പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ചമഞ്ഞ് തട്ടിപ്പ്;  മറ്റ് ജില്ലകളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന്  പോലീസ് അന്വേഷണം തുടങ്ങി

ഒറ്റപ്പാലം: പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഭവത്തിൽ പോലീസ് വ്യാപക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മായന്നൂർ കൊണ്ടാഴി പാറമേൽപടി പള്ളുത്തിപ്പാറ മണ്ണിയംകാട്ടിൽ എം.ബി.സുധീറിനെ (44) ദിവസങ്ങൾക്കുമുന്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. കുളപ്പുള്ളി ശ്രീദുർഗയിൽ ശശിധരൻ നല്കിയ പരാതിയെതുടർന്നായിരുന്നു അറസ്റ്റ്. സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഇവരുടെ കേസ് സുപ്രീംകോടതിയിൽനിന്നും തീർപ്പാക്കി നല്കാമെന്നു വാഗ്ദാനം ചെയ്ത് പ്രതി 6,05,000 രൂപ കൈപ്പറ്റുകയായിരുന്നു.കുളപ്പുള്ളിയിൽ വ്യാപാരസ്ഥാപനം നടത്തുന്ന സ്ത്രീയിൽനിന്നും ബാങ്ക് വായ്പ വാങ്ങിത്തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചും ഇയാൾ 90,000 രൂപ തട്ടിയെടുത്തിരുന്നു. ഇതിനുപുറമേ ആർമിയിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് രണ്ടുപേരിൽനിന്നുമായി ഒരു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിരുന്നു. കൊട്ടാരക്കര സ്വദേശിയായ പ്രതി വർഷങ്ങൾക്കുമുന്പാണ് കൊണ്ടാഴിയിൽ എത്തിയത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിക്കെതിരേ എറണാകുളം, ചേലക്കര, വടക്കാഞ്ചേരി, പഴയന്നൂർ, മലപ്പുറം എന്നിവിടങ്ങളിൽ കേസുണ്ടെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ മറ്റു ജില്ലകളിലും…

Read More

മുതിർന്ന പൗരൻമാർക്കു കാക്കിയുടെ കരുതൽ ! ക്ഷേമാന്വേഷണത്തിനു പോലീസ് വീട്ടിലെത്തും; ലക്ഷ്യം, സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്തുക…

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്തുന്നതിനു സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം നല്കി. വേണ്ടത്ര പരിചരണമില്ലാതെ ദരിദ്ര സാഹചര്യങ്ങളിൽ കഴിയുന്നവർ, നല്ല ധനസ്ഥിതിയുണ്ടെങ്കിലും സഹായത്തിന് ഉറ്റവർ കൂടെയില്ലാതെ ബഹുനിലവീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ, മക്കളാലും മറ്റും ഉപേക്ഷിക്കപ്പെട്ട് അവശനിലയിൽ കഴിയുന്നവർ, അപകടകരങ്ങളായ സാഹചര്യങ്ങളിൽ കഴിയുന്നവർ തുടങ്ങി പലതരത്തിൽ വിഷമങ്ങളനുഭവിക്കുന്നവരുടെ സുരക്ഷ മെച്ചപ്പെടുത്താനാണ് നിർദേശം നല്കിയിരിക്കുന്നത്. ഓരോ പോലീസ് സ്റ്റേഷനും ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിർന്ന പൗരൻമാരുടെ വിവരങ്ങൾ പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ശേഖരിക്കുകയും അവരുടെ സുരക്ഷ മെച്ചപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും വേണം. പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്റ്റേഷൻ പരിധിയിലുള്ള ഇത്തരം മുതിർന്ന പൗരന്മാരുമായി നിരന്തരം സന്പർക്കം പുലർത്തണം. ഇടയ്ക്കിടെ അവരുടെ വീടുകൾ സന്ദർശിക്കണം. വാരാന്ത്യങ്ങളിൽ ഇവർക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കാൻ ശ്രമിക്കണം. മുതിർന്ന പൗരൻമാരുടെ യോഗങ്ങൾ സംഘടിപ്പിച്ച് അവരുടെ…

Read More

തൃശൂരിൽ പൂമല, വടക്കാഞ്ചേരി, വിയ്യൂർ മേഖലയിൽ ഭൂചലനം;  റിക്ടർ സ്കെയിലിൽ 2.7  തീവ്രത രേഖപ്പെടുത്തി; പത്ത് സെക്കന്‍റോളം  സമയം ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

തൃശൂർ: നഗരത്തിനടുത്ത പൂമല കേന്ദ്രീകരിച്ച് ഇന്നു രാവിലെ ഭൂചലനം. രാവിലെ 6.20 ന് അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 2.7 രേഖപ്പെടുത്തി. വടക്കാഞ്ചേരി, തെക്കുംകര, അടങ്ങളം, കല്ലംപാറ, അന്പലപുരം, വിയ്യൂർ, കോട്ടേക്കാട് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽനിന്ന് ഇടിമുഴക്കംപോലുള്ള ഇരന്പമാണ് അനുഭവപ്പെട്ടത്. പത്തു സെക്കൻഡ് സമയം ഇതുണ്ടായി.

Read More

സുജിത്ത് വധം: പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കി; പ്രതി തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ ഉള്ളതായി സൂചന ; ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്ത് പിടിയിൽ

ഇരിങ്ങാലക്കുട: സുജിത്ത് വേണുഗോപാലിന്‍റെ കൊലപാതകിയായ ഓട്ടോഡ്രൈവർ പടിയൂർ പത്താഴക്കാട്ടിൽ ഫൽഗുണന്‍റെ മകൻ മിഥുനെ തേടിയുള്ള പോലീസ് അന്വേഷണം ഉൗർജിതം. മിഥുൻ തമിഴ്നാട്ടിൽ ഉള്ളതായി സൂചന ലഭിച്ചതിനെത്തുടർന്ന് എസ്ഐ കെ.എസ്. സുശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിൽ ക്യാന്പ് ചെയ്യുകയാണ്. മിഥുൻ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിനു ലഭിച്ച രഹസ്യവിവരം. ഈ രഹസ്യ ഒളിത്താവളം പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇവിടെനിന്നും പ്രതിയെ പിടികൂടുക എന്നുള്ളത് പോലീസിന് ഏറെ പ്രയാസമേറിയതാണ്.മിഥുനെ ഒളിവിൽ പോകാൻ സഹായിച്ച ഓട്ടോ ഡ്രൈവറെ ഇന്നലെ പോലീസ് പിടികൂടി. സുജിത്തിനെതിരെയുള്ള ആക്രമണത്തിനുശേഷം പ്രതി മിഥുനെ തന്‍റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജിൽ രാത്രിയിൽ താമസിപ്പിക്കുകയും പിറ്റേന്ന് രാവിലെ പണവും, തന്‍റെ വസ്ത്രങ്ങളും മറ്റും നൽകി തന്‍റെ ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കിയതായും പിടിയിലായ ഓട്ടോ ഡ്രൈവർ പോലീസിനോട് സമ്മതിച്ചു. പിടിയിലായ ഓട്ടോ ഡ്രൈവർ പട്ടേപ്പാടം സ്വദേശിയാണെങ്കിലും വീട്ടിൽ സ്ഥിരമായി മദ്യപിച്ച് കലഹം…

Read More

സമയദേഷം..! ക്ഷേത്രം പൂജാരിയെ ഹെൽമറ്റുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; തിരുമേനിയും ഭാര്യയും വാഹനത്തിൽ വരുമ്പോൾ  സൈക്കിളിലെത്തിയയാൾ മാലപൊട്ടിക്കാൻ ശ്രമിച്ചു; പിന്നിട് നടന്ന തർക്കത്തിനിടയിൽ ഹെൽമറ്റിന് അടിക്കുകയായിരുന്നു

തൃശൂർ: ക്ഷേത്രം പൂജാരിയെ മദ്യലഹരിയിലെത്തിയ ആൾ ഹെൽമറ്റു കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. പഴയനടക്കാവ് ശ്രീകാർത്യായിനിക്ഷേത്രത്തിലെ പൂജാരിയായ ദേവദാസ് തിരുമേനിയെയാണ് മർദ്ദിച്ചത്. ഇന്നലെ വൈകീട്ട് കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. ദേവദാസ് തിരുമേനിയും ഭാര്യയും സ്കൂട്ടറിൽ വരുന്പോൾ ഗേറ്റിനടുത്തുവെച്ച് സൈക്കിളിലെത്തിയ മദ്യപൻ ഇവരുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെന്ന് ദേവദാസ് പറഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും ദേവദാസിന്‍റെ ഹെൽമറ്റ് കൈക്കലാക്കി മദ്യപൻ ദേവദാസിന്‍റെ തലക്കടിക്കുകയുമായിരുന്നു. അടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ ദേവദാസിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് തിരുമേനി പറഞ്ഞു.

Read More

ഇവനാണ് ആ ശല്യക്കാരൻ..! സിനിമാ നടിയെ ട്രെയിനിൽ ശല്യം ചെയ്ത കന്യാകുമാരി സ്വദേശി ആന്‍റോയെ പോലീസ് അറസ്റ്റു ചെയ്തു

തൃശൂർ: ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവനടിയെ ശല്യം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വില്ലുകുറി സ്വദേശി അരുളപ്പന്‍റെ മകൻ ആന്‍റോ ബോസി(40) നെയാണ് ഇന്നലെ പുലർച്ചെ രണ്ടോടെ കന്പാർട്ടുമെന്‍റിൽനിന്നു പിടികൂടിയത്. മാവേലി എക്സ്പ്രസിന്‍റെ എസി കന്പാർട്ട്മെന്‍റിൽ യാത്രയ്ക്കിടയിൽ ഉറങ്ങുകയായിരുന്ന നടിയെ പ്രതി ശല്യപ്പെടുത്തുകയായിരുന്നു. നടി ഫോണ്‍ മുഖേന പോലീസിൽ അറിയിച്ചു. തുടർന്ന് ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Read More

വെറും 8500 രൂപ..!  കാഴ്ചയില്ലാത്തവർക്ക് ആശ്വാസമായി വിലകുറഞ്ഞ  ബ്രെയ്‌ലി ലിപി പ്രിന്‍റർ നിർമിച്ച് ജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ; വിദേശ നിർമിത ലിപിയ്ക്ക് ഒന്നരലക്ഷത്തോളം രൂപവില വരും

ചെറുതുരുത്തി: കാഴ്ചശേഷിയില്ലാത്തവർക്കു വായിക്കാൻ ചെലവു കുറഞ്ഞ ബ്രെയ്‌ലി ലിപി പ്രിന്‍റർ നിർമിച്ച് ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ. ഒന്നര ലക്ഷം രൂപ വിലവരുന്നവയാണ് ബ്രെയ്‌ലി പ്രിന്‍ററുകൾ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. കോളജിലെ വിദ്യാർഥികൾ നിർമിച്ച പ്രിന്‍ററിന് 8,500 രൂപയാണു ചെലവായത്. വിദ്യാർഥികളായ ജെസ്‌വ‌‌‌ിൻ ജോസഫ് പാലാട്ടി, കെ.ബി. ബർണാഡ്, ശ്രുതി ചന്ദ്രൻ, വി. പ്രണവ്, എൻ. വരദ എന്നിവർ ചേർന്നാണ് ഈ പ്രിന്‍റർ വികസിപ്പിച്ചെടുത്തത്. കുന്നംകുളം ഗവണ്‍മെന്‍റ് ബ്ലൈൻഡ് സ്കൂൾ പ്രിൻസിപ്പൽ സത്യശീലൻ പ്രിന്‍ററിൽ പ്രിന്‍റു ചെയ്ത പേപ്പർ വിരലുകൊണ്ടു തടവി വായിച്ചു. നടക്കാനാകാത്ത സഹപാഠിക്കുവേണ്ടി വീൽ ചെയർ നിർമിച്ച ക്യൂൻ സിനിമയിലെ രംഗം തിയേറ്ററുകളിൽ കൈയടി വാങ്ങുന്പോൾ കാഴ്ചയില്ലാത്തവർക്കു ചെലവു കുറഞ്ഞ ബ്രയ്‌ലക്സ് പ്രിന്‍റർ നിർമിച്ച് ജ്യോതിയിലെ വിദ്യാർഥികൾ മാതൃകയായി. ക്യൂൻ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്‍റണി, സംഗീത സംവിധായകൻ ജക്സ് ബിജോയ് അഭിനേതാക്കളായ…

Read More

ബസ് യാത്രയ്ക്കിടെ മാലപൊട്ടിക്കാൻ ശ്രമിച്ച  തമിഴ് യുവതിയെ നാട്ടുകാർ പിടികൂടി; ബസ് ഇറങ്ങുന്നതിനിടെ മാലപൊട്ടിച്ച് ഓടുകയായിരുന്നു;   പിന്നാലെ ഓടി നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു

വടക്കഞ്ചേരി: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ് യുവതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേല്പിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണെന്നു പറയുന്ന രേവതി (38) യെയാണ് പിടികുടിയത്. ഇവരുടെ യഥാർത്ഥ പേര് ഇതുതന്നെയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്നുരാവിലെ ഒന്പതരയോടെയാണ് സംഭവം. ദേശീയപാത അഞ്ചുമൂർത്തി മംഗലത്തുനിന്നും വടക്കഞ്ചേരിക്ക് കയറിയ തങ്കമണി എന്ന വീട്ടമ്മയുടെ രണ്ടുപവന്‍റെ സ്വർണമാലയാണ് വടക്കഞ്ചേരിയിൽ ബസിറങ്ങുന്നതിനിടെ യുവതി പൊട്ടിച്ചത്. എന്നാൽ മാലയിൽ സേഫ്റ്റി പിൻകുത്തിയിരുന്നതിനാൽ മാല പൊട്ടിച്ചെടുക്കാൻ കഴിഞ്ഞില്ല. വീട്ടമ്മ ബഹളം വച്ചപ്പോൾ യുവതി ബസിൽ നിന്നിറങ്ങി ഓടി ഓട്ടോയിൽ തങ്കം കവലയിലേക്കുപോയി. പിന്നാലെ നാട്ടുകാരും ഇവരെ പിന്തുടർന്നു. ആളുകൾ ഓടികൂടുന്നതുകണ്ടു ഇവർ തങ്കം കവലയിലിറങ്ങി മറ്റൊരു ഓട്ടോയിൽ മംഗലംപാലം ഭാഗത്തേക്കുപോയി. അവിടെ വച്ചാണ് ഇവരെ പിടികൂടിയത്. സാരി ധരിച്ച തടിച്ച സ്ത്രീയാണിവർ. ഈയടുത്ത കാലത്തായി ബസുകളിൽ മാലപൊട്ടിക്കൽ സംഭവങ്ങൾ ഏറുകയാണ്. ഇത്തരം അന്യസംസ്ഥാന മോഷണസംഘങ്ങൾ…

Read More

 എല്ലാം ശരിയാക്കാൻ പറ്റില്ല..!  ഗുരുവായൂർ ദേവസ്വം  ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 തന്നെ; വിരമിക്കൽ പ്രായം 60 ആക്കാനുള്ള ശിപാർശ പരിഗണിക്കാനാവില്ലെന്നു സർക്കാർ 

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരുടേ വിരമിക്കൽ പ്രായം 56 തന്നെയെന്നു സർക്കാർ ദേവസ്വത്തെ അറിയിച്ചു. ഇതുസംബന്ധിച്ചു ദേവസ്വം സെക്രട്ടറിയുടെ കത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കു ലഭിച്ചു.സർക്കാർ ജീവനക്കാരുടേതിന് അനുസൃതമായി കെഎസ്ആർ നിഷ്കർഷിച്ച പ്രകാരം എല്ലാ ദേവസ്വം ജീവനക്കാരുടേയും വിരമിക്കൽ പ്രായം 56 ആണ്. അതിനാൽ വിരമിക്കൽ പ്രായം 60 ആക്കാനുള്ള ശിപാർശ പരിഗണിക്കാനാവില്ലെന്നു സർക്കാർ ദേവസ്വത്തെ അറിയിച്ചു. കൃഷ്ണനാട്ടം ജീവനക്കാർക്കു ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനുള്ള നടപടിക്രമങ്ങൾ അടിയന്തരമായി സ്വീകരിച്ചു സർക്കാരിലേക്കു റിപ്പോർട്ട് നൽകാനും ഉത്തരവിലുണ്ട്. കഴിഞ്ഞ ഭരണസമിതി ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി തീരുമാനമെടുത്തിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ ഇതു പ്രാബല്യത്തിലായിരുന്നില്ല. കഴിഞ്ഞ 31നു വിരമിക്കേണ്ട മാനേജർ ആർ. പരമേശ്വരൻ ഭരണസമിതി തീരുമാനപ്രകാരം കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് ആനുകൂല്യങ്ങളില്ലാതെ ഒരുമാസത്തേക്കു തുടരാൻ പരമേശ്വരനു കോടതി അനുവാദം നൽകി. ഡിസംബറിൽ വിരമിക്കേണ്ടിയിരുന്ന മറ്റു ജീവനക്കാരും ഇങ്ങനെ…

Read More

  നഗരത്തിൽ ഒറ്റ നമ്പർ ചൂതാട്ടം; റെയ്ഡിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ; ചൂതാട്ടം ഗോവൻ ലോട്ടറിയെ അടിസ്ഥാനമാക്കി;  നിരവധിപേർ ഈ തട്ടിപ്പിൽ വീണതായി പോലീസ്

തൃശൂർ: അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒറ്റനന്പർ ചൂതാട്ട കേന്ദ്രത്തിൽ പോലീസിന്‍റെ റെയ്ഡ്. രണ്ടുപേർ അറസ്റ്റിലായി. തൃശൂർ കാളത്തോട് സ്വദേശിയായ കറുത്തേരിയിൽ ഹസൻ മകൻ നിവാസ് (35), വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി വാലപറന്പിൽ സഹദേവന്‍റെ മകൻ സമേഷ് (30), എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് പണവും, ഒറ്റനന്പർ ചൂതാട്ടത്തിന് ഉപയോഗിക്കുന്ന നിരവധി ലോട്ടറികളും, മറ്റു സാധന സാമഗ്രികളും പോലീസ് കണ്ടെടുത്തു. തൃശൂർ നഗരത്തിൽ അനധികൃതമായി ഒറ്റനന്പർ ചൂതാട്ടം നടക്കുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈസ്റ്റ്പോലീസും ഷാഡോ സംഘവും ചേർന്നായിരുന്നു റെയ്ഡ്. ഗോവൻ ലോട്ടറി നറുക്കെടുപ്പുഫലം അടിസ്ഥാനമാക്കിയായിരുന്നു ചൂതാട്ടമെന്നു പോലീസ് പറഞ്ഞു. പൂജ്യം മുതൽ ഒന്പതുവരെയുള്ള നന്പറുകളിൽ ഇടപാടുകാരൻ ആവശ്യപ്പെടുന്നതനുസരിച്ചുള്ള എണ്ണം നന്പറുകൾ പ്രത്യേകം തയാറാക്കിയ പേപ്പറിൽ എഴുതിനൽകും. ഒരാൾക്ക് ഇപ്രകാരം എത്ര നന്പറുകൾ വേണമെങ്കിലും വാങ്ങാം. ഒരെണ്ണത്തിന് 12 രൂപയാണ് ഈടാക്കിയിരുന്നത്. ഗോവയിൽ ഓരോ മണിക്കൂർ ഇടവിട്ട്…

Read More