സ്വന്തം ലേഖകൻതൃശൂർ: ന്തൂട്ട് ചൂടാണിഷ്ടാ….പൊറത്തിറങ്ങ്യാ പൊരിയും….ഇതെന്താ ഇങ്ങനെ…ഇക്കണക്കിന് അടുത്ത മാസം ന്താവും സ്ഥിതി… രാവിലെ ഏഴുമണി കഴിയുന്പോഴേക്കും ഉഷ്ണം തുടങ്ങും. പത്തുമണിയാകുന്പോഴേക്കും വെയിൽ കത്തിത്തുടങ്ങും. ഉച്ചയോടെ ചൂടിന്റെ കൂട്ടപ്പൊരിച്ചിലാണ്. സൂര്യാഘാത മുന്നറിയിപ്പുകൾ ആരോഗ്യവകുപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും നൽകിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും കരുതൽ നിർദേശങ്ങളുണ്ട്. ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദേശങ്ങൾ സൂര്യാഘാതമെന്നാൽ അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാകാൻ സാധ്യതയുണ്ട്. ഇതാണു സൂര്യാഘാതം. ലക്ഷണങ്ങൾവളരെ ഉയർന്ന ശരീര താപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലമുണ്ടാകാം. ഇങ്ങനെ സംഭവിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം…
Read MoreCategory: Health
പ്രമേഹം അതിജീവിക്കാം(2) ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്നം. വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. മാനസിക സംഘർഷം പ്രശ്നമാകുമോ?മാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്ന്നുനില്ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം.…
Read Moreപ്രമേഹബാധിതരിൽ സ്ട്രോക്ക് സാധ്യതയുണ്ടോ? സാധാരണജീവിതം സാധ്യമോ? പ്രമേഹം അതിജീവിക്കാം…
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അപര്യാപ്തതയാണ് പ്രമേഹത്തിന്റെ മൂലകാരണം. ഇന്‍സുലിന്റെ അപര്യാപ്തത രക്തത്തില്‍ ക്രമാതീതമായി ഗ്ലൂക്കോസ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത്. ഹൈപ്പോഗ്ലൈസീമിയ ഡയബറ്റീസ് പ്രധാനമായും രണ്ടു തരം. ഇന്‍സുലിന്‍കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന ടൈപ്പ്-1 പ്രമേഹം, മരുന്നുകൊണ്ട് നിയന്ത്രിക്കാവുന്ന ടൈപ്പ് -2 പ്രമേഹം. ടൈപ്പ് – 1 പ്രമേഹം സാധാരണമായി കുട്ടികളിലും ടൈപ്പ്-2 ഡയബറ്റീസ് 35 വയസ്സിന് മുകളില്‍ ഉള്ളവരിലുമാണ് കണ്ടുവരുന്നത്. പ്രമേഹരോഗികളില്‍ വളരെ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ താഴ്ന്നുപോകുന്നു. ഇതിനെ ഹൈപ്പോഗ്ളൈസിമിയ എന്നാണ് പറയുന്നത്. വൃക്ക തകരാർ എപ്പോൾ? പ്രമേഹരോഗികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കൂടുതലായി ഉണ്ടാകാം. ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകാം. വൃക്കയിലെ മൈക്രോആന്ജിയോപ്പതി മൂത്രത്തില്‍ കൂടിയുള്ള ആല്ബുമിന് നഷ്ടത്തിനും, രക്തസമ്മര്‍ദ്ദം, കൈകാലുകളില്‍ നീര് എന്നിവയ്ക്കും കാരണമാവുന്നു. കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ച് റീനല്‍…
Read Moreഅലർജിക് റൈനൈറ്റിസ് (3) അലർജിക് റൈനൈറ്റിസിന്റെ ഏത് അവസ്ഥയിലും ആയുർവേദ ചികിത്സ
രോഗ കാരണങ്ങളെന്തൊക്കെയാണെന്നും എന്തുകൊണ്ട് അവ രോഗകാരണമാകുന്നുവെന്നും എല്ലാ കാരണങ്ങളും എല്ലാ ആൾക്കാരിലും എന്തുകൊണ്ട് രോഗത്തെ ഉണ്ടാക്കുന്നില്ലെന്നും വ്യക്തമാക്കാൻ ഒരു ആയുർവേദ ചികിത്സകന് നിഷ്പ്രയാസം സാധിക്കുമല്ലോ. ഓരോ രോഗിയിലും…രോഗിയുടെ ശാരീരിക വ്യതിയാനങ്ങൾക്കനുസരിച്ച് പലവിധ ആയുർവേദ മരുന്നുകളുണ്ട്. അവയിൽ തന്നെ തലയിൽ തേയ്ക്കുവാൻ എണ്ണ വേണമോ?എങ്കിൽ ഏത് വേണം? തുടർച്ചയായി കഴിക്കുവാൻ ഏത് മരുന്ന്? ഇടയ്ക്കിടെ രോഗം വർദ്ധിക്കുമ്പോൾ അധികമായി ഉൾപ്പെടുത്തേണ്ടവ ഏത്? പഞ്ചകർമ്മചികിത്സകളിൽ നസ്യം തുടങ്ങിയവയ്ക്ക് ഏത് മരുന്നുപയോഗിച്ച് പ്രയോജനപ്പെടുത്താം? തുടങ്ങിയ കാര്യങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തങ്ങളാണ്. രോഗത്തിന്റെയും അവ കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങളുടേയും അവസ്ഥ മനസിലാക്കി മാത്രമേ ഒരു ചികിത്സ നിശ്ചയിക്കാൻ ആയുർവേദത്തിലൂടെ സാധിക്കുകയുള്ളൂ. അലർജിക് റൈനൈ റ്റിസിന്റെ ഏത് അവസ്ഥയിലും ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണ്. നസ്യം എങ്ങനെ?നസ്യം ചെയ്യുന്നതും അതിനായുള്ള മരുന്ന് ഉപയോഗിക്കുന്നതും ശ്രദ്ധിച്ചാവണം. ക്ഷീരബല ആവർത്തിച്ചത് ബൃംഹണത്തിനും അണുതൈലം ശമനത്തിനും തുളസിയുടെയും തുമ്പയുടേയും…
Read Moreഅലർജിക് റൈനൈറ്റിസ് (2)കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്സയും ഫലപ്രദമാവില്ല
അലർജിക് റൈനൈറ്റിസ് വർധിക്കുന്നതനുസരിച്ച് വിവിധ ശീരീരഭാഗങ്ങളിൽ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങൾ:കണ്ണ്കൺപോള വീർക്കുക, കൺപോളയുടെ ഉൾവശം ചൊറിയുകയും ചുവക്കുകയും തടിക്കുകയും ചെയ്യുക, കോബിൾ സ്റ്റോൺ അപ്പിയറൻസ്, അലെർജിക് ഷൈനേഴ്സ് ചെവി ചൊറിച്ചിൽ, ഇടയ്ക്കിടെ ചെവി വേദന,കേൾവിക്ക് ചെറിയ കുഴപ്പങ്ങൾ,റിട്രാക്റ്റഡ് ടിംപാനിക് മെംബ്രയിൻ, സീറസ് ഓട്ടൈറ്റിസ് മീഡിയ ഫാരിംഗ്സ്തൊണ്ട ചൊറിച്ചിൽ, പനിയോടു കൂടിയ തൊണ്ടവേദന, ഇടയ്ക്കിടെ ജലദോഷം, പോസ്റ്റ് നേസൽ ഡ്രിപ്പിംഗ് കാരണം തൊണ്ടയിൽ തടഞ്ഞിരിക്കുന്നത് മാറ്റാൻ ശ്രമിക്കുന്ന പോലെ ശബ്ദമുണ്ടാക്കുക, വായനാറ്റം, മോണവീക്കം, ഫാരിഞ്ചൈറ്റിസ് ലാരിംഗ്സ്-ശബ്ദ വ്യത്യാസം, വോക്കൽ കോർഡിലെ എഡിമ ചികിത്സ- ആധുനികരീതിയിൽ 1) കാരണങ്ങളെ ഒഴിവാക്കുക രോഗനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗം ഇതാണ്. ഒരുപക്ഷേ, കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്സയും ഈ രോഗത്തിൽ ഫലപ്രദമല്ലെന്ന് തന്നെ പറയാം. എന്നാൽ രോഗം കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങൾ ഇതുകൊണ്ടുമാത്രം മാറണമെന്നില്ല. 2)ഔഷധ ചികിത്സരോഗിക്ക് കുറെയൊക്കെ ആശ്വാസം നൽകുവാൻ ഇതുകൊണ്ട് സാധിക്കും.…
Read Moreഅലർജിക് റൈനൈറ്റിസ് (1) അലർജിക് ആസ്ത്മയായി പരിണമിക്കുന്ന തുമ്മൽ
മൂക്കിനുള്ളിലെ നേരിയ മ്യൂക്കസ് ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയാനുള്ള ഒരു സ്വയംപ്രതിരോധ ഉപായമാണ് തുമ്മൽ. എന്നാൽ, അമിതമായ തുമ്മൽ കാരണം ബുദ്ധിമുട്ടുന്ന നിരവധി കുട്ടികളുണ്ട്. ഇത ു തന്നെ മറ്റു പല രോഗങ്ങൾക്കും കാരണമായശേഷം അവ ശരിയായി പരിഹരിക്കാൻ സാധിക്കാതെ അലർജിക് ആസ്ത്്മ പോലെയുള്ള അനുബന്ധ രോഗവുമായി ജീവിക്കേണ്ടിവരുന്നവരും ധാരാളമുണ്ട്. ശൃംഗാടക മർമ്മത്തെ ആശ്രയിച്ച് വാതദോഷം വർധിച്ചുണ്ടാകുന്ന ക്ഷവഥുവിനെ നിജരോഗമായും പുക, പൊടി, പൂമ്പൊടി തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ക്ഷവഥുവിനെ ആഗന്തുജമായും കണക്കാക്കാം. സുശ്രുതാചാര്യനും മാധവാചാര്യനും വിശദീകരിക്കുന്ന ക്ഷവഥുവും വാഗ്ഭടാചാര്യന്റെ ഭൃശ ക്ഷവയും ഒന്നു തന്നെയാണ്. ഇവയെ ആധുനിക രീതിയിൽ വിശദീകരിക്കുന്നതിന് അലർജിക് റൈനൈറ്റിസ് എന്ന പരിഗണനയാണ് ഉചിതമാകുന്നത്. അലർജിക് റൈനൈറ്റിസിൽ തുടങ്ങി… മൂക്കിനെ മാത്രം ആശ്രയിച്ച് പൊടി അഥവാ ഡസ്റ്റ് തുടങ്ങിയ കാരണങ്ങളാൽ സംഭവിക്കുന്ന തുമ്മൽ ക്രമേണ കണ്ണ്, ചെവി, തൊണ്ട, സൈനസുകൾ,…
Read Moreഎല്ലുകളുടെ ആരോഗ്യത്തിനു മീൻ സഹായകമാണോ?
മീൻ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. കണ്ണുകളുടെ ആരോഗ്യത്തിനും ഗുണപ്രദം. മീൻ ഹൃദയത്തിന്….കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളം. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു.ആഴ്ചയിൽ രണ്ടു തവണ മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ. ഇക്കാര്യത്തിൽ കൺസൾട്ടിംഗ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതം. രക്തസമ്മർദംകുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വ്യായാമവും മീൻകഴിക്കുന്നതും അമിതഭാരം കുറയ്ക്കാന്‍ സഹായകമെന്നുഗവേഷകർ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ?മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിനു സഹായകം. മനസിന്റെ…
Read Moreകൊതുകുകടി മൂലമുള്ള പനിയും സന്ധിവേദനയും
ചിക്കുൻഗുനിയ, സിക്ക, ഡെങ്കിപ്പനി – ഈ മൂന്നു രോഗങ്ങളും പരത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുക് ഇനമാണ്.1. ചിക്കുൻഗുനിയയുടെ ലക്ഷണങ്ങളും അടയാളങ്ങളും?രോഗവാഹിയായ കൊതുകിന്റെ കടിയേറ്റ ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പനി, തലവേദന, പേശീവേദന, തടിപ്പ്, ശക്തമായ സന്ധിവേദന എന്നിവയാണു ലക്ഷണങ്ങൾ. പെട്ടെന്നു കാണപ്പെടുന്ന തീവ്രമായ ഈയവസ്ഥ ഏഴുമുതൽ പത്തുദിവസം വരെ നീണ്ടുനിൽക്കാം. അതിനുശേഷം ഭൂരിഭാഗം പേരിലും അവസ്ഥ മെച്ചപ്പെടും. രോഗത്തിന്റെ തീവ്രഘട്ടത്തിൽ എല്ലാ രോഗികൾക്കും സന്ധിവേദനയുണ്ടാകും. ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള അനുരൂപമായ ചെറുതും വലുതുമായ സന്ധികളെയാണ് ബാധിക്കുന്നത്. 80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ പേശികളെയും ശരീരഭാഗങ്ങളെയും അവയവങ്ങളെയും അസ്ഥികളെയും ബാധിക്കുകയും ഇത് മൂന്നുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യാവുന്നതാണ്. 2. ചിക്കുൻഗുനിയ വിട്ടുമാറാത്ത സന്ധിവാതത്തിന് കാരണമാകുന്നുണ്ടോ?ഗുരുതരമായ ചിക്കുൻഗുനിയ ആമവാതത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. സന്ധികളിലെ വേദന ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും. വളരെ കുറച്ചുപേരിൽ (അഞ്ചുമുതൽ പത്തുശതമാനംവരെ) രണ്ടുവർഷംവരെ…
Read Moreസ്തനാർബുദത്തെ തിരിച്ചറിയാൻ..! ഒഴിവാക്കാൻ കഴിയുന്ന ഒരു ദുരവസ്ഥയെ കുറിച്ച് എങ്ങനെ ജനങ്ങളെ ബോധവത്കരിക്കാം..? മാര്‍ഗമുണ്ട്…
കോട്ടയം: ഒരു ആശയം എങ്ങനെ ജനങ്ങളിൽ എത്തിക്കാം… ഒഴിവാക്കാൻ കഴിയുന്ന ഒരു ദുരവസ്ഥയെ കുറിച്ച് എങ്ങനെ ജനങ്ങളെ ബോധവത്കരിക്കാം… ഇതിന് രണ്ടിനുമായി ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ വനിതാ ഡോക്ടർമാർ. സ്ത്രീകളിൽ സ്തനാർബുദത്തിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടാകുമെന്ന് സ്ത്രീകളെ തിരിച്ചറിയിക്കുന്ന, അതിനെ എങ്ങനെ നേരിടാം എന്ന് ബോധവത്കരിക്കുന്ന ഒരു ഹ്രസ്വചിത്രം നിർമിച്ചാണ് കാരിത്താസ് ആശുപത്രിയിലെ ഇരുപതോളം വനിതാ ഡോക്ടർമാരും അവരുടെ സഹപ്രവർത്തകരും മുന്നിട്ടിറങ്ങിരിക്കുന്നത്. ലോക കാൻസർ ദിനത്തോടനുബന്ധിച്ചാണ് ആശുപത്രിയിലെ വനിതാ ഡോക്ടർമാർ സ്വയം അഭിനയിച്ചും രചനയും സംവിധാനവും ചെയ്തും ഇത്തരമൊരു ഒരു ഹ്രസ്വചിത്രം നിർമിച്ചത്. സ്ത്രീകളിൽ സ്തനാർബുദത്തിന്റെ സാധ്യതകൾ എത്രത്തോളമുണ്ടെന്നും അതിനെ എങ്ങനെ നേരത്തെ കണ്ടെത്താമെന്നും വളരെ ലളിതമായി ഏവർക്കും മനസിലാകുന്ന രീതിയിലാണ് “കരുതലോടെ മുന്നോട്ട്’’ എന്ന ഹ്രസ്വചിത്രം പറയുന്നത്. കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജെനി ജോസഫാണ് രചനയും സംവിധാനവും…
Read Moreപ്രമേഹവും ദന്താരോഗ്യവും(2) പ്രമേഹബാധിതരിൽ വായിലെ ഫംഗസ് അളവിൽ കൂടുമ്പോൾ
പ്രമേഹബാധിതരിൽ ഉമിനീരിന്റെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങൽ, സംസാരിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഉമിനീരിന്റെ അളവും ഗ്ലൂക്കോസിന്റെ അളവും തമ്മിൽ ബന്ധമുണ്ട്. ഉയർന്ന ഗ്ലൂക്കോസ് ലെവൽ ഉള്ള പ്രമേഹരോഗികളിൽ ഉമിനീരിന്റെ അളവ് വളരെ കുറവായിരിക്കും. ദന്തക്ഷയംപ്രമേഹരോഗികളിൽ പുതിയതും ആവർത്തിച്ചുള്ളതുമായ ദന്തക്ഷയത്തിന് സാധ്യതയുണ്ട്. ഉമിനീരിന്റെ ശുദ്ധീകരണവും ബഫറിംഗ് ശേഷിയും കുറയുന്നു. ഉമിനീരിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു കാരണം. ഇങ്ങനെവായിൽ നിരവധി ബാക്ടീരിയകൾ വരുന്നു. ഇതു പല്ലിനും പല്ലിന്റെ വേരുകളിലും നാശത്തിനു കാരണമാകുന്നു. പ്രമേഹ ബാധിതരിൽ മറ്റുള്ളവരെ അപേക്ഷിച്ച് പല്ലിന്റെ കേടുമൂലം വേരുകളിൽ പഴുപ്പു കെട്ടിനിൽക്കാനുള്ള അവസരം കൂടുതലാണെന്നു പഠനങ്ങളുണ്ട്. ഇത്തരത്തിലുള്ള പഴുപ്പുകൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ അണുബാധ വരുത്താനുള്ള സാധ്യത കൂടുതലാണ്. വായിലെ അണുബാധകൾ പ്രമേഹരോഗികൾക്ക് ഫംഗസ്, ബാക്ടീരിയ, അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉമിനീർ ഉത്പാദനം കുറവും അതിലുള്ള ആന്റി…
Read More