വളർത്തുനായയുടെ ആക്രമണം;  പോലീസിൽ പരാതി നൽകിയയാൾക്കെതിരേ വടിവാടൾ ആക്രമണം; ഒരാൾ അറസ്റ്റിൽ

ചാത്തന്നൂർ: പോലീസിൽ പരാതി നൽകിയതിന്‍റെ പേരിൽ യുവാവിനെയും തടസം പിടിക്കാനെത്തിയയാളെയും ആക്രമിച്ചു പരിക്കേൽപ്പിച്ച ഗുണ്ടാസംഘത്തിൽപ്പെട്ട ഒരാളെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽപ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇരവിപുരം വടക്കുംഭാഗം ഫിലിപ്പ് മുക്ക് പവിത്രം നഗറിൽ കൊച്ചി ല്ലം വീട്ടിൽ ജാക്സൺ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആറിന് ഇരവിപുരം തെക്കുംഭാഗം സെന്‍റ് ജോസഫ് കുരിശടിക്ക് സമീപം ആയിരുന്നു ആക്രമണം. വാളുമായെത്തിയ ആറംഗ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തെക്കുംഭാഗം ചാനാ ക്കഴികം സെന്‍റ് ജോസഫ് നഗർ 54 ചാനാക്ക ഴി കം വീട്ടിൽ ജോഷി (36) ഇയാളുടെ സുഹൃത്തും അയൽവാസിയുമായ സിൻസൻ (52)എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ ഇരുവരും ഇeപ്പാഴും ആശുപത്രിയിൽ ചികിൽസയിലാണ്. ജോഷിയെ ആക്രമിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയ സിൻസനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കേസിൽ ഉൾപ്പെട്ട ഒരു പ്രതിയുടെ…

Read More

വിദ്യാർഥികളും രക്ഷാകർത്താക്കളും സഹപ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നു, ഈ അവാർഡ് ജയിംസ് സാറിനുള്ളത് തന്നെ…

ഹെന്‍ട്രി ജോൺ കല്ലടകുണ്ടറ: കിഴക്കേകല്ലട സിവികെഎം ഹയർ സെക്കന്‍ററി സ്കൂളിലെ ഹയർ സെക്കന്‍ററി വിഭാഗം സംസ്കൃത അധ്യാപകൻ ഡി. ജയിംസിന് ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമായി. ലളിത ജീവിതത്തിന് ഉടമയും അനുകരണീയനായ അധ്യാപകനുമാണ് ഇദ്ദേഹമെന്നാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും സഹപ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നത്. 1999ൽ ലക്ഷദ്വീപിലെ കവരത്തി ഗവ. ഹയർ സെക്കന്‍ററി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടായിരത്തിൽ സിവികെഎം ഹയർ സെക്കന്‍ററി സ്കൂളിൽ സംസ്കൃത അധ്യാപകനായി. 2004 മുതൽ 2012 വരെയുള്ള കാലഘട്ടം സ്കൂളിൽ പ്രിൻസിപ്പലായി ജോലി നോക്കി. തുടർന്ന് കരിയർ ഗൈഡൻസ് ജില്ലാ കോ-ഓർഡിനേറ്ററായി. നിലവിൽ ഹയർ സെക്കന്‍ററി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഉത്തിഷ്ഠത പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. ഹയർ സെക്കന്‍ററി വിഭാഗത്തിലെ 30 അധ്യാപകരുടെ കൂട്ടായ്മയാണ് ഉത്തിഷ്ഠത പദ്ധതി. കൊല്ലത്തെ കോവിഡ് സെന്‍ററിൽ വെൽഫയർ ഓഫീസറാണിപ്പോൾ.…

Read More

മുപ്പത് വർഷമായി തരിശു കിടന്ന പന്ത്രണ്ട് ഏക്കറിൽ നെൽകൃഷിയിറക്കി; ഞാറുനടീലിന് നേതൃത്വം നൽകി എംഎൽഎ

ചാത്തന്നൂർ: മുപ്പത് വർഷത്തിലേറെയായി തരിശ് കിടന്ന പന്ത്രണ്ടേക്കർ നിലത്തിൽ നടക്കൽ സർവീസ് സഹകരണ ബാങ്ക് കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കല്ലുവാതുക്കൽ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് നെൽകൃഷി. പാരിപ്പള്ളി എഴിപ്പുറം ഗുരുനാഗപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ ഏലായിലാണ് നെൽകൃഷി ആരംഭിച്ചത്. ഞാറുനടീൽ ഉത്സവം ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. നിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം എ.സുന്ദരേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ.എം. ഷിബു, ബാങ്ക് പ്രസിഡന്‍റ് വി.ഗണേശ്, പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.സേതുമാധവൻ, ജില്ലാ ജോയിന്‍റ് രജിസ്ട്രാർ എം ജലജ, പി.മുരളീധരൻ, എൽ. രജനി, ഷൈല അശോ കദാസ്, ജയശ്രീ സുഗതൻ, തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ വി.എൻ.ഷിബുകുമാർ, കൃഷി ഓഫീസർ ധന്യാകൃഷ്ണൻ.എം.എസ്.പ്രമോദ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ…

Read More

കരിമണലിന്‍റെ നാട് തെരഞ്ഞടുപ്പിനൊരുങ്ങി… ചവറയിൽ എതിരാളിയെ കാത്ത് ഷിബു ബേബിജോൺ

രാജീവ് ഡി. പരിമണം കൊല്ലം: എൻ. വിജയൻപിള്ളയുടെ മരണത്തെതുടർന്ന് ഒഴിവ് വന്ന ചവറ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ മുന്നണികളുടെ യുവജന സംഘടനകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം തുടങ്ങി. യുഡിഎഫ് സ്ഥാനാർഥിയായി ആർഎസ്പിയിലെ ഷിബുബേബി ജോണിനെ പാർട്ടി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. വരും ദിവസം യുഡിഎഫ് പ്രഖ്യാപനവും ഉണ്ടാകും. എൽഡിഎഫ് സ്ഥാനാർഥി വിജയൻപിള്ളയുടെ മകൻ ഡോ.വി. സുജിത്ത് ഉൾപ്പടെ മൂന്നുപേരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. ഇരുമുന്നണികളും വാശിയേറിയ മത്സരം തന്നെയായിരിക്കും കാഴ്ചവെയ്ക്കുക. സീറ്റ് നിലനിർത്താൻ എൽഡിഎഫ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ 6189 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷിബുബേബിജോണിനെ വിജയൻപിള്ള പരാജയപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പരിൽ 27568 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ചവറ മണ്ഡലത്തിൽ പ്രേമചന്ദ്രന് ലഭിച്ചത്. സീറ്റ് നിലനിർത്താൻ എൽഡിഎഫ് പൊരിഞ്ഞപോരാട്ടം തന്നെ ചവറയിൽ കാഴ്ചവയ്ക്കും. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഈ വിജയം സ്വാധീനമുണ്ടാക്കുമെന്നതും ഇരുമുന്നണികൾക്കും മുന്നറിയിപ്പാണ്. ആർഎസ്പിയുടെയും കോൺഗ്രസിന്‍റെയും…

Read More

 നാടൻ ബോംബ് നിർമാണം; ആൾതാമസമില്ലാത്ത വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന രണ്ടു പ്രതികൾ കൂടി പോലീസ് പിടിയിൽ

ചാത്തന്നൂർ: ലഹരി സംഘങ്ങൾ തങ്ങുന്ന കേന്ദ്രത്തിൽ നിന്നും നാടൻ ബോംബുകളും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിലും ഉളിയനാട് അപ്പുപ്പൻകാവിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലും പ്രതികളായ രണ്ടു പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മീനാട് കിഴക്കുംകര കൊല്ലാക്കുഴി കൊച്ചു കുന്നുംപുറത്ത് വീട്ടിൽ ഷാൻ (28) ചാത്തന്നൂർ കോയിപ്പാട് രാജീവ് ഗാന്ധി കോളനിയിൽ പ്രിയ ഭവനിൽ വിഷ്ണു (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 29 ന് ചാത്തന്നൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഷാന്‍റെ വീട്ടിൽ നിന്നും നാടൻ ബോംബുകളും കഞ്ചാവും മാരകായുധങ്ങളും പിടികുടിയിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഷാൻ ഓടി രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് പേരെ അന്ന് എക്സൈസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കേസ് പോലിസിന് കൈമാറുകയും ചെയ്തിരുന്നു.ഉളിയനാട് കാരംകോട് അപ്പുപ്പൻകാവിന് സമീപം പടക്കം പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്പിക്കുകയും കടകൾ…

Read More

പ്രകൃതി വിരുദ്ധ പീഡക്കേസിൽപ്പെട്ട പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ

ചാത്തന്നൂർ: പോക്സോ കേസിലെയും നിരവധി ക്രിമിനൽ കേസുകളിലെയും പോലീസിനെ ആക്രമിച്ച് പരിക്കേല്പിച്ച ശേഷം വിലങ്ങുമായി രക്ഷപ്പെടുകയും ചെയ്ത കേസിലെ രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ പുലിക്കുഴി ചരുവിള വീട്ടിൽ മനു (കണ്ണൻ – 28) സംഗീത് (ചിന്നുക്കുട്ടൻ (20) എന്നിവരെയാണ് ശനിയാഴ്ച രാത്രി പോലീസ് സാഹസികമായി പിടികൂടിയത്. കേസിലെ ഒന്നാം പ്രതി ചരുവിള വീട്ടിൽ ജിത്തു (24) വിനെ പോലീസ് കരുവാരത്തെ ഒരു പാറക്വാറിയിൽ ഒളിവിൽ കഴിയവേ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. 14-കാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിൽ പ്രതികളായ ഇവർക്കെതിരെ പാരിപ്പള്ളി പോലീസ് പോക്സോ കേസ് എടുത്തിരുന്നു. പ്രതികൾ പരവൂർ പെരുമ്പുഴ യക്ഷിക്കാവ് കോളനിയിൽ ഒളിവിൽ കഴിയുന്ന വിവരം അറിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച പോലീസ് പെരുമ്പാഴയിലെത്തി ഇവരെ അറസ്റ്റ് ചെയ്തപ്പോഴാണ് സിപിഒ അനുപിനെ കുഴിയിലേയ്ക്ക് തള്ളിയിട്ട ശേഷം ജിത്തു…

Read More

ഒറ്റക്കൽ ദൃശ്യ ഗോപുരത്തെ സഞ്ചാരികൾ കൈയൊഴിഞ്ഞു; കാട് കയറി തകർച്ചയിൽ ഗോപുരം

പുനലൂർ: ഒറ്റക്കൽ ദൃശ്യ ഗോപുരം അപകട ഭീതിയിൽ. ലോക ടൂറിസം ഭൂപടത്തിൽ ഏറെ സ്ഥാനം നേടിയ ഒന്നാണ് തെന്മല ഇക്കോ ടൂറിസം. ഇതിന്‍റെ ഭാഗമായി സഞ്ചാരികളെ ഏറെ ആകർഷിച്ചു വന്ന ഒന്നാണ് ഒറ്റക്കൽ വിയർ ഡാമിന് സമീപമുള്ളതും കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നതുമായ ഒറ്റക്കൽ ദൃശ്യഗോപുരം. എന്നാൽ ഇന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിനൊപ്പം ദൃശ്യഗോപുരവും തകർച്ചയെ നേരിടുകയാണ്. ദൃശ്യ ഗോപുരത്തിന് ചുറ്റുപാടും കാടുമൂടി, ഗോപുരത്തിന് മുകളിലെ കൈവരികൾ തകർന്നും, പെയിന്‍റ് മങ്ങിയും ഇന്ന് സഞ്ചാരികൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് ഉള്ളത്. ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികൾ ഏറെയെത്തുമെന്ന് അധികൃതർ കരുതിയിരുന്ന സഞ്ചാര കേന്ദ്രങ്ങളിൽ ആളില്ലാത്ത അവസ്ഥയാണ്. ഒറ്റക്കൽ വിയർ ഡാം മറ്റ് നയന മനോഹര വിദൂരക്കാഴ്ചകളും കാണാൻ കഴിയുന്ന ഇവിടെ പാർക്കിംഗ് ഫീസ് ഉൾപ്പെടെ എല്ലാം സൗജന്യമാണ് എന്നിരിക്കിലും ദേശീയ പാതയോരത്തെ ഈ ദൃശ്യഗോപുരം സഞ്ചാരികളും കൈയൊഴിഞ്ഞ…

Read More

പോലീസിനെ ആക്രമിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ അറസ്റ്റിൽ

കൊട്ടാരക്കര: നഗരത്തിലെ ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാര്‍ പോലീസിനെ ആക്രമിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ നാല് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലമണ്‍ – തിരുവനന്തപുരം റോഡിലെ പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരായ മുണ്ടക്കയം സ്വദേശി അശ്വിന്‍, ഇളമാട് സ്വദേശികളായ ആല്‍ബിന്‍, പ്രവീണ്‍, അര്‍ക്കന്നൂര്‍ സ്വദേശി വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയില്‍ സഥാപനം അടച്ചശേഷം മുന്നിലിരുന്ന് ജീവനക്കാര്‍ മദ്യപിക്കുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. സംഭവം അറിഞ്ഞ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചതോടെ പോലീസിന് നേരെയായി ആക്രമണം. ഗുണ്ടാ സ്‌റ്റൈലില്‍ സംഘം ചേര്‍ന്ന ഇവര്‍ പൊലീസിന് നേരെ അക്രമം അഴിച്ച് വിട്ടു. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസെത്തി നാല് പേരെ അറസ്റ്റ് ചെയ്തു.

Read More

മൂന്ന് വർഷത്തെ ശമ്പളം മാറ്റിവച്ചു നിർദ്ധന കുടുംബത്തിന് വീടു നിർമിച്ചു നൽകി ബാബു; ചവറ എംഎല്‍എയുടെ സ്മരണാർഥം നിര്‍മിച്ച ഭവനത്തിന്‍റെ താക്കോൽദാനം നാളെ

ചവറ: ചവറ എംഎല്‍എയായിരുന്ന എന്‍.വിജയന്‍പിളളയുടെ സ്മരണക്കായി എംഎല്‍എയുടെ ഓഫീസിലെ സ്റ്റാഫ് തനിക്ക് കിട്ടിയ ശമ്പളം മാറ്റി വെച്ച് നിര്‍മിച്ച വീടിന്‍റെ താക്കോല്‍ ദാനം നാളെ രാവിലെ 10ന് നടക്കും. എംഎല്‍എക്കൊപ്പം മൂന്നരവര്‍ഷം ജോലി ചെയ്തതിന് സര്‍ക്കാര്‍ നല്‍കിയ ശമ്പളമായിക്കിട്ടിയ ആറ് ലക്ഷം രൂപ കൊണ്ട് വീടില്ലാത്ത ഒരു കുടുംബത്തിന് വീട് നല്‍കുമ്പോള്‍ അത് മണ്‍മറഞ്ഞ് പോയ എംഎല്‍എക്കുളള സ്‌നേഹ സ്മാരകം കൂടി ഒരുക്കുകയാണ് ബാബു. തനിക്ക് കിട്ടുന്ന ശന്പളത്തില്‍ നിന്ന് ഒരു രൂപ പോലും എടുക്കാതെ പ്രതിഫലം വാങ്ങാതെ എംഎല്‍എയുടെ ഓഫീസില്‍ ജോലി ചെയ്ത് വരുകയായിരുന്നു എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹം.  കൊല്ലപ്പണിക്കാരനായ പുതുക്കാട് പുളളവന്‍റയ്യത്ത് പടീറ്റതില്‍ വിജയനും കുടുംബത്തിനുമാണ് വീട് ബാബു വികാസ് എംഎല്‍എയുടെ സ്മരണാര്‍ഥം സ്‌നേഹസമ്മാനമായി നല്‍കുന്നത്.’ എംഎല്‍യുടെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി അര്‍ഹരായ ഒരു കുടുംബത്തിന് തനിക്ക് കിട്ടുന്ന തുക നല്‍കണം…

Read More

ഓണക്കാലത്തെ നിയന്ത്രണമില്ലായ്മയും നിബന്ധനകൾ തെറ്റിച്ചുള്ള തൊഴിൽശാല കളിലെ പ്രവർത്തനവും കൊട്ടാരക്കരയിൽ കോവിഡ് വ്യാപനം കൂടുന്നു

കൊട്ടാരക്കര: നിയന്ത്രണത്തിലായിരുന്ന കോവിഡ് വ്യാപനം കൊട്ടാരക്കരയിൽ കൂടുന്നു. ഓണക്കാലത്തെ നിയന്ത്രണമില്ലായ്മയും തൊഴിൽശാല കളിൽ നിബന്ധനകൾ ലംഘിച്ചുള്ള തൊഴിൽ പ്രവർത്തനങ്ങളുമാണ് രോഗബാധകൂടാൻ കാരണം. കശുവണ്ടി ഫാക്ടറികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജോലികൾ നടക്കുന്നത്. അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ തൊഴിലുടമകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യമുന്നയിച്ച് ഒരു തൊഴിലാളി സംഘടനയും ലേബർ വകുപ്പും മുന്നോട്ട് വന്നിട്ടില്ല. ഇന്നലെ പുത്തൂരിലെ ഒരു കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പു പ്രത്യേകമായി സംഘടിപ്പിച്ച പരിശോധനയിൽ ചില സ്ത്രീ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ 164 ആന്‍റിജൻ ടെസ്റ്റാണ് നടന്നത്. പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. മൈലം – 2, വെട്ടിക്കവല – 2, ഉമ്മന്നൂർ – 1, കരീപ്ര – 2, കൊട്ടാരക്കര – 1 എന്നിങ്ങനെയാണ് കണക്കുകൾ. കൊട്ടാരക്കര സബ് ജയിലിലെ…

Read More