ജാങ്കോ ഞാനും പെട്ടു..! പൂച്ചയെ എടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയാളും കിണറ്റില്‍പ്പെട്ടു; ഇരുവരും ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി

കൊല്ലം: പൂച്ചയെ എടുക്കാന്‍ ഇറങ്ങവെ കിണറ്റില്‍ അകപ്പെട്ടയാളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. അഞ്ചാലുംമൂട് പനയം ഇഞ്ചവിള പാലവിള വീട്ടില്‍ മോഹനന്‍പിള്ള(48)യെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സഹോദരിയുടെ വീട്ടിലെ കിണറ്റില്‍ പൂച്ച വീണതറിഞ്ഞ് രക്ഷിക്കാന്‍ ഇറങ്ങിയതാണ് മോഹനന്‍പിള്ള. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് അവശനായ ഇദ്ദേഹത്തെ നാട്ടുകാര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചാമക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി ഫയര്‍ ഓഫീസര്‍ ഉല്ലാസിന്റെ നേതൃത്വത്തില്‍ മോഹനന്‍പിള്ളയെ രക്ഷപെടുത്തുകയായിരുന്നു.

Read More

ഈ സഖ്യത്തിന് എന്ത് പേരിടും..! പിണറായി-കുമ്മനം കൂടിക്കാഴ്ച്ചയെക്കുറിച്ച് കോടിയേ രിക്ക് പറയാനുളളതെന്തെന്ന് പ്രേമചന്ദ്രൻ 

തിരുവനന്തപുരം: കണ്ണൂരിൽ സർവകക്ഷി യോഗം കൂടുന്നതിന്‍റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മസ്കറ്റ് ഹോട്ടലിൽ അടച്ചിട്ട മുറിയിൽ ഇരു നേതാക്കളും നടത്തിയ ചർച്ചയിൽ കൊടുക്കൽ വാങ്ങലുണ്ടോയെന്നു ജനങ്ങൾക്കു സംശയമുണ്ട്. അതുകൊണ്ടു തന്നെ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ അക്കാഡമിയിലെ വിദ്യാർഥി സമരത്തിൽ യുഡിഎഫും പങ്കുചേർന്നപ്പോൾ സംസ്ഥാനത്തു കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമെന്നു ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിണറായി -കുമ്മനം കൂടിക്കാഴ്ചയെ സംബന്ധിച്ചു പ്രതികരിക്കാൻ തയാറാകണമെന്നും പ്രേമചന്ദ്രൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധർമടം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നാലു പേർ കൊലചെയ്യപ്പെട്ടിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ ഒരു ശ്രമവും നടന്നില്ല.    എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രി മുൻകൈയെടുത്തു ബിജെപി നേതാക്കളുമായി…

Read More

മിണ്ടാപ്രാണികൾക്കായി..! കുടിക്കാനും കുളിക്കാനും വെള്ളമില്ല; മൃഗാശുപത്രിക്കു മുന്നിൽ പശുക്കളുമായി കർഷകന്‍റെ ധർണ

അമ്പൂരി: അന്പൂരി മൃഗാശുപത്രി വളപ്പിൽ 13 പശുക്കളെ കൊണ്ടു നിർത്തി കർഷകന്‍റെ ധർണ. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു ധർണ. തന്‍റെ ഫാമിലെ 13 പശുക്കളുമായി അമ്പൂരി കൂട്ടപ്പു ബിസ്മില്ല മൻസിലിൽ ഹാഷിമുദ്ദീനാണ് വേറിട്ട സമരത്തിനു തയാറായത്. കടുത്ത വേനലിൽ ഒരിക്കലും വറ്റാത്ത ജലസ്രോതസ് വറ്റിപ്പോയതാണ് ഈ ക്ഷീരകർഷകനു വിനയായത്. ലോണെടുത്തു തുടങ്ങിയ ഈ സംരംഭം ഒരു രീതിയിലും മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരമൊരു സമരത്തിനു ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ സമയത്ത് ഇത്രയും പശുക്കൾക്ക് ആവശ്യമായ വെള്ളം കണ്ടെത്തുക പ്രയാസമായി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും അമ്പൂരി മൃഗഡോക്ടർ എൽ. അയ്യൻകന്നും, പഞ്ചായത്ത് പ്രസിഡന്‍റ് ബി. ഷാജിയും മെമ്പര്‍മാരും രാവിലെ മുതൽ ചർച്ച ചെയ്തിട്ടും പ്രശ്നപരിഹാരമുണ്ടായില്ല. വൈകുന്നേരം നാലോടെ പഞ്ചായത്തിൽ നിന്നും ആഴ്ചയിൽ പതിനായിരം ലിറ്റർ വെള്ളം കൊടുക്കാമെന്നും ഇതിനു ശാശ്വതമായ പരിഹാരം ഉടൻ…

Read More

എന്തൊരു നാറ്റം ..! കെഎസ്ആര്‍ടിസി ബസിനുനേരെ ബൈക്കിലെത്തിയ സംഘം ചാണകമെറിഞ്ഞു; യാത്രക്കാ രുടെ യാത്ര മുടങ്ങി

കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസി കരുനാഗപ്പള്ളി ഡിപ്പോയിലെ വേണാട് ബസിനുനേരെ ചാണക അഭിഷേകം. ചാണകം ദേഹത്ത് വീണതിനെ തുടര്‍ന്ന് നിരവധി പേരുടെ യാത്ര മുടങ്ങി. ബസ് ട്രിപ്പും റദ്ദാക്കി. ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. കരുനാഗപ്പള്ളി ഡിപ്പോയില്‍നിന്നും കൊട്ടാരക്കരയിലേക്ക് ചെയിന്‍സര്‍വീസ് നടത്തുന്ന വേണാട് ബസ് സിവില്‍സ്‌റ്റേഷനുസമീപം പടനായര്‍കുളങ്ങര ക്ഷേത്രം ബസ്സ്‌റ്റോപ്പില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയപ്പോഴാണ് സംഭവം. നമ്പര്‍പ്ലേറ്റ് ഇല്ലാത്ത മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ബസിനുള്ളിലേക്ക് പ്ലാസ്റ്റിക് കവറുകളിലും പാട്ടയിലും നിറച്ച ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ബസില്‍ യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും വീണു. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും അടക്കം നിരവധി യാത്രക്കാരുടെ യാത്ര ഇതോടെ മുടങ്ങി. പോലീസ് സ്‌റ്റേഷനു 200 മീറ്ററകലെയാണ് സംഭവം. സംഭവത്തിനു ശേഷം ബൈക്കുകളില്‍ രക്ഷപ്പെട്ട ഇവരെ നാട്ടുകാര്‍ പിന്തുടര്‍ന്നങ്കിലും കണ്ടെത്താനായില്ല. ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ബസ് പരിശോധിച്ച് കരുനാഗപ്പള്ളി പോലീസ്…

Read More

സമ്മർദ്ദത്തിന് അടിമപ്പെട്ടാൽ ..! എസ്എഫ്ഐക്കാരുടെ അക്രമത്തിനിരയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായ തൃശൂർ സ്വദേശിയായ  ജിജേഷിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തു.      കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥി ഷബാന നൽകിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന കുറ്റമാണ് ജിജേഷിനെതിരെ ചുമത്തിയിട്ടുള്ളത്.  കോളജിൽ പെണ്‍സുഹൃത്തുക്കളെ കാണാനെത്തിയ ജിജേഷ് തനിക്കു നേരെ കൈയേ റ്റം നടത്തുകയും മോശമായ പദങ്ങൾ ഉപയോഗിക്കുകയും ചെയ്തെന്ന ഷബാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സംഭവം നടക്കുന്പോൾ ഷബാനയുടെ കൂടെയുണ്ടായിരുന്നെന്നു പറയുന്ന ഒന്നാം വർഷ വിദ്യാർഥി സൗമ്യയും ജിജേഷിനെതിരെ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ അക്രമസംഭവം നടന്നു മൂന്നു ദിവസം കഴിഞ്ഞാണ് ഷബാന ഇയാൾക്കെതിരേ മൊഴി നൽകിയത്.   സംഭവം നടന്ന അന്നു തന്നെ പരാതി നൽകിയിരുന്നെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാലാണ് മൊഴി നൽകാൻ വൈകിയതെന്നാണ് ഷബാന പറയുന്നത്. എന്നാൽ കേസ് ഒത്തുതീർപ്പിലെത്തിക്കുന്നതിനായി വാദിക്കെതിരെയും കേസെടുപ്പിക്കുന്നതിനുള്ള…

Read More

വകുപ്പ് ആത്മഹത്യാശ്രമം..! വിഷം കഴിച്ച് പോലീസ് സ്റ്റേഷന്‍റിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു; ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു

വെള്ളനാട്: വിഷം കഴിച്ചതിനുശേഷം പോലീസ് സ്റ്റേഷനിൽ പരാതിപറയാനെത്തിയ യുവാവ്  കുഴഞ്ഞുവീണു. റസൽപുരം സ്വദേശിയാണ് ആര്യനാട് സ്റ്റേഷനിൽ കുഴഞ്ഞുവീണത്.   തുടർന്ന് യുവാവിനെ ആര്യനാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.   കുഞ്ഞിനെ കാണാൻ അനുവദിക്കാത്തതിലുള്ള മനോവിഷമംമൂലം വിഷം കഴിച്ചതായി യുവാവ് എസ്ഐയെ അറിയിച്ചശേഷമായിരുന്നു കുഴഞ്ഞുവീണത്. ആത്മഹത്യാശ്രമത്തിന്  ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

Read More

ഞങ്ങളുടെ നയം ഇങ്ങനെയല്ല..! കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റേതെന്ന് രമേശ് ചെന്നിത്തല

പോത്തന്‍കോട്: കുറ്റവാളികളെ  സംരക്ഷിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റേതെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.    യുഡിഎഫിന്‍റെ  ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ ദക്ഷിണ മേഖലാപ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.      സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണ് കുറ്റവാളികളെ നിയമത്തിനു മുമ്പില്‍  കൊണ്ട് വരുന്നതി ല്‍ സര്‍ക്കാ ര്‍ പരാജയപെട്ടുഎട്ടു മാസമായി  റേഷന്‍ അരി പിന്‍വലിച്ചതായും അതോടെ  ജനങ്ങളുടെ ജീവിത സാഹചര്യം  ദുസഹമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലാ ജാഥാ ക്യാപ്റ്റൻ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ജഫേഴ്സണ്‍ അധ്യക്ഷനായി. ചന്ദ്രബാബു സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു.      വി.എസ്.ശിവകുമാര്‍ എംഎല്‍എ, ബെന്നി ബെഹന്നാന്‍, കരകുളം കൃഷ്ണപിള്ള, എച്ച്.പി ഷാജി,  ടി.എം. സലിം, തോന്നയ്ക്കല്‍ ജമാല്‍,  ബീമാപള്ളി റഷീദ്, കൃഷ്ണകുമാര്‍, കെ.എസ്. അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

അബദ്ധമായിപ്പോയോ..! എംഎൽഎ ആയിരുന്നപ്പോഴും മന്ത്രിയാ യപ്പോഴും റോഡിന്‍റെ കാര്യത്തിൽ നടപടിയെടുക്കാത്ത മന്ത്രി കെ രാജുവിനെതിരെ പ്രതിഷേധം

പുനലൂർ: മന്ത്രിയായിട്ടും സ്വന്തം മണ്ഡലത്തിലെ എംഎൽഎ റോഡിന് ശാപമോക്ഷമില്ല. പുനലൂരിന്‍റെ എംഎൽഎ വനം മന്ത്രിയായിട്ടുപോലും എംഎൽഎ റോഡ് അവഗണിക്കപ്പെടുകയാണെന്നാണ് ആക്ഷേപം. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി കിടന്നിട്ടും മന്ത്രി കെ. രാജു റോഡിനെ അവഗണിച്ച മട്ടാണ്. പുനലൂരിന്‍റെ ഹൃദയഭാഗത്തിന് സമാന്തരമായി കടന്നുപോകുന്ന റോഡ് അധികാരികളുടെ അവഗണനയ്ക്ക് ഉത്തമഉദാഹരണമാണ്. വർഷങ്ങളായി കെ. രാജു പുനലൂരിന്‍റെ എംഎൽഎയാണ്. എന്നാൽ എംഎൽഎ റോഡിന്റെ കാര്യത്തിൽ നടപടി സ്വീകരിക്കാൻ ജനപ്രതിനിധിയ്ക്ക് കഴിഞ്ഞിട്ടില്ല. ഗതാഗതകുരുക്ക് രൂക്ഷമായ പുനലൂരിൽ എംഎൽഎ റോഡാണ് ഏക ആശ്വാസം. ചെമ്മന്തൂർ വഴി എംഎൽഎ റോഡിൽ കയറി വെട്ടിപ്പുഴയിലിറങ്ങാവുന്ന റോഡാണിത്. അനധികൃത കൈയേറ്റങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡും എംഎൽഎ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ പരിഛേദമായി വിലയിരുത്താവുന്നതാണ്. നഗരത്തിലൂടെ കടന്നുപോകുന്ന ഈ ഇടുങ്ങിയ റോഡിനെ എംഎൽഎ അവഗണിക്കുമ്പോൾ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. എംഎൽഎ റോഡ് തന്നെ കടുത്ത ഗതികേടിലേക്ക് പോകുമ്പോൾ മറ്റ് വികസന പ്രവർത്തനങ്ങളുടെ സ്‌ഥിതി എന്താകുമെന്ന…

Read More

രണ്ട് മനസെങ്കിലും ഞങ്ങൾ ഒറ്റചോരയ..! സിപിഎമ്മിനെയും സിപിഐയേയും പരസ്പരം തെറ്റിക്കാമെന്ന് കരുതേണ്ടന്ന് കോടിയേരി ബാലകൃഷ്ണൻ

പേരൂർക്കട: സിപിഎമ്മിനെയും സിപിഐയേയും പരസ്പരം തെറ്റിക്കാമെന്ന് ആരും കരുതേണ്ട തില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പേരൂർക്കടയിൽ നടത്തിയ രാഷ്ട്രീയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോ അക്കാഡമിയിലെ വിദ്യാർഥികൾ ഒത്തുതീർപ്പ് ഉണ്ടാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കെ. മുരളീധരനെയും വി.വി രാജേഷിനെയും ആരും ക്ഷണിച്ചിട്ടില്ല. നിരാഹാരം കിടക്കാനും ആവശ്യപ്പെട്ടില്ല. പിന്നെ എന്തിനാണ് ഇവർ നിരാഹാരം കിടക്കുകയും വിദ്യാർഥികൾ സമരം അവസാനിപ്പിച്ചപ്പോൾ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ചടങ്ങിൽ ബി.എസ് രാജീവ് അധ്യക്ഷത വഹിച്ചു.

Read More

അവനെ കൊല്ലണം..! യുവതിയെ ആക്രമിക്കു ന്നത് തടയാനെത്തിയ വീട്ടമ്മയെ വെട്ടിപ്പരി ക്കേൽപ്പിച്ചു; യുവാവിനെ പോലിസ് അറസ്റ്റുചെയ്തു

കാട്ടാക്കട:     വിളപ്പിൽശാല കാരോട് മലപ്പനംകോട് മുള്ളുമല വിദ്യാ ഭവനിൽ വസന്തയെ (63)വെട്ടി പരിക്കേൽപ്പിച്ച കേസിൽ മലപ്പനംകോട് ജോണ്‍ വിലാസത്തിൽ ജോണിനെ (37) വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു.      വസന്തയുടെ മുറുക്കാൻകടയ്ക്ക് സമീപം ചായക്കട നടത്തുന്ന യുവതിയെ കടയിൽ വച്ച് ജോണ്‍ കടന്നുപിടിച്ചപ്പോൾ നിലവിളിച്ച് യുവതി പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ എത്തിയ ജോണ്‍ റോഡിൽ വച്ചും അവരെ കടന്നു പിടിക്കാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ എത്തിയപ്പോഴേക്കും ജോണ്‍ കടന്നു കളഞ്ഞു. തിരിച്ചെത്തിയ ജോണ്‍ യുവതിയെ വീണ്ടും കടയിൽ നിന്ന് പിടിച്ചിറക്കി ആക്രമിക്കുന്നത് തടയാനെത്തിയ വസന്തയെ കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു വെന്ന് വിളപ്പിൽശാല പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ വസന്തയെ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വിളപ്പിൽശാല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വസന്തയുടെ തലയ്ക്കും കൈയ്ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്    സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ജോണിനെ…

Read More