ആര്‍എംപി സ്ഥാനാര്‍ഥി പ്രഖ്യാപനം കാത്ത് കോണ്‍ഗ്രസ്; വടകരയില്‍ പൊട്ടിത്തെറി ! കെ.കെ. രമ മത്സരിക്കണമെന്ന് കെപിസിസി നേതൃത്വം; രമ മത്സരിക്കില്ലെന്നു സൂചന

  കോഴിക്കോട്: വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെ.കെ. രമയെ മത്സരിപ്പിക്കണമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെതിരേ കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്. മുല്ലപ്പള്ളിയുടെ നിലപാടിനോട് ആര്‍എംപിയും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ ആര്‍എംപി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കണ്ണുനട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി നേതൃത്വത്തിന്‍റെ നിര്‍ദേശത്തെ പൂര്‍ണമായും അവഗണിക്കുന്ന പക്ഷം ആര്‍എംപിയുമായുള്ള സഖ്യം തുടരുന്ന കാര്യത്തെക്കുറിച്ചും ആലോചിക്കും. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നാണ് രമ വ്യക്തമാക്കിയത്. സംസ്ഥാന കമ്മിറ്റിയില്‍ വേണുവിനെ വടകരയില്‍ മത്സരിപ്പിക്കണമെന്ന് കെ.കെ.രമ തന്നെ ആവശ്യപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന ജില്ലാ കമ്മിറ്റിയും ഈ തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍ വേണുവിനെ മത്സരിപ്പിക്കുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വം യോജിച്ചില്ല. സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മറ്റിയുമെല്ലാം കെ.വേണുവിനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനിച്ചത്. ഇന്നലെ ഇക്കാര്യം കീഴ്ഘടകങ്ങളില്‍…

Read More

ധർമടത്ത് “നേമം മോഡൽ’ പിണറായിയെ തളയ്ക്കാൻ സുധാകരനോ;ഡൽഹിയിൽ ചർച്ച തുടരുന്നു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് “നേമം’ മോഡൽ പരീക്ഷിക്കാൻ കോൺഗ്രസ്.ഇന്നലെ നടന്ന സ്ഥാനാർഥി പ്രഖ്യാപന പട്ടികയിൽ ധർമടത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിണറായി വിജയനെതിരേ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണ് കോൺഗ്രസ് തീരുമാനം. കെ.സുധാകരനെ പിണറായി വിജയനെതിരേ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളിൽ ചിലർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം, കെ.സുധാകരനോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. സുധാകരനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ച നടന്നു വരികയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ 4099 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കെ.സുധാകരൻ ധർമടത്ത് മത്സരിക്കണമെന്ന് കോൺഗ്രസ് നേതാവ് മന്പറം ദിവാകരൻ ഉൾപ്പെടെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

Read More

സുരേഷ്‌ഗോപി നാളെ ആശുപത്രി വിടും; ആരോഗ്യ നില തൃപ്തികരം;  വിശ്രമം വേണമെന്ന് ഡോക്ടർമാർ

കൊച്ചി: ശ്വാസതടസത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ സുരേഷ് ഗോപി നാളെ ആശുപത്രി വിടും. കഴിഞ്ഞ അഞ്ച് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം നാളെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. തുടര്‍ന്നുള്ള 10 ദിവസം വിശ്രമവും അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി തൃശുരില്‍നിന്നു മത്സരിക്കുന്ന സുരേഷ് ഗോപിക്ക് പ്രചരണ രംഗത്ത് ഇത് തിരിച്ചടിയായേക്കും . തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും തിരുവനന്തപുരം, നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഇന്നലെ തൃശൂരില്‍ അദ്ദേഹത്തിന്‍റെ പേര് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.

Read More

വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ മുസ്‌ലീം ബാലനെ മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

ലക്നോ: വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ മുസ്‌ലീം ബാലന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ശ്രിംഖി നന്ദൻ യാദവ് എന്നയാളാണ് പിടിയിലായത്. കുട്ടിയെ മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വഴി പ്രചരിച്ചതിനെ തുടർന്ന് വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഗോപാൽപൂർ സ്വദേശിയാണ് അറസ്റ്റിലായ ശ്രിംഖി നന്ദൻ യാദവ്. എഞ്ചിനിയറിംഗ് ബിരുദധാരിയായ ഇയാൾ തൊഴിൽരഹിതനാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇയാൾ ഈ ക്ഷേത്രത്തിലാണ് താമസിക്കുന്നത്.

Read More

ലതിക സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മൻ ചാണ്ടി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിലെ തർക്കങ്ങൾ ഒഴിവാക്കാനാണ് ഏറ്റുമാനൂർ മണ്ഡലം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഇതു സംബന്ധിച്ച് പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുടെ യോഗം ലതിക വിളിച്ചിട്ടുണ്ട്. നേരത്തെ, സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ ആരോ പിന്നിൽ നിന്ന് കളിച്ചുവെന്നതുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് ലതിക ഉന്നയിച്ചത്.…

Read More

ബിജെപിക്ക് വേണ്ടി ഏജന്റ് സമീപിച്ചു, വാഗ്ദാനം ചെയ്തത് കോടികളും ഇഷ്ടസീറ്റും! കഴക്കൂട്ടം മുന്‍ എം.എല്‍.എ എം.എ വാഹിദ് പറയുന്നു…

തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ കോടികൾ വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എം.എൽ.എയുമായ എം.എ വാഹിദ്. ബിജെപിക്ക് വേണ്ടി ഏജന്‍റാണ് തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‌‌‌ സംസ്ഥാനത്തെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും സീറ്റ് നൽകാം. പ്രചരണത്തിന് ചോദിക്കുന്ന പണം നൽകാമെന്നുമായിരുന്നു വാഗ്ദാനം. ബിജെപി നേതാക്കളാരുമായിരുന്നില്ല തന്നെ കണ്ടത്. അവർക്കു വേണ്ടി ഏജന്‍റാണ് എത്തിയതെന്നും വാഹിദ് വെളിപ്പെടുത്തി. നിങ്ങള്‍ക്ക് തെറ്റിപ്പോയി, എന്നെ അതിനൊന്നും കിട്ടില്ല, ഒരിക്കലും നിങ്ങള്‍ അതിന് എന്നെ പ്രതീക്ഷിക്കണ്ട, എന്‍റെ പുറകെ നടക്കുകയും ചെയ്യരുത്. നിങ്ങള്‍ എന്‍റെ അടുത്ത് വന്നത് തന്നെ മര്യാദക്കേടാണ് എന്നാണ് മറുപടി നൽകിയതെന്ന് വാഹിദ് പറഞ്ഞു. വാഗ്ദാനം ചെയ്ത ഏജന്‍റിന്‍റെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ലെന്ന ഉറപ്പിലാണ് സംസാരം തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സ്ഥാനാര്‍ഥികളേ പ്ലാസ്റ്റിക് ഉപേക്ഷിക്കൂ,അവാര്‍ഡ് നേടൂ…! ഇവയൊന്നും ഉപയോഗിക്കരുത്… ഇതൊക്കെ ഉപയോഗിക്കാം

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ ഹരിത പ്രോട്ടോകോള്‍ കര്‍ശനമാക്കാന്‍ ശുചിത്വ മിഷന്‍. മാലിന്യരഹിതവും പ്രകൃതിക്കും ജനങ്ങള്‍ക്കും ദോഷമില്ലത്തതുമായ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണിത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബാക്കിയാകുന്ന മാലിന്യത്തെ ശാസ്ത്രീയമായി സംസ്‌കരിക്കുക എന്ന ലക്ഷ്യവും ശുചിത്വ മിഷനും ഹരിത കേരളം മിഷനും ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേന മുഖേന സര്‍ക്കാര്‍ കമ്പനിയായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് കൈമാറണം. അലക്ഷ്യമായി വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്യാന്‍ പാടില്ല. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവ ഉപയോഗിക്കരുത് പിവിസി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ പ്രചാരണ പ്രവര്‍ത്തനങ്ങളള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പിവിസി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍കൊണ്ടുള്ള…

Read More

സ്ഥാനാർഥി ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല! കാത്തിരുത്തു വലഞ്ഞു; പ്രവർത്തകർ പ്രചാരണം തുടങ്ങി

മൂന്നാർ: സ്ഥാനാർഥിക്കുവേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിനിടെ ദേവികുളത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിക്കു വേണ്ടിയുള്ള പ്രചാരണം പ്രവർത്തകർ സജീവമാക്കി. ദേവികുളം മണ്ഡലത്തിലെ സ്ഥാനാർഥി ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവർത്തകർ സമൂഹമാധ്യങ്ങൾ വഴിയുള്ള പ്രചാരണം ആരംഭിച്ചു. കോണ്‍ഗ്രസ ബോക്ക് കമ്മിറ്റി പ്രസിഡന്‍റ് ഡി. കുമാറിനു വേണ്ടിയാണ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. ഡി. കുമാറിന്‍റെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളോടെയാണ് പ്രചാരണം മുന്നേറുന്നത്. കഴിഞ്ഞ തവണയും ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾക്കു ശേഷമാണ് എ.കെ. മണി സ്ഥാനാർഥിയായത്. മാറ്റം വേണമെന്ന പ്രാദേശിക പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ച് കഴിഞ്ഞതവണ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആർ. രാജാറാമിനെ സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചെങ്കിലും ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയതോടെ നേതൃത്വം സമവായ നീക്കം നടത്തി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഡി. കുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പതിനൊന്നാം മണിക്കൂറിൽ കെപിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ എ.കെ. മണി…

Read More

കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി മതി ! കൈവിടില്ലെന്ന് അണികൾ; കൈയൊഴിയില്ലെന്ന് നേതാവ്

ജോമി കുര്യാക്കോസ് പുതുപ്പള്ളി: വികാരനിർഭരമായ പ്രകടനങ്ങളും ഒാസിയില്ലാതെന്തു ജീവിതം എന്നമട്ടിൽ മുദ്രാവാക്യങ്ങളുമായി പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടുമുറ്റത്ത് വല്ലാത്തൊരു ആവേശത്തോടെ അണികൾ ഓടിക്കൂടി. ബിജെപിയെ ചെറുക്കാൻ ഉമ്മൻ ചാണ്ടി നേമത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന ധാരണയിലും നിർദേശത്തിലുമാണ് ഡൽഹിയിൽനിന്നും പുതുപ്പള്ളിലേക്ക് വേഗത്തിലുള്ള മടക്കം എന്ന ആശങ്കയിലാണു പുതുപ്പള്ളിലെ അടുപ്പക്കാർ ഓടിക്കൂടിയത്. രാവിലെ 10.30നു കുഞ്ഞൂഞ്ഞ് പുതുപ്പള്ളി വീട്ടിലെത്തി ‘ഞാൻ പൊയ്‌ക്കോട്ടേ’ എന്ന് മണ്ഡലം ഭാരവാഹികളുടെ അഭിപ്രായം തേടുമെന്ന സൂചന സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. നെടുന്പാശേരിയിൽനിന്നു നേരേ വീട്ടിലേക്കെത്തിയ ഉമ്മൻ ചാണ്ടിയുടെ വാഹനത്തെ കോണ്‍ഗ്രസുകാർ പൊതിഞ്ഞു. വണ്ടിയെ പൊതിഞ്ഞുനിന്ന ഖദർക്കൂട്ടം വീട്ടിലേക്ക് എടുത്തുകൊണ്ടുവരുന്ന പ്രതീതിയായിരുന്നു. കെ.സി. ജോസഫിന്‍റെ നേതൃത്വത്തിൽ പ്രവർത്തകരെ അനുനയിപ്പിച്ചശേഷമാണു വാഹനത്തിനും അതിനുള്ളിൽനിന്നു ഉമ്മൻ ചാണ്ടിക്കും വീടിനുള്ളിലേക്ക് കയറിവരാൻ സാധിച്ചത്. ഉമ്മൻ ചാണ്ടിവരുന്നതിനും മുൻപേ പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടിയെ ആർക്കും ഒരിടത്തും വിട്ടുകൊടുക്കില്ലെന്നും വിട്ടുതരില്ലെന്നും മുദ്രാവാക്യങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. ഒരുനിര…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കണ്ണീരോടെ ബിന്ദു കൃഷ്ണ; പാർട്ടി നേതൃത്വത്തിന്‍റെ നീക്കത്തിനെതിരേ കൊല്ലം ഡിസിസിയിൽ നാടകീയ രംഗങ്ങൾ

സന്തോഷ് പ്രിയൻ കൊല്ലം: ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയെ മാറ്റി പി.സി. വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാനുള്ള പാർട്ടി നേതൃത്വത്തിന്‍റെ നീക്കത്തിനെതിരേ കൊല്ലത്ത് ശക്തമായ പ്രതിഷേധം. ഇതേതുടര്‍ന്ന് ഒന്പത് പാർട്ടി മണ്ഡലം പ്രസിഡന്‍റുമാർ രാജിവച്ചു. ബിന്ദുകൃഷ്ണയെ കുണ്ടറ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് പാർട്ടി കണക്കുകൂട്ടിയിരുന്നത്. എന്നാൽ തന്‍റെ പ്രവർത്തനമണ്ഡലമായി കണ്ടിരുന്നത് കൊല്ലമാണെന്നും കുണ്ടറയിൽ മുൻകരുതൽ ഇല്ലാത്തതിനാൽ യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും വികാരനിര്‍ഭരയായി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലമല്ലാതെ ഒരു സീറ്റും തനിക്ക് വേണ്ടെന്നുമാണ് ബിന്ദു കൃഷ്ണയുടെ നിലപാട്. ബിന്ദു കൃഷ്ണ കൊല്ലത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിരവധി മത്സ്യത്തൊഴിലാളികൾക്കൊപ്പം പാർട്ടി പ്രവർത്തകരും ഡിസിസി ഓഫീസിൽ തടിച്ചുകൂടി. ഇത് ഓഫീസിൽ വൈകാരിക രംഗങ്ങൾ സൃഷ്ടിക്കാനിടയായി. പി.സി. വിഷ്ണുനാഥിനു കൊല്ലത്തു ജയസാധ്യതയില്ലെന്നാണ് പാർട്ടി പ്രവർത്തകരുടെയും അണികളുടേയും വാദം. എതിർസ്ഥാനാർഥിയായ സിപിഎമ്മിലെ എം. മുകേഷിന് ശക്തനായ എതിരാളിയാണ് കൊല്ലത്ത് വേണ്ടത്. അങ്ങനെ നോക്കുന്പോൾ കൊല്ലത്ത് പൊതുകാര്യങ്ങളിലെല്ലാം ഇടപെട്ട്…

Read More