കണ്ണനെക്കാണാനും  വളഞ്ഞവഴി..!  നിർമാല്യം തൊഴാനുള്ള ക്യൂവിലേക്കു താല്കാലിക ജീവനക്കാർ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിനെതിരേ ഭക്തരുടെ പ്രതിഷേധം

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാൻ താല്കാലിക ജീവനക്കാർക്കു പകരം പോലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശി കെ.എസ്. സുബോധാണു കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. നിർമാല്യം തൊഴാനുള്ള ക്യൂവിലേക്കു താല്കാലിക ജീവനക്കാർ സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതുമൂലം ഭക്തർക്കു മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നെന്നും ചോദ്യം ചെയ്താൽ ഇവർ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയാണെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാരനായ സുബോധ് ഫെബ്രുവരി 22നു രാത്രി ഒന്പതിന് തൊട്ടടുത്ത ദിവസത്തെ നിർമാല്യം തൊഴാൻ ക്യൂവിൽ നിന്നു. രാത്രി ഒന്നോടെ ശരീരശുദ്ധി വരുത്താനായി നിലവിലെ സംവിധാനമനുസരിച്ചു ടോക്കണെടുത്തു പോയി മടങ്ങി വന്നപ്പോൾ താല്കാലിക ജീവനക്കാർ ക്യൂവിൽ നിൽക്കാൻ അനുവദിച്ചില്ലെന്നും ചോദ്യം ചെയ്ത തന്നെ തള്ളിത്താഴെയിട്ടെന്നും ഹർജിയിൽ പറയുന്നു. ക്ഷേത്രത്തിലെ ക്യൂ കോംപ്ലക്സിലും മറ്റു പ്രധാന സ്ഥലങ്ങളിലും സിസിടിവികൾ സ്ഥാപിക്കണമെന്നും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പരാതികൾ പരിഹരിക്കാൻ ഓഫീസറെ നിയമിക്കണമെന്നും…

Read More

എല്ലാ പ്ലാനും തകർത്തു..! കൊച്ചി വിമാനത്താവളത്തിൽ ഒരു കോടിയുടെ മയക്കുമരുന്നു പിടിച്ചു; മലേഷ്യക്ക് കടത്താൻ കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ മയക്കുമരുന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടി. 18 കിലോ എഫ്രിഡിനും 600 ഗ്രാം എൻഅസൈറ്റൽ അന്ത്രാനിലിക് ആസിഡുമാണ് വിമാനത്താവളത്തിലെ എയർ കാർഗോ ടെർമിനലിൽ നിന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചെന്നൈ സോണൽ യൂണിറ്റിന്‍റെ നിർദേശപ്രകാരം കൊച്ചി സബ്സോൺ ഉദ്യോഗസ്ഥർ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. ചായ എടുക്കാനുപയോഗിക്കുന്ന സമോവറിലാക്കി മയക്കുമരുന്നാണ് മലേഷ്യക്കു കടത്താനായിരുന്നു ശ്രമം. ഇത്തരത്തിൽ പത്ത് സമോവറുകളാണ് പിടിച്ചെടുത്തത്.

Read More

നടി ആക്രമണത്തിന് ഇരയായ കേസിൽ  അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്പിക്ക് സ്ഥലമാറ്റം; . സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം തയ്യാറാക്കുന്നത് അവസാനഘട്ടത്തിൽ എത്തിനിൽക്കേ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്പിക്ക് സ്ഥലമാറ്റം. കേസിന്‍റെ അന്വേഷണ ചുമതയുണ്ടായിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനനെയാണു സ്ഥലം മാറ്റിയത്. സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻപ് സോളാർ കേസ് അന്വേഷിച്ചിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഇതേ തുടർന്നാണ് നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാനിയും ക്രൈംബ്രാഞ്ച് എസ്പിയുമായ സുദർശനെയും മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. ഉത്തരവ് ലഭിച്ചെന്നും ഉടൻ ചാർജ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചെങ്കിലും നടിയെ ആക്രമിച്ച കേസിൽ സുദർശൻ തുടരണമോ എന്ന് വ്യക്തമാക്കിയിട്ടില്ല. കണ്ണൂർ തളിപ്പറന്പ് ഡിവൈഎസ്പി ആയിരിക്കെ കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത…

Read More

കായൽ കൈയേറ്റ അന്വേഷണത്തിൽ ആലപ്പുഴ കളക്ടർക്ക് തെറ്റ് പറ്റിയെന്ന് തോമസ് ചാണ്ടി; ആരോപങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമില്ല

കൊച്ചി: കായൽ, ഭൂമി കൈയേറ്റം നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തിയ ആലപ്പുല കളക്ടർ ടി.വി.അനുപ മയ്ക്ക് തെറ്റ് പറ്റിയെന്ന വാദവുമായി മന്ത്രി തോമസ് ചാണ്ടി. തന്‍റെ പേരിൽ ഉയർന്ന ആരോപങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമുണ്ടാകില്ല. കളക്ടർക്ക് ഉദ്യോഗസ്ഥർ നൽകിയത് തെറ്റായ വിവരങ്ങളാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിലേക്ക് പോയിട്ടില്ലെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് താൻ താത്പര്യപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. കൈയേറ്റ ആരോപണം നേരിടുന്നതിനിടെ എൻസിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ ലഭിച്ചത് തോമസ് ചാണ്ടിക്ക് ആശ്വാസമായി. മന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്.

Read More

നവമാധ്യമങ്ങളിലൂടെ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിലെ കവർച്ചക്കാരിയെ കുടുക്കി; യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് യുവതിയെ കുടുക്കിയത്

പെരുന്പാവൂർ: എടിഎം കാർഡ് മോഷ്ടിച്ചു പണം തട്ടിയെടുത്ത സ്ത്രീ, നവമാധ്യമങ്ങളിലൂടെ പ്രചരിച്ച സിസിടിവി ദൃശ്യങ്ങൾ കാരണം പോലീസ് പിടിയിലായി. തമിഴ്നാട് മധുര ജില്ലയിൽ വാടിപ്പെട്ടി പാണ്ടിനഗർ സ്വദേശിനി നന്ദിനി (48) ആണു പെരുന്പാവൂർ പോലീസിന്‍റെ പിടിയിലായത്. പെരുന്പാവൂർ ടൗണിലേക്കു പട്ടാലിൽനിന്നുള്ള ബസ് യാത്രയ്ക്കിടെ പെരുന്പാവൂർ ഇരിങ്ങോൾ ഇലവുംകുടി ചന്ദ്രന്‍റെ ഭാര്യ മഞ്ജുഷയുടെ രണ്ട് എടിഎം കാർഡുകളാണു ബാഗിൽനിന്നു പ്രതി മോഷ്ടിച്ചത്. കാർഡിനു പിറകിൽ എഴുതിയിരുന്ന പിൻ നന്പർ ഉപയോഗിച്ച് എടിഎം കൗണ്ടറിൽനിന്നു പ്രതി പണം തട്ടിയെടുക്കുകയായിരുന്നു. കാലടിയിലെ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയുടെ എടിഎമ്മുകളിൽനിന്നായി 50,000 രൂപയാണു പിൻവലിച്ചത്. കാലടിയിലെ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതാണു പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഇന്നലെ ഉച്ചയോടെ പെരുന്പാവൂർ ടൗണ്‍ ജുമാ മസ്ജിദിനു സമീപത്തെ കണ്ണടക്കടയിൽ കണ്ണട വാങ്ങാൻ എത്തിയ സ്ത്രീയെ കണ്ടു…

Read More

പിന്നെവിടെപ്പോയ്..! ഇടതുമുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇല്ല; വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്

 സിജോ പൈനാടത്ത് കൊച്ചി: ഇടതുപക്ഷ മുന്നണി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പു പ്രകടനപത്രിക മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇല്ലെന്നു വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്കു സർക്കാരിന്‍റെ മറുപടി. പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമായ 35 ഇന പരിപാടി നടപ്പാക്കാൻ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണു പ്രകടനപത്രിക ഇല്ലെന്ന ഔദ്യോഗികമറുപടി ലഭിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പു പ്രകടനപത്രിക ഒരു സർക്കാർ രേഖയല്ലാത്തതിനാൽ അതു സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഇവിടെ ലഭിക്കില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 35 ഇന കർമപരിപാടിക്കായി അനുവദിച്ച തുക, ചെലവഴിച്ചതും ചെലവഴിക്കാത്തതും തിരിച്ചടച്ചതുമായ തുകകൾ, പരിപാടിക്കായി രൂപീകരിച്ച ഉപസമിതികൾ എന്നിവയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്‍റ് ഡി.ബി. ബിനുവാണു വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയത്. അതേസമയം ഇടതുസർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചു സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പിണറായി വിജയൻ…

Read More

ഒടുവിൽ കുടുങ്ങി..! മലേഷ്യയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങി നടന്നയാൾ പിടിയിൽ; പ്രതിയുടെ ഒളിച്ചുകളിയെക്കുറിച്ച് പോലീസ് പറ‍യുന്നത്

കൊച്ചി: നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ ചേരാനല്ലൂർ പോലീസ് പിടികൂടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ ആലപ്പുഴ കുന്പനാട് സ്വദേശി സ്റ്റാൻലി സൈമണിനെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ വെണ്മണി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മലേഷ്യയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇയാളെ രണ്ടാംപ്രതിയാക്കി വെണ്‍മണി പോലീസ് മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ രണ്ടാംപ്രതിയായ ഇയാൾ പിന്നീട് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ പ്രതി പലതവണ കൊച്ചിയിലെത്തിയതായി പോലീസിനു വിവിരം ലഭിച്ചു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കിഡ്നി രോഗബാധിതനായ ഇയാൾ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നതായി കണ്ടെത്തി. ചേരാനല്ലൂർ പോലീസ് പലതവണ ആശുപത്രിയിലെത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിവിദഗ്ധമായാണ് ഇയാൾ ആശുപത്രിയിലെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭാര്യയോടൊപ്പം എത്തുന്ന സ്റ്റാൻലി ആശുപത്രിയിൽ സ്ഥപിച്ചിട്ടുള്ള കാമറകൾക്കു മുന്നിൽ എത്തിയിരുന്നില്ല. ഏതെങ്കിലും സാഹചര്യത്തിൽ…

Read More

യുഡിഎഫ് ഹർത്താലിനെതിരേ ഹൈക്കോടതിയിൽ ഹർജി; ഹർത്താൽ മൂലമുണ്ടാകുന്ന നഷ്ടത്തിന്‍റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കു മേൽ ചുമത്തണം

കൊച്ചി: 16നു യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനെതിരേ നടപടി വേണമെന്നും ഇതിനു ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഹർജി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തംഗമായ സോജൻ പവിയാനോസാണു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർത്താൽ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണെന്നു ഹർജിയിൽ പറയുന്നു. ഇതിന് ആഹ്വാനം ചെയ്ത പ്രതിപക്ഷനേതാവിന്‍റെ നടപടി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 166 -ാം വകുപ്പനുസരിച്ച് കുറ്റകരമാണ്. ഈ വകുപ്പു ചുമത്തി കേസെടുക്കാൻ ഡിജിപിക്കും ഹർത്താൽ മൂലമുണ്ടാകുന്ന നഷ്ടത്തിന്‍റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കു മേൽ ചുമത്തി തുക ഈടാക്കാൻ സർക്കാരിനും നിർദേശം നൽകണം.   ഹർത്താൽ ദിനത്തിൽ പൊതു സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ തടസം ഇല്ലാതെ നടക്കുന്നുവെന്നു സർക്കാർ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Read More

കൊച്ചി നഗരത്തിൽ മയക്കുമരുന്ന് കാരിയർമാരായി ‘കുട്ടികളെ ഉപയോഗിക്കുന്നു;  9മാസത്തിനിടെ പിടികൂടിയ കേസുകളിൽ 40 പ്രതികൾ പ്രായപൂർത്തിയാകാത്തവർ

ബിജോ ടോമി കൊച്ചി: കഞ്ചാവ് ഉൾപ്പെടെയു ള്ള മയക്കുമരുന്നിന്‍റെ വിതരണത്തിനായി പ്രായപൂർത്തിയാകാത്തവരെ ഉപയോഗിക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് കൊച്ചി നഗരത്തിൽ പിടികൂടിയ മയക്കുമരുന്ന് കേസുകളിൽ 40 പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 234 പ്രതികളെയാണ് വിവിധ കേസുകളിലായി പിടികൂടിയത്. കഴിഞ്ഞ മാസം മാത്രം ഏഴു പേർ ഷാഡോ പോലീസിന്‍റെ പിടിയിലായി. പെട്ടെന്ന് പോലീസിന്‍റെ പിടിയിലാകില്ല എന്നതിനാലാണ് കഞ്ചാവ് മാഫിയ വിദ്യാർഥികളെ കാരിയർ മാരാക്കുന്നതെന്നു ഷാഡോ എസ്ഐ ഹണി കെ. ദാസ് പറഞ്ഞു. കേസിൽ പെട്ടാലും പ്രായപൂർത്തി ആകാത്തതിന്‍റെ ആനുകൂല്യവും ഇവർക്ക് ലഭിക്കും. നല്ലൊരു തുക കമ്മീഷനായും സ്വന്തം ഉപയോഗത്തിനുള്ള കഞ്ചാവ് സൗജന്യമായും ലഭിക്കുന്നതിനാൽ വിദ്യാർഥികൾ എളുപ്പത്തിൽ കഞ്ചാവ് മാഫിയയുടെ വലയിൽ കുരുങ്ങുന്നു. കഞ്ചാവ് പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഒരു പൊതി വിൽക്കുന്പോൾ 200 രൂപ കമ്മീഷൻ ലഭിക്കും.…

Read More

പിണക്കമെല്ലാം മാറി..! എറണാകുളത്ത്  കുമ്മനത്തിന്‍റെ ജനരക്ഷായാത്രയിൽ ബിഡിജെഎസ് പങ്കുചേരും

കളമശേരി: ബിജെപിയും ഘടകകക്ഷിയായ ബിഡിജെഎസും തമ്മിലുള്ള തർക്കത്തിൽ താത്ക്കാലിക വെടി നിർത്തൽ. ഇതിന്‍റെ ഭാഗമായി ഇന്ന് ബിജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയിൽ ഇടപ്പള്ളി മുതൽ ബിഡിജെഎസ് അണിചേരാൻ തീരുമാനമായി. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ജില്ലാ അതിർത്തിയായ അങ്കമാലിയിൽ ജന രക്ഷായാത്ര പ്രവേശിക്കും. ആലുവ വഴി കളമശേരിയിലെത്തുന്ന രക്ഷായാത്ര കൊച്ചി കോർപ്പറേഷൻ പരിധിയിലെത്തുമ്പോഴാണ് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗോപകുമാറിന്‍റെ നേതൃത്വത്തിൽ അണിചേരുന്നത്. തുടർന്ന് രാജേന്ദ്ര മൈതാനിയിലെ പൊതുയോഗത്തിലും പ്രസംഗിക്കും. ഏത് മുന്നണിയിലേക്കും കൂടുമാറാമെന്ന നിലയിൽ ബിഡിജെഎസ് നീക്കം നടത്തുന്നതിനിടയിലാണ് വീണ്ടും ബിജെപിയുമായി സമരങ്ങളിൽ സഹകരിക്കാൻ തീരുമാനമായിരിക്കുന്നത്. ജന രക്ഷായാത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് സംഘടന വിട്ടു നിന്നിരുന്നു. അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന് ശേഷമാണ് കേന്ദ്രം പരിഗണിച്ചില്ലെന്ന പേരിൽ ബിഡിജെഎസ് എൻഡിഎ മുന്നണിയുമായി നിസഹരണം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിയുടെ സ്വീകരണ…

Read More