ബസ് യാത്രയ്ക്കിടെ 13 വയസുകാരന് നേരെ പീഡനശ്രമം; അറുപതുകാരൻ വയോധികനെ പോലീസ് അറസ്റ്റു ചെയ്തു

ഇരിങ്ങാലക്കുട: ബസ് യാത്രയ്ക്കിടെ 13 വയസുകാരനെ പീഢിപ്പിക്കാൻ ശ്രമിച്ച വയോ ധികൻ പിടിയിൽ. ഇരിങ്ങാലക്കുടയിൽനിന്നും സ്വകാര്യ ബസിൽ കോണത്തുകുന്നിലേക്കുള്ള യാത്രക്കിടെ സ്കൂൾ വിദ്യാർഥിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും മറ്റു ഹീന പ്രവർത്തികൾ ചെയ്യു കയും ചെയ്ത ഡൽഹി സ്വദേശിയായ ശൈലേന്ദ്രർ ഗാർഗ് (60) എന്നയാളെയാണ് ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ് കുമാർ അറസ്റ്റു ചെയ്തത്. ഡൽഹിയിൽ സ്വന്തമായി സ്റ്റീൽ ടാപ്പ് നിർമാണ കന്പനിയുള്ള ഇയാൾ ബിസിനസ് ആവശ്യത്തിനായി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേയാണു പീഡനം നടത്തിയത്. പിടിയിലായ ഇയാളെ ദേഹാസ്വസ്ത്യത്തെ തുടർന്നു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പ്രതിക്കെതിരെ പോ ക്സോ വകുപ്പു ചുമത്തിയിട്ടുള്ളതായും ഇരിങ്ങാലക്കുട ട്രാഫിക് എസ്ഐ തോമസ് വടക്കൻ പറഞ്ഞു.

Read More

സാമൂഹ്യനീതിയാണ് എസ്എൻഡിപി യൂണിയന്‍റെ രാഷ്ട്രീയം; ഇടതു-­­­വലതു മുന്നണികൾക്ക് ഈഴവ സമുദായത്തിന്‍റെ വോട്ടുകൾ മാത്രം മതിയെന്ന് വെള്ളാപ്പള്ളി

വടക്കാഞ്ചേരി: ഇടതു വലതു മുന്നണികൾക്ക് ഈഴവ സമുദായത്തിന്‍റെ വോട്ടുകൾ ­­­മാത്രം മതിയെന്നും സംഘടനയ്ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തലപ്പിള്ളി താലൂക്ക് എസ്എൻഡിപി യൂണിയന്‍റെ നേതൃത്വത്തിൽ പാർളിക്കാട് സംഘടിപ്പിച്ച നേതൃത്വ പഠന ക്യാന്പും സൗജന്യ പഠനോപകരണക്കിറ്റ് വിതരണവും, എസ്എസ്എൽസി അവാർഡ് ദാനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. സാമൂഹ്യനീതിയാണ് എസ്എൻഡിപി യൂണിയന്‍റെ രാഷ്ട്രീയം. ജാതിവിവേചനമാണു ജാതിചിന്ത വളർത്തുന്നത് – അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ തലപ്പിള്ളി യൂണിയൻ പ്രസിഡന്‍റ് എം.എസ്. ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി വിജയികൾക്കുള്ള അവാർഡുകൾ യോഗം കൗണ്‍സിലർ ബേബിറാം നിർവ്വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, യോഗം കൗണ്‍സിലർമാരായ പി.റ്റി. മഥൻ, ഷീബ ടീച്ചർ, പെരുന്പാവൂർ യൂണിയൻ സെക്രട്ടറി എ.പി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് സ്വാഗതവും, വൈസ് പ്രസിഡന്‍റ്…

Read More

മണ്ണടിഞ്ഞ മണ്‍പാത്ര നിർമാണസംഘത്തിന് വീണ്ടും ജീവശ്വാസം; കൊടകര കുംഭാരകോളനിക്കാർ സന്തോഷത്തിൽ

കൊടകര: കുംഭാരകോളനിയിൽ പ്രവർത്തിച്ചിരുന്ന മണ്‍പാത്ര നിർമാണ തൊഴിലാളി സഹകരണ സംഘം പുനരുദ്ധരിക്കാൻ പദ്ധതിയൊരുങ്ങുന്നു. മണ്ണടിഞ്ഞുപോകുന്ന മണ്‍പാത്രനിർമാണ മേഖലക്ക് പുതുജീവൻ പകരാൻ സംഘത്തിന്‍റെ പുനരുദ്ധാരണം സഹായകരമാകും. മണ്‍പാത്ര നിർമാണം കുലത്തൊഴിലായുള്ള നൂറോളം കുടുംബങ്ങളാണ് കൊടകര കുംഭാരകോളനിയിൽ ഉള്ളത്. ഇവരുടെ ക്ഷേമത്തിനായാണ് അരനൂറ്റാണ്ട് മുന്പ് ഖാദി ഗ്രാമവ്യവസായ ബോർഡന്‍റിന്‍റെ സഹായത്തോടെ കോളനിയിൽ മണ്‍പാത്ര നിർമാണ സഹകരണ സംഘം രൂപീകരിച്ചത്. കളിമണ്ണിന്‍റെ ലഭ്യത കുറഞ്ഞതും ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഡിമാന്‍റില്ലാതായതും സംഘത്തിന്‍റെ പ്രവർത്തനത്തെ അവതാളത്തിലാക്കിയത്. ഇതോടെ കോളനിക്കകത്ത് പ്രവർത്തിച്ചിരുന്ന സംഘത്തിന്‍റെ കെട്ടിടവും ചൂളയും അനുബന്ധ സംവിധാനങ്ങളും അനാഥമായി. മണ്ണരക്കുന്നതിനുള്ള പുതിയ പക്ക മിൽ സ്ഥാപിച്ച് കൊണ്ട് സംഘം നവീകരിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇതനുസരിച്ച്് വൻ തുക മുടക്കി പക്കമില്ലും മോട്ടോറും വാങ്ങി സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ പദ്ധതി പ്രാവർത്തികമായില്ല. പക്കമില്ലിന്‍റെ യന്ത്രഭാഗങ്ങൾ തുരുന്പെടുത്ത നിലയിൽ ഇവിടെ ഇപ്പോഴുമുണ്ട്. സംഘത്തിന്‍റെ പണിശാല പ്രവർത്തിച്ചിരുന്ന…

Read More

ചക്കച്ചുള മത്സരം തീറ്റമത്സരം;   മൂന്നു മിനിറ്റിൽ 18 ചക്കച്ചുള  അകത്താക്കി  കൃഷി ഓഫീസർ ഇ.എൻ.രവീന്ദ്രന് ഒന്നാം സ്ഥാനം

തൃശൂർ: ’പിള്ളേര് ചക്ക കൂട്ടാൻ കണ്ട പോലെ’ എന്ന ചൊല്ല് ചക്കച്ചുള തീറ്റ മത്സരത്തിനെത്തിയവരുടെ മനസിലേക്ക് ഓടിയെത്തി. തേക്കിൻകാട് മൈതാനിയിൽ നടന്ന ചക്ക മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ചക്കച്ചുള തീറ്റ മത്സരം കൗതുകവും ആവേശവുമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തു പേരാണ് തീറ്റ മത്സരത്തിൽ പങ്കെടുത്തത്. പതിനെട്ട് ചക്കച്ചുളകൾ മൂന്നു മിനിറ്റുകൊണ്ട് അകത്താക്കി ചക്കച്ചുള തീറ്റ മത്സരത്തിൽ കൃഷി ഓഫീസർ തന്നെ ഒന്നാം സ്ഥാനം നേടി. ഏറെ ആകാംക്ഷ നിറഞ്ഞ മത്സരത്തിൽ ഒല്ലൂർ കൃഷി ഭവനിലെ കൃഷി ഓഫീസറായ ഇ.എൻ.രവീന്ദ്രൻ ഒന്നാമതെത്തി. തൊട്ടു പിന്നിൽ 15 ചക്കച്ചുളകൾ അകത്താക്കിയ ആർത്താറ്റ് സ്വദേശി ടി.എ്ൻ.നിജിൽ രണ്ടാമത്തെത്തി. 14 ചക്കച്ചുളകൾ വീതം തിന്ന് രണ്ടു പേർ മൂന്നാം സ്ഥാനം പങ്കിട്ടു. 64കാരനായ പൊറത്തിശേരി സ്വദേശി കെ.കെ.ശശിധരനും ആർത്താറ്റ് സ്വദേശി വിപുൽ വിജയനുമാണ് മൂന്നാം സ്ഥാനം പങ്കിട്ടത്. നിരവധി പേരാണ് ചക്കച്ചുള…

Read More

കുന്നംകുളത്തെ ഹോട്ടൽ ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കാൻ റസ്റ്റോറന്‍റ് അസോസിയേഷൻ തന്നെ രംഗത്ത്

കുന്നംകുളം: നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ വൃത്തിയും ഭക്ഷണനിലവാരവും ഉറപ്പുവരുത്തുന്നതിന് ഹോട്ടലുകാരുടെ സംഘടനയായ റസ്റ്റോറന്‍റ് അസോസിയേഷൻ തന്നെ രംഗത്ത്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വന്തം ഉത്തരവാദിത്വത്തിൽ ഹോട്ടലുകൾ ശുചിയായിരിക്കണമെന്ന ആഹ്വാനത്തോടെ അസോസിയേഷൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നഗരത്തിലെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് ഏറെ പഴകിയ ഭക്ഷണമാണ് കഴിഞ്ഞദിവസം ലഭിച്ചത്.ഇതിന്‍റെ പ്രതിഷേധം നിലനിൽക്കെ തുറന്നുപ്രവർത്തിച്ച ഈ ഹോട്ടൽ അസോസിയേഷൻ തന്നെ ഇടപെട്ട് പൂട്ടിയിടിച്ചു. ഹോട്ടലിൽ അറ്റകുറ്റപണികൾ നടത്തിയശേഷം തുറന്നാൽ മതിയെന്നും ബാക്കിവന്ന ഭക്ഷണപദാർഥങ്ങൾ പിറ്റേദിവസത്തേക്ക് വയ്ക്കരുതെന്നും കർശനനിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ അസോസിയേഷൻ മേഖലയിലെ എല്ലാ ഹോട്ടലുകൾക്കും തന്നെ നല്കിയിട്ടുണ്ട്. കു്ന്നംകുളത്തെ എല്ലാ ഹോട്ടലുകളിലും നല്ല ഭക്ഷണത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടന തന്നെ ഇതിനു മുൻകൈയെടുത്തിരിക്കുന്നത്. നഗരത്തിൽ തട്ടുകടകൾ വ്യാപകമായപ്പോൾ അത് ഇവിടത്തെ ഹോട്ടൽ കച്ചവടത്തെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോൾ നഗരസഭ നഗരത്തിൽ…

Read More

നാഷണൽ ഗെയിംസിന്‍റെ ഭാഗമായി നിർമിച്ച ഷൂട്ടിംഗ് റേഞ്ച്: കോടതി ഉത്തരവ് പോലീസിന് ഉണ്ടയില്ലാവെടി

തൃശൂർ: നാഷണൽ ഗെയിംസിന്‍റെ ഭാഗമായി നിർമിച്ച ഷൂട്ടിംഗ് റേഞ്ച് സംരക്ഷിക്കണമെന്നും ക്ലബ് രൂപീകരിച്ചു പരിശീലനം നൽകണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് പോലീസിനു വെറും ഉണ്ടയില്ലാ വെടി. ഷൂട്ടിംഗ് റേഞ്ചിന്‍റെ അറ്റകുറ്റപ്പണി നടത്തണമെന്നും ഷൂട്ടിംഗ് ക്ലബ് രൂപീകരിച്ച് കായികതാരങ്ങൾക്കു പ്രവേശനം നൽകണമെന്നും പരിശീന സൗകര്യം ഒരുക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത് . 2016 നവംബറിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കാത്തതുമൂലം കഴിഞ്ഞ വർഷം മേയ് മാസത്തിൽ പോലീസ് അക്കാദമിക്കു നോട്ടീസ് അയച്ചു. എന്നിട്ടും ഒരു നടപടിയുമില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരനായ കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നൽകി. അറ്റകുറ്റപ്പണിക്കായി 19.85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ പണി തുടങ്ങിയിട്ടില്ല. കോടതി നിർദേശിച്ചതനുസരിച്ച് ഷൂട്ടിംഗ് ക്ലബ് രൂപീകരിച്ചെന്നും പോലീസ് അക്കാദമി അവകാശപ്പെടുന്നുണ്ട്. ക്ലബിന്‍റെ ബൈലോയ്ക്ക് പോലീസ് ആസ്ഥാനത്തുനിന്ന് അംഗീകാരം ലഭിച്ചു. ക്ലബിലേക്ക്…

Read More

കുട്ടികൾക്കു പഠനോപകരണങ്ങൾനൽകി ബോബി ചെമ്മണ്ണൂർ ; വിവിധ സ്ഥലങ്ങളിലെ കോളനികളിൽ കാൽനടയായി സഞ്ചരിച്ചായിരുന്നു പഠനോപകരണ വിതരണം

തൃശൂർ: സ്കൂൾ പഠനത്തിന് തയാറെടുക്കുന്ന കുട്ടികൾക്ക് സ്നേഹോപഹാരവുമായി ചെമ്മണ്ണൂർ ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂർ. 200 ഓളം നിർധന കുടുംബങ്ങളിലെത്തിയ ബോബി ചെമ്മണ്ണൂർ സ്കൂൾ ബാഗും നോട്ട് പുസ്തകങ്ങളും അടക്കമുള്ള പഠനോപകരണങ്ങൾ കുട്ടികൾക്കു നേരിട്ടുകൈമാറി. കൊക്കാല മുതൽ ദിവാൻജിമൂല വരെയുള്ള വിവിധ സ്ഥലങ്ങളിലെ കോളനികളിൽ കാൽനടയായി സഞ്ചരിച്ചായിരുന്നു പഠനോപകരണ വിതരണം. ദൈവം തന്നത് സഹജീവികൾക്ക് പങ്കുവെക്കുകയാണ് ചെയ്യുന്നതെന്നും അതിനുള്ള ഒരു ഉപകരണം മാത്രമാണ് താനെന്നും കൊക്കാലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകനായ ജോസ് തട്ടിലാണ് അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തിയത്.

Read More

വ്യാപാരിയെ കടയിൽ കയറി മർദിച്ച സംഭവം;  വ്യാപാരികളുടെ പ്രതിഷേധം ശക്തമായി

മുരിയാം തോട്: സെന്‍ററിലെ അപ്സരസ്റ്റോഴ്സ് ഉടമ മച്ചിങ്ങൽ ശിവാനന്ദനെ കടയിൽ കയറി അക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തം. വ്യാപാരിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചതിരിഞ്ഞ് നാലു മുതൽ അഞ്ചുവരെ മുരിയാം തോട് മേഖല യിലെ കടകൾ അടച്ചിട്ടു. മുരിയാംതോട് സെന്‍ററിൽ ചേർന്ന പ്രതിഷേധയോഗം നിയോജക മണ്ഡലം ട്രഷറർ ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കടയിൽ കയറി അക്രമം നടത്തിയവരെ എത്രയും വേഗം പോലീസ് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്‍റ് കെ.എസ്.ഷാജു അധ്യക്ഷനായിരുന്നു. യൂത്ത് വിംഗ് മുൻ ജില്ലാ സെക്രട്ടറി പി.കെ.സമീർ, വലപ്പാട് യൂണിറ്റ് സെക്രട്ടറി ഷാജി ചാലിശേരി എന്നിവർ പ്രസംഗിച്ചു. ട്രഷറർ പി.എൻ.സുജിത്ത് സ്വാഗതവും കെ.എസ്.രഗേഷ് നന്ദിയും പറഞ്ഞു.കഴിഞ്ഞ ഞായറാഴച്ച കടയിൽ കയറി വന്ന രണ്ട് യുവാക്കൾ സാധനങ്ങൾ എടുത്തപ്പോൾ…

Read More

മെഡിക്കൽ കോളജിൽ എല്ലാ മേഖലയിലും വികസനം നടപ്പാക്കും: പി.കെ.ബിജു എംപി

മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ.മെഡിക്കൽ കോളജിൽ സർവതല സ്പർശിയായ വികസനം നടപ്പാക്കുമെന്ന് ഡോ.പി.കെ.ബിജു.എംപി പറഞ്ഞു. എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് വാങ്ങി നൽകിയ കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫിയോടു കൂടിയ പുതിയ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 32.50 ലക്ഷം രൂപയാണ്പ്രാദേശിക വികസന ഫണ്ടിൽ നിന്നും എംപി ഇതിനായി അനുവദിച്ചത്. തൃശൂർ മെഡിക്കൽ കോളജിന്‍റെ വികസനത്തിനായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും പി.കെ.ബിജു എംപി ഇതുവരെ 2.32 കോടി രൂപ അനുവദിച്ചു. കീമോ ഡേ കെയർ സെന്‍ററും അനുബന്ധ വികസനവും നടപ്പാക്കി. നാലു ആംബുലൻസുകൾ, രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയും ലഭ്യമാക്കി. നേരത്തെ എംപി ഇടപെട്ടതിനെ തുടർന്ന് കാത്ത് ലാബും കാർഡിയോ തൊറാസിക് സർജറി യൂണിറ്റും ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ 8.59 കോടി രൂപ അനുവദിച്ചിരുന്നു. മെഡിക്കൽ കോളജിന്‍റെ വികസനത്തിനായി ഈ വർഷം 27 കോടി…

Read More

ഒറ്റപ്പാലം താലൂക്കിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നു; ഒരുമാസത്തിനിടെ  പിടികൂടിയത്ആ റര യൂണിറ്റ് മണൽ

ഒറ്റപ്പാലം: താലൂക്കിൽ അനധികൃത മണൽക്കടത്ത് വീണ്ടും വ്യാപകമായെന്നു പരാതി. സബ് കളക്ടർ രൂപംനല്കിയ പ്രത്യേക സ്ക്വാഡിനു പുറമേ വനിതകളെ ഉൾപ്പെടുത്തി പുതിയ സ്ക്വാഡും ഇപ്പോൾ നിലവിൽവന്നു. മണൽകടത്ത് സജീവമായതായി റവന്യൂവകുപ്പും സമ്മതിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ആറര യൂണിറ്റ് മണലാണ് സ്ക്വാഡ് പിടികൂടിയത്. ഇതിനു പുറമേ ഷൊർണൂരിൽനിന്നും വൻമണൽശേഖരവും പിടികൂടി. അഞ്ച് ജെസിബി, പത്ത് ലോറികൾ എന്നിവയും പിടികൂടിയവയിൽ ഉൾപ്പെടുന്നു. കരിന്പുഴ, കരിപ്പമണ്ണ, പനംകടവ് എന്നിവിടങ്ങളിൽനിന്നാണ് വാഹനങ്ങൾ പിടികൂടിയത്.അനധികൃതമായി വെട്ടുകല്ലുകൾ കടത്തുന്നതിനിടെ മൂന്നുലോറികളും കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം നഗരസഭാ പ്രദേശത്ത് തലച്ചുമടായി മണൽകടത്ത് നടക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അവധിദിവസങ്ങളിലും മറ്റും മണ്ണ്, വെട്ടുകല്ല്, മണൽ എന്നിവ കടത്തുന്നത് സജീവമാണെന്നാണ് റവന്യൂസംഘത്തിന്‍റെ കണ്ടെത്തൽ. പുഴകൾ, തോടുകൾ എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത മണൽകടത്തും വെട്ടുകല്ല് കടത്തും കർശനമായി തടയുന്നതിനാണ് സബ് കളക്ടറുടെ പ്രത്യേക സ്ക്വാഡിനൊപ്പം വനിതാ സ്ക്വാഡും കൂടി രൂപീകരിച്ചത്. ഇതുവഴി കർശന പ്രകൃതിചൂഷണ വിരുദ്ധനടപടിക്ക്…

Read More