അറിയാം, ജപ്പാൻ ജ്വരത്തെ

തിരുവനന്തപുരം: കേരളത്തിൽ കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ജപ്പാൻ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എന്താണു ജപ്പാൻ ജ്വരം? മസ്തിഷ്കം ഉൾപ്പെടെയുള്ള കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ കൊതുകുജന്യ വൈറസ് രോഗമാണ് ജപ്പാൻ ജ്വരം. 15 വയസിനു താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. മനുഷ്യരിൽ ജപ്പാൻ ജ്വരം പകരുന്നതെങ്ങനെ: ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട ക്യൂലക്സ് ട്രൈറ്റീനിയോറിൻകസ്, ക്യൂലക്സ് വിഷ്ണുയി, ക്യൂലക്സ് സ്യൂഡോ വിഷ്ണായി എന്നിവയും മൻസോണിയ വിഭാഗത്തിൽപ്പെടുന്ന മൻസോണിയ അനുലിഫെറ, മൻസോണിയ യൂണിഫോർമിസ് എന്നിവയു മാണ് രോഗം പരത്തുന്ന പ്രധാന കൊതുകുകൾ. ആർബോ വൈറസ് വിഭാഗത്തിൽപ്പെട്ട ജപ്പാൻ ജ്വര രോഗാണു പ്രാഥമികമായി പന്നി, കന്നുകാലികൾ, കൊക്ക്, ഇരണ്ട, ദേശാടന പക്ഷികൾ എന്നിവയിൽ കാണുന്നു. ഈ ജീവികളെ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട കൊതുക് കടിക്കുന്പോൾ ഈ രോഗാണു…

Read More

നിപ്പാ വൈറസ്! ഓര്‍മയിലുണ്ടാകണം ഈ മുന്‍കരുതലുകള്‍; മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതിങ്ങനെ…

1. പനിലക്ഷണങ്ങള്‍ ഉള്ളവര്‍ കുടുംബങ്ങളുമായോ പൊതുജനങ്ങളുമായോ ഉള്ള സമ്പര്‍ക്കം ഒഴിവാക്കുക. 2. പനിയുള്ളവര്‍ പനി മാറുന്നതുവരെ പരിപൂര്‍ണ വിശ്രമമെടുക്കുക. 3. രോഗപ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് ധാരാളം പോഷകാഹാരങ്ങളും വിറ്റാമിന്‍-സി അടങ്ങിയ പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. 4. രോഗിയെ പരിചരിക്കുന്നവര്‍ നിരന്തരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി ശുദ്ധമാക്കണം . മാസ്‌കും തൂവാലയും ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കണം. 5. രോഗി ഉപയോഗിച്ച സാധനസാമഗ്രികള്‍ പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം. 6. വസ്ത്രങ്ങള്‍ പ്രത്യേകമായി കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം. 7. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവല്‍ ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കണം. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതിങ്ങനെ: 1. സുരക്ഷിത മാര്‍ഗങ്ങള്‍ ഇല്ലാതെ രോഗബാധിതരെ പരിചരിക്കുന്നതിലൂടെ. 2. രോഗബാധിതരുടെ ശരീരസ്രവങ്ങളില്‍ നിന്നും പകരാം. 3. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധനസാമഗ്രികളും അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെ. 4. രോഗബാധിതരെ സുരക്ഷിത മാര്‍ഗങ്ങള്‍…

Read More

മുട്ടയ്ക്കകത്ത് പഴുതാര വരുന്ന വഴി

കുറച്ചു നാളുകളായി മുട്ടയ്ക്ക് ഒരു വില്ലന്‍ പരിവേഷമാണ്. പ്ലാസ്റ്റിക് മുട്ടയില്‍ കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ ഒടുവില്‍ മുട്ടയ്ക്കകത്തെ പഴുതാരയില്‍ വരെ എത്തി നില്‍ക്കുന്നു. ഇത്തരം വാര്‍ത്തകളുടെ സത്യമെന്ത്? ശാസ്ത്രീയത എന്ത്? എന്നറിയാന്‍ ഏവര്‍ക്കും ആകാംക്ഷയാണ്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പ്ലാസ്റ്റിക്ക് മുട്ട എന്നൊരു സാധനം, പരീക്ഷിച്ച സാമ്പിളുകളില്‍ ഒന്നില്‍ പോലും കണ്ടെത്താനായിട്ടില്ലെന്ന് വെറ്ററിനറി സര്‍വകലാശാല മുന്നേ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുന്നത് അപസാമാന്യമായ മുട്ടകളെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകളാണ്. ഇത്തരം മുട്ടകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത പരിശോധിക്കും മുമ്പ് ഒരു കോഴിമുട്ട എങ്ങനെ രൂപം കൊള്ളുന്നു എന്ന് നോക്കാം. മുട്ടയുടെ അണ്ഡാണു (മഞ്ഞക്കരു) ഉണ്ടാകുന്നത് കോഴിയുടെ അണ്ഡാശയത്തില്‍ നിന്നാണ്. പൂര്‍ണ വളര്‍ച്ച എത്തുമ്പോള്‍ ഇവ അണ്ഡാശയനാളിയിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ഇതിനെ അണ്ഡഉത്സര്‍ഗം (ഓവുലേഷന്‍) എന്നു പറയുന്നു. അണ്ഡാശയ നാളിയുടെ ഭാഗമായ ‘ഇന്‍ഫന്റിബുലം’ അണ്ഡാശയത്തെ സ്വീകരിക്കുന്നു. ചില സമയത്ത് അണ്ഡാണു ഇന്‍ഫന്റിബുലത്തിലേക്കല്ലാതെ വഴി…

Read More

ഊർജദായകം ഈന്തപ്പഴം

ഏതു പ്രായത്തിലുളളവർക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയർന്ന തോതിലുളള പോഷകങ്ങൾ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്‍റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണർത്തും. ക്ഷീണം പന്പകടക്കും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഉൗർജം ശരീരത്തിനു ലഭിക്കുന്നു. വിളർച്ച തടയാം സ്കൂൾ കുികളിൽ വിളർച്ച കൂടിവരുന്നതായി അടുത്തിടെ ചില പഠനങ്ങൾ വന്നിരുന്നു. അതിനുളള പരിഹാരമാണ് ഈന്തപ്പഴം. ടിഫിൻ ബോക്സിൽ ബേക്കറി പലഹാരങ്ങൾക്കു പകരം ഈന്തപ്പഴം നുറുക്കി കൊടുത്തയയ്ക്കാം. കൊഴുക്കട്ടയ്ക്കുളളിൽ നിറച്ചും കുട്ടികൾക്കു നല്കാം. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ അളവു കുറയുന്നതാണു വിളർച്ച.ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്‍റെ നിർമാണത്തിന് ഇരുന്പ് ആവശ്യമാണ്. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ…

Read More

സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക

പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനു സഹായകം. അതിനാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു. പേരയ്ക്കയിൽ ഏത്തപ്പഴത്തിൽ ഉളളതിനു തുല്യമായ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രക്തസമ്മർദം നിയന്ത്രണവിധേയമാക്കുന്നതിനു സഹായകം. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായകം. പേരയ്ക്കയിൽ വിറ്റാമിൻ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യുടെ ആൻറി ഓക്സിഡൻറ് ഗുണം ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹോർമോണുകളുടെ ഉത്പാദനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പർ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തങ്ങൾക്കും സഹായകം. പേരയ്ക്കയിലെ മാംഗനീസ് ഞരന്പുകൾക്കും…

Read More

ഇളനീർ – പ്രകൃതിയൊരുക്കിയ കൂൾഡ്രിംഗ്

കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കിയ ആരോഗ്യപാനീയമാണ് കരിക്കിൻവെളളം. ഇളനീരിൽ(കരിക്കിൻവെള്ളം) പഞ്ചസാരയും സോഡിയവും കുറവ്. എന്നാൽ പൊട്ടാസ്യവും കാൽസ്യവും ധാരാളം. ആരോഗ്യപാനീയം. ഉൗർജദായകം. ഏതു പ്രായത്തിലുളളവർക്കും കഴിക്കാം. കൊളസ്ട്രോളും കൊഴുപ്പുമില്ല. നിർജലീകരണം തടയുന്നതിനാൽ വയറിളക്കം, പനി എന്നിവ മൂലം ക്ഷീണം അനുഭവപ്പെടുന്നവർക്ക് ഉത്തമപാനീയം. ശരീരത്തിൽ ജലാംശം കൂട്ടുന്നു. അതിലടങ്ങിയ ഇലക്ട്രോളൈറ്റുകൾ ക്ഷീണമകറ്റുന്നു. ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ഇളനീരിലുണ്ട്. ഇളനീരിലുളള ഇലക്ട്രോളൈറ്റുകൾ നാഡിവ്യവസ്ഥയുടെയും തലച്ചോറിന്‍റെയും ആരോഗ്യത്തിനും സഹായകം. പൊട്ടാസ്യം സന്പന്നം… ഒരു കപ്പ് ഇളനീരിൽ ഏകദേശം 295 മില്ലിഗ്രാം പൊട്ടാസ്യമുണ്ട്. ഒരു ഏത്തപ്പഴത്തിലുളളതിലും കൂടുതലാണിത്. പേശികളുടെ പ്രവർത്തനം, ഹൃദയമിടിപ്പിന്‍റെ തോത് എന്നിവ നിയന്ത്രിക്കുന്നതിൽ പൊാസ്യത്തിനു നിർണായകപങ്കുണ്ട്. പേശികളുടെ വലിയൽ- muscle cramps- തടയുന്നതിനും പൊട്ടാസ്യം സഹായകം. വൃക്കയിലെ കല്ലുകൾ അലിയിച്ചുകളയുന്നതിനു പൊട്ടാസ്യത്തിന്‍റെ ആൽക്കലൈൻ സ്വഭാവം സഹായകം. ഇളനീർ ശീലമാക്കുന്നത്…

Read More

ഹൃദയാരോഗ്യത്തിനു ചക്കപ്പഴം

വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കയിലുണ്ട്. ചക്കപ്പഴത്തിലെ ഇരുന്പ്് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം. കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ എ പോലെയുളള ആന്‍റിഓക്സിഡന്‍റുകൾ കാîഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിരസാധ്യത കുറയ്ക്കുന്നു. മാകുലാർ ഡിഡനറേഷനിൽ നിന്നു കണ്ണുകൾക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിർത്തുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ ബി 6 ഹൃദയത്തിനു സംരക്ഷണം നല്കുന്നു. ചക്കപ്പഴത്തിലുളള പൊട്ടാസ്യം ശരീരത്തിലെ ഫ്ളൂയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്‍റെ അളവു നിയന്ത്രിക്കുന്നു. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികൾ, നാഡികൾ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ്…

Read More

ആന്‍റിഓക്സിഡന്‍റ് സന്പന്നം ബ്രോക്കോളി

പോഷകസമൃദ്ധവും രുചികരവുമായ ഒരു പച്ചക്കറിയാണു ബ്രോക്കോളി. വിറ്റാമിൻ കെ, വിറ്റാമിൻ സി, ക്രോമിയം, ഫോളേറ്റ് എന്നിവയുടെ കലവറയാണ് ബ്രോക്കോളി. ഡയറ്ററി ഫൈബർ,പാന്‍റോതെനിക് ആസിഡ്, വിറ്റാമിൻ ബി6, വിറ്റാമിൻ ഇ, മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിൻ ബി1, വിറ്റാമിൻ എ, പൊട്ടാസ്യം, കോപ്പർ എന്നിവയും ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. കാബേജ് ഫാമിലിയിൽപ്പെട്ട ബ്രോക്കോളിയുടെ ചില പോഷകവിശേഷങ്ങളിലേക്ക്… കാൻസർ പ്രതിരോധം കോളിഫ്ളവർ, കാബേജ് തുടങ്ങിയ പച്ചക്കറികളെപ്പോലെ കാൻസറിനെതിരേ പോരാടാനും കാൻസർ പ്രതിരോധത്തിനും സഹായകമായ ഘടകങ്ങൾ ബ്രോക്കോളിയിലുണ്ട്. സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവയെ പ്രതിരോധിക്കുന്നതിനു സഹായകം. സന്ധിവീക്കവും നീർക്കെട്ടും തടയുന്നതിന് ബ്രോക്കോളിയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ ആന്‍റി ഇൻഫ്ളമേറ്ററി(നീർവീക്കം തടയുന്നത്) സ്വഭാവമുള്ളതാണ്. കൂടാതെ അതിലുള്ള സൾഫോറാഫെയിൻ എന്ന കെമിക്കൽ സന്ധികളുടെ നാശവും സന്ധിവീക്കവും തടയുന്നതിനു സഹായകം. ചുരുക്കത്തിൽ സന്ധിവാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ബ്രോക്കോളി സഹായകം. ആന്‍റിഓക്സിഡന്‍റുകൾ ബ്രോക്കോളിയിലുള്ള ആന്‍റിഓക്സിഡന്‍റുകൾ ശരീരത്തിനു…

Read More

പ്രമേഹബാധിതർ പായസം കഴിച്ചാൽ…‍?

വല്ലപ്പോഴും ഒരാഗ്രഹത്തിന് പ്രമേഹബാധിതർ പായസം കഴിച്ചാൽ അന്നു രാത്രി കഴിക്കുന്ന അന്നജത്തിന്‍റെ അളവു കുറച്ച് ഒരു ദിവസം ശരീരത്തിൽ അധികമായി അന്നജം എത്തുന്നതു തടയാം. രാത്രിഭക്ഷണത്തിൽനിന്നു ലഭിക്കേണ്ട അന്നജം കൂടി പായസത്തിലൂടെ ഉച്ചയ്ക്കു തന്നെ കിട്ടുന്നുണ്ട്. അതിനാൽ രാത്രിഭക്ഷണം സൂപ്പിൽ ഒതുക്കണം. ഉളളി, ബീൻസ്, കാരറ്റ്്, കാബേജ്, കുരുമുളകു പൊടി, ഉപ്പ് എന്നിവവ ചേർത്തു തയാറാക്കുന്ന സൂപ്പ് ആവാം. സൂപ്പു കുടിക്കുന്നതോടെ വയറു നിറയും. അല്ലെങ്കിൽ ഓട്്സിൽ പച്ചക്കറികൾ ചേർത്തു തയാറാക്കുന്ന കുറുക്കും കഴിക്കാം. വണ്ണം കൂടിയാലും കുറഞ്ഞാലും… പ്രമേഹബാധിതരായ വണ്ണമുളളവർ വണ്ണം കുറയ്ക്കണം. വണ്ണം കുറയ്ക്കുന്പോൾത്തന്നെ ഇൻസുലിന്‍റെ അളവും മരുന്നിന്‍റെ ഡോസേജും കുറയ്ക്കാനാകും. വണ്ണം കുറവുളളവർ അതു കൂട്ടേണ്ടതുണ്ട്. നോർമൽ വണ്ണം ഉളളവർ അതു നിലനിർത്തണം. ചിലതരം പ്രമേഹമുളളവർ തീരെ മെലിഞ്ഞുപോകും. അവർ വണ്ണംകൂട്ടി നോർമൽ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്. ഇൻസുലിനു ശേഷം ആഹാരം കഴിക്കണം ചപ്പാത്തി…

Read More

ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മൂന്നു മണി വരെ ! അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നു; സൂര്യാഘാതം ഏല്‍ക്കരുതേ…

തൃശൂർ: അന്തരീക്ഷ ഉൗഷ്മാവ് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉച്ചയ്ക്ക് 11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് കഴിവതും ഒഴിവാക്കണം. പുറത്തുപോകുന്നവർ കുട ഉപയോഗിക്കണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും ചെയ്യണം. ക്ഷീണം, തലക്കറക്കം, രക്തസമ്മർദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്‍റെ അളവ് തീരെക്കുറഞ്ഞ് കടുംമഞ്ഞനിറത്തിൽ ആവുക, ദേഹത്ത് പൊള്ളലേറ്റതുപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതലായവയാണ് സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റവർക്ക് കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. തലച്ചോർ, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ച് മരണത്തിനു പോലും ഇത് കാരണമാകും. സൂര്യാഘാതമേറ്റതായി തോന്നിയാൽ തണലത്തോ, എയർ കണ്ടീഷൻ ചെയ്ത മുറിയിലോ വിശ്രമിക്കുകയും അനാവശ്യമായ വസ്ത്രങ്ങൾ നീക്കംചെയ്ത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം.…

Read More