പി.ജെ. ജോസഫിന്‍റെ മകൻ മത്സരിച്ചേക്കും; ലീഗിനോട് തിരുവമ്പാടി സീറ്റ് ചോദിച്ചു

  കോഴിക്കോട്: പി.ജെ. ജോസഫിന്‍റെ മകൻ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കോഴിക്കോട്ടുനിന്നു മകനെ മത്സരിപ്പിക്കാനാണു ജോസഫിന്‍റെ ശ്രമം. നിലവിൽ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാന്പ്ര സീറ്റ് മുസ്ലിം ലീഗിനു നൽകി പകരം ലീഗിന്‍റെ കൈവശമുള്ള തിരുവന്പാടിയിൽ അപുവിനെ സ്ഥാനാർഥിയാക്കാനാണു പാർട്ടി നീക്കം നടത്തുന്നത്. പാർട്ടി മത്സരിച്ചു വരുന്ന പേരാന്പ്രയിൽ സാധ്യത തീർത്തും വിരളമായതിനാലാണു ലീഗിന്‍റെ കൈവശമുള്ള തിരുവന്പാടി ലഭിക്കാനുള്ള ജോസഫിന്‍റെ ശ്രമം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാർട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സെന്‍റർ വൈസ് ചെയർമാനുമായ അപു ഇതുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയിരുന്നില്ല.

Read More

കുമാരനല്ലൂരിലൂടെ സഞ്ചരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാ..! കുമാരനല്ലൂർ അപകടമേഖലയാകുന്നു

കോട്ടയം: കുമാരനല്ലൂർ അപകടമേഖലയാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി അപകടങ്ങളാണ് മേഖലയിൽ നടന്നത്. ഇന്നലെ രാത്രിയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓട്ടോറിക്ഷയിലിടിച്ചു രണ്ട് പേർക്കു പരിക്കേറ്റിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന കുമാരനല്ലൂർ ഷിനാസ് മൻസിലിൽ അബ്ദുൾ കരീമിന്‍റെ മകൻ ഷിനാജ് (37), പെരുന്പായിക്കാട് മഠത്തിൽ രാജന്‍റെ മകൻ ഷെമീർ (27) എന്നിവർക്കാണ് പരിക്കേറ്റത്. കാലിനും കൈയ്ക്കും പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30നു എംസി റോഡിൽ ചവിട്ടുവരി ജംഗ്ഷനിലാണ് അപകടമുണ്ടായത്. എറണാകുളം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന എംഎം റോഡ് ലൈൻസ് എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തു നിന്നും കോട്ടയത്തിനു വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം നഗരത്തിൽ പരിസര പ്രദേശങ്ങളിലുമുള്ള കടകൾ ബ്രെഡ് വിൽപ്പന നടത്തുന്ന ഷിനാജും ഷെമീർ ജോലി കഴിഞ്ഞു…

Read More

നാലു മണിക്കൂറിനുള്ളിൽ 36 തവണ വൈദ്യുതി ബന്ധം നിലച്ചു; വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാർ

ഗാന്ധിനഗർ: രണ്ടു ദിവസങ്ങളിലായി രാത്രി ഏഴു മുതൽ 11 വരെ 36 തവണ വൈദ്യുതി ബന്ധം നിലച്ചു. കാരണം അന്വേഷിച്ച് ഉപഭോക്താക്കൾ. ഗാന്ധിനഗർ സബ് സ്റ്റേഷനിലെ പാറപ്പുറം, അങ്ങാടിപ്പള്ളി, കസ്തൂർബാ ഭാഗത്തുള്ള വൈദ്യുതി ലൈനിലാണ് വൈദ്യുതി തടസം നേരിടുന്നത്. ഇങ്ങനെ വൈദ്യുതി തടസം ഉണ്ടാകുന്നത്, വീടുകളിലെ ചില ഇലട്രിക് ഉപകരണങ്ങൾക്ക് കേടുപാടു സംഭവിക്കുവാൻ കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. ബുധനാഴ്ച വൈകുന്നേരം മഴയെ തുടർന്ന് വൈദ്യുതി പോയി. ഒരു മണിക്കൂറിനകം വൈദ്യുതി വന്നു. പിന്നീടുള്ള മൂന്നു മണിക്കൂറിനുള്ളിൽ വൈദ്യുതി വരും മിനിട്ടുകൾക്കുള്ളിൽ പോകും. വീണ്ടും വരും, പോകും. ഇത് പല തവണ ആവർത്തിച്ചു. വ്യാഴാഴ്ച രാത്രിയിലും, ഇന്നു രാവിലെ ആറു മുതൽ ഒന്പതു വരേയും ഇത്തരത്തിൽ വൈദ്യുതി ബന്ധം പോകുകയും ഉടൻ തന്നെ വരുകയും ചെയ്യുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ച ഉപഭോക്താക്കളോട് പ്രതികരിക്കുവാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നുമാണ് ആക്ഷേപം.

Read More

മുഖ്യമന്ത്രിക്ക് ശരത്പവാറിന്‍റെ അഭിനന്ദനം ; ഇടത് മാറാതെ എൻസിപി; മുന്നണിമാറ്റ വിഷയത്തില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി

കോഴിക്കോട് /കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍സിപി മുന്നണി വിടില്ലെന്ന സൂചന നല്‍കി ദേശീയ നേതൃത്വം. മുംബൈയിലെത്തി മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് മുന്നണി മാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് വ്യക്തമായത്. ഇന്നലെയാണ് മന്ത്രി ശരത്പവാറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അഞ്ച് മിനിറ്റ്ശുഭ സൂചന നല്‍കികൊണ്ടാണ് മന്ത്രിയെ ശരത്പവാര്‍ വരവേറ്റത്. തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതികൂലസാഹചര്യത്തില്‍ പോലും മികച്ച വിജയം കൈവരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭിനന്ദനം അറിയിക്കണമെന്നായിരുന്നു ശരത്പവാര്‍ ആവശ്യപ്പെട്ടതെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ രാഷ്ട്ര ദീപികയോട് പറഞ്ഞു. അഞ്ചുമിനിറ്റ് മാത്രമേ കൂടിക്കാഴ്ച നടന്നിട്ടുള്ളൂവെന്നും മുന്നണി മാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വത്തിന്‍റെ പേരില്‍ പുറത്തുവരുന്നതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ചർച്ച ദേശീയനേതൃത്വം അറിയാതെ എന്‍സിപി നേതാക്കള്‍ യുഡിഎഫിലേക്ക് പോകുന്നതിന് മുന്നോടിയായി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് ദേശീയ നേതൃത്വത്തിന്‍റെ അറിവോടെയല്ല.…

Read More

വ്യാജ ഫോൺ നമ്പർ ചേർത്ത് അക്കൗണ്ടിൽ നിന്നും പണം തട്ടി; പരാതി പറഞ്ഞപ്പോൾ ബാങ്ക് മാനേജരുടെ ആക്ഷേപം; ഓംബുഡ്സ്മാന് പരാതി നൽകി

  കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽനിന്നും പണം കവർന്നതായി പരാതി. യൂണിയൻ ബാങ്ക് അണക്കര ശാഖയിലെ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിൽനിന്നും അക്കൗണ്ട് ഉടമ അറിയാതെ നാലുതവണയായി 35,000 രൂപ‌‌ാണ് നഷ്ടപ്പെട്ടത്. അക്കൗണ്ട് ഉടമ 12 വർഷമായി ചെന്നൈയിൽ ആണെങ്കിലും ഒരു വർഷം മുന്പു വരെ ഇടയ്ക്കിടെ നാട്ടിലെത്തുകയും അക്കൗണ്ടിൽ ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ വന്നിരുന്നില്ല. ഈ ഒരു വർഷത്തിനിടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എടിഎം കാർഡ് ഇതുവരെ കൈപ്പറ്റിയിട്ടില്ലാത്ത ചക്കുപള്ളം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് പണം ചോർന്നത്. അക്കൗണ്ട് തുറക്കുന്പോൾ ഫോണ്‍ നന്പർ നൽകിയിട്ടില്ലാത്ത അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിൽനിന്നും ഒരു തെലുങ്കാന സ്വദേശിയുടെ ഫോണ്‍ നന്പർ ഉപയോഗിച്ചാണം പണം അപഹരിച്ചത്. അക്കൗണ്ട് ഉടമ ഫോണ്‍ നന്പർ നൽകിയിട്ടില്ലാത്തതിനാൽ ബാങ്കിലെ ആരോ ഫോണ്‍ നന്പർ ചേർത്താണ് പണം അപഹരിച്ചതെന്നാണ്…

Read More

സീറ്റുകൾ വീട്ടുകൊടുക്കണ്ടെന്ന് കേന്ദ്രത്തിൽ നിന്ന് അറിയിപ്പ്; സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് അറിയിച്ചാൽ തീരുമാനം അറിയിക്കുമെന്ന് പീതാംബരൻ മാസ്റ്റർ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് മുന്നണി അറിയിച്ചാൽ അപ്പോൾ തീരുമാനം അറിയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ. സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ശരദ് പവാർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കോട്ടയത്ത് നേട്ടമുണ്ടാക്കിയതായി തോന്നുന്നില്ല. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ല. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവിടെ എൻസിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനം എ.കെ. ശശീന്ദ്രനും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പക്ഷിപ്പനി: താറാവുകളെ കൊന്നൊടുക്കുന്ന നടപടി തുടരുന്നു; വെച്ചൂരിലും താറാവുകൾ ചാകുന്നു; കേന്ദ്ര സംഘം നാളെ  കേരളത്തിൽ

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ രോഗപ്രതിരോധത്തിന്‍റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ തുടരുന്നു. കേന്ദ്ര സംഘം നാളെ  കേരളത്തിലേക്ക്; രോഗം പടരുന്ന ജില്ലകളിൽ പരിശോധന നടത്തുംജില്ലാ കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേന ഇന്നലെ 3500 താറാവിൻ കുഞ്ഞുങ്ങളെ കൊന്നു. ഇതിൽ 3300 താറാവുകളും രോഗബാധ കണ്ടെത്തിയ ഫാമിലേതാണ്. 200 എണ്ണം സമീപ മേഖലകളിൽ വളർത്തിയിരുന്നവയാണ്. ഇന്നു ബാക്കി താറാവുകളെ കൊല്ലന്ന പ്രക്രീയ തുടരും. കൊന്ന താറാവുകളെ രാത്രിയിൽ സമീപത്തെ ഒഴിഞ്ഞ തുരുത്തിൽ കത്തിച്ചു നശിപ്പിച്ചു. രാവിലെ 10.30നാണ് താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങിയത്. അഞ്ചു പേർ വീതം അടങ്ങുന്ന എട്ടു ദ്രുതകർമ്മ സേനകളെയാണ് മേഖലയിൽ വിന്യസിച്ചിരുന്നത്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടത്തി പ്രതിരോധ മരുന്ന് നൽകിയശേഷം ആറു സംഘങ്ങളെ രോഗം സ്ഥിരീകരിച്ച ഫാമിലും രണ്ടു സംഘങ്ങളെ പുറത്തുമാണ് നിയോഗിച്ചത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ജോലിക്കിറങ്ങിയത്. ഇടയ്ക്ക് മഴപെയ്തെങ്കിലും…

Read More

ജോസ്.കെ.മാണി ഡൽഹിയിൽ,എംപി സ്ഥാനം രാജിവയ്ക്കുമോ ? ആകാംക്ഷയോടെ രാഷ്ട്രീയ ലോകം

കോട്ടയം: ജോസ് കെ. മാണി ഡൽഹിയിലെത്തി. രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമോയെന്ന ആകാംക്ഷയോടെ രാഷ്ട്രീയ ലോകം. ഇന്നലെയാണു രണ്ടു ദിവസത്തെ സന്ദർശത്തിനു ഡൽഹിയിലെത്തിത്. കർഷകസമരത്തിന് ഐദ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നു ഡൽഹിയിലെ സമരവേദിയിലും അദ്ദേഹം എത്തും. കേരള കോണ്‍ഗ്രസ് എം പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ചു കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിനാണ് ഡൽഹിയിലെത്തിയത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ച ജോസ് കെ. മാണിയും തോമസ് ചാഴിക്കാടൻ എംപിയും സംഘടനാ തെരഞ്ഞെടുപ്പിന്‍റെ രേഖകൾ കൈമാറി. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന പാർട്ടി യോഗത്തിൽ അദ്ദേഹത്തെ വീണ്ടും കേരള കോണ്‍ഗ്രസ് എം പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. ഇതടക്കമുള്ള രേഖകൾ കൈമാറുന്നതിനാണു ഡൽഹിയിൽ എത്തിയത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു എൽഡിഎഫിൽ ചേർന്നപ്പോൾ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിൽ നിന്നപ്പോൾ…

Read More

ഇത് ഇവിടെ സ്ഥിരം പരിപാടിയാ…! മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ യുവാക്കൾ മുക്കാൽ മണിക്കൂർ കുടുങ്ങി; ഗൂഗിളിന്‍റെ ‘സഹായത്തോടെ’ രക്ഷപ്പെട്ടു

പൊൻകുന്നം: മിനിസിവിൽ സ്റ്റേഷനിലെ സബ്ട്രഷറിയിലേക്കെത്തിയ യുവാക്കൾ ഇന്നലെ ഉച്ചയ്ക്ക് മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങി. പിന്നീട് പോലീസും ഫയർഫോഴ്‌സുമെത്തിയാണ് ഇവരെ പുറത്തിറക്കിയത്. ചാമംപതാൽ അമ്പാട്ടുതോട്ടുങ്കൽ ജിബിൻ ജോൺ (18), ചാമംപതാൽ കന്നുപറമ്പിൽ കെ.എസ്. ആസിഫ് (18) എന്നിവരാണ് ലിഫ്റ്റിൽ പെട്ടത്. ആർമി റിക്രൂട്ട്‌മെന്‍റിൽ പങ്കെടുക്കാൻ സബ്ട്രഷറിയിൽ ചെലാൻ അടയ്ക്കാനെത്തിയതായിരുന്നു ഇരുവരും. ഒന്നാം നിലയിലെത്തുന്നതിന് മുന്പ് വൈദ്യുതി നിലച്ച് ലിഫ്റ്റ് പ്രവർത്തനരഹിതമാകുകയായിരുന്നു. ഇരുവരും മൊബൈൽ ഫോണിൽ ഗൂഗിളിൽ തെരഞ്ഞ് പൊൻകുന്നം പോലീസ് സ്റ്റേഷന്‍റെ നമ്പരെടുത്ത് വിളിച്ച് സഹായം തേടി. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഇരുകൂട്ടരും ഉടൻതന്നെയെത്തി ലിഫ്റ്റിൽ ക്രമീകരണം നടത്തി താഴെയെത്തിച്ചു. ഇവിടുത്തെ ലിഫ്റ്റ് തകരാറിലാകുന്നത് പതിവാണ്. രണ്ടുമാസം മുന്പ് സബ് രജിസ്ട്രാർ ഓഫീസിലേക്കെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ ലിഫ്റ്റ് പ്രവർത്തനരഹിതമാകില്ല. എന്നാൽ, മാസങ്ങളായി ജനറേറ്റർ ഉപയോഗിക്കുന്നില്ല. പ്രവർത്തിപ്പിക്കാൻ ആളുമില്ല. മിനിസിവിൽ സ്റ്റേഷനിലെ എസ്റ്റേറ്റ് കമ്മിറ്റി…

Read More

നിരപരാധികളെ കുറ്റക്കാരാക്കുന്നു..! വനംവകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി വീഡിയോ ചിത്രീകരിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു

മറയൂർ: നിരപരാധികളെ കുറ്റക്കാരാക്കുന്നു എന്ന വീഡിയോ ചിത്രീകരിച്ചശേഷം ആദിവാസി യുവാവ് തൂങ്ങിമരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ പാളപ്പെട്ടി മലപുലയ ഉൗരിലെ കുട്ടന്‍റെ മകൻ കാർത്തിക്(19) ആണ് മരിച്ചത്. നിരപരാധിയായ തന്നെ പ്രതിയാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായാണ് വീഡിയോയിലുള്ളത്. മരിക്കുന്നതിന് തൊട്ടുമുൻപ് സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചശേഷമാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. മാസങ്ങൾക്കുമുൻപ് ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനപാലകർ കാർത്തിക്കിനെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തിരുന്നു. ഈ കേസിൽ നിരപരാധിയാണെന്നും തനിക്ക് പങ്കില്ലെന്നും പറഞ്ഞിരുന്നു. പുറത്തിറങ്ങിയ കാർത്തിക്ക് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഒരാഴ്ചമുൻപ് മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ചിന്നാറിൽ പാളപ്പെട്ടി ഭാഗത്തുനിന്നും മോഷണംപോയ ചന്ദനം കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടുവാൻ വനപാലകർക്ക് കഴിഞ്ഞില്ല. ഈ സംഭവത്തിൽ കാർത്തിക്കിനെ വീണ്ടും അന്വേഷണ പരിധിയിൽ…

Read More