പതിനേഴുകാരി ട്രെയിന്‍ തട്ടി മരിച്ച സംഭവം! കൊലപാതകമോ ആത്മഹത്യാ പ്രേരണയോ ? പെണ്‍കുട്ടി രാത്രി ഒരു യുവാവിനോടൊപ്പം ബൈക്കില്‍ പോകുന്നതിന്റെ ദ്യശൃം സിസിടിവിയില്‍

കരുനാഗപ്പള്ളി: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ച സംഭവം കൊലപാതകമോ ആത്മഹത്യാ പ്രേരണയോ ആകാമെന്ന നിഗമനത്തിലേയ്ക്ക് പോലീസ് വിരൽ ചൂണ്ടുന്നു. ക്ലാപ്പന വരവിള സ്വദേശിനിയെയാണ് ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയോടെ പെൺകുട്ടിയെ കാണതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ 23ന് പുലർച്ചെ ഓച്ചിറ ചങ്ങൻകുളങ്ങരയിലെ റെയിൽവേ ഗേയിറ്റിന് സമീപം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ട പെൺകുട്ടി രാത്രി 1.30 ഓടെ ഒരു യുവാവിനോടൊപ്പം ബൈക്കിൽ പോകുന്നതിന്‍റെ ദ്യശൃം സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നു പോലീസിനു വിവരം ലഭിച്ചു. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Read More

  അനധികൃതമായി സൂക്ഷിച്ച  55 ചാക്ക് റേഷനരി പിടികൂടി; റേഷനരി റീ പായ്ക്ക് ചെയ്ത് പുതിയ ബ്രാൻഡ് പേരുകളിൽ  വിപണിയിൽ  വിൽക്കുകയായിരുന്നു പ്രതികൾ

കരുനാഗപ്പള്ളി : പുത്തൻ തെരുവിനു സമീപം വീട്ടിൽ സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 55 ചാക്ക് റേഷൻ അരിയാണ് പിടികൂടിയത്. പുത്തൻ തെരുവിന് സമീപം സാബൂൻറെയ്യത്ത് നിസാറിന്‍റെ വീടിന് പിന്നിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങളാണ് പിടികൂടിയത്. ജില്ലാ കളക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാന ത്തിലായിരുന്നു റെയ്ഡ് നടന്നത്. വിവിധ ഭാഗങ്ങളിൽ നിന്നം ശേഖരിക്കുന്ന റേഷനരി റീ പായ്ക്ക് ചെയ്ത് പുതിയ ബ്രാൻഡ് പേരുകളിൽ വിപണനം ചെയ്യുന്നതിന് വേണ്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. അമർദീപ്, താജ്റൈസ്, വനിത തുടങ്ങിയ പേരുകളിലാണ് അരി വിപണനം നടത്തിയിരുന്നത്. അരി നിറക്കുന്നതിനുള്ള പ്ലാസ്റ്റിക്ക് ചാക്കുകളും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ സപ്ലെ ഓഫീസർ ഷാജി കെ ജോൺ, താലൂക്ക് സപ്ലൈ ഓഫീസർ ലീലാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റേഷനിംഗ് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, അബ്ദുൽ…

Read More

ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും പ്രവര്‍ത്തനത്തിന്‍റെ മോടിയും കൂട്ടണം: മന്ത്രി

കുന്നിക്കോട് : പഞ്ചായത്ത് ഓഫീസുകളുടെ പുറംമോടി വര്‍ധിക്കുന്നത് പോലെ ഉള്ളിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും പ്രവര്‍ത്തനത്തിന്‍റെ മോടി കൂട്ടണമെന്ന് മന്ത്രി കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു. വിളക്കുടി ഗ്രാമപഞ്ചായത്തിന്‍റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നല്ല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടാകണം. പഞ്ചായത്ത് നന്നായാല്‍ നാട് നന്നാവും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ തദ്ദേശസ്വയംഭരണസ്ഥാനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് വഴി ലഭിക്കുന്ന എല്ലാ അനുകൂല്യങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.ഇതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി പൂര്‍ണമായും ഇല്ലാതാകും. ഈ വര്‍ഷം രണ്ടര ലക്ഷം പുതിയ വീടുകള്‍ അനുവദിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് ആവശ്യമായ വായ്പ സര്‍ക്കാര്‍ നേരിട്ട് എടുത്ത് നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപി.നിര്‍വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ മുന്‍ എംഎല്‍എ കെ.പ്രകാശ് ബാബു അനുമോദിച്ചു. >…

Read More

ഫയർഫോഴ്സിൽ വിളിച്ച് കബളിപ്പിക്കുന്നതായി പരാതി;  ലാന്‍റ്ഫോണിൽ വിളിച്ചശേഷം മിണ്ടാതിരിക്കും; ഒരു ദിവസം  15 ലധികം ഫോൺ ഇങ്ങനെ വരാറുണ്ടെന്ന് ജീവനക്കാർ

ചവറ : ഫയർഫോഴ്സിന്‍റെ ഫോണിൽ വിളിച്ച് കബളിപ്പിക്കുന്നതായി പരാതി. ചവറ ഫയർഫോഴ്സിന്‍റെ ലാൻഡ് ഫോണിൽ വിളിച്ചാണ് ദുരുപയോഗം ചെയ്യുന്നത്.  കഴിഞ്ഞ ഒരാഴ്ച്ചയായി പകലും രാത്രിയും മൊബൈലിൽ നിന്നും ഫോൺ ചെയ്തിട്ട് മിണ്ടാതിരിക്കും. ഈ സമയങ്ങളിൽ അടിയന്തര ഫോൺ വന്നാൽ എടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് ജീവനക്കാർ പറയുന്നു. ഒരേ നമ്പരിൽ നിന്നും രാത്രി 11 നും ഒന്നിനും ഇടയിലും പകൽ സമയത്തുമായി 15 ലധികം ഫോൺ വിളികൾ കബളിപ്പിച്ച് വിളിക്കാറുണ്ട്. വിളിച്ച നമ്പരിൽ തിരിച്ച് വിളിച്ചാൽ എടുക്കാറുമില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫയർഫോഴ്സ് ചവറ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

എണ്‍പത്തിയെട്ട് വയസുളള വൃദ്ധയായ അമ്മയെ മർദിച്ച സംഭവം; ; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: കുളത്തൂപ്പുഴയിൽ എണ്‍പത്തിയെട്ട് വയസുളള വൃദ്ധയെ ഒപ്പം താമസിക്കുന്ന മകൻ മർദിച്ച് പരിക്കേല്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തുടർനടപടികൾ സ്വീകരിക്കുന്നതിന് കുളത്തുപ്പുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ നടപടി. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി നാല് സെന്‍റ് കോളനി റാഹേൽ ഭവനിൽ റാഹേലമ്മയെ മകൻ ബാബുക്കുട്ടി മർദിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

Read More

കെഎസ്ആർടിസി ബസിൽ യുവതിയെ ശല്യം ചെയ്ത റിട്ടയേർഡ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വെഞ്ഞാറമൂട്: ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്ത സംഭവത്തിൽ റിട്ട. ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു. കിളിമാനൂർ ഊമൻപള്ളിക്കര സ്വദേശി സലിമിനെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം മൂന്നിനാണ് സംഭവം. കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോയ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഇതേ ബസിൽ യാത്ര ചെയ്തിരുന്ന സലിം ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ബസ് വെഞ്ഞാറമൂട്‌ സ്റ്റാൻഡിലെത്തിയതോടെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് എസ്ഐ എം.സഹിലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്തു.

Read More

ഇനി കോടതി കയറേണ്ടി വരും; നിയമ ലംഘനത്തിലൂടെ പോകുന്ന വാഹനങ്ങൾ ഇനി കോടതി നടപടികൾ കൂടി നേരേണ്ടി വരുമെന്ന്  പോലീസ്

ചവറ : നിയമ ലംഘനത്തിലൂടെ പോകുന്ന വാഹനങ്ങൾ ഇനി കോടതിയിൽ ഹാജരാക്കും. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി ചവറ പോലീസ് രംഗത്തുവന്നു. അമിതവേഗത, ഇരുചക്രവാഹനത്തിൽ ട്രിപ്പിൾ പോകുന്നവർ , മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങി നിയമ ലംഘനം നടത്തി വാഹനങ്ങൾ ഓടിക്കുന്നവരാണ് പിടിക്കപ്പെട്ടാൽ കോടതി കയറേണ്ടത്. നേരത്തെ ഇത്തരത്തിലുള്ളവരെ സ്റ്റേഷനിൽ കൊണ്ട് വന്ന് പിഴ ഒടുക്കി വിടുകയായിരുന്നു പതിവ്. ഇനി മുതൽ വാഹനം കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയോരങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള കാമറകൾ വഴി വാഹന നമ്പർ എടുത്ത് വീടുകളിൽ പോലീസ് എത്തി വാഹനം കസ്റ്റഡിയിൽ എടുക്കും.<br> തുടർന്ന് വാഹനം കോടതിയിൽ ഹാജരാക്കും .അപകടങ്ങളും മറ്റ് ഇതരകേസുകളും കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ നടപടി

Read More

തനിക്ക് മർദനമേറ്റത് എസ്എഫ്ഐക്കാരിൻ നിന്നെന്ന് പോലീസുകാരൻ; പ്രതികളെ പിടികൂടാനാകാതെ പോലീസ്; ഉടൻ അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്തമായ സമരമെന്ന് ബിജെപി

ചവറ : പോലീസുക്കാരനു നടുറോഡിൽ മർദന മേറ്റിട്ടും പ്രതികൾക്കായി പോലീസ് ഇരുട്ടിൽ തപ്പുന്നു. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന തന്നെ എസ്എഫ്ഐ പ്രവർത്തകരായ ചിലർ പ്രകോപനം കൂടാതെ മർദിച്ചതെന്ന് പോലീസുക്കാരനായ ചവറ സ്വദേശി സുകേഷ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ അക്രമം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. മുൻ ഏരിയാ സെക്രട്ടി ലോക്ഡ് ഉൾപ്പെടെയുള്ള 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത് . ഇവർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഭരണസ്വാധീനമുപയോഗിച്ച് സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ള വകുപ്പാണ് പോലീസ് അധികൃതർ എടുത്തിരിക്കുന്നത്. ഇതിലും പ്രതിഷേധം വ്യാപകമായിട്ടുണ്ട്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി നേത്യത്വവും മുന്നറിയിപ്പ് നൽകുന്നു

Read More

ഓപ്പറേഷൻ സാഗർ റാണി ; ആര്യങ്കാവിൽ ഫോർമാലിൻ കലർത്തിയ 9000 കിലോ മത്സ്യം പിടികൂടി

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഫോർമാലിൻ കലർത്തിയ 9000 കിലോ മത്സ്യം പിടികൂടി. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. കൊച്ചിയിലേക്കും കോട്ടയത്തേക്കും കൊണ്ടുവന്നതാണ് ഈ മായം കലർത്തിയ മത്സ്യം. പിടിച്ചെടുത്തവ കൂടുതൽ പരിശോധനകൾക്കായി അയക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ ഫോർമാലിൻ കലർത്തിയ നാല് ടൺ ചെമ്മീൻ പിടികൂടിയിരുന്നു. തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു. മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലായനിയാണ് ഫോർമാലിൻ.

Read More

മുൻവൈരാഗ്യത്തെത്തുടർന്ന്എട്ടംഗ സംഘത്തിന്‍റെ വെട്ടും  കുത്തുമേറ്റ് രണ്ടു പേർക്ക് പരിക്ക്

കൊല്ലം: മുൻവൈരാഗ്യത്തെത്തുടർന്ന് ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പള്ളിത്തോട്ടം ആറ്റുവാൽ പുരയിടത്തിൽ അജ്മൽ (38), എന്നായാൾക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്. രണ്ടുപേരെയും കൊല്ലം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്പതോടെ പള്ളിതത്തോട്ടം തടിപ്പാലത്തിന് സമീപമായിരുന്നു ആക്രമണം.പരാതിയെതുടർന്ന് പള്ളിത്തോട്ടം പോലീസ് കേസെടുത്തു. പ്രതികൾക്കെതിരെഅന്വേഷണം ഊർജിതമാക്കി.

Read More