ഇങ്ങനെയും ഗൂഗിള്‍ പേ വഴി തട്ടിപ്പ് നടത്താം..! റസ്റ്ററന്റ് ഉടമയുടെ തന്ത്രം ഫലിച്ചു; മാനേജര്‍ കുടുങ്ങി

കോട്ടയം: റസ്റ്ററന്‍റിലെ ഗൂഗിൽ പേയുടെ ക്യുആർ കോഡ് മാറ്റി പണം തട്ടിയെടുത്തയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കണ്ടാശങ്കടവ് പനയ്ക്കൽ ബിനോജ് കൊച്ചുമോനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം കളത്തിപ്പടിയിലെ ഷഫ് മാർട്ടിൻ റസ്റ്ററന്‍റിലെ മാനേജരായ ബിനോജ് റസ്റ്ററന്‍റിലെ ഗൂഗിൽ പേ യുടെ ക്യുആർ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്‍റെ ക്യുആർ കോഡ് ഫ്രണ്ട് ഡെസ്കിൽ പ്രദർശിപ്പിക്കുകയായിരുന്നു. കസ്റ്റമേഴ്സ് ഗൂഗിൽ പേ വഴി സ്കാൻ ചെയ്തു നല്കിയിരുന്ന പണമാണ് ഇയാൾ തട്ടിയെടുത്തിരുന്നത്. ഏതാനും ദിവസങ്ങളായി ക്യുആർ കോഡ് വഴി ലഭിച്ചിരുന്ന പണത്തിൽ കുറവു വന്നതോടെ ഉടമയ്ക്കു സംശയം തോന്നുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ, ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ പലരും പണം ഗൂഗിൽ പേ വഴി നല്കുന്നതു കണ്ടതോടെ സംശയമായി. തുടർന്നു സുഹൃത്തിനെ ഭക്ഷണം കഴിക്കുന്നതിനായി റസ്റ്ററന്‍റിലേക്ക് അയയ്ക്കുകയായിരുന്നു. പണം ഗൂഗിൽ പേ വഴി…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു ‘കാര്യങ്ങള്‍ നടത്തി’! കണ്ടക്ടര്‍ക്ക് 35,000 പിഴയും തടവും

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടു പോയി പീഡിപ്പിച്ചതിന് കടമ്പനാട് പേരുവഴി ഏഴാംമൈല്‍ പരുത്തിവിള വടക്കേവീട്ടില്‍ രഞ്ജിത്തിനെ (25) ആറുവര്‍ഷം തടവിനും 35000 രൂപ പിഴയും ശിക്ഷിച്ച് കോടതി ഉത്തരവ്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണാണ് ഇന്ത്യന്‍ പീനല്‍ കോഡ് 366 വകുപ്പും പ്രകാരം 3 വര്‍ഷം തടവും പതിനായിരം രൂപ പിഴയും പോക്‌സോ വകുപ്പ് 8 പ്രകാരം 3 വര്‍ഷം തടവും 25,000 രൂപിഴയുംി വിധിച്ചത്. 2015 ല്‍ സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന രഞ്ജിത് പെണ്‍കുട്ടിയെ ബസില്‍ വച്ച് പരിചയപ്പെട്ട ശേഷം പ്രണയാഭ്യര്‍ഥന നടത്തി വശീകരിച്ച് മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്നു പ്രലോഭിപ്പിച്ച് സുഹൃത്തിന്‍റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെ പെണ്‍കുട്ടിലൈംഗിക അതിക്രമത്തിന് വിധേയമാകുകയും തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്‍റെ വീട്ടില്‍ എത്തിക്കുകയുമുണ്ടായി. എന്നാല്‍, സുഹൃത്തിന്‍റെ ഭാര്യയ്ക്ക് പെണ്‍കുട്ടിയുടെ നിസഹായവസ്ഥ മനസിലാകുകയും…

Read More

20 വർഷം മുന്പ് വീട് വിട്ടിറങ്ങി! പിന്നെ നടത്തിയത്‌ വലിയ തട്ടിപ്പുകൾ; ഒടുവില്‍ മെഹമ്മൂദ് കുടുങ്ങി

കുമരകം: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജോലി വാഗ്ദാനം നൽകി വലിയ തട്ടിപ്പുകൾ ഇയാൾ നടത്തിയതായാണ് സൂചന. കോട്ടയം കുമരകം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഇടശേരികടവ് അന്പലത്തിൻകാട്ടിൽ മെഹമ്മൂദ് (70) ആണ് അറസ്റ്റിലായത്. 2019 മേയ് മൂന്നിന് തിരുവാർപ്പ് കിളിരൂർ കൊച്ചുകൊട്ടാരത്തിൽ സേതു കുമാറിന്‍റെ മകൻ അഭിലാഷിന് ജോലി വാഗ്ദാനം ചെയ്തു 3,65,000 രൂപ തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്. സേതുകുമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിലെ ലോഡ്ജിൽനിന്നുമാണ് കുമരകം പോലീസ് ഇയാളെ പിടികൂടിയത്. 20 വർഷം മുന്പ് വീട് വിട്ടിറങ്ങിയ ഇയാൾ സംസ്ഥാനത്തെ പല സ്ഥലങ്ങളിൽ താമസിച്ചു തട്ടിപ്പ് നടത്തിവന്നതാണെന്നു പോലീസ് പറഞ്ഞു. നാല് മൊബൈൽ കണക്ഷനുകളുണ്ടെങ്കിലും ഈ നന്പരുകളിൽനിന്നും ഇയാൾ ഫോണ്‍ വിളിക്കാറില്ലെന്നും പല…

Read More

ഒരു പകൽ മുഴുവൻ നീണ്ട അന്വേഷണം ! ഗിരീഷ്കുമാറിന്‍റെ വാടകവീട്ടിലേക്കു വിരുന്നെത്തിയത് ഭാഗ്യദേവത

കുറവിലങ്ങാട്: വിൻ-വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടിയത് ആരെന്ന ഒരു പകൽ മുഴുവൻ നീണ്ട അന്വേഷണം എത്തിച്ചേർന്നത് കെട്ടിടനിർമാണ തൊഴിലാളിയായ ഗിരീഷ് കുമാറിന്‍റെ വാടകവീട്ടിൽ. വിൻ-വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75 ലക്ഷം രൂപയുടെ ഉടമ താനാണെന്ന് അറിഞ്ഞിട്ടും വിവരം പുറത്തറിയാതെ ഗിരീഷ്കുമാർ കാത്തുസൂക്ഷിച്ചത് ഒരു രാത്രി മുഴുവനുമായിരുന്നു. വാടകവീട്ടിലേക്കുള്ള യാത്രയിലും വാടകവീട്ടിലും ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് സുരക്ഷിതമായിരിക്കുമോയെന്ന ആശങ്കയിലാണ് സമ്മാനം ലഭിച്ച ടിക്കറ്റ് തന്‍റെ കൈയിലുണ്ടെന്ന് ഗിരീഷ്കുമാർ ആരോടും പറയാതിരുന്നത്. കുറവിലങ്ങാട്ടെ കടയിലെത്തി താൻ വാങ്ങിയ രണ്ടു ടിക്കറ്റുകളിലൊന്നിന് പ്രോത്സാഹന സമ്മാനം ഉണ്ടെന്ന് ഉറപ്പാക്കിയതിനൊപ്പം ഒന്നാം സമ്മാനമായ ടിക്കറ്റ് തന്‍റെ കൈയിലുണ്ടെന്നും ഗിരീഷ്കുമാറിനു മനസിലായിരുന്നു. എന്നാൽ വിവരം ആരോടും പറയാതെ മണ്ണയ്ക്കനാട്ടെ വാടകവീട്ടിലേക്കു പോകുകയായിരുന്നു. വടക്കേനിരപ്പ് മേപ്പാടം കുടുംബാംഗമായ ഗിരീഷ്കുമാർ ഭാര്യ ബിന്ദുവിനൊപ്പം മണ്ണയ്ക്കനാട്ടെ വാടകവീട്ടിലായിരുന്നു താമസം.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും സെമിത്തേരിയിൽ അതും സ്‌കൂള്‍ യൂണിഫോമില്‍ ! നാട്ടുകാർ ഞെട്ടി

കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനെയും ഒരുമിച്ചു സെമിത്തേരിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ഇന്നു രാവിലെ 7.30നാണ് പാന്പാടിക്കു സമീപ പ്രദേശത്തുള്ള ഒരു പള്ളിയുടെ സെമിത്തേരിയിൽ സ്കൂൾ യൂണിഫോമണിഞ്ഞ് പെണ്‍കുട്ടിയേയും യുവാവിനെയും കണ്ടെത്തിയത്. ഏറെ നേരമായി ഇരുവരും സെമിത്തേരിയിൽ ചെലവഴിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പള്ളി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എപ്പോഴാണ് ഇവർ സെമിത്തേരയിൽ എത്തിയതെന്ന് കാര്യം വ്യക്തമല്ല. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി ഇവരോട് വിവരങ്ങൾ ചോദിച്ചു. ഇതോടെയാണ് യൂണിഫോമണിഞ്ഞ പെണ്‍കുട്ടി പാന്പാടിയ്ക്കു സമീപ പ്രദേശത്തുള്ള സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണെന്ന് മനസിലായത്. നാട്ടുകാർ ഇടപെട്ട് ഇരുവരെയും ഇവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നു.

Read More

അനീഷ് ഭാഗ്യം വിറ്റത് ആർക്കാണ് ? 75 ലക്ഷത്തിന്‍റെ ഉടമയെ നാട് തേടുന്നു; ഭാഗ്യവാൻ ആരെന്നത് ഇന്നെങ്കിലും തെളിയുമെന്ന പ്രതീക്ഷയിലാണു നാട്

കുറവിലങ്ങാട്: അനീഷ് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. സമ്മാനാർഹനു ലഭിക്കുക മുക്കാൽകോടി രൂപ. എന്നാൽ ഫലപ്രഖ്യാപനത്തിനു ശേഷം മണിക്കൂറുകൾ പിന്നിട്ടുവെങ്കിലും ആ ഭാഗ്യവാൻ ആരാണെന്നു മാത്രം ആർക്കും അറിയില്ല. സംസ്ഥാന സർക്കാരിന്‍റെ വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് കുറവിലങ്ങാട് വിറ്റഴിച്ച ടിക്കറ്റിനു ലഭിച്ചത്. കോഴാ സ്വദേശി പൊട്ടുചിറത്തടത്തിൽ അനീഷ് വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. കോഴായിലും കുറവിലങ്ങാട്ടുമായാണ് ടിക്കറ്റ് വിറ്റഴിച്ചതെന്നൊഴിച്ചാൽ ടിക്കറ്റ് വാങ്ങിയവരെക്കുറിച്ച് ഒരുവിവരവും ലഭ്യമല്ല. വാഹനാപകടത്തെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ലോട്ടറി വിൽപ്പനരംഗത്ത് സജീവമാണ് അനീഷ്. ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റഴിക്കാനായത് അനീഷിനു വലിയ സന്തോഷം സമ്മാനിച്ചിട്ടുണ്ട്. ഭാഗ്യവാൻ ആരെന്നത് ഇന്നെങ്കിലും തെളിയുമെന്ന പ്രതീക്ഷയിലാണു നാട്. വാഹനത്തിലെത്തിയവരും ഇതര സംസ്ഥാന തൊഴിലാളികളും ടിക്കറ്റ് വാങ്ങിയതായി അനീഷ് പറയുന്നുണ്ട്.

Read More

ചന്ദന മോഷ്ടാക്കളുടെ പേടി സ്വപ്നം കിച്ചു വിടവാങ്ങി! കിച്ചുവിന്‍റെ സഹായത്തോടെ വനംവകുപ്പ് പിടികൂടിയത് 15 പ്രതികളെ

മറയൂർ (ഇടുക്കി): ചന്ദന മോഷ്ടാക്കളുടെ പേടി സ്വപ്നമായിരുന്ന ട്രാക്കർ ഡോഗ് കിച്ചു വിടവാങ്ങി. മറയൂർ ചന്ദനക്കാടുകളിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തുന്നവരെ പിടികൂടാൻ മറയൂർ ഫോറസ്റ്റ് റേഞ്ചിലുണ്ടായിരുന്ന കിച്ചു ഇന്നു രാവിലെ 9.35 നാണ് പ്രായാധിക്യം മൂലം ചത്തത്. തൃശൂർ പോലീസ് അക്കാദമിയിൽ നിന്നും പ്രത്യേക പരിശീലനം നേടിയ കിച്ചു 2011 -ലാണ് മറയൂരിലെത്തുന്നത്. പിന്നീട് ഒട്ടേറെ ചന്ദനമോഷണക്കേസുകൾക്ക് കിച്ചുവിന്‍റെ കഴിവിലൂടെ തുന്പുണ്ടാക്കാനായി. നാലു പ്രമാദമായ കേസുകളും ഇതിനിടെ തെളിയിച്ചു. മറയൂർ കടുക്കാത്തറയിൽ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് കിച്ചുവിന്‍റെ സഹായത്തോടെ 15 പ്രതികളെയാണ് വനംവകുപ്പ് പിടികൂടിയത്. ലാബ്രഡോർ ഇനത്തിൽ പെട്ട കിച്ചുവിന് 12 വയസായിരുന്നു. നാച്ചിവയൽ ഫോറസ്റ്റ് ഫോറസ്റ്റ് ഓഫീസിലാണ് പാർപ്പിച്ചിരുന്നത്. വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇനി ചന്ദന മോഷ്ടാക്കളെ പടികൂടാൻ പരിശീലനം സിദ്ധിച്ച നാലര വയസുകാരനായ ടെൽവിൻ മറയൂർ വനം അധികൃതർക്കൊപ്പമുണ്ട്.…

Read More

കുട്ടികളെ ഉപേക്ഷിച്ചു കാമുകർക്കൊപ്പം പോയ യുവതികളെ പോലീസ് പൊക്കി! ഒരാള്‍ പോയത് ഭര്‍ത്താവിന്റെ സുഹൃത്തിനൊക്കെ, മറ്റൊരാള്‍ അയല്‍വാസിയോടൊപ്പവും

അയർക്കുന്നം/ചങ്ങനാശേരി: ഭർത്താവിനെ വഞ്ചിച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകർക്കൊപ്പം പോയ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതികളെ റിമാർഡ് ചെയ്തു. അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശിനി ആര്യമോൾ (21), തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) എന്നിവരാണു റിമാൻഡിലായത്. അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശിനി ആര്യമോൾ ആറുമാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചു ഭർത്താവിന്‍റെ സുഹൃത്തായ കാമുകൻ കിടങ്ങൂർ വെള്ളൂർശേരി അരുണി (23)നൊപ്പം ഒളിച്ചോടുകയായിരുന്നു. അയർക്കുന്നം പോലീസ് പിടികൂടിയ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) ഭർത്താവിനെയും ഒരു വയസുള്ള കുട്ടിയേയും ഉപേക്ഷിച്ചു അയൽവാസിയായ കാമുകൻ അമര പുതുപ്പറന്പിൽ ശ്യാംകുമാറി (32)നൊപ്പമാണ് ഒളിച്ചോടിയത്. സംരക്ഷിക്കുവാൻ ഉത്തരവാദിത്വമുള്ള അമ്മ കുട്ടിയെ ഉപേക്ഷിക്കുകയും ഭർത്താവിനെ വഞ്ചിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റീസ് ആക്ട്, ഐപിസി 317 വകുപ്പുകൾ പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തത്.

Read More

മെഡിക്കൽ കോളജ്  റോഡിൽ രാത്രിയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു;  വാഹനം കയറി കാൽനടയാത്രക്കാരുടെ ദേഹത്ത് മാലിന്യം പതിക്കുന്നതായി പരാതി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് റോഡിൽ പാന്പേഴ്സ്, ഭക്ഷണ മാലിന്യങ്ങൾ, മുന്തിയ ഇനം മദ്യകുപ്പികൾ എന്നിവ രാത്രികാലങ്ങലിൽ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ. ചുങ്കം മെഡിക്കൽ കോളജ് റോഡിൽ മെഡിക്കൽ കോളജ് ബിഎസ്എൻഎൽ ഓഫീസിന് മുൻവശത്തായാണ് മാലിന്യങ്ങൾ തള്ളുന്നതു പതിവായിരിക്കുന്നത്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ പാന്പേഴ്സ് ഉപേക്ഷിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്പോൾ ടയറിൽ നിന്ന് മാലിന്യങ്ങൾ തെറിച്ച് കാൽനടയാത്രക്കാരുടെ വസ്ത്രങ്ങളിൽ വീണതായും പരാതിയുണ്ട്. റോഡിന്‍റെ ചില ഭാഗത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഭക്ഷണ അവശിഷ്്ടങ്ങളും, മതിലിനോട് ചേർന്ന് പ്ലാസ്റ്റിക് കവറിൽ മുന്തിയ ഇനം ഒഴിഞ്ഞ മദ്യക്കുപ്പിക്കളും ഉപേക്ഷിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം റോഡ് മുതൽ, പോസ്റ്റ് ഓഫീസ് റോഡ് വരെ വഴിവിളക്കുകൾ കത്താത്തതാണ് മാലിന്യങ്ങൾ തള്ളുന്നതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. വഴിവിളക്കുകൾ പ്രകാശ രഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. റോഡ് സൈഡിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ വാഹനങ്ങളിൽകൊണ്ടുവന്ന്…

Read More

കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയാൽ ബസിൽ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങാം! സംഭവം കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ

കോട്ടയം: വീട്ടിലേക്ക് പോകുന്നതിനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയാൽ ബസിൽ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങി പോകാം. കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ആണ് മീറ്റ് സ്റ്റാൾ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ മീറ്റ് പ്രൊഡക്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സ്റ്റാൾ തുടങ്ങുന്നത്. കോട്ടയത്തിനു പുറമേ പത്തനംതിട്ട, തിരുവനന്തപുരം, കൊട്ടാരക്കര, കണ്ണൂർ, തൃശൂർ, കൊല്ലം ഡിപ്പോകളിലും ആദ്യഘട്ടത്തിൽ സ്റ്റാളുകൾ തുടങ്ങുന്നുണ്ട്. ഇതിനായി സ്റ്റേഷനുകളിൽ 150 ചതുരശ്രയടി വീതം സ്ഥലം നൽകാൻ കെഎസ് ആർടിസി അനുമതി നൽകിയിട്ടുണ്ട്. സ്റ്റാൾ തുടങ്ങുന്നതിനൊപ്പം ശുദ്ധമായ ഇറച്ചി ഉത്പന്നങ്ങൾ ഭക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ബോധവത്കരണ പരിപാടിയും മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ സ്റ്റാൾ വഴി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്‍റെ ഭാഗമായി റോഡ് ഷോ, വിദ്യാർഥികൾ, വീട്ടമ്മമാർ, കശാപ്പു ജോലിയിലുള്ളവർ എന്നിവർക്ക് ബോധവത്കരണം, പരസ്യപ്രചാരണം എന്നിവയും ഉണ്ടാകും. കോട്ടയം ഡിപ്പോയിൽ ഇപ്പോൾ നവീകരണപ്രവർത്തനങ്ങൾ നടന്നു വരികയാണ്. പഴയ…

Read More