പരവൂരിലെ ശുചീകരണം; അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങളില്‍ നിന്ന് 1,18,000 രൂപ പിഴ ഈടാക്കി

പരവൂർ : മഴക്കാലപൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി പരവൂര്‍ നഗരസഭാപരിധിയില്‍ നിന്ന് ഒരു ടണ്ണിലധികം ജൈവമാലിന്യം ശേഖരിച്ചു. ഹരിതചട്ടം മറികടന്ന് അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങളില്‍ നിന്ന് 1,18,000 രൂപ പിഴയും ഈടാക്കി. നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാലരോഗ പ്രതിരോധം കൂടി മുന്‍നിര്‍ത്തി സുശക്ത നടപടികളാണ് സ്വീകരിക്കുന്നത്. 32 വാര്‍ഡുകളിലെ പാതയോരങ്ങള്‍, മാര്‍ക്കറ്റ്, പാലങ്ങള്‍, സര്‍ക്കാര്‍ നിര്‍മിത ഫ്‌ളാറ്റ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം തുടരുകയാണ്. കുടുംബശ്രീ-ഹരിതകര്‍മസേനാ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പ്രവത്തനങ്ങള്‍ നടക്കുന്നത്. എല്ലാ കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തി പുക്കുളം സുനാമി കോളനി, ബീച്ച് റോഡിലെ ചീപ്പ് പാലം, പരവൂര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളും ശുചീകരിച്ചു. സമാന്തരമായി ആരോഗ്യ വകുപ്പില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ സ്‌ക്വാഡുകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് മാലിന്യങ്ങള്‍ ശേഖരിച്ച് ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. മഴക്കാലപൂര്‍വ രോഗങ്ങള്‍, പ്രതിരോധ…

Read More

മോഷണ കേസിലെ പ്രതി ബൈക്കുമായി കറങ്ങുന്നതിനിടെ പോലീസ് പിടിയിൽ

കുളത്തൂപ്പുഴ: ഒട്ടേറെ മോഷണ കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കുന്നതിനിടെ പോലീസ് പിടിയിൽ. പാലോട് ഇടിഞ്ഞാർ വിജയവിലാസത്തിൽ വിജയകുമാർ(47) ആണ് കുളത്തൂപ്പുഴ പോലീസിൻെറ പിടിയിലായത്.കഴിഞ്ഞ ദിവസം വാഹനപരിശോധനക്കിടയിൽ പോലീസിൻെറ മുന്നിലകപ്പെട്ട വിജയകുമാറിൻെറ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റഡിയിൽ എടുത്തു ചേദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. കുളത്തൂപ്പുഴ, പാങ്ങോട്, കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഒട്ടേറെ ബൈക്കുഖൾ മോഷ്ടിച്ചിട്ടുളളതായി പ്രതി പോലീസിനോട് വെളുപ്പെടുത്തിയിട്ടുണ്ട്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് മോഷണം പോയതാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് കാരേറ്റിലും കുളത്തൂപ്പുഴയിലും ഇന്ധനവിതരണ പമ്പിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ടുബൈക്കുകൾ പ്രതി കടത്തിയതായി കുറ്റ സമ്മതമൊഴിയിലുണ്ട്. കൂടാതെ പ്രദേശത്ത് അടുത്തിടെ നടന്ന ഒട്ടേറെ മോഷണകേസിൽ പ്രതി ഉൾപ്പെട്ടിട്ടുളളതായി പോലീസ് സംശയിക്കുന്നുണ്ട്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ…

Read More

കടവൂർ ശിവദാസന്‍റെ മരണത്തിലൂടെ  നഷ്ടമായത് ശക്തനായ തൊഴിലാളി നേതാവിനെയെന്ന് എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: ശക്തനായ തൊഴിലാളി വർഗ രാഷ്ടീയ നേതാവായിരുന്നു കടവൂർ ശിവദാസനെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി അനുശോചനകുറിപ്പിൽ അറിയിച്ചു. കരുത്തനായ ഭർണകർത്താവ്, വാഗ്മി, സംഘാടകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളെല്ലാം മികവുറ്റതാക്കിയിരുന്നു. സംസ്കൃതഭാഷയിലും മലയാളത്തിലും മറ്റും അഗാധപാണ്ഡിത്യമുണ്ടായിരുന്നു. ശക്തനായ ഒരു തൊഴിലാളി നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കേരളീയ രാഷ്ട്രീയത്തിന് തീരാനഷ്ടം: ബിന്ദു കൃഷ്ണ കൊല്ലം: കേരളീയ രാഷ്ട്രീയത്തിന് തീരാനഷ്ടമാണ് കടവൂർ ശിവദാസന്‍റെ മരണത്തിലൂടെ ഉണ്ടായതെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ പറഞ്ഞു. തൊഴിലാളി വർഗ സമൂഹത്തിന്‍റെ അവകാശങ്ങൾക്കായി സമരമുന്നേറ്റം നടത്തിയ ജനകീയ നേതാവായ അദ്ദേഹം അഗാധമായ നിയമപാണ്ഡിത്യത്തിന്‍റെ ഉടമകൂടിയായിരുന്നുവെന്നും ബിന്ദു കൃഷ്ണ അനുസ്മരിച്ചു.

Read More

കശുവണ്ടിമേഖലയിലെ അഴിമതി; മന്ത്രിയും സിപിഎമ്മും ഒളിച്ചോടുന്നു

കൊല്ലം :കശുവണ്ടി മേഖലയിലെ അഴിമതിയും സാന്പത്തിക തിരിമറിയും സംബന്ധിച്ച വ്യക്തമായ ചോദ്യങ്ങളിൽ നിന്നും മന്ത്രിയും സിപിഎം ഉം ഒളിച്ചോടുകയാണെന്ന് യുടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുൽഫി പ്രസ്താവനയിൽ ആരോപിച്ചു. മന്ത്രിയോട് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങൾക്ക് മന്ത്രിയോ സിപിഎമ്മോ മറുപടി പറയാത്തതെന്തുകൊണ്ടാണ്. ആരോപണം നുണപ്രചരണമെന്ന് കാടടച്ച് വെടിവയ്ക്കുന്ന മന്ത്രിയും സിപിഎമ്മും എന്തുകൊണ്ട് രേഖകൾ പുറത്തു വിടാനും തുറന്ന സംവാദത്തിനും തയാറാകുന്നില്ല. കാഷ്വു ബോർഡിൽ ഇ-ടെണ്ടർ നടപ്പാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതും നുണപ്രചരണമാണോ എന്ന് മന്ത്രിയും സിപിഎമ്മും കൊല്ലം ജില്ലാ നേതൃത്വവും വ്യക്തമാക്കണം. കശുവണ്ടി മേഖലയിലെ പ്രവർത്തനങ്ങളിൽ സുതാര്യതയുണ്ടെങ്കിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിന് സിപിഎം തയ്യാറുണ്ടോ എന്നും വെളിപ്പെടുത്തണമെന്നും സുൽഫി ആവശ്യപ്പെട്ടു.  

Read More

ചുഴലിക്കാറ്റ് നാശം വിതച്ച ദുരന്തമുഖത്ത് കൈത്താങ്ങേകാന്‍ കെഎസ് ഇബി സംഘം ഒഡീഷയിലേക്ക്

കൊല്ലം :ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ വൈദ്യുതിവിതരണം പുനസ്ഥാപിക്കാന്‍ കൊല്ലത്തു നിന്നും കൊല്ലം ജില്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ നിന്നുള്ള കെ എസ് ഇ ബി സംഘം ഒഡീഷയിലേക്ക് പുറപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും താല്പര്യമനുസരിച്ചാണ് 36 പേരടങ്ങുന്ന സംഘം യാത്രയായത്. അഞ്ച് ഓവര്‍സിയര്‍മാര്‍, 23 ലൈന്‍മാന്‍മാര്‍, എട്ട് ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന സംഘം പുലര്‍ച്ചെ 1.45 നുള്ള വിവേക് എക്‌സ്പ്രസ്സിലാണ് ഒഡിഷയിലേക്ക് തിരിച്ചത്. ഒഡിഷയിലെ ചുഴലികാറ്റിനെ തുടര്‍ന്ന് 12000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതില്‍ 1150 കോടി രൂപയുടെയും നഷ്ടം വൈദ്യുത മേഖലയിലാണ്. കേരളത്തില്‍ നിന്നും വൈദ്യുതി ബോര്‍ഡിലെ ആറാമത്തെ സംഘമാണ് ഇന്ന് പുറപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരിക്കും സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. വൈദ്യുത വിതരണ ശ്രിംഘല പുനഃസ്ഥാപിക്കുന്നതോടൊപ്പം ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട ലൈന്‍ ജോലികളുമാണ് പത്തു…

Read More

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ട സംഭവം ; അന്വേഷണം എങ്ങുമെത്തിയില്ല

പത്തനാപുരം:അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ട് രണ്ടരവര്‍ഷം;അന്വേഷണം എങ്ങുമെത്തിയില്ല.പത്തനാപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.സാഹചര്യ തെളിവുകളും സംഭവസ്ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം തുടരനാവില്ലെന്ന നിലപാടില്‍ പോലീസ് അന്വേഷണം നിര്‍ത്തിയ നിലയിലാണ്. 2017ജൂൺ 18 നാണ് എഫ് സി ഐ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും കത്തികരിഞ്ഞ നിലയില്‍ അസ്ഥികള്‍ കാണുന്നത്‌.തുടര്‍ന്ന് ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ മനുഷ്യന്റെ ശരീരമാണെന്നും മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പുരുഷന്‍റെതാണെന്നും കണ്ടെത്തിയിരുന്നു.ഇതിനിടയില്‍ വാഴപ്പാറയില്‍ നിന്നും മധ്യവയ്സകനെ കാണാതായ സംഭവവും ഉണ്ടായിരുന്നു .കെട്ടിടത്തിന്സമീപത്ത് നിന്നും ലഭിച്ച പേഴ്സും,താക്കോൽ കൂട്ടവും ഇദ്ദേഹത്തിന്റെയാണോയെന്ന് സംശയം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.ഡി.എന്‍.എ പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സഹോദരന്റെ രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്തു. ഇതിന്റെ ഫലം പുറത്ത് വരാന്‍ കാത്തിരിക്കുകയാണ് അന്വേഷണസംഘം.ഇതിന്ഫോറന്‍സിക്കിന്‍റെയും മെഡിക്കല്‍ സംഘത്തിന്റെയും…

Read More

തോട്ടണ്ടി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന്  ബിന്ദുകൃഷ്ണ

കൊല്ലം : കാഷ്യു ബോർഡിന്‍റെ തോട്ടണ്ടി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ.ബിന്ദുകൃഷ്ണ. കശുവണ്ടി വികസന കോർപ്പറേഷന്‍റെ അയത്തിൽ ഫാക്ടറി പടിക്കൽ നിന്നും ആരംഭിച്ച സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോണ്‍ഗ്രസ്. ഐഎൻടിയുസിയുടെ സമരപ്രചരണവാഹനജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ക്യാബിനറ്റ് യോഗത്തിൽ നിലവിൽ കശുവണ്ടി കോർപ്പറേഷനും കാപ്പെക്സും ഇടനിലക്കാരിൽ നിന്നും തോട്ടണ്ടി വാങ്ങുന്നത് ഒഴുവാക്കാനെന്ന് ധരിപ്പിച്ച് തോട്ടണ്ടി വിദേശനാടുകളിൽ നിന്നും നേരിട്ട് വാങ്ങുന്നതിന് കേരളാ കാഷ്യു ബോർഡ് രൂപീകരിക്കണമെന്ന മേഴ്സികുട്ടിയമ്മയുടെ ആവശ്യപ്രകാരം തത്വത്തിൽ അംഗീകാരം നല്കി. നിലവിൽ വന്ന കാഷ്യൂ ബോർഡ് ഇടനിലക്കാരെ ഒഴുവാക്കിയാണോ കശുവണ്ടി ഇറക്കുമതി ചെയ്യുന്നത് എന്ന ചോദ്യത്തിന് ഒരു പരസ്യ സംവാദത്തിലൂടെ മറുപടി നല്കാൻ വകുപ്പ് മന്ത്രി തയ്യാറുണ്ടോ എന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ അഡ്വ.ബിന്ദുകൃഷ്ണ ചോദിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്‍റ് അഡ്വ. ശൂരനാട് ശ്രീകുമാർ,…

Read More

ഷിബു ചെറിയാന്‍റെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  ഡിജിപി

ശാസ്താംകോട്ട:കുന്നത്തൂർ മാനാമ്പുഴ പുളിമൂട്ട് വിളയിൽ ഷിബു ചെറിയാ(45)നെ വീടിന്‍റെ അടുക്കളയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കൊല്ലം ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയാണ് ലോക്കൽപോലീസിൽ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഷിബു ചെറിയാൻ കൊല്ലപ്പെട്ട വീട്ടിലെത്തിയ അന്വേഷണ സംഘം പ്രാഥമികാന്വേഷണം നടത്തി മടങ്ങി.ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കുന്നത്തൂർ പഞ്ചായത്തംഗം ശ്രീദേവിയമ്മ,മുൻ അംഗം ബി.പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.കുന്നത്തൂർ സ്വദേശിയായ ഷിബു ചെറിയാനെ കഴിഞ്ഞ ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് ഖത്തറിൽ ജോലി ചെയ്തുവന്ന ചെങ്ങന്നൂർ സ്വദേശിയായ ആശയുമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു ചെറിയാന്‍റെ വിവാഹം നടന്നത്.ആശയുടേത് രണ്ടാം വിവാഹമായിരുന്നു.വിവാഹശേഷം ഇവർ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു.ഷിബുവിനെ ഖത്തറിലേക്ക് ഈ മാസം കൊണ്ടു…

Read More

റോഡുകൈയേറിയുള്ള അനധികൃത നിര്‍മ്മാണങ്ങളും തട്ടുകടകളും   പൊളിച്ചു നീക്കുമെന്ന് നഗരസഭാ

കൊല്ലം: കോര്‍പ്പറേഷന്‍ പരിധിയിലുളള ദേശീയപാത, സംസ്ഥാനപാത, കോര്‍പ്പറേഷന്‍ റോഡുകള്‍ എന്നിവയുടെ ഇരുവശങ്ങളിലും കൈയേറി സ്ഥാപിച്ചിട്ടുളള അനധികൃത നിര്‍മ്മാണങ്ങള്‍, പെട്ടിക്കടകൾ, ബങ്കുകള്‍ എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തി കഴിഞ്ഞദിവസവും നടന്നു. രാവിലെ എട്ടുമുതല്‍ തേവള്ളിയിൽ നിന്നും ആരംഭിച്ച് അഞ്ചാലുമൂട്, തൃക്കടവൂർ, നീരാവിൽ, ബൈ പാസ്, സെൻറ് ജോസഫ് സ്കൂൾ പരിസരം, ബെൻസിഗർ ജംഗ്ഷനിൽ അവസാനിപ്പിച്ച ഓപ്പറേഷന്‍ ഈസി വാക്ക് പദ്ധതിയില്‍ നിരവധി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. 21 തട്ടുകടകള്‍, 15 അനധികൃതനിര്‍മ്മാണങ്ങള്‍, 32 വ്യാപാരികളുടെ പേരില്‍ അനധികൃതമായി പൊതു സ്ഥലത്തേയ്ക്ക് ഇറക്കി വച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യുകയും ടി പ്രവൃത്തി ആവര്‍ത്തിച്ചാല്‍ നിയമപരമായ നടപടി എടുക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി സെക്രട്ടറി റ്റി സൂധീര്‍, റവന്യു ഓഫീസര്‍ ജി മുരളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റാബിയ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സബീന റവന്യു ഇന്‍സ്പെക്ടര്‍ ഷീബ സെബാസ്റ്റ്യൻ,…

Read More

അധികൃതരുടെ അനാസ്ഥയിൽ  പത്തനാപുരം പോലീസ് ക്വാട്ടേഴ്സ്  ഇഴജന്തുക്കളുടെ താവളമാകുന്നു

പത്തനാപുരം: മരപ്പട്ടിയുടെയും, വിഷപാമ്പുകളുടെയും വളർത്തൽകേന്ദ്രമായി പത്തനാപുരം പോലീസ് സ്റ്റേഷൻ കോട്ടേഴ്സുകൾ. അധികൃതരുടെ അനാസ്ഥയിൽ മഴയും വെയിലുമേറ്റ് മേൽകൂരകളും ഭിത്തികളും തകർന്ന് ചോർന്ന് ഒലിച്ചും കാട് മൂടിയും കെട്ടിടങ്ങൾ വാസയോഗ്യമല്ലാതായിരിക്കയാണ്.പത്തനാപുരം പോലീസ് സ്റ്റേഷനിൽ അൻപതിലധികം ജീവനക്കാരാണുള്ളത്. ഇവരിൽ വനിതാ ജീവനക്കാരടക്കം മിക്കവരും ദൂരെ സ്ഥലങ്ങളിൽ നിന്നാണ് ജോലിക്കെത്തുന്നത്.സർക്കിളിനും,എസ്.ഐയ്ക്കും താമസത്തിനായി പുതിയ രണ്ട് കെട്ടിടങ്ങൾ മാത്രമാണ് ഉള്ളത്. രാത്രി കാലങ്ങളിൽ ജോലിയെടുക്കുന്ന വനിതാ പോലീസുകാരടക്കം സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ കുടുസുമുറിയാണ് ഉപയോഗിക്കുന്നത്. യൂണിഫോം മാറുന്നതിനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനോ വേണ്ടുന്ന സൗകര്യമില്ലെന്നതാണ് വാസ്തവം.പഴയ കോട്ടേഴ്സുകളിൽ ചിലത് കഴിഞ്ഞ രണ്ട് വർഷം മുൻപ് വരെ ചില ജീവനക്കാർ ഉപയോഗിച്ചിരുന്നു.എന്നാൽ കൂടുതൽ തകർച്ചയായതോടെ ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ല. കോട്ടേഴ്സുകളിൽ ചിലതിൽ തൊണ്ടി സാധനങ്ങൾ സൂക്ഷിച്ചിരിക്കയാണ്. കാട് മൂടിയതിനാൽ കോട്ടേഴ്സിലേക്ക് കടക്കാനാകാത്ത സ്ഥിതി വിശേഷമാണ്.ഉഗ്രവിഷമുള്ള പാമ്പുകളെയും മരപട്ടികളെയും ഇവിടെ കാണാം. മുൻപ് പ്ഞ്ചായത്തിൽ നിന്നും…

Read More