ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം; യാതൊരു  കുറ്റം ബോധം ഇല്ലാതെ അരുൺ തെളിവെടുപ്പിനെത്തി

കൊട്ടാരക്കര : കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പുനലൂർ മണിയാർ ഓളം കാവ് ബിന്ദുജ ഭവനിൽ ബിജിനി (18) ന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പുനലൂർ പ്ലാത്തറ കളീലുവിള വീട്ടിൽ അരുണിനെ (18) യാത്രക്കാരും മറ്റും പിടികൂടി പോലീനെ ഏൽപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 10. 30 ഓടെയാണ് കൊട്ടാരക്കര പോലീസ് പ്രതിയെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പെൺകുട്ടിക്ക് നേരേ ആസിഡ് ഒഴിച്ചതും, പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതുമായ രീതികൾ പ്രതി പോലീസിന് കാട്ടിക്കൊടുത്തു. കുറ്റം ബോധം ഇല്ലാത്ത വിധത്തിലായിരുന്നു പ്രതിയുടെ പ്രതികരണങ്ങൾ. തെളിവെടുപ്പിനു ശേഷം പ്രതിയെ പുനലൂർ റെയിൽവേ പോലീസിന് കൈമാറി. അക്രമത്തിൽ 35 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയും ട്രെയിനിൽ സമീപത്തെ സീറ്റിലുണ്ടായിരുന്ന…

Read More

25 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈ ഫൈ നല്‍കും: ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: കേരളത്തിലെ 25 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വൈ ഫൈ കണക്ഷന്‍ നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പാരിപ്പള്ളി യുകെഎഫ് എൻജിനീയറിംഗ് കോളജില്‍ ഇത്തിക്കര ഐസിഡിഎസിന്‍റെ പരിധിയിലുള്ള ആംഗൻവാടി ഹെല്‍പ്പര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കുമുള്ള കമ്പ്യൂട്ടര്‍ സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു മന്ത്രി. സൗജന്യമായി ലഭിച്ച കമ്പ്യൂട്ടര്‍ അറിവുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായി മേഖലയിലെ ഓരോ പഞ്ചായത്തിലും ഒരു കമ്പ്യൂട്ടറും ഒരു പ്രോജക്ടറും നല്‍കുന്നുണ്ട്. യുകെഎഫ് കോളജിന്‍റെ സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതു നടപ്പിലാക്കുക. ആംഗൻവാടി പ്രവര്‍ത്തകരുടെ കമ്പ്യൂട്ടര്‍ സാക്ഷരത സര്‍ക്കാരിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷനായി, ചെയര്‍മാന്‍ എസ്. ബസന്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സുജാത, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ മായ…

Read More

കെഎംഎംഎൽ നിയമനങ്ങളിൽ അഴിമതി അന്വേഷണം വേണം: എൻ.കെ പ്രേമചന്ദ്രൻ

ചവറ: കെഎംഎംഎൽ കന്പനിയിലെ നിയമനങ്ങളിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ സിബിഐ യെ കൊണ്ട ് അന്വേഷിപ്പിക്കണമെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കെഎംഎം എൽ കന്പനി പടിയ്ക്കൽ യുടിയു സി സംഘടിപ്പിച്ച ഗേറ്റ് മീറ്റിങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ ശാലകളിൽ സിഐടിയു യൂണിയൻ മാത്രം മതിയെന്നതിന്‍റെ പൊരുൾ മാനേജ്മെന്‍റുമായി ചേർന്ന് ഭരണ സ്വാധീനം ഉപയോഗിച്ച് കൂട്ട് കച്ചവടത്തിനാണ്. ബേബിജോണിന്‍റെ ശ്രമഫലമായി കൊണ്ട് വന്ന കന്പനിയിൽ അദ്ദേഹം വിഭാവനം ചെയ്ത പാക്കേജും, സ്ഥലം നഷ്ടപ്പെട്ടവർക്ക് തൊഴിലും നൽകണം.  പന്മന ചിറ്റൂർ ഉൾപ്പെട്ട സ്ഥലം ഏറ്റെടുക്കുന്പോൾ നീതി യുക്തമായ തീരുമാനങ്ങൾ കൈക്കൊളളാൻ മാനേജ്മെന്‍റ് തയാറാകണമെന്നും എംപി ആവശ്യപ്പെട്ടു. കരിമണൽ വ്യവസായം പ്രതിസന്ധിയിലേക്ക് പോകുന്പോൾ ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം സഹവസിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സിപിഎം അടക്കമുളള പാർട്ടികൾ നടത്തുന്നതെന്ന് ആർഎസ്പി കേന്ദ്രക്കമ്മറ്റിയംഗം ഷിബു ബേബിജോണ്‍ പറഞ്ഞു.…

Read More

പോലീസിനെ ഭയന്ന് ഓടിയ യുവാവ് തോട്ടത്തിൽ മരിച്ചനിലയിൽ; നജീബിനെ പിന്തുടർന്നില്ലെന്ന് പത്തനാപുരം പോലീസ്

പത്തനാപുരം: പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് മുള്ളൂര്‍നിരപ്പ് നബീല്‍ മന്‍സിലില്‍ ഷൗക്കത്തിന്‍റെ മകന്‍ നജീബി(40)നെയാണ് എസ് എഫ് സി കെയുടെ മുള്ളൂര്‍നിരപ്പ് അഞ്ചുമുക്ക് ഭാഗത്തെ തോട്ടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മാങ്കോട് മുള്ളൂര്‍നിരപ്പ് റോഡില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പത്തനാപുരം പോലീസ് റോഡരുകില്‍ നില്‍ക്കുകയായിരുന്ന നജീബിനെ വിളിച്ച് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസര്‍ വഴി ഊതിച്ചു. പോകാന്‍ പറഞ്ഞെങ്കിലും സംശയം തോന്നിയതിനെ തുടര്‍ന്ന് വീണ്ടും നജീബിനെ വിളിക്കാൻ പോലീസുകാരിൽ ആരോ പറഞ്ഞു. ഇതുകേട്ട് നജീബ് ഭയന്നോടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം നജീബിനെ പിന്തുടർന്നില്ലെന്നും നേരത്തെ ഒരു കൊലപാതകം നടന്ന സ്ഥലമായതുകൊണ്ട് അവിടെ പട്രോളിംഗ് ശക്തമാക്കിയിരുന്നെന്നും പത്തനാപുരം പോലീസ് അറിയിച്ചു. രാവിലെ തോട്ടത്തിലെത്തിയ സ്ത്രീ തൊഴിലാളികളാണ് കമിഴ്ന്നുകിടന്ന മൃതദേഹം കണ്ടെത്തിയത്.എസ് എഫ് സി കെയിലെ താല്ക്കാലിക തൊഴിലാളിയായിരുന്നു നജീബ്.…

Read More

രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി; അസ്ഥിരോഗ വിദഗ്ധൻ അറസ്റ്റിൽ

അടൂർ: രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ. അടൂർ ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ജീവ് ജസ്റ്റിനാണു പിടിയിലായത്. രോഗിയുടെ അമ്മയിൽനിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

സ്വകാര്യ ബസുകളുടെ മത്സരഓട്ടവും അമിതവേഗവും പൊതു ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു; ഉടമകൾക്ക്  വേണ്ടത്  വേഗത്തിൽ ഓടിക്കാനറിയാവുന്നരെയെന്ന് ആക്ഷേപം

കൊട്ടാരക്കര: സ്വകാര്യബസുകളുടെ അമിതവേഗവും അശ്രദ്ധയും മത്സര ഓട്ടവും പൊതു ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നു. ബസുകളിലെ യാത്രക്കാരും നിരത്തുകളിലെ കാൽനട യാത്രക്കാരും ഒരു പോലെ ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും പോലീസും നടപടികൾ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം കൊട്ടാരക്കര ടൗണിൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിനു മുൻവശത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരായ 11 പേർക്കാണ് പരിക്കേറ്റത്. എപ്പോഴും പോലീസിന്‍റെ സാന്നിധ്യം ഉള്ളടത്താണ് നിയമപരമല്ലാത്ത രീതിയിൽ വാഹനം ഓടിച്ചിരുന്നത്.മിക്ക സ്വകാര്യ ബസുകളും ടൗണിൽ പോലും നിയമങ്ങൾ പാലിക്കാറില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൊട്ടാരക്കര ഭരണിക്കാവ് റൂട്ടിലും, കൊട്ടാരക്കര ഓയൂർ റോഡിലുമാണ് പ്രധാനമായും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ഓരോ അഞ്ച് മിനിട്ട് ഇടവിട്ടും ഈ റൂട്ടിൽ സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. ഇവർ തമ്മിലുള്ള മത്സരങ്ങളും സംഘർഷങ്ങളും പതിവാണ്. ഈ രണ്ടു റൂട്ടുകളിലും…

Read More

കൊട്ടാരക്കരയില്‍ ട്രെയിനിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഒരാളെ പോലീസ് അറസ്റ്റു ചെയ്തു

കൊല്ലം: കൊട്ട‌ാരക്കരയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനിൽ വച്ചാണ് യുവതിക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കരയിൽ ട്രെയിൻ നിർത്തിയിട്ടിരുന്നപോഴാണ് സംഭവം. യുവതിക്കു പുറമേ മറ്റൊരു യാത്രക്കാരനു കൂടി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

കുണ്ടറയിൽ ഒരു മാസത്തിനിടെ മോഷണും മോഷണശ്രമവും; തസ്കരഭീതിയിൽ ജനം; രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന നാട്ടുകാർ

കുണ്ടറ: കുണ്ടറയിലും പരിസര പ്രദേശത്തുമായി ഒരു മാസത്തിനിടെ മൂന്നിടത്ത് മോഷ്ടാക്കളുടെ വിളയാട്ടം. രണ്ടിടത്ത് പൂട്ടുകൾ പൊളിച്ച് വിവിധ സ്ഥാപനങ്ങളിൽ മോഷണശ്രമം നടത്തി. ഒരിടത്ത് അലമാര കുത്തിത്തുറന്ന് 23000 രൂപ അപഹരിച്ചു. കുണ്ടറ കച്ചേരിമുക്കിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിലാണ് മോഷണം നടന്നത്. കേരളപുരം കെഎസ്എഫ്ഇയുടെ ഗ്രില്ലിന്‍റെ പൂട്ടുകളാണ് ആദ്യം പൊളിച്ചത്. ഗ്രില്ലുകളുടെ പൂട്ടുകൾ‌ പൊളിച്ചശേഷം അകത്തെ വാതിലിന്‍റെ പൂട്ടുകൾ പൊളിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടുത്തുള്ള കച്ചവട സ്ഥാപനങ്ങളുടെ പൂട്ടുകൾ തകർത്ത് അകത്ത് കടന്നെങ്കിലും ഒന്നുമെടുത്തില്ല. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഒരാഴ്ച മുന്പാണ് കുണ്ടറ പള്ളിമുക്കിലെ പോപ്പുലർ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ രണ്ട് ഗ്രില്ലുകളുടെ പൂട്ടുകൾ അറുത്തുമാറ്റി അകത്ത് കടന്നത്. അകത്തെത്തിയ മോഷ്ടാക്കൾ സാധന സാമഗ്രികൾ തകർത്തു. സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമം…

Read More

കഞ്ചാവുമായി മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ; കഞ്ചാവ് കടത്തിക്കൊണ്ടുവരാനായി വിദ്യാർഥികളെ ഉപയോഗിച്ചിരുന്നു; ആകാശിന്‍റെ വിൽപന തന്ത്രങ്ങളിങ്ങനെ…

കൊല്ലം: സ്കൂൾ-കോളേജ് വിദ്യാർഥികൾ, യുവാക്കൾ എന്നിവരുടെ ഇടയിൽ വിൽപ്പനയ്ക്കായി ചെറുപൊതികളിലായി പൊതിഞ്ഞ 125 ചെറുപൊതികളിലെ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിലായി. കൊല്ലം വാളത്തുംഗൽ തോട്ടുവക്കാവ് ഭദ്രകാളീ ഭഗവതി ക്ഷേത്രത്തിന് സമീപം വാളത്തുംഗൽ തോട്ടുവക്കാവ് വടക്കതിൽ ആകാശ് (20 ), ഇരവിപുരം മാടൻപള്ളി ഗുരുമന്ദിരം ദേശത്ത് സരയൂനഗറിൽ സെയ്ദലി (20) എന്നിവരെയാണ് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആകാശ് നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതിയാണ്. സുഹൃത്തുക്കളുമായി തമിഴ്നാട്ടിൽ പോയി കഞ്ചാവ് വാങ്ങിവന്ന് പൊതി ഒന്നിന് 300 രൂപാ നിരക്കിൽ സ്കൂൾ-കോളേജ് കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും വിൽപ്പന നടത്തുന്നതാണ് ആകാശിന്‍റെ രീതി. കഞ്ചാവ് ഉപയോഗിക്കുന്ന കൂട്ടുകാരെ മാറിമാറി തമിഴ്നാട്ടിലേക്ക് കൂട്ടിക്കൊണ്ട ുപോയി കിലോകണക്കിന് കഞ്ചാവ് വാങ്ങിക്കൊണ്ട ുവന്ന് മൊത്തമായും ചില്ലറയായും വിൽപ്പന നടത്താറുണ്ട്. കൂട്ടിന് പോകുന്ന കൂട്ടാളികൾക്ക് വാങ്ങിക്കൊണ്ട ു വരുന്ന കഞ്ചാവിൽനിന്നും കുറേ…

Read More

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; രോഗം ഗുരുതരമായാൽ മരണം വരെ  സംഭവിക്കാം

കൊല്ലം: മഴവെള്ളം കെട്ടിനിൽക്കുന്നത് എലിപ്പനി പടരുന്നതിന് കാരണമാകാനിടയുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വി. ഷേർളി അറിയിച്ചു ലെപ്റ്റോ സ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണമാകുന്നത്. എലി, പശു, പട്ടി, പൂച്ച തുടങ്ങിയവയിൽ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മൂത്രത്തിലെ രോഗാണു അശുദ്ധമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്നു. ശരീരത്തിൽ മുറിവുള്ളപ്പോൾ ചേറിലും ചെളിയിലും ജോലി ചെയ്യുന്നതും മലിന ജലവുമായി സന്പർക്കമുണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും ജലവും ഉപയോഗിക്കുന്നതും രോഗകാരണമാകുന്നു.പനി, കടുത്ത തലവേദന, ഇടുപ്പിലും മാംസപേശികളിലും കഠനിമായ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ മരണം സംഭവിക്കും. എലിപ്പനിക്കെതിരെ ഫലപ്രദമായ ഡോക്സിസൈറ്റിൻ എന്ന മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് ജീവനക്കാരും പാടത്ത് പണിയെടുക്കുന്നവരും മൃഗങ്ങളുമായി സന്പർക്കം പുലർത്തുന്നവരും രോഗപ്രതിരോധത്തിനായി…

Read More