ചവറയിൽ സ്വകാര്യ റിസോർട്ടിൽ തീപിടിത്തം: രണ്ട് ഫ്ലോട്ടിംഗ് ഹൗസുകൾ കത്തി നശിച്ചു

ചവറ : ചവറ തെക്കുംഭാഗത്ത് സ്വകാര്യ റിസോർട്ടിൽ തീപിടുത്തം. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം. രണ്ട് ഫ്ലോട്ടിംഗ് ഹൗസുകൾ പൂർണ്ണമായും കത്തിനശിച്ചു. അഗ്നിശമന സേനയുടെ 7 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റൂമുകളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ റിസോർട്ട് അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ ആളപായം ഒഴിവായി . കായലിൽ മത്സ്യബന്ധനം നടത്തിവന്ന തൊഴിലാളികളാണ് തീപിടുത്തം കണ്ടത്. അവർ റിസോർട്ട് നടത്തിപ്പുകാരെ വിവരം അറിയിക്കുകയായിരുന്നു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റെത്തി തീകെടുത്തിയതിനാൽ മൂന്നാമത്തെ ഫ്ലോട്ടിംഗ് ഹൗസിലേക്കുള്ള തീപിടുത്തം തടയാനായി. പത്തോളം ഫ്ലോട്ടിംഗ് ഹൗസുകൾ കായലിലുണ്ടായിരുന്നു.

Read More

പ്രേമചന്ദ്രന്‍റെ വിജയത്തിന് മകൻ കാർത്തിക്കും ചാണ്ടി ഉമ്മനുംപ്രചാരണത്തിന്

കൊല്ലം :ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മകൻ കാർത്തിക്ക്.കുടുംബ യോഗങ്ങളിലും വീട് സന്ദർശനത്തിലുമാണ് കാർത്തിക്ക് ശ്രദ്ധിക്കുന്നത്. ഇതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കാർത്തിക്കിന്‍റെ ഒപ്പം കൂടിയതോടെ യുഡിഎഫ് പ്രവർത്തകർ കൂടുതൽ ഉഷാറായി. ഇരുവരെയും കഴിയുന്നത്രെ വീടുകളിലും കുടുംബയോഗങ്ങളിലും പങ്കെടുപ്പിക്കുന്നതിനുളള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികൾ. കക്ഷി രാഷ്ട്രീയത്തിൽ വശമില്ലാത്ത കാർത്തിക്ക് ജനജീവിതത്തിന്‍റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പച്ചയായ യഥാർത്ഥ്യത്തോടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വീട്ടമ്മമാരോട് അരിയുടെയും ഗ്യാസിന്‍റെയും വിലപറഞ്ഞാണ് കാർത്തിക് സംസാരം തുടങ്ങുന്നത്. പിന്നീടത് നോട്ട് നിരോദനത്തിന്‍റെ ദുരിതത്തിലേയ്ക്കും ദേശീയതലത്തിലുളള അഴിമതിയിലേയ്ക്കും സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടുകളിലേയ്ക്ക് നീങ്ങുന്പോൾ കുടുംബയോഗങ്ങളിൽ ആവേശം അലതല്ലുന്നു.കാർത്തിക്കിന്‍റെ അടുത്ത സുഹൃത്തായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മൻ കേരള ജനതയുടെ മേൽ സിപിഎമ്മിന്‍റെ കടന്നാക്രമണവും സ്ത്രീവിരുദ്ധ നിലപാടുകളും വിശദീകരിച്ചു. കൊല്ലത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ എം.പി എന്നുളള നിലയിൽ എൻ.കെ. പ്രേമചന്ദ്രൻ…

Read More

കഴിഞ്ഞ ലോക്സഭാ  തെരഞ്ഞെടുപ്പിൽ കെട്ടിവച്ചകാശുപോലും  ബിജെപിക്ക് നഷ്ടപ്പെട്ട മണ്ഡലമാണ് വയനാടെന്ന്  ഓർമ്മിപ്പിച്ച് കാനം 

ചാത്തന്നൂർ: പ്രളയത്തിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ അർഹമായ ദുരിതാശ്വാസം നല്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. കല്ലുവാതുക്കലിൽ സംഘടിപ്പിച്ച എൽഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ മതനിരപേക്ഷ ജനാധിപത്യബദൽ സർക്കാരുണ്ടാക്കാൻ രാജ്യമാകെ ഒാടിനടന്ന രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്ത് സന്ദേശമാണ് നല്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ട മണ്ഡലമാണ് വയനാട് എന്നോർക്കണമെന്നും കാനം പറഞ്ഞു.സിപിഐ കല്ലുവാതുക്കൽ എൽസി സെക്രട്ടറി എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ.മെഴ്സിക്കുട്ടിഅമ്മ,സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ധർമ്മപാലൻ എംഎൽഎമാരായ മുല്ലക്കരരത്നാകരൻ ,ജിഎസ് ജയലാൽ,സിപിഐ ദേശീയകൗൺസിൽ അംഗം അഡ്വ.എൻ.അനിരുദ്ധൻ,കെ.വരദരാജൻ എന്നിവർ പ്രസംഗിച്ചു.

Read More

സൂര്യാഘാത സാധ്യത കൂടുതല്‍; ജാഗ്രത വേണമെന്ന കളക്ടര്‍;  വരും ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയരാൻ സാധ്യത

കൊല്ലം : 14 വരെ താപനില ഉയര്‍ന്ന് നില്‍ക്കാനുള്ള സാഹചര്യം നിലനില്‍ക്കെ എല്ലാവരും അതീവ ജാഗ്രത പുലര്‍ണമെന്ന് മുന്നറിയിപ്പ്. രാവിലെ 11മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ അറിയിച്ചു. 13 വരെ കൊല്ലത്ത് ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ നിര്‍ജലീകരണം ഒഴിവാക്കാന്‍ കുടിവെള്ളം കൈയില്‍ കരുതണം – പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍. രോഗബാധിതര്‍ സൂര്യപ്രകാശം എല്‍ക്കാതെ നോക്കണം. പരമാവധി ശുദ്ധജലം ഉപയോഗിക്കുന്നതിനൊപ്പം മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുകയും വേണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കാം. തീവ്രമായ ചൂടേല്‍ക്കാത്ത സമയക്രമീകരണത്തിലാകണം…

Read More

ലഹരിമരുന്ന് വ്യാപകം ; ചവറ കേന്ദ്രീകരിച്ച്  എക്സൈസ് ഓഫീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

ചവറ : ചവറ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്നാവശ്യം ശക്തമാകുന്നു. ചവറ ,നീണ്ടകര ,ചവറ തെക്കുംഭാഗം ,തേവലക്കര ,പന്മന എന്നീ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് , മയക്കുമരുന്ന് ഉപയോഗങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ട് . ഈ പ്രദേശങ്ങളിൽ നിന്നും വിദ്യാർഥികൾ വിദ്യാർഥികൾ ഉൾപ്പെ നിരവധിപേരാണ് എക്സൈസിന്റെയും പോലീസിന്റെയും കൈകളിൽ അകപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ കഞ്ചാവ് മയക്ക് മരുന്ന് ലോബികളെ തടയിടാൻ ചവറ കേന്ദ്രീകരിച്ച് എക്സൈസിന്‍റെ ഒരു പുതിയ ഓഫീസ് പ്രവർത്തനം എത്രയും വേഗത്തിൽ തുടങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം . ഇപ്പോൾ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്‍റെപരിധിയിലാണ് ചവറ നിയോജക മണ്ഡലവും.ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കൊണ്ട് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. നിലവിൽ ഒരു റേഞ്ച് ഇൻസ്പെക്ടറും 4 പ്രിവന്‍റീവ് ഓഫീസറും 15 സിവിൽ എക്സൈസ് ഓഫീസറും രണ്ട് വനിത എക്സൈസ്…

Read More

കുടിവെള്ള വിതരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍

കൊല്ലം : ജില്ലയിലെ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ അറിയിച്ചു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള വിതരണത്തിന് പണം തടസമല്ല. പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്നും 11.5 ലക്ഷം രൂപവരെ ഇതിനായി ചെലവഴിക്കാം. കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടം മുഖേന ലഭ്യമാക്കും. കെ ഐ പി കനാലുകള്‍ ആവശ്യാനുസരണം തുറന്ന് വിട്ട് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കണം. വരള്‍ച്ചയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0474-2794002, 2794004, 9447677800 എന്നിവയില്‍ കളക്‌ട്രേറ്റിലും 0474-2742993, 9188127944 എന്നീ നമ്പരുകളില്‍ വാട്ടര്‍ അതോറിറ്റിയിലും ബന്ധപ്പെടാം. 1077 എന്ന ടോള്‍ഫ്രീ നമ്പരിലും പരാതികള്‍ അറിയിക്കാം. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ലബോറട്ടറി സംവിധാനവും…

Read More

 ഷിബു ചെറിയാന്‍റെ ദുരൂഹ മരണം;  പോലീസിന്‍റേത് നടപടി നിഷേധാത്മക നടപടി;  ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാർ

ശാസ്താംകോട്ട: കുന്നത്തൂർമാനാമ്പുഴ പുളിമുട്ട് വിളയിൽ ഷിബു ചെറിയാൻ (38) വീടിനുള്ളിൽ മരിച്ചു കിടന്ന സംഭവം കൊലപാതകമാണെന്നും പ്രതികളെ കുറിച്ച് വൃക്തമായ വിവരം നൽകിയിട്ടും ശാസ്താംകോട്ട പോലീസ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വഷണം ആവശ്യപ്പെട്ടും നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി, ഡി ജി പി, എസ് പി എന്നിവർക്ക് പരാതി നൽകുവാനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവിയമ്മ (കൺവീനർ) മുൻ ഗ്രാമ പഞ്ചായത്ത് അംഗം ബി പാപ്പച്ചൻ (ചെയർമാൻ) എന്നിവരടങ്ങുന്ന 30 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.

Read More

 സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം; ബൈക്കിലെത്തിയ സംഘം കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചതായി പരാതി

കൊല്ലം :കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലെ ഡ്രൈവറെ ബൈക്കിലെത്തിയ യുവാക്കൾ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പ്രഭുവിനെയാണ് ബസിനുള്ളിൽ കയറിയുവാക്കൾ മർദിച്ചത്. പാലക്കാട്ടുനിന്നും ബസ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. ഇന്നലെ സന്ധ്യയോടെമാടൻനടയിലായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് വിവരം. റോഡിൽ ബൈക്ക് കുറുക്കുവച്ചാണ് യുവാക്കൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ നന്പർ പോലീസിന് ലഭിച്ചു. അന്വേഷണം നടത്തിവരികയാണെന്ന് ഇരവിപുരംപോലീസ് പറഞ്ഞു.

Read More

ഗ്യാസ്, പെട്രോളിയം വിതരണ വാഹനങ്ങളുടെ സുരക്ഷാ പരിശീലനം;

കൊല്ലം :വർദ്ധിച്ച് വരുന്ന ഗ്യാസ് പെട്രോളിയം ടാങ്കർ വാഹനങ്ങളുടെ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊല്ലം സിറ്റി പോലീസ് ഏകദിന പരിശീലന പരിപാടി പോലീസ് ക്ലബ്ബിൽ വച്ച് സംഘടി പ്പിച്ചു. വാഹനങ്ങളിൽ പാലിക്കപ്പെടേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ചും പരിപാലിക്കപ്പെടേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും ഫാക്റ്ററീസ് ആന്‍റ് ബോയിലേഴ്സ് കെമിക്കൽ ഇൻസ്പെക്ടർ സിയാവുദീൻ ക്ലാസെടുത്തു. കൊല്ലം സിറ്റി പരിധിയിലെ എല്ലാ ഓഫീസേഴ്സിനും വേണ്ട ി സിറ്റി കമ്മീഷണർ പി.കെ മധുവിന്‍റെനിർദ്ദേശാനുസരണമാണ് പരിശീലന ക്ലാസ് നടത്തിയത്. ഓരോ വാഹനത്തിലും കൊണ്ട ുപോകുന്ന സാധനത്തിനെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന കാർഡി (ട്രാസ്പോർട്ട് എമർജൻസി കാർഡ്) നെ കുറിച്ചും വാഹനത്തിനുള്ളിൽ ഉള്ളതിനെ കുറിച്ച് മനസിലാക്കാൻ പറ്റുന്ന തരത്തിലുള്ള അടയാളങ്ങൾ വാഹനങ്ങളുടെ പുറത്ത് പതിപ്പിക്കേണ്ട തിന്‍റെ ആവശ്യകതയെ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനവും നൽകി. തുടർന്ന് കാപ്സൂൾ വാഹനങ്ങളുടെ അപകട സാധ്യതയെപറ്റി സയന്‍റിസ്റ്റ് ഡോ.…

Read More

മതത്തിനല്ല, കസേരക്കു വേണ്ടിയാണു  ബിജെപിയുടെ രാഷ്ട്രീയമെന്ന് വൃന്ദ കാരാട്ട്

പത്തനാപുരം: മതത്തിനു വേണ്ടിയല്ല അധികാരത്തിന് വേണ്ടി മാത്രമാണു ബിജെപി ലക്ഷ്യമിടുന്നതെന്ന് വൃന്ദ കാരാട്ട്‌. കസേരക്കു വേണ്ടിയുള്ള ഉപാധിയായിട്ടാണു ബി ജെപി മതത്തെ ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.മാവേലിക്കര ലോക്സഭാ മണ്ഡലം എൽ ഡിഎഫ്‌ സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്‍റെ തെരഞ്ഞെടുപ്പു വനിത പാർലമെന്‍റ് ‌ സമ്മേളനം പത്തനാപുരത്തു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ബിജെപി ദളിതരെയും, താഴെക്കിടയിലുള്ളവരെയും ദ്രോഹിക്കുകയും, കോർപ്പ‍റേറ്റുകളെ പ്രീതിപ്പെടുത്തുകയും ചെയ്യുന്ന ഭരണമാണു പിന്തുടരുന്നതെന്നും, മതേതരത്വവും, ജനാധിപത്യവും നിലനിൽക്കണമെങ്കിൽ ബിജെപി സർക്കാർ താഴെയിറങ്ങേണ്ട ആവശ്യം ശക്തമാണെന്നും അവർ പറഞ്ഞു. എംപിയെന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷ്‌ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ വൻ പരാജയമായിരുന്നെന്നും, അദ്ദേഹം കേവലം ഒരു ഫോട്ടോ ഷൂട്ട്‌ എം പി ആയിരുന്നെന്നും അവർ കുറ്റപ്പെടുത്തി.സമ്മേളനത്തിൽ എംഎൽഎമാരായ കെ.ബി. ഗണേഷ്‌ കുമാർ, ഐഷ പോറ്റി,മുൻ എംഎൽഎ ഡോ. ആർ. ലതാദേവി, എസ്‌ വേണുഗോപാൽ, ബി. അജയകുമാർ,അഡ്വ. എച്ച്‌. രാജീവൻ,…

Read More