മൂന്നാറില്‍ വീണ്ടും പടയപ്പ; റേഷന്‍ കട തകര്‍ത്തു; തൊഴിലാളി ലയങ്ങൾക്ക് സമീപം നിലയുറപ്പിച്ചത് മണിക്കൂറുകളോളം

ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പടയപ്പയിറങ്ങി. ഇന്നു പുലര്‍ച്ചെയോടെ മൂന്നാര്‍ ലോക്കാര്‍ട് എസ്റ്റേറ്റിലാണ് പടയപ്പയെത്തിയത്. മണിക്കൂറുകളോളം തൊഴിലാളി ലയങ്ങള്‍ക്കു സമീപം നിലയുറപ്പിച്ച പടയപ്പ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് അരിയും മറ്റും വാരി പുറത്തിട്ടു. ആളുകള്‍ ബഹളം വച്ചിട്ടും തിരികെ പോകാതെ നിലയുറപ്പിച്ച ആന രാവിലെ ഒന്പതോടെയാണ് തിരികെ മടങ്ങിയത്. ഏതാനും മാസം മുമ്പ് ചട്ടമൂന്നാറിലും റേഷന്‍ കട പടയപ്പ തകര്‍ത്തിരുന്നു. ഇവിടെ ഏതാനും ദിവസം തമ്പടിച്ചതിനു ശേഷമാണ് പിന്നീട് രണ്ടാഴ്ച മുമ്പ് മൂന്നാറിലേക്കു തിരികെ മടങ്ങിയെത്തിയത്. പലപ്പോഴും ദേശീയ പാതയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പടയപ്പ വാഹന ഗതാഗതവും തടസപ്പെടുത്തിയിരുന്നു. അരിക്കൊമ്പനു ശേഷം പടയപ്പയും എസ്റ്റേറ്റ് മേഖലയിലെ റേഷന്‍ കടകള്‍ക്കു നേരേ ആക്രമണം പതിവാക്കിയിരിക്കുകയാണ്. ലയങ്ങള്‍ക്കടുത്ത് പടയപ്പ എത്തിയത് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Read More

ജനങ്ങളുടെ ആവശ്യം മന്ത്രി കേട്ടു; വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്‍റെ പ്രവേശന ഫീസ് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിന്‍റെ പ്രവേശന ഫീസ് കുറച്ചു. നിലവിലെ 500 രൂപയിൽ നിന്ന് 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനം ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്‍റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി.

Read More

ലോക്‌സഭ തെരഞ്ഞെടുപ്പിൽ‌ കൂടുതൽ സീറ്റുകള്‍ ആവശ്യപ്പെടും; കേരള കോണ്‍ഗ്രസ്-എം യോഗം 24ന്

സ്വന്തം ലേഖകന്‍കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ക്കുമായി കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയോഗം 24ന് കോട്ടയത്ത് ചേരും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഫാക്ടറാണ് പ്രതിഫലിച്ചതെന്നാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം പാർട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രതികരിച്ചത്. പാർട്ടിയുടെ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല. പുതുപ്പള്ളി മണ്ഡലത്തിലെ അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസ്-എമ്മിന് നിര്‍ണായക സ്വാധീനമുള്ളത്. ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥിക്കു കുറവാണ്. എന്നാല്‍ വോട്ടു കുറഞ്ഞത് കേരള കോണ്‍ഗ്രസ് വോട്ടുകള്‍ നഷ്ടപ്പെട്ടതിനാലാണെന്ന് സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല.ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു ഫലം വിശദമായി ചര്‍ച്ച ചെയ്യാനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരെയുളള വിധിയെഴുത്തും പുതുപ്പള്ളിയിലുണ്ടായി എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിലപാട് എന്നാല്‍ ഇക്കാര്യം പരസ്യമായി പ്രതികരിച്ചില്ലെന്നു മാത്രം. പുതുപ്പള്ളി ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിലും മുന്നണിയിലും ആവശ്യമായ മാറ്റങ്ങള്‍…

Read More

കോട്ടയത്തെ “ടെക്‌നോളജി പാര്‍ക്ക്’ ഇപ്പോൾ “ആക്രി പാർക്ക്’

കോട്ടയം: കൊച്ചിയും തിരുവനന്തപുരവും മാത്രമല്ല, നമ്മുടെ കോട്ടയവും ഹൈടെക് ആണ്! വെറുതെ പറയുന്നതല്ല, കോട്ടയത്തിനും സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്കുണ്ട്. നഗരഹൃദയത്തില്‍ തന്നെ. പഴയ ബോട്ട് ജെട്ടി റോഡില്‍ കച്ചേരിക്കടവിലാണ് ആരാലും അറിയപ്പെടാത്ത സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക്. എന്നാല്‍ ഇവിടെ “ടെക്നോളജി’ക്കു പകരം “ആക്രി’ ആണെന്നു മാത്രം! 1999ല്‍ ഉദ്ഘാടനം ചെയ്തതാണ് ടെക്‌നോളജി പാര്‍ക്ക്. അന്നു മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയായിരുന്നു ഉദ്ഘാടകന്‍. പക്ഷേ ഇവിടെ സോഫ്റ്റ് വെയര്‍ ടെക്‌നോളജിയൊന്നും വര്‍ക്കൗട്ടായില്ല. ഇപ്പോള്‍ നഗരസഭയുടെ ഇലക്ട്രിക്കല്‍ വിഭാഗം ഉപയോഗശൂന്യമായ ഇലക്ട്രിക്കല്‍ സാധനങ്ങൾ തള്ളുന്ന കേന്ദ്രമായി മാറ്റിയിരിക്കുകയാണ് ഇവിടം. തെറ്റുപറയരുതല്ലോ, കൃഷി വകുപ്പിന്‍റെ രണ്ട് ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു നിലകളിലായി നിര്‍മിച്ച കെട്ടിടത്തിലെ മറ്റ് മുറികളെല്ലാം വെറുതെകിടന്നു നശിക്കുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇവിടേക്ക് ആരും തിരിഞ്ഞുനോക്കുന്നില്ല. സോഫ്റ്റ്‌വേര്‍ ടെക്‌നോളജിയൊന്നും നടന്നില്ലെങ്കിലും മുറികള്‍ സ്വകാര്യവ്യക്തികള്‍ക്ക് വാടകയ്ക്കു നല്‍കാന്‍…

Read More

പുതുപ്പള്ളിയിലെ ചരിത്രപരാജയം; അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും വോട്ട് ചോര്‍ച്ചയും സിപിഎം അന്വേഷിക്കും. 22, 23 നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മറ്റി യോഗത്തില്‍ പുതുപ്പള്ളി തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാനാണു സാധ്യത. കേന്ദ്രകമ്മറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളും അംഗങ്ങളായ കമ്മീഷന്‍ പുതുപ്പള്ളിയില്‍ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഭംഗിയായും നടന്നെങ്കിലും തന്ത്രങ്ങള്‍ പാളിയതായി സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പ്രാദേശികതലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച സംഭവിതും വോട്ട് ചോര്‍ന്നതും പരാജയം സംഭവിച്ചതും താഴെത്തട്ടു മുതല്‍ വിശദമായി പരിശോധിക്കാനും യോഗം തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ഥിയും ജില്ലാ കമ്മറ്റിയംഗവുമായ ജെയ്ക് സി. തോമസും യോഗങ്ങളില്‍ പങ്കെടുത്തു. സിപിഐ ജില്ലാ നേതൃത്വം പുതുപ്പളളിയില്‍ പരാജയപ്പെടുമെന്ന് സംസ്ഥാന…

Read More

സംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…

Read More

മുടിയും മീശയും വടിച്ചിട്ടും ബാലമുരുകനെ കുടുക്കി മറയൂർ പോലീസ്; കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട കൊടുംക്രിമിനലിനെ പൊക്കിയത് തമിഴ്നാട്ടിൽ നിന്ന്…

മറയൂര്‍: മറയൂര്‍ മേഖലയില്‍ മോഷണം നടത്തുകയും നിരവധി വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത സംഘത്തിന്‍റെ തലവനും തമിഴ്നാട്ടില്‍ കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയുമായ ബാലമുരുകനെ (33) മറയൂര്‍ പോലീസ് തമിഴ്നാട്ടില്‍നിന്നു പിടികൂടി. കഴിഞ്ഞ ഓഗസ്റ്റ് 12ന് രാത്രി രണ്ടിനു മറയൂര്‍ കോട്ടക്കുളം ഭാഗത്തെ വര്‍ക്ക്ഷോപ്പ് ഉടമയായ സതീശന്‍റെ വീട് കുത്തിത്തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ച ശേഷം മറയൂരില്‍നിന്നു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാലമുരുകന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായത്. ആക്രമിച്ച് രക്ഷപ്പെടൽപിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി മറ്റു കവര്‍ച്ച കേസുകളിലെ തൊണ്ടിമുതല്‍ കണ്ടെത്താനായി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി മടങ്ങി വരുന്നതിനിടെ ഡിണ്ടിഗൽ കൊടൈ റോഡ് ടോള്‍പ്ലാസയ്ക്കു സമീപം എത്തിയപ്പോള്‍ ടോയ്‌ലറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടു. രാത്രി രണ്ടിനു ടോയ്‌ലറ്റിൽ പോയി മടങ്ങിവന്നപ്പോള്‍ എസ്ഐ അശോക് കുമാറിനെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. വേഷം മാറി സഞ്ചാരംകഴിഞ്ഞ 19നാണ് പ്രതി…

Read More

മണര്‍കാട് പള്ളിയിൽ ദർശനം സൗഭാഗ്യം;പള്ളിയങ്കണത്തിൽ മുഴങ്ങിക്കേട്ടത് “അമ്മേ, മാതാവേ” എന്ന വിളികൾ മാത്രം

മണര്‍കാട്: കൂപ്പുകൈകളോടെ കാത്തുനിന്ന വിശ്വാസികള്‍ക്കു ദര്‍ശന സൗഭാഗ്യമായി മണര്‍കാട് കത്തീഡ്രലില്‍ നടതുറന്നു. വിശ്വാസികൾ വിശുദ്ധ ദൈവമാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഛായാചിത്രം ദര്‍ശിച്ചു. എട്ടുനോമ്പ് പെരുന്നാളിന്‍റെ ഏഴാം ദിനമായ ഇന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു നടതുറക്കല്‍. എംഎസ്ഒടി സെമിനാരി റസിഡന്‍റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ തെയോഫിലോസ് സഹകാര്‍മികത്വം വഹിച്ചു.രാവിലെ കുര്‍ബാന സമയത്തു തന്നെ കത്തീഡ്രൽ വിശ്വാസികളാല്‍ നിറഞ്ഞു. 11ന് ഉച്ചനമസ്‌കാരത്തിന് ദേവാലയമണി മുഴക്കിയ ശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും വൈദിക ശ്രേഷ്ഠരുടെയും നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ ആരംഭിച്ചതോടെ “അമ്മേ, മാതാവേ’ എന്ന വിളികള്‍ മാത്രമായി എങ്ങും. മദ്ബഹയ്ക്കു മുന്നിലെ തിരശീല നീങ്ങി നട തുറന്നതോടെ വിശുദ്ധ ദൈവമാതാവിന്‍റെയും ഉണ്ണി യേശുവിന്‍റെയും ഛായാചിത്രം ദര്‍ശിച്ചു. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാനമസ്‌കാരത്തിനാണു നട അടയ്ക്കുക. അതുവരെ ദര്‍ശനത്തിനു ഭക്തര്‍ക്ക് അവസരമുണ്ട്.

Read More

നാളെ വോട്ടെണ്ണൽ;മുന്നണികൾ ആത്മവിശ്വാസത്തിൽ; ഭൂരിപക്ഷം 20,000നു മുകളിലെന്ന് യുഡിഎഫ്; ജെയ്ക്കിനു ജയം ഉറപ്പെന്ന് എൽഡിഎഫ്

കോട്ടയം: പോളിംഗ് ശതമാനത്തിലും വോട്ടുകണക്കിലും ആത്മവിശ്വാസം പ്രകടിപ്പിച്ച മുന്നണികള്‍ക്ക് പുതുപ്പള്ളിയിൽ വിജയപ്രതീക്ഷ മാത്രം. വോട്ടെടുപ്പിന്‍റെ പിറ്റേദിവസമായ ഇന്നലെ മൂന്നു മുന്നണികളും വോട്ടിംഗ് ശതമാനവും വോട്ടുകണക്കും തമ്മില്‍ കൂട്ടലും കിഴിക്കലുമായിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും ഒന്നേകാല്‍ ലക്ഷം വോട്ടു മാത്രം പോള്‍ ചെയ്തപ്പോള്‍ 30,000 വോട്ടിനു മുകളില്‍ ജയിച്ച ചരിത്രമുണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍ എല്‍ഡിഎഫ് ക്യാമ്പ് വിജയത്തോട് അടുത്ത മുന്നേറ്റമാണു പറയുന്നത്. ബിജെപിയാകട്ടെ തങ്ങളുടെ വോട്ടുകള്‍ ഒരെണ്ണം പോലും നഷ്ടപ്പെട്ടില്ലെന്ന് അവകാശപ്പെടുന്നു. 30,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ വിലയിരുത്തല്‍ ഒരു കാരണവശാലും ഭൂരിപക്ഷം 20,000 താഴെ പോകില്ലെന്നാണ് ബൂത്തു തലത്തില്‍ ലഭിച്ച കണക്കുകള്‍ കൂട്ടി യുഡിഎഫ് ഇലക്ഷന്‍ പ്രചാരണത്തിനു നേതൃത്വം വഹിച്ച കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വികാരം തെരഞ്ഞെടുപ്പു പ്രചാരണത്തിലും വോട്ടിംഗിലുമുണ്ടായി. സര്‍ക്കാര്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചു.…

Read More

ഇറച്ചിക്കടയിൽ ചെറുപ്പാക്കരുടെ തിക്കും തിരക്കും; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവ്; ആസാം സ്വദേശികൾ അറസ്റ്റിൽ

ഗാന്ധിനഗർ: ഇറച്ചിക്കടയിൽ കഞ്ചാവ് വില്പന നടത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. കോട്ടയം പെരുമ്പായിക്കാട് സംക്രാന്തി പഴയ എംസി റോഡിനോടു ചേർന്നുള്ള ചീമാച്ചേരിൽ സാബുവിന്‍റെ ചിക്കൻ കടയിലെ ആസാം സ്വദേശികളായ റാഷിദുൾ ഹക്ക് (28), ഹബീബുള്ള (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംക്രാന്തിയിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസിലാക്കിയ എക്സൈസ് സംഘം വേഷം മാറിയാണ് ഇവരെ നിരീക്ഷണം നടത്തിയിരുന്നത്. ഇന്നലെ എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽ നിന്നു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ കടപരിശോധിച്ചു. കോഴിക്കൂട്ടിലും ഇറച്ചിവെട്ടുന്ന പലകയ്ക്കടിയിലുമായി നിരവധി കഞ്ചാവ് പൊതികളാണ് സൂക്ഷിച്ചിരുന്നത്. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നു കരുതുന്നതായി എക്സൈസ് സംഘം പറയുന്നു.

Read More