസുകളുടേയും പ്രവർത്തനം അവതാളത്തിലാകുകയായിരുന്നു. വൃഷ്ടിപ്രദേശത്ത് ദിവസങ്ങളായി പെയ്ത ശക്തമായ മഴയെത്തുടർന്ന് ടണ്‍കണക്കിനു ചെളിയാണ് ഡാമുകളിൽ അടിഞ്ഞുകൂടിയത്. വൈദ്യുതി ഉത്പാദനത്തിനു ഉപയോഗിക്കുന്ന വെള്ളത്തിൽ ചെളിയുടെ അളവ് കൂടിയത്…

Read More

ഇന്ധനവില ഇന്നും കൂടി; ഈ മാസം രണ്ടുരൂപയിലേറെ വർധന; കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ ഇന്നത്തെ വില 82.86 രൂപ

കൊച്ചി: ദിവസവും റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 14 പൈസയുടെയും ഡീസലിന് 15 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസം മാത്രം ഉണ്ടായത് പെട്രോളിന് 2.20 രൂപയുടെയും ഡീസലിന് 2.65 രൂപയുടെയും വർധന. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ ഇന്നത്തെ വില 82.86 രൂപയും ഡീസൽ വില 76.88 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 84.26 രൂപയും ഡീസൽ വില 78.18 രൂപയുമായപ്പോൾ കോഴിക്കോട് പെട്രോളിന് 82.94 രൂപയും ഡീസലിന് 76.96 രൂപയുമായി. കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കു പുറത്ത് പെട്രോൾ വില 83 രൂപയ്ക്കും ഡീസലിന് 77 രൂപയ്ക്കും മുകളിലാണ്. ഈ മാസം ഒന്നാം തീയതി പെട്രോളിന് 17 പൈസയുടെയും ഡീസലിന് 22 പെസയുടെയും വർധനവാണു സംസ്ഥാനത്ത് ഉണ്ടായത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ ശരാശരി വില 80.66 രൂപയും ഡീസൽ…

Read More

ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രളയ മേഖലകളിലെ സിപിഎം കണക്കെടുപ്പ് നിർത്തി വയ്ക്കണമെന്ന് വി.ഡി.സതീശൻ

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ വി.ഡി.സതീശൻ. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്ന് സതീശൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റെ കണക്കെടുപ്പ് സർക്കാർ മുൻകൈയെടുത്ത് നിർത്തി വയ്പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച മിഥുന്‍റെ വീട്ടിൽ 11ന്  സുരേഷ്ഗോപി എത്തും; ബിജെപി സമാഹരിക്കുന്ന 10 ലക്ഷം രൂപയുടെ കുടുംബ സഹായഫണ്ട് സമാഹരണത്തിന്‍റെ ഉദ്ഘാടനവും നടത്തും

ചെറായി: പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ വഞ്ചിമുങ്ങി കാണാതായ പുതുവൈപ്പ് മറ്റപ്പിള്ളി മിഥുൻ കുമാറിന്‍റെ വീട്ടിൽ 11ന് രാവിലെ സുരേഷ് ഗോപി എംപി സന്ദർശിക്കും. തുടർന്ന് പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വൈപ്പിൻകരയിലെ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മിഥുൻകുമാറിന്‍റെ കുടുംബത്തിനു ബിജെപി സമാഹരിക്കുന്ന 10 ലക്ഷം രൂപയുടെ കുടുംബ സഹായഫണ്ട് സമാഹരണത്തിന്‍റെ ഉദ്ഘാടനവും എംപി നിർവഹിക്കും. ബിജെപി വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനന്പം വ്യാസനഗറിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Read More

പ്രളയബാധിതർക്കു സഹായം നൽകാൻ തന്‍റെ പ്രിയ വാഹനം ലേലത്തിനു നല്കി ജോർജ് ഫിലിപ്പ്; പ്രതീക്ഷിച്ച വില കിട്ടിയില്ലെങ്കിൽ ജോർജിന്‍റെ തീരുമാനം ഇങ്ങനെ….

കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറന്പിലിന്‍റെ മാതൃക പിന്തുടർന്ന് തന്‍റെ വാഹനവും ലേലം ചെയ്യാനൊരുങ്ങുകയാണ് എറണാകുളം സ്വദേശി മുടവത്തിൽ ജോർജ് ഫിലിപ്പ്. തന്‍റെ പ്രിയവാഹനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലേലത്തിൽ വിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇദ്ദേഹം. ആർച്ചബിഷപ് ഡോ.ജോസഫ് കളത്തിപ്പറന്പിൽ വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തിലെതന്നെ മികച്ച കാരുണ്യദൗത്യമാണു ചെയ്തത്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ പിന്തുണ പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് ജോർജ് ഫിലിപ്പ് വ്യക്തമാക്കി. ശാന്തിനഗർ സെന്‍റ് സെബാസ്റ്റ്യൻ ഇടവക കേന്ദ്രസമിതി ലീഡറാണ് ജോർജ് ഫിലിപ്പ്. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് 13,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്. വാഹനം വിൽപ്പന നടത്തി ലഭിക്കുന്ന തുക വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സ്വരൂപിക്കുന്ന പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബുള്ളറ്റിനു പ്രതീക്ഷിച്ച വില കിട്ടിയില്ലെങ്കിൽ തന്‍റെ പക്കൽനിന്നു തുക കണ്ടെത്തി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. 1999 ൽ ദേശീയപ്പാത 47 ബൈപാസിൽ…

Read More

ഇറച്ചിക്കോഴി വിപണി തകരുന്നു: കർഷകർ കടക്കെണിയിൽ

കോതമംഗലം: കാലവർഷക്കെടുതിയുടെ പിന്നാലെ ഇറച്ചിക്കോഴി വിപണി വൻ പ്രതിസന്ധിയിലേക്ക്. കോഴികളെ വിറ്റഴിക്കാനാവാതെ കർഷകർ ദുരിതത്തിലായി. ഏകദേശം 40 ദിവസത്തിനുള്ളിൽ രണ്ടു കിലോയോളം വളർച്ചയെത്തിച്ച് വിൽക്കുന്ന ഇറച്ചിക്കോഴികളുടെ ഉത്പാദനം വളരെ ചെലവേറിയതാണ്. കുഞ്ഞിന്‍റെ വില 25നും 30 രൂപയ്ക്കും ഇടയിലേക്ക് കുറഞ്ഞതായിരുന്നു ഏക ആശ്വാസം. തീറ്റ, തൊഴിലാളികൾക്കുള്ള വേതനം, പ്രതിരോധ മരുന്നുകൾ, തറയിൽ വിരിക്കുന്ന അറക്കപ്പൊടി, വൈദ്യുതി ചാർജ് തുടങ്ങിയവയ്ക്കെല്ലാം ചെലവേറെയാണ്. 60 ദിവസമായിട്ടും പല ഫാമുകളിലും കോഴികളെ വിറ്റഴിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ദിവസം ഫാമിൽ നിൽക്കുന്ന കോഴികൾക്ക് കൂടുതൽ തൂക്കം വർധിക്കുന്നതും വിൽപനയ്ക്ക് തടസമാകുന്നു. സ്വന്തം നിലയിൽ കോഴി കൃഷി ചെയ്യുന്ന കർഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കിലോയ്ക്ക് 70-75 രൂപയോളം ഉത്പാദന ചെലവ് വരുന്ന നിലവിലെ സാഹചര്യത്തിൽ 45നും 50 രൂപയ്ക്കിടയിൽ വിൽക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ, വാരപ്പെട്ടി, നേര്യമംഗലം, കീരന്പാറ,…

Read More

വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായ കാമുകനെയും സുഹൃത്തിനെയും റിമാന്‍റ് ചെയ്തു

വൈപ്പിൻ: വിവാഹ വാഗ്ദാനം നടത്തി പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ കാമുകനെയും ഇയാളുടെ സുഹൃത്തിനെയും റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ മേത്തല കൂളിയാട്ട് വൈഷ്ണവ്(22), സുഹൃത്ത് ആലങ്ങാട് ഓളാട്ട് പുറത്ത് നിക്സണ്‍(22) എന്നിവരെയാണ് ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നായരന്പലത്തുനിന്നു ചൊവ്വാഴ്ച പുലർച്ചെ നിക്സന്‍റെ ബൈക്കിൽ കാമുകനായ വൈഷ്ണവാണ് പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയത്. വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കായംകുളത്ത് നിന്ന് ബാലികക്കൊപ്പമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ പോലീസിനെ കുഴപ്പിക്കാനായി തങ്ങൾ മുംബൈക്ക് പോകുകയാണെന്ന് ബാലിക അടുത്ത സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഇതോടെ ബാലികയുടെ മൊബൈൽ നന്പർ ഫോളോ ചെയ്ത് അന്വേഷണം നടത്തി വന്ന പോലീസ് ആ വഴിക്കായി അന്വേഷണം. എന്നാൽ ഇവർ മുംബൈക്ക് പോയില്ല. പകരം രണ്ടാം പ്രതിയും വൈഷ്ണവിന്‍റെ സുഹൃത്തുമായ നിക്സണ്‍ വഴി…

Read More

ദുരിതാശ്വാസ സഹായ വിതരണം ആരംഭിച്ചില്ല; കടുങ്ങല്ലൂർ വില്ലേജ് ഓഫീസറെപഞ്ചായത്തംഗങ്ങൾ ഉപരോധിച്ചു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ സഹായം വിതരണം ആരംഭിക്കാത്തതിൽ പ്രതിഷേധം. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായ വിതരണം പാതിയോളം പേർക്കും ലഭിച്ചിട്ടും കടുങ്ങല്ലൂരിൽ വിതരണം ആരംഭിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. റവന്യു-പഞ്ചായത്ത് അധികൃതരുടെ വീഴ്ചയാണ് കടുങ്ങല്ലൂരിൽ ദുരിതാശ്വാസ ഫണ്ട് വിതരണം ആരംഭിക്കാത്തതിനു പിന്നിലെന്നാണ് ആക്ഷേപം. വെള്ളം കയറിയതിനെത്തുടർന്ന് വീട് വൃത്തിയാക്കുന്നതിനും മറ്റുമായി അയൽവാസികളിൽനിന്നു കടം വാങ്ങിയവർ ഈ പണം പോലും മടക്കി നൽകാനാകാതെ വിഷമിക്കുകയാണ്. അക്കൗണ്ടിൽ പണം എത്തിയെന്ന് ജില്ലാ അധികാരികൾ അറിയിച്ചതോടെ പ്രളയബാധിതർ ആശയക്കുഴപ്പത്തിലാണ്. വിവരങ്ങൾ തിരക്കിയെത്തുന്നവരോട് വില്ലേജ് അധികാരികൾ പലതരത്തിൽ ന്യായങ്ങൾ നിരത്തി ഒഴിവാക്കുകയാണ്. ഇതേത്തുടർന്ന് യുഡിഎഫ് പ്രതിനിധികളായ പഞ്ചായത്തംഗങ്ങൾ കടുങ്ങല്ലൂർ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. ചർച്ചയിൽ രണ്ടുദിവസത്തിനകം അക്കൗണ്ടിൽ പണം എത്തിച്ചേരുമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ് അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ.…

Read More

പാസ്പോർട്ട് വെരിഫിക്കേഷൻ എറണാകുളം റൂറൽ പോലീസ് ഒന്നാംസ്ഥാനത്തു തുടരുന്നു

കൊച്ചി: പാസ്പോർട്ട് അപേക്ഷകളിന്മേലുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ രണ്ടു ദിവസത്തിനുള്ളിൽ 100 ശതമാനം പൂർത്തിയാക്കി എറണാകുളം റൂറൽ ജില്ലാ പോലീസ് തുടർച്ചയായി ഒന്പതാം മാസവും സംസ്ഥാനത്ത് ഒന്നാമതെത്തി. സേനാംഗങ്ങൾതന്നെ രൂപപ്പെടുത്തിയെടുത്ത പുതിയ പാസ്പോർട്ട് വെരിഫിക്കേഷൻ സംവിധാനം (ഇ-വിഐപി) നിലവിൽവന്നതോടെയാണു വെരിഫിക്കേഷൻ ജോലി വേഗത്തിലായത്. പൂർണമായും പേപ്പർരഹിതമായി പ്രവർത്തിക്കുന്നതാണ് ഇ-വിഐപി സംവിധാനം. പരീക്ഷണാടിസ്ഥാനത്തിൽ ഒന്പത് മാസം മുന്പാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. പാസ്പോർട്ട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചാൽ 45 ദിവസത്തിനകം അപേക്ഷകനു പാസ്പോർട്ട് ലഭ്യമാക്കണമെന്നും പോലീസ് വെരിഫിക്കേഷൻ നടപടികൾ 21 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് അതാത് പാസ്പോർട്ട് ഓഫീസിൽ സമർപ്പിക്കണമെന്നുമാണു നിലവിലുള്ള ചട്ടം. പാസ്പോർട്ട് അപേക്ഷകളിന്മേലുള്ള പോലീസ് വെരിഫിക്കേഷൻ 21 ദിവസത്തിനകം പൂർത്തിയാക്കി തീർപ്പുകൽപ്പിക്കുന്ന ഓരോ അപേക്ഷയ്ക്കും പോലീസ് സേനയ്ക്കു കേന്ദ്രസർക്കാരിൽനിന്നു 150 രൂപ വീതം ലഭിക്കും. മുൻകാലങ്ങളിൽ പല കാരണങ്ങളാൽ വെരിഫിക്കേഷൻ ജോലി വൈകുന്നതിനാൽ സേനയ്ക്കു ലഭിക്കേണ്ട…

Read More

പ്രളയക്കെടുതിയിൽനിന്നും കരകയറിയിട്ടില്ല; തിങ്കളാഴ്ചത്തെ ഹർത്താലിൽനിന്നും ഒഴിവാക്കണമെന്ന് വ്യാപാരികൾ

കൊച്ചി: തിങ്കളാഴ്ചത്തെ ഹർത്താലിൽനിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി രംഗത്ത്. പ്രളയക്കെടുതിയിൽനിന്നും കരകയറിയിട്ടില്ലാത്ത ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാനേ ഹർത്താലുകൊണ്ട് ഉപകരിക്കുകയുള്ളുവെന്ന് വ്യാപാരി വ്യവസായി സമിതി അംഗങ്ങ. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തിൽ എൽഡിഎഫാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. യുഡിഎഫ് നേതൃത്വവും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ്യവ്യാപക ബന്ദിന് കോൺഗ്രസ് നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

Read More