പഴയ പ്രതിപക്ഷനേതാവ് ജീവിച്ചിരിപ്പുണ്ടോ? സാധാരണക്കാരന്‍റെ ഒരു നേരത്തെ അന്നം പോലും മുടങ്ങാതെ നോക്കുന്ന സർക്കാരിന് നന്ദി…! ജെസ്‌ല മാടശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കേരളം ഇപ്പോൾ അഭിമുഖികരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷത്തെ കാണാനില്ലെന്ന് ആക്ടിവിസ്റ്റും ബിഗ്ബോസ് താരവുമായി ജെസ്‌ല മാടശേരി. നല്ല രീതിയിൽ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ പുതിയ പുതിയ വിഷയങ്ങളുമായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന നേതാക്കളെ ഒന്നും കാണുന്നില്ലെന്നായിരുന്നു ജെസ്‌ലയുടെ വിമർശനം. പോസ്റ്റിന്‍റെ പൂർ‌ണരൂപം കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. ഭരണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും ഉറച്ച ശബ്ദത്തോടെ എന്ന് വീമ്പിളക്കി കോലാഹലമുണ്ടാക്കാനും.. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില നേതാക്കള്‍. കേരളം ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്… . ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലൊക്കെ അവർ മൗനമാണ്.. അവരുടെ പേര് പോലും കാണുന്നില്ല.. അവരുടെ മുഖം പോലും കാണുന്നില്ല ചാനലുകളില് വരുന്നില്ല .. നല്ല രീതിയിൽ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ പുതിയ പുതിയ വിഷയങ്ങളുമായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന നേതാക്കളെ ഒന്നും കാണുന്നില്ല .…

Read More

പതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂടി; നൂറിലേക്ക് അടുത്ത് തിരുവനന്തപുരവും തൊട്ടുപിന്നിൽ കൊച്ചിയും

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. 13 ദിവസത്തിനിടെ പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപയിലേക്ക് നീങ്ങുകയാണ്. 94.85 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. 89.79 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയാണ് വില. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് നാല് മുതലായിരുന്നു എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. ഈ വർഷം തുടക്കത്തിൽ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടർച്ചയായി വർധിച്ചിരുന്നു. ഫെബ്രുവരി 27ന് റിക്കാർഡിലെത്തി. പിന്നീട് 24 ദിവസം മാറ്റമില്ലാതെ ഇന്ധന വില തുടർന്നു. മാർച്ച് 24നും 25നും മാർച്ച് 30നും വിലയിൽ എണ്ണ കമ്പനികൾ ചെറിയ കുറവ് വരുത്തി. 15…

Read More

കൊലക്കേസ്; ഗുസ്തി താരം സുശീൽ കുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പോലീസിന്‍റെ പാരിതോഷികം

      ന്യൂഡൽഹി: കൊലപാതക കേസില്‍ ഒളിവില്‍ കഴിയുന്ന ഗുസ്തി താരം സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. സുശീലിനൊപ്പം ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെ കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപ പാരിതോഷികം നല്‍കും. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ സാഗര്‍(23) മരിച്ച കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. ഇവരെ കണ്ടെത്താന്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലകളിലും സമീപ സംസ്ഥാനങ്ങളിലും പരിശോധന ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Read More

അച്ഛനെപോലെ, അടുക്കളയിലേക്കു വേണ്ടതൊക്കെ സ്വയം നട്ടുവിളയിക്കുന്ന കർഷകന്‍! അച്ഛനും മകനും സംഗീതത്തിലും കമ്പം കുറവല്ല; ജയവഴിയിൽ ജയരാജ് ചീഫ് വിപ്പ് പദവിയിലേക്ക്

കോട്ടയം: തിരുമ്മു-മർമ ചികിത്സയ്ക്കും കളരിപ്പയറ്റിനും പെരുമയുള്ള ചന്പക്കര കുറുപ്പുമാരുടെ ബന്ധത്തിലെ ചെറുമാക്കൽ കുടുംബാംഗം ഡോ.എൻ. ജയരാജ് സർക്കാർ ചീഫ് വിപ്പ് പദവിയിലേക്ക്. അച്ഛൻ പ്രഫ. കെ നാരായണക്കുറുപ്പ് വെട്ടിത്തുറന്ന കേരള കോണ്‍ഗ്രസ് പാതയിൽ വഴി തെറ്റാതെ വളർന്ന മകൻ ജയരാജ് കൊടിപാറിച്ച് കാറിൽ ചന്പക്കര കയറുന്പോൾ പഴമക്കാർ പറയും അച്ഛനെപ്പോലെ മോനും. എൻഎസ്എസ് കോളജുകളിൽ അച്ഛനും മകനും പഠിപ്പിച്ചത് സാന്പത്തികശാസ്ത്രമാണെങ്കിലും കലയിലും കൃഷിയിലും ഇരുവർക്കും പ്രിയം ഏറെയുണ്ട്. അച്ഛൻ കുറുപ്പ് കുറെക്കാലം വക്കീലുമായിരുന്നു. അച്ഛനെപോലെ മകൻ ജയരാജും അടുക്കളയിലേക്കു വേണ്ടതൊക്കെ സ്വയം നട്ടുവിളയിക്കുന്ന കർഷകനാണ്. സംഗീതത്തിൽ അച്ഛനും മകനും കന്പം കുറവല്ല. അച്ഛന് കഥകളിസംഗീതം പ്രിയമെങ്കിൽ മകന് എല്ലാ സംഗീതവും ഇഷ്ടം. നാടകം, സിനിമ എന്നിവയിൽ ജയരാജിനോളം പാട്ടു കളക്ഷനുള്ളവർ വിരളം. അതിൽ പഴയ ഗ്രമോണ്‍ മുതൽ വള്ളിക്കാസറ്റ് വരെ പുരാവസ്തുപോലെ ഭദ്രം. ക്ലാസിക്കൽ സാഹിത്യത്തിന്‍റെ വൻശേഖരമുണ്ട്.…

Read More

യുവത്വത്തിന്‍റെ പ്രസരിപ്പുമായി റോഷി അഗസ്റ്റിൻ മന്ത്രിസഭയിലേക്ക്! സാധാരണ കര്‍ഷകുടുംബത്തില്‍ ജനനം, വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് മന്ത്രി പദത്തിലെത്തുമ്പോള്‍…

തൊടുപുഴ: യുവത്വത്തിന്‍റെ പ്രസരിപ്പുമായി ഇടുക്കിയുടെ അമരക്കാരൻ റോഷി അഗസ്റ്റിൻ എംഎൽഎ സംസ്ഥാന മന്ത്രിസഭയിലേക്ക്. ഇടുക്കി നിയോജകമണ്ഡലത്തിൽനിന്നു മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി ഇദ്ദേഹത്തിനു സ്വന്തം. രണ്ടാം പിണറായി സർക്കാർ 20ന് അധികാരമേൽക്കുന്പോൾ മലയോരജില്ലയ്ക്കു ലഭിച്ച അംഗീകാരത്തിന്‍റെ ആഹ്ലാദം അലയടിക്കുകയാണിവിടെ. രണ്ടുപതിറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിക്ക് ഓരോ വോട്ടർമാരെയും പേരെടുത്തു വിളിക്കാവുന്ന ബന്ധമാണുള്ളത്. വ്യക്തിബന്ധവും വോട്ടർമാരുമായുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം മന്ത്രിയായെത്തുന്നതോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കും കാർഷിക, തോട്ടം, തൊഴിൽ, വ്യാപാരമേഖലയിലെ പ്രതിസന്ധികൾക്കും ഇടുക്കി മെഡിക്കൽ കോളജ്, ജില്ലയിലെ ടൂറിസം മേഖലകളുടെ വികസനത്തിനും കർമപദ്ധതികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാർ. കെഎസ്‌സി-എം സംസ്ഥാന പ്രസിഡന്‍റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകൾക്കുമെതിരെ മനുഷ്യമനഃസാക്ഷിയെ തൊട്ടുണർത്താൻ കാസർഗോഡു മുതൽ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിൽക്കുന്ന വിമോചനപദയാത്ര നയിച്ച റോഷിയുടെ സാമൂഹ്യപ്രതിബദ്ധതയും സമരവീര്യവും ഇടുക്കിജില്ലയുടെയും സംസ്ഥാനത്തിന്‍റെയും വികസനത്തിന് മുതൽക്കൂട്ടാകുമെന്ന ശുഭാപ്തിവിശ്വാസമാണ് ഏവർക്കുമുള്ളത്. സാധാരണ കർഷകുടുംബത്തിൽ…

Read More

കോരിച്ചൊരിയുന്ന മഴ, ആഞ്ഞുവീശുന്ന കാറ്റ്, കരയേതാ നിലമേതാ എന്നറിയാൻ കഴിയാത്ത സ്ഥിതി..! ജീവൻ പണയംവച്ച് വെളിച്ചമെത്തിച്ചു; താരങ്ങളായി മധുവും സന്തോഷും

പി.ഏ.പത്മകുമാർ കൊട്ടാരക്കര: കോരിച്ചൊരിയുന്ന മഴയത്തും ആഞ്ഞുവീശുന്ന കാറ്റിലും പതറാതെ സ്വന്തം കടമ നിർവഹിച്ച രണ്ടു പേർ ഇപ്പോൾ നാട്ടിലെ താരങ്ങളാണ്. കൊട്ടാരക്കര ഈസ്റ്റ് വൈദ്യുതി സെക്ഷനിലെ ലൈൻമാൻമാരായ ചവറ പൻമന കടുവിള തറയിൽ വീട്ടിൽ മധുവും കൊട്ടാരക്കര ഇഞ്ചക്കാട് കുളത്തിട്ടാം കുഴി വീട്ടിൽ സന്തോഷുമാണ് ആ താരങ്ങൾ. കഴിഞ്ഞ ദിവസം ഇടിമിന്നലും മഴയും കാറ്റും ആർത്തിരമ്പിക്കൊണ്ടിരിക്കുമ്പോഴാണ് വൈദ്യുതി ഓഫീസിലേക്ക് വിളിയെത്തുന്നത്.നെല്ലിക്കുന്നം പ്രദേശത്ത് വൈദ്യുതിയില്ല. ഓഫീസിലുണ്ടായിരുന്ന മധുവിനും സന്തോഷിനും തകരാറ് പരിശോധിക്കാൻ നിർദേശം ലഭിച്ചു. സ്ഥലത്തെത്തിയ ഇവർ കണ്ടത് പ്രദേശമെല്ലാം വെള്ളം കയറി കിടക്കുന്നതാണ്. നെല്ലിക്കുന്നംതോട് കര കവിഞ്ഞൊഴുകുന്നു. കരയേതാ നിലമേതാ എന്നറിയാൻ കഴിയാത്ത സ്ഥിതി. പക്ഷേ ഇരുവരും കർത്തവ്യ ബോധം മറന്നില്ല. മുങ്ങിയും നീന്തിയുമെല്ലാം ഇവർ പോസ്റ്റിനടുത്തെത്തി. കഴുത്തോളം വെള്ളത്തിൽ മുങ്ങി നിന്നും പോസ്റ്റിൽ കയറിയും ഒരു മണിക്കൂറോളമെടുത്ത് തകരാർ പരിഹരിച്ചു. ഇവർ വെളളക്കെട്ടിൽ മുങ്ങി നിന്ന്…

Read More

ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്ന ‘അക്വേറിയം’! റിലീസിംഗിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിനു കോടതി നിർദേശം

ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്ന അക്വേറിയം സിനിമയുടെ റിലീസിംഗിന് അനുമതി നൽകുന്ന കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനു ഡൽഹി ഹൈക്കോടതിയുടെ നിർദേശം. റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ജെസി മാണി നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. മതവികാരം വൃണപ്പെടുത്തുന്നതെന്നു ചൂണ്ടിക്കാട്ടി 2013ൽ സെൻസർ ബോർഡ് അനുമതി നിഷേധിച്ച “പിതാവിനും പുത്രനും’ എന്ന ചിത്രം പേരുമാറ്റിയാണ് “അക്വേറിയം’ എന്നാക്കിയിരിക്കുന്നതെന്ന് ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ജോസ് ഏബ്രഹാമും ദീപ ജോസഫും ചൂണ്ടിക്കാട്ടി. സമാനമായ ഒരു ഹർജിയിൽ സിനിമ റിലീസ് ചെയ്യുന്നതു കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എന്നാൽ, ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ (ഒടിടി) സിനിമ പ്രദർശിപ്പിക്കുന്നതിനു നിലവിൽ യാതൊരു അനുമതിയുടെയും ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഒടിടി പ്ലാറ്റ്ഫോമിലെ സിനിമ പ്രദർശനം വേണ്ടരീതിയിൽ പരിശോധിക്കണമെന്നു സുപ്രീം കോടതി നേരത്തെ…

Read More

ഞാൻ മരുന്നൊന്നും കഴിക്കാറില്ല, എല്ലാവരും ഇങ്ങനെ ചെയ്യണം! തനിക്ക് കോവിഡ് ബാധിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് പ്രഗ്യാ സിംഗ്‌

ഭോപ്പാൽ: ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ഭോപ്പാലിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഗ്യാ സിംഗ് ഇപ്രകാരം പറഞ്ഞത്. ഗോമൂത്രം കുടിക്കുന്നത് വഴി അണുബാധയില്‍ നിന്നും കോവിഡ് വൈറസില്‍ നിന്നും രക്ഷപെടാം. ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തത്. ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. പ്രഗ്യാ സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോവിഡ് ലക്ഷണങ്ങളോടെ പ്രഗ്യാ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

Read More

മോദിക്കെതിരായ പോസ്റ്റർ പ്രതിഷേധം; അറസ്റ്റുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

  ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്‍റെ നടപടിക്കെതിരേ സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് കുമാർ എന്ന വ്യക്തിയാണു ഹർജി സമർപ്പിച്ചത്. ഡൽഹി പോലീസിന്‍റെ അറസ്റ്റ് നടപടി വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മോദി സർക്കാരിന്‍റെ വാക്സിൻ നയത്തെ എതിർത്താണ് ഡൽഹിയിലെ എല്ലാ ജില്ലകളിലും മോദിക്കെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. “മോദിജി ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്ക് അയച്ചത്’’എന്നായിരുന്നു മോദിക്കെതിരായ പോസ്റ്ററുകൾ എഴുതിയിരുന്നത്. പ്രധാനമന്ത്രിയെ വിമർശിച്ച് നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി പോലീസ് 24 പേരെയാണ് അറസ്റ്റ് ചെയ്തത്. പൊതു മുതൽ നശിപ്പിച്ചതിന്‍റെ പേരിലാണ് ഇവർക്കെതിരേ 21ൽ അധികം കേസുകൾ ചുമത്തിയിരിക്കുന്നത്.

Read More

രണ്ടാമൂഴം ക്യാപ്റ്റനും ടീച്ചർക്കും..! പിണറായി സർക്കാരിൽ 21 മന്ത്രിമാർ; ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ്-എമ്മിന്

  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ അറിയിച്ചു. 21 അംഗങ്ങളുളള സര്‍ക്കാരില്‍ സിപിഎമ്മിലെ 12 മന്ത്രിമാര്‍ ഉണ്ടാകും. സിപിഐയിലെ നാല് പേര്‍, കേരളാ കോണ്‍ഗ്രസ് -എം ഒന്ന്, ജനതാദള്‍- എസ് ഒന്ന്, എന്‍സിപി ഒന്ന് എന്നിങ്ങനെയാണ് മന്ത്രി പദവി. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും നൽകും. ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസ്-എമ്മിനാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസിലെയും ഐഎന്‍എല്ലിലെയും മന്ത്രിമാര്‍ ആദ്യ രണ്ടര വര്‍ഷവും തുടന്നുള്ള ഊഴം കേരള കോണ്‍ഗ്രസ് -ബിയും കോണ്‍ഗ്രസ് -എസും പങ്കിടും. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. അതേസമയം, സര്‍ക്കാരില്‍ കെ.കെ.ശൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിനൊപ്പം സിപിഐയും പുതുമുഖങ്ങളെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വിവരമുണ്ട്.

Read More