മദ്യപിച്ചെത്തി നാട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കുന്നവർ; ചോദ്യം ചെയ്ത യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഉളിയനാട്ടെ വാടകക്കാരെ കുടുക്കി പോലീസ്

ചാത്തന്നൂര്‍: യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയനാട് കോളനിയിൽ വാടകക്ക് താമസിക്കുന്ന സുനിൽകുമാർ (38), കോതേരി ചരുവിള വീട്ടിൽ സജി (36) എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കടയില്‍ സാധനം വാങ്ങാനെത്തിയര്‍ തമ്മിലുണ്ടായ തർക്കത്തെ തുടര്‍ന്നാണ് സംഘട്ടനവും വെട്ടും നടന്നത്.ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഉളിയനാട് കോളനി സ്വദേശികളായ ചരുവിള വീട്ടില്‍ രാജേഷ് ( 36), ചരുവിള വീട്ടില്‍ സുരേഷ് (39), ബന്ധുവായ സിജോണ്‍(36) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ സുരേഷിനെയും രാജേഷിനെയും പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സിജോണിനെ നെടുങ്ങോലം രാമറാവുമെമ്മോറില്‍ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ കോളനിയി ലെ പഞ്ചായത്തുകിണറിനു സമീപമുള്ള കടയില്‍ സാധനങ്ങൾ വാങ്ങാൻഎത്തുകയായിരുന്നു പ്രതികളിലൊരാളായ സുനില്‍കുമാര്‍. സുനിൽ കുമാറും സുഹൃത്തുക്കളും സ്ഥിരമായി മദ്യപിച്ചു കോളനിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നു…

Read More

ഒരു ജില്ലയിൽ  ഒരു ഡിപ്പോ മാത്രം മതിയെന്ന  പദ്ധതിയുമായി കെഎസ്ആർടിസി; 45 വയസിനു മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരെ വിരമിക്കാൻ പ്രേരിപ്പിക്കും

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : ഒരു ജില്ലയിൽ ഒരു ഡിപ്പോ മാത്രം മതിയെന്ന പദ്ധതിയുമായി കെഎസ്ആർടിസി. ബസുകൾ ജില്ലാ കോമൺ പൂളിൽ (ഡിസിപി) യിൽനിന്നും അനുവദിക്കും. ഡിപ്പോകളിലെ നിലവിലുള്ള അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ, കൺട്രോളിംഗ് ഇൻസ്പെക്ടർ, അസിസ്റ്റന്‍റ് വർക്സ് മാനേജർ , വെഹിക്കിൾ സൂപ്പർവൈസർ , സ്റ്റേഷൻ മാസ്റ്റർ എന്നീ തസ്തികകൾ ഇല്ലാതെയാകും. ജില്ലയിൽ ഒരു ട്രാൻസ്പോർട്ട് ഓഫീസർ മാത്രം. ഡിസിപിയിൽനിന്ന് എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഡിസിപിയിൽനിന്ന് വണ്ടിയും കാർഡും വാങ്ങി സർവീസ് നടത്താനാണ് പദ്ധതി. ആവശ്യം വേണ്ട മെക്കാനിക്കൽ ജോലികൾ ഡിപ്പോയിൽ ഉണ്ടാകും . അവിടെ ഉള്ള ബാക്കി ജോലികൾ ഡിസിപിയിൽ നടത്തും. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെയും എണ്ണം കുറയ്ക്കും. എസ്ബിഐ പോലുള്ള ബാങ്കുകളുടെ ബ്രാഞ്ചുകളിൽ 20000 വരെ അക്കൗണ്ട് കൈകാര്യം ചെയ്യാൻ 20 പേർ മാത്രം ഉള്ളൂ എന്നാണ് ഇതിന് കാരണമായി പറയുന്നത്. 45…

Read More

അവള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു, പക്ഷേ…! മേയാന്‍ വിട്ടിരുന്ന പശുവിനെ സാമൂഹിക വിരുദ്ധര്‍ ചെയ്തത് ഇങ്ങനെ… 

അഞ്ചല്‍: ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ വെടിവച്ചുകൊന്നു ഇറച്ചി കടത്തി. കുളത്തുപ്പുഴ പഞ്ചായത്തിലെ പതിനൊന്നാംമൈല്‍ വാര്‍ഡില്‍ കമ്പംകോട് അഭിലാഷ് ഭവനില്‍ സജി എന്നയാളുടെ നാലുമാസം ഗര്‍ഭിണിയായ പശുവിനെയാണ് സാമൂഹിക വിരുദ്ധര്‍ വെടിവച്ചു കൊന്ന ശേഷം ഇറച്ചി കടത്തിയത്. സംഭവത്തിന് പിന്നില്‍ ഓയില്‍പാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൃഗ വേട്ട സംഘമാണ് എന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ ഓയില്‍പാം എസ്റ്റേറ്റില്‍ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ട പശുവിന്‍റെ തലയും ഉടലും കണ്ടെത്തി. തുടര്‍ന്ന് സജി പോലീസില്‍ പരാതി നല്‍കി. സ്ഥലത്ത് എത്തിയ ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റ് കേന്ദ്രീകരിച്ചു കാട്ടുപന്നി, മയില്‍ അടക്കം വന്യമൃഗ വേട്ട സംഘം സജീവമാണ്. ഇത്തരത്തില്‍ വേട്ടയ്ക്ക് എത്തുന്ന സംഘം വന്യമൃഗങ്ങളെ കിട്ടാതെ വരുമ്പോള്‍ ഇവിടെ മേയാന്‍ വിടുന്ന കന്നുകാലികള്‍…

Read More

അച്ഛന്‍റെ തല അടിച്ച് പൊട്ടിച്ചു, കാല്‍ തല്ലിയൊടിച്ചു..! മകൻ പോലീസ് പിടിയിൽ; രക്തം വാർന്ന് കിടന്ന പിതാവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചു

ചാത്തന്നൂർ: പിതാവിന്‍റെ തല തല്ലി തകർക്കുകയും കാൽ അടിച്ച് ഒടിക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടിയിലായി. പരവൂർ കൂനയിൽ പുതുവീട് സുനിൽ മന്ദിരത്തിൽ സുകുമാരൻ മകൻ സുനിൽ (31) ആണ് പോലീസ് പിടിയിലായത്. വിദേശത്തായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്. തുടർന്ന് പിതാവിനോട് പുകവലിക്കാൻ ബീഡി വാങ്ങി കൊടുക്കാൻ ആവശ്യപ്പെട്ടത് പിതാവ് നിരസിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് സമീപത്തിരുന്ന ചുറ്റിക കൊണ്ട് പിതാവിന്‍റെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച സുകുമാരന്‍റെ കാല് കന്പി വടി കൊണ്ട ് ഇയാൾ അടിച്ചൊടിക്കുകയും ചെയ്തു. വീട്ടിലേക്ക് ആരെയും അടുപ്പിക്കാതെ ആയുധവുമായി പ്രകോപിതനായി പെരുമാറിയ യുവാവ് പിതാവിനെ ആശുപത്രിയിൽ കൊണ്ട ു പോകാനും അനുവദിച്ചില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പരവൂർ പോലീസ് തന്ത്രപൂർവം ഇയാളെ കീഴ്പെടുത്തുകയായിരുന്നു. രക്തം വാർന്ന് കിടന്ന സുകുമാരനെ പോലീസ് ഉടൻതന്നെ നെടുങ്ങോലം…

Read More

കറി കുറഞ്ഞ് പോയി! ഹോട്ടലുടമയായ യുവതിയെ അസഭ്യം പറഞ്ഞ് കരണത്ത് അടിച്ചു; ശ്രീകുമാർ പോറ്റി അകത്തായി

കൊല്ലം: ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ദേഹോപദ്രവം എൽപ്പിച്ചയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം നാവായികുളം വെട്ടിയറ പുത്തൻമഠം വീട്ടിൽ ശ്രീകുമാർ പോറ്റി (47) ആണ് പോലീസ് പിടിയിലായത്. ഇയാൾ കഴിഞ്ഞ ദിവസം വീടിനോട് ചേർന്ന് ഹോട്ടൽ നടത്തുന്ന യുവതിയോട് ഭക്ഷണം ആവശ്യപ്പെട്ടു. നൽകിയ ഭക്ഷണം കഴിച്ച് കൊണ്ട ിരുന്ന ഇയാൾ കറി കുറഞ്ഞ് പോയി എന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരുടെ മുന്നിൽ വച്ച് യുവതിയെ അസഭ്യം പറഞ്ഞ് കരണത്ത് അടിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പാരിപ്പളളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ നാവായിക്കുളത്ത് നിന്നും പിടികൂടുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

കെഎസ്ആർടിസി ബജറ്റ് ടൂർസ്; മാർച്ച് 8 മുതൽ 13 വരെ വനിതകൾക്കായി വിനോദ സഞ്ചാര വാരം

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 മുതൽ 13 വരെ കെഎസ്ആർടിസി വനിതാ യാത്രാ വാരം ആഘോഷിക്കുന്നു. ഈ ദിവസങ്ങളിൽ കെഎസ്ആർടിസി വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന ടൂർ ട്രിപ്പുകളും ക്രമീകരിച്ച് നൽകുന്നതാണ്. ബജറ്റ് ടൂറുകളാണ് കെഎസ്ആർടിസി നടത്തുന്നത്. നിലവിൽ തയാറാക്കിയിരിക്കുന്ന വനിത വിനോദ യാത്ര പദ്ധതികൾ ഇവയാണ്. മലപ്പുറത്തു നിന്നുംമൂന്നാർ,-മലക്കപ്പാറ – വയനാട് – കക്കയംഡാം , പെരിന്തൽമണ്ണയിൽ നിന്നും-വയനാട്,-മൂന്നാർ, നിലമ്പൂർ നിന്നും- വയനാട്, -മലക്കപ്പാറ, മൂന്നാർ. തൃശ്ശൂർ നിന്നും-സാഗരറാണി, -മലക്കപ്പാറ, ചാലക്കുടി യിൽ നിന്നും-മലക്കപ്പാറ ,-സാഗരറാണി, മൂന്നാർ (ജംഗിൾ സഫാരി) . ഇരിങ്ങാലക്കുട നിന്നും -മലക്കപ്പാറ -നെല്ലിയാമ്പതി,മുസരീസ് യാത്ര ആലപ്പുഴ നിന്നും-മലക്കപ്പാറ,-വാഗമൺ-പരുന്തുംപ്പാറ, കുട്ടനാട്, ഹരിപ്പാട്- നിന്നുംമലക്കപ്പാറ, -റോസ്മല -പാലരുവി, -വാഗമൺ -പരുന്തുംപ്പാറ, മാവേലിക്കര നിന്നും -വാഗമൺ -പരുന്തുംപാറ, -മലക്കപ്പാറ-മൂന്നാർ-മൺറോഐലൻഡ്തിരുവല്ലയിൽ നിന്നും-മലക്കപ്പാറ,-മൺറോഐലൻഡ്-വാഗമൺ-പരുന്തുംപാറ,പത്തനംതിട്ട യിൽ…

Read More

വീട്ടുമുറ്റത്ത് കളിക്കുമ്പോൾ ഏഴുവയസുകാരിക്ക് പാമ്പ് കടിയേറ്റു; കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ രക്ഷിതാക്കളും നാട്ടുകാരും കണ്ടത്…

ചാത്തന്നൂര്‍: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിക്ക് പാമ്പ് കടിയേറ്റു. ഉളിയനാട് കുന്നുംപുറത്ത് വീട്ടില്‍ ബിനുവിന്‍റെ യും സച്ചുവിന്‍റെയും മകള്‍ ഭവ്യയ്ക്കാണ് പാമ്പിന്‍റെ കടിയേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. + വീടിനോട് ചേര്‍ന്നുളള ഉളിയനാട് ഗവ. ഹൈസ്‌കൂളിന്‍റെ കളിസ്ഥലത്തെ പാറ അടുക്കുകള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന പാമ്പാണ് കുട്ടിയെ കടിച്ചത്. പാമ്പ് ആദ്യം കുട്ടിയുടെ അനുജത്തി ഭാഗ്യയുടെ കാലില്‍ ചുറ്റുകയും ഭാഗ്യ കാല്‍ കുടഞ്ഞപ്പോള്‍ ഇത് തെറിച്ച് ഭവ്യയുടെ അരികിലേക്ക് വീഴുകയും കുട്ടിയെ കടിക്കുകയും ആയിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഭാഗ്യയെ പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

Read More

സ്ത്രീകളെ പരിചയം നടിച്ച് അടുത്തുകൂടിയശേഷം…! ശ്രീജുവിന്റെ കുറ്റസമ്മതമൊഴി; തെളിഞ്ഞത് ആറ് കേസുകള്‍കൂടി

അടൂര്‍: വയോധികയുടെ മാല അപഹരിച്ചശേഷം കടന്നുകളഞ്ഞ കേസില്‍ പിടിയിലായ ആളെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് മറ്റ് ആറ് കേസുകള്‍കൂടി. അടൂരില്‍ അറസ്റ്റിലായ കൊല്ലം പാങ്ങോട് പവിത്രേശ്വരം കരിമ്പിന്‍പുഴ ശ്രീഭവനം ശ്രീജു (32) വില്‍ നിന്നാണ് സമാനമായ നിരവധി കേസുകളുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. റോഡിലൂടെ തനിയെ നടന്നുപോകുകയോ, വീട്ടുപരിസരത്ത് ഒറ്റയ്ക്കു കാണപ്പെടുകയോ ചെയ്യുന്ന സ്ത്രീകളെ പരിചയം നടിച്ച് അടുത്തുകൂടിയശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുന്ന മോഷ്ടാവിന്‍റെ കുറ്റസമ്മതമൊഴിയിലാണ് പല കേസുകള്‍ക്കും തുമ്പുണ്ടായത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകള്‍ ഉണ്ടെങ്കിലും ഇയാള്‍ ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്. അടൂരില്‍ എണ്‍പത്തൊന്നുകാരിയുടെ മാല കവര്‍ന്ന കേസിലാണ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനും ശ്രമകരമായ അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ശ്രീജു പിടിയിലാകു ന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മൂന്നായി തിരിഞ്ഞ്…

Read More

കാര്‍ കനാലിലേക്കു മറിഞ്ഞ് മരിച്ചത് മൂന്ന് സ്ത്രീകള്‍! അപകടത്തില്‍പ്പെട്ടത്‌ വിവാഹത്തലേന്ന് പുടവ നല്‍കല്‍ ചടങ്ങിനായി വധൂഗൃഹത്തിലേക്കു പോയ ബന്ധുക്കള്‍

അടൂര്‍: അടൂര്‍ ബൈപാസ് വഴി സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്കു മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. നാലു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം ആയൂര്‍ ഇളമാട്, അമ്പലംമുക്ക് കൃഷ്ണകൃപയില്‍ ശ്രീജ (48), ആക്കാപൊയ്ക ശകുന്തള വിലാസത്തില്‍ ശകുന്തള (53), അമ്പലംമുക്ക് കാഞ്ഞിരത്തുംമൂട്ടില്‍ ഇന്ദിര (60) എന്നിവരാണു മരിച്ചത്. ആയൂരില്‍നിന്നു ഹരിപ്പാട്ടേക്കു പോവുകയായിരുന്നു ഇവർ. ആയൂര്‍ അന്പലംമുക്ക് ഷാനു ഹൗസിൽ അമല്‍ ഷാജിയുടെ വിവാഹത്തലേന്ന് പുടവ നല്‍കല്‍ ചടങ്ങിനായി വധൂഗൃഹത്തിലേക്കു പോയ ബന്ധുക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12ന് അഞ്ചു കാറുകളിലായാണ് ആയൂരില്‍നിന്നുള്ള സംഘം യാത്ര തിരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെയാണ് അടൂരില്‍ കാര്‍ അപകടത്തില്‍പെട്ടത്. കെഐപി കനാലില്‍ കുത്തൊഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. മറിഞ്ഞ കാറില്‍നിന്ന് ഒഴുകിപ്പോയ ഇന്ദിരയെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മലമേക്കര ഭാഗത്തുനിന്നു ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുക്കുകയായിരുന്നു. ഇളമാട് അമ്പലമുക്ക് എ.കെ. ഭവനില്‍ അശ്വതി…

Read More

ബെനഡിക്കിന്റെ തന്ത്രം പാളി! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ ആളെ പോലീസ് പൊക്കി

ചവറ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ ആളെ പോക്സോ ആക്ട് പ്രകാരം ചവറ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ നീണ്ടകര നീലേശ്വരം തോപ്പിൽ കുരിശടി പുതുവൽ കെന്നഡി എന്ന് വിളിക്കുന്ന ബെനഡിക്ക്(58)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷകർത്താക്കൾ വീട്ടിലില്ലാ എന്നു മനസിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും ലൈംഗികമായി ആക്രമിക്കുകയും ആയിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് ചവറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളി എസിപി ഷൈനു തോമസിന്‍റെ നിർദേശാനുസരണം ചവറ പോലീസ് ഇൻസ്പെക്ടർ നിസ്‌സാമുദീന്‍റെ നേതൃത്വത്തിൽ എസ്ഐ മണികണ്ഠൻ, എഎസ്ഐ ഷിബു, എസ്സിപിഒ മാരായ ദിനേഷ്, സബീത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More