കുളത്തൂപ്പുഴയിലും പരിസരങ്ങളിലും വാനര ശല്യം വർധിക്കുന്നു; പൊറുതി മുട്ടി ജനങ്ങൾ

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ദൈനംദിനം വര്‍ദ്ധിച്ചു വരുന്ന കാട്ടുകുരങ്ങുകളുടെ ശല്യത്താല്‍ പൊറുതി മുട്ടി പൊതുജനം. പുലര്‍ച്ചെ മുതല്‍ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന വാനരന്‍മാര്‍ കൃഷിയിടങ്ങളിലെ സകല കാര്‍ഷിക വിളകളും നശിപ്പിക്കുകയാണ്. വീടുകള്‍ക്കുള്ളില്‍ കടന്നു കയറുന്ന ഇവ ആഹാര സാധനങ്ങളും പാകം ചെയ്തു വച്ചിരിക്കുന്ന ഭക്ഷണമടക്കം നശിപ്പിക്കുന്നു. ആരെങ്കിലും വീടിനു പുറത്തേക്കിറങ്ങിയാല്‍ സമീപത്തുള്ള മരങ്ങള്‍ക്ക് മുകളിലേക്ക് പാഞ്ഞു കയറുന്ന വാനരന്‍മാര്‍ സ്ത്രീകളാണെന്ന് കണ്ടാല്‍ സംഘം ചേര്‍ന്ന് ചീറികൊണ്ട് ആക്രമിക്കാനെത്തുകയും ചെയ്യും. ചെറിയ കുഞ്ഞുങ്ങളടക്കം ഇരുപതും മുപ്പതും കുരങ്ങന്‍മാരടങ്ങുന്ന സംഘങ്ങളായാണ് ഇവയെത്തുന്നത്. അതിനാല്‍ തന്നെ വീട്ടുപുരയിടത്തിലെത്തുന്ന ഇവ തെങ്ങുകളിലെ കരിക്കുകളും തേങ്ങയും മുഴുവന്‍ കടിച്ചുപൊട്ടിച്ചു നശിപ്പിക്കുകയാണ്. ദിവസേനെയെത്തുന്ന ഇവ തെങ്ങുകളിലെ മച്ചിങ്ങ അടക്കം പറിച്ചു കളയുന്നതിനാല്‍ സ്വന്തം പുരയിടത്തില്‍ തെങ്ങുകള്‍ ഉണ്ടായിട്ടുപോലും നാട്ടുകാര്‍ക്ക് തേങ്ങയ്ക്ക് മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകള്‍ക്കും ആംഗൻവാടികള്‍ക്കും ഇവ ഭീഷണിയാണ്. പരിസരങ്ങളിലുള്ള…

Read More

ശബരിമല അയ്യപ്പധർമ്മ പ്രചാരണ രഥയാത്രയ്ക്ക് ആര്യങ്കാവിൽതുടക്കം

പുനലൂർ: ശബരിമല അയ്യപ്പസേവാ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടക്കുന്ന അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുടക്കമായി. ആര്യങ്കാവ് ശാസ്താ സന്നിതിയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ അയ്യപ്പസേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഈറോഡ് രാജന്‍റെ അദ്ധ്യക്ഷതയിൽ അയ്യപ്പധർമ്മ പ്രചാരണ രക്ഷായാത്ര ജില്ലാ രക്ഷാധികാരി ആർ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ശബരിമല മുൻ മേൽശാന്തി ബാലമുരളി ഭദ്രദീപം തെളിയിച്ചു.പ്രദീപ് ആര്യങ്കാവ്, വിശ്വൻ പാലയ്ക്കൽ, രാജേന്ദ്രൻ പിള്ള വിനോദ് കുമാർ ജയപ്രകാശ് സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് താണ്ടി രഥയാത്ര പാണ്ഡവൻപാറ ശിവപാർവ്വതി ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങി പുനലൂരിൽ രഥയാത്ര സമാപിച്ചു.ഇന്ന് രാവിലെ 7 ന് കരവാളൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ഇരുചക്രവാഹനങ്ങളുടേയും, ചെണ്ടമേളം, മുത്തുക്കുട, എന്നിവയുടെ അകമ്പടിയിൽ സ്വീകരിച്ച് കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി.

Read More

കാലഹരണപ്പെട്ട ജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് സിപിഐ

ചാത്തന്നൂർ: ജപ്പാൻ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ചാത്തന്നൂർ-ആദിച്ചനല്ലൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചതും ഏറെ കാലപ്പഴക്കം ചെന്നതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് സിപിഐ. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയപ്പോഴും അടുതലയിൽ ദശാബ്ദങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ജലവിതരണ പദ്ധതിയുടെ പൈപ്പുകളാണ് ജപ്പാൻ കുടിവെള്ള വിതരണ പദ്ധതിയ്ക്ക് ഉപയോഗിക്കുന്നത്‌.ജപ്പാൻ കുടിവെള്ള പദ്ധതി ആരംഭിച്ചപ്പോൾ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും ജലം ഒഴുക്കിന്‍റെ അളവും സമ്മർദവും കൂ ടു ക യും ചെയതു. ഇതോടെ മിക്ക സ്ഥലത്തും പൈപ്പ് പൊട്ടി ജലം പാഴാകുന്ന അവസ്ഥയാണ്. അടിയന്തിര പ്രാധാന്യം നൽകി പഴയ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് ജലവിതരണം സുഗമമാക്കാനും ജലം സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് സിപിഐ ഏറം വടക്ക് ബ്രാഞ്ച് സെക്രട്ടറി ജി.ദിവാകരൻ ആവശ്യപ്പെട്ടു.

Read More

പോളച്ചിറ ഏലായിൽ നെൽകൃഷിയിൽ തട്ടിപ്പ്; കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

ചാത്തന്നൂർ: ജില്ലയിലെ പ്രധാന നെല്ലറയായ പോളച്ചിറയിൽ നെൽകൃഷിയുടെ പേരിൽ നടക്കുന്നത് സബ്സിഡി തട്ടിപ്പും വിത്തും വിജയം തട്ടിപ്പാണെന്ന് കർഷക സംഘടനകൾ. ഇതിനെതിരെ നല്കിയ പരാതിയിൽ ജില്ലാകളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കർഷക സംഘടനകൾ നിയമ നടപടികൾക്കായി കോടതിയെ സമീപിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവനും രാഷ്ടീയ സ്വാധീനമുള്ള ഒരു കർഷക സമിതിയും പ്രതിക്കൂട്ടിലാണ്. കിസാൻ കോൺഗ്രസും പോളച്ചിറ ഏലാ കർഷക സമിതിയും നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. പ്രകൃതിസംരക്ഷണ സമിതി ജില്ലാ കളക്ടർക്ക് പരാതി നല്കിയതിനെ തുടർന്ന് അന്വേഷണം നടത്താൻ കളക്ടർ കൃഷി വകുപ്പിന് ഉത്തരവ് നല്കി.1500 ഏക്കറോളം വിസ്തൃതിയുള്ള പോളച്ചിറ പുഞ്ചക്കായലിൽ പുഞ്ചകൃഷി നടത്തുന്നതിന്‍റെ പേരിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിച്ചു. കൃഷി വകുപ്പിൽ നിന്നും ലക്ഷങ്ങളാണ് സബ്സിഡി ഇനത്തിൽ പോളച്ചിറയിൽ നെൽകൃഷിയുടെ പേരിൽ അനുവദിക്കുന്നത്.വർഷം തോറും പോളച്ചിറ പുഞ്ചക്കായൽകൃഷിയോഗ്യമാക്കാൻ ചിറക്കര ഗ്രാമപഞ്ചായത്താണ്…

Read More

കനത്ത മഴ; കൊട്ടാരക്കരയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ;ലക്ഷങ്ങളുടെ നഷ്ടം

കൊട്ടാരക്കര: കനത്ത മഴയിൽ കൊട്ടാരക്കര പുലമണിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. മഴ തുടരുന്നതിനാൽ എം.സി.റോഡ് പലയിടത്തും വെള്ളക്കെട്ടായി മാറി. പുലമൺ കവലയിൽ വെള്ളം കെട്ടിക്കിടന്നാണ് കടകളിൽ വെള്ളം കയറിയത്.പലചരക്ക് മൊത്തവ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു വള ഗോഡൗണിലും വെള്ളം കയറിയിട്ടുണ്ട്. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളുഎം.സി.റോഡു നിർമ്മിതിയിലും ഓട നിർമ്മാണത്തിലും കെ.എസ്.ടി.പി ക്കുണ്ടായ അപാകതയാണ് പുലമൺ കവല മഴ പെയ്യുമ്പോൾ വെള്ളക്കെട്ടായി മാറാൻ കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു.പ്രധാന ഓടയിലേക്ക് വെള്ളമിറങ്ങിപ്പോകാൻ നിർമ്മിച്ചിട്ടുള്ള ഒരുകൾ ഇടുങ്ങിയതും മാസം കുറഞ്ഞതുമാണ്. ഈ ഓവുകളിൽ പലതും മാലിന്യം നിറഞ്ഞ് അടയുകയും ചെയ്തിട്ടുണ്ട്. ഇതു പരിഹരിക്കാൻ കെ.എസ്.ടി.പി.നടപടി സ്വീകരിച്ചിട്ടില്ല. വ്യാപാരികൾക്കു നഷ്ടപരിഹാരം നൽകാൻ കെ.എസ്.റ്റി പി. തയ്യാറാകണമെന്നാണ് വ്യാപാര സംഘടനകൾ അവശ്യപ്പെടുന്നത്.ഇന്ന് രാവിലെ ഐഷാ പോറ്റി എം.എൽ.എ.ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം വെള്ളം കയറില്ല വ്യാപാര സ്ഥാപനങ്ങൾ…

Read More

എന്‍റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ… കെ.രവീന്ദ്രനാഥൻ നായർക്ക് ആദരമായി പഴയഗാനം കൊച്ചുമകനിലൂടെ വീണ്ടും

കൊല്ലം: മലയാള സിനിമാരംഗത്ത് അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ പ്രമുഖ ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർക്ക് സ്വന്തം ചിത്രത്തിലെ ഗാനത്തിലൂടെ വീണ്ടും ആദരം. രവീന്ദ്രനാഥൻ നായരുടെ ഉടമസ്ഥയിലുള്ള ജനറൽ പിക്ചേഴ്സ് നിർമിച്ച അച്ചാണി എന്ന സിനിമയിലെ പി.ഭാസ്കരൻ-ജി.ദേവരാജൻ-കെ.ജെ.യേശുദാസ് ടീമിന്‍റെ ഹിറ്റുകളിൽ ഒന്നും തലമുറകൾ ഇന്നും ഏറ്റുപാടുന്നതുമായ എന്‍റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ പുതുരൂപമാണ് ഇന്നലെ കൊല്ലത്ത് പുറത്തിറങ്ങിയത്. രവീന്ദ്രനാഥൻ നായരുടെ ചെറുമകൻ അർജുൻ സതീഷ് നായരുടെ ശബ്ദത്തിലൂടെയാണ് പഴയ പാട്ട് പുതിയ കാലത്തെ തേടുന്നത്.കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പുതിയ ഗാനത്തിന്‍റെ സിഡി മേയർ വി.രാജേന്ദ്രബാബു പ്രസ്ക്ലബ് പ്രസിഡന്‍റ് ജയചന്ദ്രൻ ഇലങ്കത്തിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. വലിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപൻ ആയിരുന്നിട്ടും ലളിത ജീവിതത്തിന് ഉടമയായ അച്ചാണി രവിയെന്ന് അറിയപ്പെടുന്ന രവീന്ദ്രനാഥൻ നായരെ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ അടുത്തമാസം കൊല്ലം…

Read More

കുടിവെള്ള ക്ഷാമത്താല്‍ വലയുന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി  അരിപ്പ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

കുളത്തൂപ്പുഴ: കുടിവെള്ള ക്ഷാമത്താല്‍ വലയുന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി .വെൽഫെയർപാർട്ടി ജനസേവന വിഭാഗത്തിന്‍റെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണത്തിനു തുടക്കമായി. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിലെ അരിപ്പയിൽ നിർമിക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണോദ്‌ഘാടനം കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ലൈലാ ബീവി നിർവഹിച്ചു. ചോഴിയക്കോട് പ്രദേശത്ത് ജനസേവന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന രണ്ടാമത്തെ കുടിവെള്ള വിതരണ ശൃഘലയായ അരിപ്പ കുടിവെള്ള പദ്ധതി വഴി പുറമ്പോക്ക് നിവാസികളായ നിരവധി കുടുംബ ങ്ങൾക്ക് ശുദ്ധജല ലഭ്യമാകും. രണ്ടര ലക്ഷം രൂപ ചിലവില്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നതെന്നു സംഘാടകര്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് സമീപ പ്രദേശത്തെ കുന്നിന്‍മുകളിലായുള്ള കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാനായി മാടൻനട പദ്ധതി നിര്‍മ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചിരുന്നു. വെൽഫെയർ പാർട്ടി പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ വഹാബ് അധ്യക്ഷത…

Read More

മിഷൻ സീറോവേസ്റ്റ് പദ്ധതി; കൊല്ലം നഗരത്തിൽ  ശുചീകരണപ്രവർത്തനം നാളെ

കൊല്ലം: നഗര ശുചീകരണത്തിന് മിഷൻ സീറോ വേസ്റ്റ് പദ്ധതിയുമായി റോട്ടറി ഇന്‍റർനാഷണൽ ഡിസ്ട്രിക്ട് 3211 രംഗത്ത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം എന്നീ അഞ്ച് റവന്യൂ ജില്ലകളിലെ 200 തദ്ദേശ സ്വംഭരണ വാർഡുകളെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പാക്കുന്നതെന്ന് ക്ലബ് ഭാരവാഹികളായ കെ.എസ്.ശശികുമാർ, ജോൺ ഡാനിയേൽ, കെ.കെ.രാജീവ് എന്നിവർ അറിയിച്ചു. കൊല്ലം നഗരത്തെ മാലിന്യമുക്തമാക്കുക, പൊതുജനങ്ങളിൽ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കുന്നതിന് ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കോർപ്പറേഷന്‍റെ സഹകരണത്തോടെ നാളെ രാവിലെ ആറുമുതൽ കൊല്ലം ടൗണിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തും. റോട്ടറി ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങൾക്കും പുറമേ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, നാഷണൽ സർവീസ് സ്കീം, റസിഡന്‍റ്സ് അസോസിയേഷൻ, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവയും റോട്ടറിയുടെ ഈ യജ്ഞത്തിൽ‌…

Read More

ആംഗൻവാടി കെട്ടിടം പുനർനിർമിക്കുന്നില്ല; കുട്ടികൾ ദുരിതത്തിൽ;  ദൂരെയുള്ള വാടക കെട്ടിടത്തിലേക്ക്  മാറിയതിന് പിന്നിൽ ആംഗൻവാടി ടീച്ചറുടെ സ്വകാര്യ താൽപര്യമെന്ന് നാട്ടുകാർ

ചാത്തന്നൂർ: വരിഞ്ഞം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള 44-ാം നമ്പർ ആംഗൻവാടിയിലെ കുരുന്നുകൾ ദുരിതത്തിൽ .ആംഗൻവാടിയിൽ നിന്നും വളരെ അകലെ വാടക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയതാണ് കുഞ്ഞുങ്ങളെയും രക്ഷാകർത്താക്കളെയും ബുദ്ധിമുട്ടിലാക്കിയിട്ടുള്ളത്. ഓടിട്ട കെട്ടിടത്തിലായിരുന്നു ആംഗൻ വാടി പ്രവർത്തിച്ചു കൊണ്ടിരുന്നത്.ഈ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് തകരാറുണ്ടെന്നും കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്നും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അധികൃതർ റിപ്പോർട്ട് നല്ലിയതിനെ തുടർന്ന് ആംഗൻവാടി ദൂരെയുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റി.ദൂരെയുള്ള കെട്ടിടം തിരഞ്ഞെടുത്തത് ആംഗൻവാടി ടീച്ചറുടെ താല്പര്യപ്രകാരമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടം പുനർനിർമ്മിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനി നിർമ്മിക്കുന്ന ആംഗൻവാടികൾ സ്മാർട്ട് ആംഗൻവാടികളായിരിക്കണമെന്ന് വകുപ്പ് ഉത്തരവ് നൽകിയിരു ന്നു.എന്നാൽ തുക അനുവദിച്ചതുമില്ല.കഴിഞ്ഞ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെസഹായത്തോടെ ഫണ്ട് കണ്ടെത്തി സ്മാർട്ട്ആംഗൻ വാടികൾ നിർമ്മിക്കാൻ സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവിനെ തുടർന്ന് സ്മാർട്ട് ആംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കാനാണ് ഐ.സി.ഡി.പി.ഓഫീസറന്മാരുടെ…

Read More

ശുവണ്ടി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ തൊഴിലാളികൾ സമരത്തിലേയ്ക്ക്

കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 20 മുതൽ ഫാക്ടറി പടിക്കൽ സമരം ആരംഭിക്കാൻ കശുഅണ്ടി തൊഴിലാളി കേന്ദ്രകൗൺസിൽ(എഐടിയുസി) യോഗം തീരുമാനിച്ചു. നിയമനിഷേധം അവസാനിപ്പിക്കണമെന്നും തൊഴിലാളികളുടെ വേതനം നേരിട്ട് നൽകണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. 2015ലാണ് കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി അവസാനമായി വർദ്ധിപ്പിച്ചത്. നാല് വർഷം കഴിഞ്ഞ് പുതിയ കൂലി വര്‍ദ്ധിപ്പിക്കാനുള്ള സമയം ആയിട്ടും നിലവിലുള്ള കൂലി പോലും സ്വകാര്യ മുതലാളിമാർ നൽകുന്നില്ല. 2019 ജൂലൈ മുതൽ പുതിയ ഡിഎ 39.18 രൂപ നിലവിൽ വന്നിട്ടും ഈ ഇനത്തിലും തട്ടിപ്പ് നടത്തുകയാണ്. കൂലിയിലും തൂക്കത്തിലും വൻ കുറവ് വരുത്തുന്നു. ഇഎസ്ഐ, പിഎഫ് വിഹിതങ്ങൾ കൃത്യമായി അടയ്ക്കുന്നില്ല. പല ഫാക്ടറികളിലും തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും ലഭ്യമല്ല. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് യൂണിയനുകൾ ഉന്നയിക്കുമ്പോൾ ഫാക്ടറികൾ അടച്ചിടുമെന്ന ഭീഷണിയാണ് അവർ മുഴക്കുന്നത്. സ്വകാര്യഫാക്ടറികളിൽ…

Read More