സ്ഥപരിമിതിയില്‍ വീര്‍പ്പ് മുട്ടി കുന്നിക്കോട് പോലീസ് സ്റ്റേഷന്‍;  സ്റ്റേഷൻ പരിസരത്ത് കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാനുളള നടപടിയില്ല

കുന്നിക്കോട് : സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടി കുന്നിക്കോട് പോലീസ് സ്റ്റേഷന്‍.വിവിധ കേസുകളുടെ ഭാഗമായി പിടിച്ചിട്ട വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് നിറഞ്ഞ് റോഡിന്റെ ഒരു വശത്തേക്ക് എത്തിയിരിക്കുന്നു.കുന്നിക്കോട് ഠൗണില്‍ നിന്നും പൊതുമാര്‍ക്കറ്റിലേക്ക് പോകാനുള്ള റോഡിന്റെ വശത്താണ് വാഹനങ്ങള്‍ ഇട്ടിരിക്കുന്നത്. വാഹനങ്ങള്‍ കാരണം എറെ ബുദ്ധിമുട്ടാണ് ഇവിടെ എത്തുന്നവര്‍ക്ക് ഉണ്ടാകുന്നത്.വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.കാലപഴക്കം കാരണം തകര്‍ന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ സ്റ്റേഷന്‍റെ പലസ്ഥലങ്ങളിലായി ചിതറി കിടക്കുകയാണ്.വാഹനങ്ങള്‍ക്ക് മുകളിലൂടെ കാടുകയറി കിടക്കുന്നതിനാല്‍ ഈഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടെ.പട്ടാഴി,തലവൂര്‍,വിളക്കുടി,മേലില,വെട്ടിക്കവല പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പോലീസ് സ്റ്റേഷന്‍. ഇവിടെ നിന്നും നിരവധിയാളുകളാണ് ദിവസേന സ്റ്റേഷനില്‍ എത്തുന്നത്.സ്റ്റേഷനിലെത്തുന്നആവശ്യക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ പാതയോരത്ത് പാര്‍ക്ക് ചെയ്യാന്‍ പോലും കഴിയുന്നില്ല.കേസിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വാഹനം ഉടമയ്ക്ക് മടക്കി കൊടുക്കാം.അപകടസംബന്ധമായ കേസുകളാണെങ്കില്‍ വിധി പൂര്‍ണ്ണമായാല്‍ കോടതി വഴി ഉടമയക്ക് വാഹനം തിരികെ ലഭിക്കും. എന്നാല്‍ വാഹനങ്ങള്‍ പലപ്പോഴും…

Read More

പ്രളയാനന്തര ശുചീകരണം ; സ്‌കൂളുകളില്‍ ശുചിത്വ ഓഡിറ്റിംഗിന് തുടക്കമായി

കൊല്ലം: പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ ശുചിത്വ ഓഡിറ്റിംഗിന് തുടക്കം കുറിച്ചു. 22 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടത്തുന്ന തീവ്രശുചീകരണ പരിപാടിയോടനുബന്ധിച്ചാണ് ഹരിതകേരള മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതോത്സവം പരിപാടിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ ഓഡിറ്റിംഗ് നടത്തുന്നത്. കൊല്ലം ടൗണ്‍ യു.പി സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്ക്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്. അജയകുമാര്‍, അധ്യാപകരായ പി. സജിനി, ഐഷ പ്രഭാകരന്‍, സൂസന്‍ ബര്‍ണാര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മറ്റ് സ്‌കൂളുകളിലും പ്രതേ്യക അസംബ്ലിയും പ്രതിജ്ഞയും നടന്നു.ശുചീകരണത്തിന്‍റെ പ്രാധാന്യവും മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറേണ്ടതിന്റെ അനിവാര്യതയും അസംബ്ലിയിലും ക്ലാസുകളിലും കുട്ടികളോട് വിശദീകരിച്ചു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ വിവിധ സംഘങ്ങളായി തിരിച്ചാണ്…

Read More

ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല ; മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു

കൊല്ലം : കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഇരുപതോളം ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. നിലവിലുള്ള ഹൈമാസ് ലൈറ്റുകൾ തകരാറായിട്ടും അതിന്‍റെ അറ്റകുറ്റപണി ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത ഗ്രാമ പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരമത്തുമഠം ജംഗ്ഷനിൽ ഹൈമാസ് ലൈറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന-കേന്ദ്ര ഗവൺമെന്‍റുകൾ കോടിക്കണക്കിന് രൂപയാണ് ഈ മേഖലയിൽ ചിലവഴിക്കപ്പെടുന്നത്. അത്യാവശ്യം നന്നായി പ്രകാശം ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി പോസ്റ്റുകൾ ഒഴിവാക്കിയാണ് ഈ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.ഇവ കൃത്യമായി പ്രവർത്തിക്കാത്തതു കൊണ്ട് മിക്കവാറും ജംഗ്ഷനുകളിൽ ഇപ്പോൾ ഇരുട്ടിലാണ്. നിലവിലുള്ള ലൈറ്റുകളുടെ അറ്റകുറ്റ ജോലികൾ ചെയ്യുവാൻ താല്പര്യം കാണിക്കാത്ത പഞ്ചായത്ത് ഭരണസമിതി പുതിയ ലൈറ്റുകൾക്ക് അനുമതി കൊടുക്കുന്നത് വിരോധാഭാസമാണെന്നുംജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ വെളിച്ചം ലഭിക്കുന്നതിനായുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിക്കുന്ന എംഎൽഎമാരെയും എംപിമാരെയും മോശ…

Read More

സുഹൃത്തായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൊല്ലം : സുഹൃത്തായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ച സംഘാംഗങ്ങളിൽ ഒരാളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു .ആയൂർ സ്വദേശി അഖിൽ (19) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ സജിൻ സാജൻ, അലൻ സോണി എന്നിവർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. യുവതിയുടെ മോർഫ് ചെയ്ത് നഗ്ന ചിത്രം വാട്സ് ആപ്പിലൂടെയും ഫേസ് ബുക്ക് വഴിയും അഖിൽ സുഹൃത്തുക്കൾക്ക്അയച്ചുകൊടുത്തിരുന്നു. പെൺകുട്ടി നൽകിയ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Read More

ട്രെയിനുകളുടെ വൈകിയോട്ടം തടയാനുള്ള നടപടിയുണ്ടാകുമെന്ന് റെയിൽവേയുടെ ഉറപ്പ്

കൊല്ലം :സ്ഥിരം യാത്രക്കാരുള്ള വൈകിയോടുന്ന തീവണ്ടികൾ കൃത്യസമയത്ത് ഓടിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പു നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ട്രെയിനുകളുടെ വൈകിയോട്ടവും റദ്ദാക്കലും മൂലം സ്ഥിരം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുണ്ടാകുന്ന ബുദ്ധിമുട്ടും സർക്കാർ ജീവനക്കാർ നേരിടുന്ന പ്രതിസന്ധിയും എൻ.കെ. പ്രേമചന്ദ്രൻ എം.പി ദക്ഷിണ റയിൽവേ ജനറൽ മാനജർ വിളിച്ചു ചേർത്ത എം.പി മാരുടെ യോഗത്തിൽ ഉന്നയിച്ചു. എം.പി മാരുടെ ശക്തമായ നിലപാടിനെ തുടർന്നാണ് ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ സ്ഥിരം യാത്രക്കാരുള്ള ട്രെയിനുകൾ മുൻഗണന നൽകി കൃത്യസമയത്ത് ഓടിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ജനറൽ മാനേജർ ഉറപ്പു നൽകിയത്.കൊല്ലം രണ്ടാം പ്രവേശനകവാടത്തിന്‍റെ നിർമ്മാണത്തിനായി ഈ മാസം അനുവദിച്ച 1.5 കോടി രൂപയ്ക്ക് പുറമെ റീഅപ്രോപ്രിയേഷനിലൂടെ 1.2 കോടി രൂപ കൂടി ഉടൻ അനുവദിക്കും. കാലവർഷക്കെടുതിയെ തുടർന്ന് തകരാറിലായ ആര്യങ്കാവിലെ റെയിൽവേ ട്രാക്കിന്‍റെ അറ്റകുറ്റപണികൾ…

Read More

കല്ലടയാറ്റിലെ മണൽ കടവുകൾ  ലേലം ചെയ്തു നൽകി തൊഴിൽ സുരക്ഷഉറപ്പുവരുത്തണമെന്നും മണൽ തൊഴിലാ ളി യൂണിയൻ 

കൊട്ടാരക്കര: കല്ലടയാറ്റിലെ മണൽകടവുകൾ ലേലം ചെയ്തു നൽകണമെന്നും അതുവഴി തൊഴിൽ സുരക്ഷഉറപ്പുവരുത്തണമെന്നും മണൽ തൊഴിലാ ളി യൂണിയൻ (സിഐടിയു) കൺവെൻഷൻ ആവശ്യപ്പെട്ടു. പാങ്ങോട്ടുനടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി എസ്.ജയമോഹൻഉദ്ഘാടനം ചെയതു. അതത് പഞ്ചായത്ത് പ്രദേശങ്ങളിലെ കടവുകൾ ലേലം ചെയ്യുന്നതിനുള്ളഅധികാരം പഞ്ചായത്തുകൾക്കു നൽകണം. വിൽപനയും മേൽനോട്ടഅധികാരവും പഞ്ചായത്തുകൾക്ക്ഉറപ്പു വരുത്തുകയും വേണം. ഇതു വഴി മണൽകടത്ത് തടയാൻ കഴിയും. വർഷങ്ങളായി തൊഴിൽ രഹിതരായികഴിയുന്ന നൂറുകണക്കിനു കുടുംബങ്ങൾക്ക് ഉപജീവന മാർഗ്ഗം തിരിച്ചുകിട്ടുകയും ചെയ്യും. വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾക്ക് ധനസമാഹരണത്തിനും വഴിതെളിയും.കല്ലടയാറിന്റെ സംരക്ഷണം ഉറപ്പാക്കി വേണം കടവുകൾ ലേലം ചെയ്യേണ്ടതെന്ന് കൺവെൻഷൻഅംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി. നീരുറവകളുടെയും ചെറു തോടുകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. പവിത്രേശ്വരംപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളാ യ പി.എ.എബ്രഹാം, പി.തങ്കപ്പൻപിള്ള, ജെ.രാമാനുജൻ, അശോകൻഎന്നിവർ പ്രസംഗിച്ചു.മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപയും തൊഴിലാളികൾ കൈമാറി.

Read More

 യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; കരുനാഗപ്പള്ളിയിൽ മാരകായുധങ്ങളുമായി നാലംഗ സംഘം പിടിയിൽ; വീട്ടമ്മ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവർ കുടുങ്ങിയത്

കരുനാഗപ്പള്ളി: ദേശീയപാതയിൽ മാരകായുധങ്ങളുമായി കാറിൽ സഞ്ചരിച്ച നാലംഗ സംഘം പിടിയിൽ. കരുനാഗപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വെളുത്ത മണലിനു സമീപം നടന്ന സംഘർഷത്തിന്‍റെ തുടർച്ചയായി എതിർ സംഘത്തെ അക്രമിക്കാൻ എത്തിയ സംഘമാണ് പോലീസ് പിടിയിലായത്. സംഘം ദേശീയപാത വഴി സഞ്ചരിക്കുന്നതിനിടെ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം നടത്തി. ഇവർ നൽകിയ വിവരത്തെ തുടർന്ന് ദേശീയപാതയിൽ പോലീസ് വാഹനം തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തിലെ രണ്ടു പേർ ഓടി രക്ഷപെട്ടു. ഇവർക്കായി അന്വേഷണം തുടരുകയാണ്.

Read More

നവകേരള ഭാഗ്യക്കുറി; ജില്ലയില്‍ കുടുംബശ്രീ രണ്ടു ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കും

കൊല്ലം :സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോട്ടറി വകുപ്പ് ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറിയുടെ രണ്ടു ലക്ഷം ടിക്കറ്റുകള്‍ കൊല്ലം ജില്ലയില്‍ കുടുംബശ്രീ മിഷന്‍ വിറ്റഴിക്കും. ജില്ലയിലെ 3,22,000 വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരും ലോട്ടറി വില്‍പ്പനയില്‍ പങ്കാളികളാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ് പറഞ്ഞു. ജില്ലയില്‍ ആകെ 1419 കുടുംബശ്രീ എ.ഡി.എസുകളാണുള്ളത്. ഒരു എ.ഡി.എസ് കുറഞ്ഞത് 150 ടിക്കറ്റുകളുടെ വില്‍പ്പന നടത്തും. വീടുകളില്‍ നേരിട്ടെത്തിയാണ് വില്‍ക്കുന്നത്. 250 രൂപയാണ് ഭാഗ്യക്കുറിയുടെ വില. നിലവിലുള്ള ഭാഗ്യക്കുറി ഏജന്റുമാര്‍ക്കു പുറമെ രാഷ്ട്രീയ-സാംസ്‌കാരിക-സന്നദ്ധ സംഘടനകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ സംഘങ്ങള്‍ എന്നിവയ്ക്കും വ്യക്തികള്‍ക്കും നവകേരള ഭാഗ്യക്കുറി വില്‍പ്പനക്കായി താത്കാലിക ഏജന്‍സികള്‍ സൗജന്യമായി അനുവദിക്കുന്നുണ്ട്. ഒക്ടോബര്‍ മൂന്നിന് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കും രണ്ടാം സമ്മാനം 5000 രൂപ വീതം 100800 പേര്‍ക്കുമാണ് നല്‍കുക.

Read More

കെഎസ്ആർടിസി വെട്ടിച്ചുരുക്കിയ ചെയിൻ സർവീസുകൾപുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി

ചാത്തന്നൂർ: കെഎസ്ആർടിസിവെട്ടിച്ചുരുക്കിയ ചെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആർവൈഎഫ് നൂറു കണക്കിന് വിദ്യാർത്ഥികളും ഉദ്യാഗസ്ഥരും തൊഴിലാളികളും ആശ്രയിച്ചിരുന്ന ചെയിൻ സർവീസുകളും ലോ ഫ്ലോർ ബസുകളുമാണ് നിരത്തിൽ നിന്നും ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ചെയിൻ സർവീസുകൾ ആരംഭിച്ചപ്പോൾ സ്വകാര്യ ബസുകൾ നഷ്ടമെന്ന കാരണം പറഞ്ഞ് നിരത്തിൽ നിന്നും പിൻ വാങ്ങി. ഡീസൽ ക്ഷാമത്തിന്‍റെയും സിംഗിൾ ഡ്യൂട്ടിയുടെയും പേരിൽ ഇപ്പോൾ ചെയിൻ സർവീസുകളും നാമമാത്രമായി.ഇത് യാത്രാക്ലേശം വർദ്ധിപ്പിച്ചിരിക്കുകയാണ്. അശാസ്ത്രീയമായി ഉണ്ടാക്കിയ ടൈം ഷെഡ്യൂളുകൾ മൂലം കെ.എസ്.ആർ.ടി.സി.യ്ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന വ്യാജേന ഷെഡ്യൂളുകൾ വെട്ടി ചുരുക്കുകയാണ് ചെയ്യുന്നത്. ചില സമയങ്ങളിൽ മൂന്നും നാലും ബസുകളാണ് ഒന്നിച്ചോടുന്നത്. അശാസ്ത്രിയമായ ടൈം ഷെഡ്യൂളുകൾ മാറ്റി നിരത്തിൽ ബസുകൾ ഇല്ലാത്ത സമയം ക്രമീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സർവീസ് നടത്തണമെന്ന് ആർവൈഎഫ്ആവശ്യപ്പെട്ടു. ചാത്തന്നൂർ മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ഉദ് ഘാടനം ചെയ്തു.മണ്ഡലം…

Read More

കരുനാഗപ്പള്ളി ടൗണിലെ സിഗ്നൽ സംവിധാനം  വാഹനം ഇടിച്ചു തകർത്തു;   അപകടം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ

കരുനാഗപ്പള്ളി:ദേശീയ പാതയിൽ സിഗ്നൽ സംവിധാനം വാഹനമിടിച്ച് തകർന്നു. ഏതാനം ദിവസങ്ങൾക്കു മുമ്പ് സ്ഥാപിച്ച സംവിധാനമാണ് തകർന്നത് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ദേശീയപാതയിൽ ലാലാജി ജംഗ്ഷനിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനം വാഹനം ഇടിച്ചു തകർന്നത്. അപകടം നടന്നു് ഒരാഴ്ച കഴിഞ്ഞിട്ടും സിഗ്നൽ സംവിധാനം തകർത്ത വാഹനം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സംവിധാനം പുനസ്ഥാപിക്കുവാനും കഴിഞ്ഞിട്ടില്ല.’ പോലീസ് ഇതിനെ കുറിച്ച് യാതൊരു വിധ അന്വേഷണവും നടത്തിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത് ലാലാജി ജംഗഷനിൽ സ്ഥാപിച്ചിട്ടുള്ള എതെങ്കിലും കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മതി അജ്ഞാത വാഹനത്തെ കണ്ടെത്തുവാൻ .ഏറെ നാളത്തെ ജനങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ദേശീയ പാതയിലെ പ്രധാന ജം ഗ്ഷ നുകളിൽ സിഗ്നൽ സംവിധാനം നടപ്പിൽ വരുത്തിയത് .ഇതിനാൽ കരോട്ട് ജം ഗ്ഷൻ മുതൽ പുതിയകാവ് വരെ അപകടങ്ങളും അമിതവേഗതയിലുള്ള വാഹനങ്ങളുടെ ഓട്ടവും ഒരു പരിധി വരെ…

Read More