ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി!

ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉളളിയെക്കുറിച്ചു ചിലത്. ഏതുതരം ഉളളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഉളളി വയട്ടിയതാണെങ്കിലും കഥ മാറില്ല. ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉളളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉളളി മുറിച്ചു വച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉളളിയുടെ ശേഷി അപാരമാണ്. ഉള്ളി അരിയേണ്ടത് എപ്പോൾ?സാലഡുകളിൽ ഉളളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. അധികനേരം ഉളളി അരിഞ്ഞു തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്പു മാത്രമേ ളളളി അരിഞ്ഞു ചേർക്കാൻ പാടുളളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുളളൂ. അല്ലെങ്കിൽ അതിനെ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം. ഡെയിഞ്ചർ സോൺഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;പ്രതിരോധത്തിനു വില്ലനാകുന്ന ട്രാൻസ് ഫാറ്റ്

ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിെൻറ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും. കനലിൽ വേവിക്കുന്പോൾ എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. എണ്ണ പോയിക്കഴിഞ്ഞാൽഅപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നതായി ഗവേഷകർ. മാലിന്യം കലർന്നാൽ…ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ ഉണ്ടാകാനുളള സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ… കലരാനുളള സാധ്യത) ഏറെയാണ്. പലപ്പോഴും ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ – നാരു കുറയുകയും ഉപ്പ് കൂടുകയും ചെയ്താൽ…

ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്. ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്‍റെ അളവു കൂടുതലാകുന്നു. നാരിന്‍റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും. ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു. ശീലമാക്കിയാൽ..?ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഉൗർജവുമാണ്്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഉൗർജം മാത്രം. ചോറു കഴിച്ചാലും നമുക്കു കിുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം. മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രണയികൾ…

Read More

കൊഴുപ്പാണു പ്രശ്നം, അരക്കെട്ടിന്‍റെ വണ്ണം കൂടും! ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ…

ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കണ്‍വീനിയന്‍റ് ഫുഡ്്)എന്നർഥം; പത്തു മിനിറ്റിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്. അതിെൻറ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്ററ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം. കോള പതിവാക്കിയാൽ.. ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കാലറി ഉൗർജം കിട്ടുന്നു. അതിനെ എംറ്റി കാലറി എന്നു പറയുന്നു. അതിൽ ഉൗർജം മാത്രമേയുളളു. ശരീരത്തിനാവശ്യമായ യാതൊരുവിധപോഷകങ്ങളുമില്ല. മധുരം അധികമായാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്‍റെ വണ്ണം കൂടും.…

Read More

മുറിവിനും ചതവിനും പൊള്ളലിനും ഹോമിയോചികിത്സ

ഏറ്റവും കുറഞ്ഞ ചെലവിൽ, മനുഷ്യശരീരത്തിന് ഉപദ്രവമുണ്ടാക്കാത്ത മരുന്നുകൾ മനുഷ്യനു പഠിപ്പിച്ചു കൊടുക്കുന്ന ചികിൽസയാണു ഹോമിയോപ്പതി. ഹോമിയോപ്പതിയുടെ ചികിൽസാ വ്യാപ്തിയേക്കുറിച്ച് കേരളത്തിൽ പോലും പലർക്കും അറിയില്ല. ഉദാഹരണത്തിന് പ്രഥമ ശുശ്രൂഷയ്ക്കുതകുന്ന നൂറു ശതമാനം ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ടെന്നു പലർക്കുമറിയില്ല. മുറിവിന് കലെൻഡുല മദർ ടിങ്ചർകത്തികൊണ്ടായാലും മറ്റു ക്ഷതങ്ങൾകൊണ്ടായാലും ശരീരത്തിലുണ്ടാകുന്ന മുറിവിനു “കലെൻഡുല” എന്ന മരുന്ന് അത്യുത്തമം. “കലെൻഡുല മദർ ടിങ്ചർ” മുറിവിൽ പുരട്ടുക. ചെറിയ നീറ്റലുണ്ടാകുമെങ്കിലും മുറിവ് പെട്ടെന്ന് ഉണങ്ങും. ഈ മരുന്നുകൊണ്ട് ബാൻഡേജ് കെട്ടുക. രണ്ടു ദിവസത്തേക്ക് മുറിവഴിക്കാതെ തന്നെ പഞ്ഞിയും മുറിവും നനയുന്ന രീതിയിൽ മൂന്നുനേരം മരുന്നു പ്രയോഗിക്കുക. വളരെ പെട്ടെന്ന് മുറിവുണങ്ങുന്നതു കാണാം. പൊടിയും മാലിന്യവും പുരളാത്ത സാഹചര്യമാണെങ്കിൽ മുറിവ് തുറന്നിടുകയാണ് ഉണങ്ങാൻ എളുപ്പം. മുറിവിലുണ്ടാ കുന്ന പൊറ്റകൾ പൊളിച്ചു കളയാതെയാണു മരുന്നു പുരട്ടേണ്ടത്. ഈ മരുന്നു പതിനഞ്ച് തുള്ളി ചൂട് വെള്ളത്തിൽ ചേർത്തു…

Read More

പ്രായമായവരിൽ ദന്തസംരക്ഷണം ആവശ്യമുണ്ടോ?

  ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്താഗതി തെറ്റാണ്. റിട്ടയർ ചെയ്തു ഇനിയും ആവശ്യത്തിനു സമയം ഉള്ളതുകൊണ്ട് എല്ലാ ശരീരഭാഗ ങ്ങളുടെയും ആരോഗ്യം കൃത്യമായി ശ്രദ്ധിക്കും എന്ന തീരുമാനം എടുക്കുക. തേയ്മാനം പല്ലുകൾക്കുംആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതിയാൽ രോഗനിർണയവും ചികിൽസയും ക്യത്യമായ രീതിയിൽ സാധ്യമാകുന്നതു കൊണ്ട് ആയുർദൈർഘ്യം കൂടി. പ്രായമാകുന്പോൾ പല്ലുകൾ കൊഴിഞ്ഞു പോകും എന്ന ചിന്തയ്ക്ക് മാറ്റം വന്നു തുടങ്ങി. പ്രായമാകുന്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോലതന്നെ തേയ്മാനം പല്ലുകൾക്കും ഉണ്ടാകാം. ക്യത്യമായ ചികിത്സ യഥാസമയം ലഭ്യമാക്കിയാൽ സ്വന്തം പല്ലു കൊണ്ടുതന്നെ ആയുസു തികയ്ക്കാം. മോണയിലെ നീർക്കെട്ട്മോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്‍റെ തേയ്മാനവും കറപിടിക്കലും, ഉമിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക, പല്ലുസെറ്റ് ശരിയായ…

Read More

സോറിയാസിസ്;അപകർഷബോധം വേണ്ട; സോറിയാസിസ് പകരില്ല

ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്‍റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.) തണുപ്പും ടെൻഷനും പ്രശ്്നമാണോ?തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദ്ദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. എവിടെയൊക്കെ?സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ.…

Read More

തലവേദനയ്ക്കു പിന്നിൽ – 2 പെർഫക്ട് ഓകെ ആകാൻ പിടിവാശി വേണ്ട!

തലവേദന ഒരു പ്രശ്നമാകുന്നവരിൽ പകുതിയിൽ കൂടുതൽ പേരിലും തലവേദനയ്ക്ക് കാരണമാകുന്നത് മാനസിക സംഘർഷമാണ്. ഇങ്ങനെയുള്ളവരിൽ ഒരു മരുന്നും ഫലപ്രദമായി കാണാറില്ല. കുറച്ചെങ്കിലും പ്രയോജനം ലഭിക്കുന്നതായി കാണാറുള്ളത് പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ ചെറിയ മാത്രയിൽ കൊടുക്കുന്ന അവസരങ്ങളിൽ മാത്രമാണ്. ഇങ്ങനെയുള്ള മരുന്നുകൾ തലവേദനയുടെ അടിസ്ഥാന കാരണങ്ങൾക്ക് പ്രതിവിധി ആകുന്നില്ല. അവയെല്ലാം തൽക്കാലശാന്തിക്കു മാത്രം സഹായിക്കുന്നവയാണ്. വേദനകളുടെ ലിസ്റ്റ്!മാനസിക സംഘർഷം കാരണം നീണ്ട കാലമായി തലവേദന അനുഭവിക്കുന്നവരിൽ ചികിത്സയുടെ ഒപ്പം മന:ശാസ്ത്ര സമീപനം കൂടി സ്വീകരിക്കുകയാണ് എങ്കിൽ തലവേദനയിൽ നിന്നുള്ള മോചനം എളുപ്പം സാധ്യമാകുന്നതായിരിക്കും. താഴെ പറയുന്ന കാര്യങ്ങൾ ശീലിക്കുന്നവരിൽചിലപ്പോൾ തലവേദന കുറയാവുന്നതാണ്.• പതിവായി ചെയ്തുവരുന്ന അധ്വാനം അൽപം കുറയ്ക്കുക • വിശ്രമിക്കാനായി കുറച്ച് സമയം ദിവസവും കണ്ടെത്തുക • ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും പെർഫെക്ട് ആയി തന്നെ ചെയ്ത് തീർക്കണം എന്ന പിടിവാശി ഉണ്ടെങ്കിൽ അത് നല്ലതല്ല…

Read More

സ്ഥിരം തലവേദന; വില്ലന്മാർ ഇവരൊക്കെ!

അനുദിന ജീവിത ചര്യകളിൽ മുഴുവനും താളപ്പിഴകൾ വരുത്താൻ കാരണമായി മാറുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തലവേദന. ആർക്കെങ്കിലും എപ്പോഴെങ്കിലും തലവേദന അനുഭവിക്കേണ്ടി വന്നിട്ടില്ല എങ്കിൽ അവർ വലിയ ഭാഗ്യവാന്മാർ ആണ്. തല പൊട്ടി പിളരുന്നത് പോലെയോ തലയിലേയ്ക്ക് തുളച്ച് കയറുന്നത് പോലെയോ തലയ്ക്ക് ശക്തമായി ഇടിക്കുന്നത് പോലെയോ എന്നെല്ലാം ആണ് തലവേദനയെ കുറിച്ച് പലരും പറയാറുള്ളത്. ലേപനങ്ങളിൽ തീരാതെ… കൂടുതൽ പേരും മാസത്തിൽ കുറഞ്ഞത് ഒരിക്കൽ എങ്കിലും തലവേദനയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഗുളികകൾ കഴിയ്ക്കുകയോ ലേപനങ്ങൾ പുരട്ടുകയോ ചെയ്യാറുണ്ട് എന്നാണ് പറയുന്നത്. തലവേദന ഒരു പ്രശ്നമായി തീരുന്ന പലരും ഡോക്ടർമാരെ കാണാറുണ്ട്. ഇങ്ങനെ ഡോക്ടർമാരെ കാണാൻ എത്തുന്ന തലവേദനക്കാരുടെ എണ്ണം കൂടി വരികയുമാണ്. കുഴപ്പിക്കുന്ന ‘തലവേദന’! രോഗങ്ങളുടെയും ചികിത്സയുടേയും കാര്യത്തിൽ ഏറ്റവും കൂടുതൽ ആശയക്കുഴപ്പവും ഉത്കണ്ഠയും അശാസ്ത്രീയമായ ചികിത്സയും ഇത്രയും നിലവിലുള്ള വേറെ ഒരു രോഗവും…

Read More

ഓണസദ്യയുടെ ഗുണങ്ങളിലൂടെ…‘സാമ്പാർ നന്നായാൽ സദ്യ നന്നായി!’

ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ് റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം… പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാണ്. ബുദ്ധിവികാസത്തിനു പരിപ്പും നെയ്യുംപരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളും നല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോ ട്ടീന നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്. പോഷകങ്ങളുടെ…

Read More