എനിക്ക്‌ 90 വയസായിട്ടില്ല..! കൊച്ചിയിൽ നടക്കുന്നത് സിപിഎം ചലച്ചിത്രമേള; തന്നെ ഒഴിവാക്കിയതിനെതിരെ നടൻ സലിംകുമാർ

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നടൻ സലിംകുമാർ. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിം പറഞ്ഞു. കൊച്ചിയിൽ നടക്കുന്നത് സിപിഎം ചലച്ചിത്രമേളയാണ്. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന് പറയുന്നത് മുടന്തൻന്യായമാണ്. ആഷിക് അബുവും അമല്‍ നീരദും കോളജില്‍ തന്‍റെ ജൂണിയറായിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസമില്ല. അല്ലാതെ തനിക്ക് 90 വയസായിട്ടില്ലെന്നും സലിം വ്യക്തമാക്കി.

Read More

500 രൂപ ഗൂഗിൾ പേ വഴി നൽകിയശേഷം..! പുസ്തക വില്പനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ

കണ്ണൂർ: വീട്ടിൽ പുസ്തക വില്പനയ്ക്കെത്തിയ വിവാഹിതയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശിയും പുഴാതി വില്ലേജ് ഓഫീസറുമായ രഞ്ജിത്ത് ലക്ഷ്മണനെ (36) യാണ് വനിതാ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പള്ളിക്കുന്ന് പന്നേന്പാറയ്ക്കു സമീപമുള്ള വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. വീട്ടിൽ പുസ്തക വില്പനയ്ക്കെത്തിയ യുവതിയോട് പുസ്തകം വാങ്ങിക്കുകയും അതിന്‍റെ തുകയായ 500 രൂപ ഗൂഗിൾ പേ വഴി നൽകിയശേഷം മുറിക്കുള്ളിൽ കൊണ്ടുപോയി ബലാത്സംസംഗം ചെയ്തുവെന്നുമാണ് കേസ്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട യുവതി വനിതാ പോലീസിനെ വിവരം അറിയിക്കുകയും വനിതാ സിഐ ലീലാമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വില്ലേജ് ഓഫീസറുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഇന്നു രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More

കേരളാ കോൺഗ്രസ് ബി പിളരുന്നു, ഒരു വിഭാഗം യുഡിഎഫിലേക്ക്! യുവജന വിഭാഗത്തിലെ പ്രമുഖരും പാർട്ടിവിടുമെന്ന്‌ സൂചന; കാരണം…

കൊല്ലം: കേരളാകോൺഗ്രസ് (ബി) പിളർപ്പിലേക്ക്. പത്ത് ജില്ലാപ്രസിഡന്‍റുമാരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പാർട്ടി വിട്ട് യുഡിഎഫിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നത്. പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പാർട്ടി പ്രവർത്തന കാര്യത്തിൽ സജീവമല്ലാതായതോടെ കെ.ബി ഗണേഷ് കുമാർ നിയന്ത്രണം ഏറ്റെടുത്തതാണ് പുതിയ പ്രതിസന്ധിക്ക് ഇടവരുത്തിയത്. ഗണേഷ്കുമാറിനെ പിൻതുണയ്ക്കുന്നവരെ മാത്രം നിലനിർത്തി മറ്റുള്ളവരെ വെട്ടിനിരത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. കൊല്ലം, എറണാകുളം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലാപ്രസിഡന്‍റുമാർ പാർട്ടി വിടാനുള്ള നീക്കത്തിലാണ്. ഇവരെ കൂടാതെ സംസ്ഥാനഭാരവാഹികളിൽ നല്ലൊരു ശതമാനവും യുവജന വിഭാഗത്തിലെ പ്രമുഖരും പാർട്ടിവിടുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇന്ന് കോഴിക്കോട് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പാർട്ടിക്ക് ലഭിച്ചിരുന്ന പദവികളൊന്നും എൽഡിഎഫ് നൽകിയില്ല. മുന്നാക്ക കോർപറേഷൻ ചെയർമാൻ സ്ഥാനം മാത്രമാണ് നൽകിയത്. മൂന്ന് ചെയർമാൻ സ്ഥാനമുൾപ്പടെയുള്ളവയാണ് യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കേരളാകോൺഗ്രസ്…

Read More

ഉദ്യോഗാർഥികളുടെ സമരം 22-ാം ദിവസത്തിലേക്ക്! ഒത്തുതീർപ്പാക്കാൻ എൽഡിഎഫിൽ സമ്മർദ്ദം; സർക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിന് തലവേദന ആകുന്നു. പിഎസ്‌സി റാങ്ക് ഹോൾസേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 22 ദിവസം പിന്നിടുകയാണ്. സമരം ചെയ്യുന്നവരും സർക്കാരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ സമരം ഒത്തുതീർപ്പാകാതെ നീണ്ടു പോകുകയാണ്. സമരത്തിന്‍റെ സ്വഭാവം മാറിയതോടെ പലഘട്ടങ്ങളിലും സമരം സംഘർഷത്തിലേക്ക് മാറുകയാണ്. സർക്കാർ പ്രതിസന്ധിയിൽ സംസ്ഥാനം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഉദ്യോഗാർഥികളുടെ സമരം പ്രതിപക്ഷം ഏറ്റെടുത്തതോടെ കൂടുതൽ തീവ്രമായിരിക്കുകയാണ്. സമരം ഒത്തു തീർപ്പാക്കണമെന്ന് സിപിഐയും വിദ്യാർഥി സംഘടനയായ എഐഎസ്എഫും ആവശ്യപ്പെട്ടതോടെ സർക്കാർ പ്രതിസന്ധിയിലായി. പ്രായോഗികമല്ലാത്ത ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നതെന്നാണ് സർക്കാർ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും വരാമെന്ന സാഹചര്യത്തിൽ നാളത്തെ മന്ത്രിസഭായോഗം ഉദ്യോഗാർഥികളുടെ ആവശ്യത്തിൽ എന്തു തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ഉദ്യോഗാർഥികൾ. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നതിനാൽ ഉദ്യോഗാർഥികളുടെ സമരം എത്രയും ഒത്തുതീർപ്പാക്കാൻ വേണ്ട നടപടികൾ സർക്കാർ…

Read More

അനുഭവിച്ചേ തീരൂ, ജനത്തെ കൊള്ളയടിച്ചു കീശ വീർപ്പിക്കട്ടെ! ഇന്ധനവില ഇന്നും കൂട്ടി; നട്ടെല്ലൊടിഞ്ഞു ജനം, വിലക്കയറ്റവും രൂക്ഷം

കൊച്ചി/ ന്യൂഡൽഹി: സര്‍വകാല റിക്കാര്‍ഡും തകര്‍ത്ത് ഇന്ധനവില മുന്നേറുന്നു. കടുത്ത പ്രതിഷേധത്തിനിടെ ഇന്നും വില കൂട്ടി. ഇന്നു പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുടെയും വര്‍ധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 89.64 രൂപയും ഡീസലിന് 84.23 രൂപയുമായി. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. തിരുവനന്തപുരത്തു പെട്രോള്‍ വില 91 കടന്നു. ഡീസല്‍ വില 86നോട് അടുത്തു. പെട്രോള്‍ ലിറ്ററിന് 91.24 രൂപയും ഡീസലിന് 85.51 രൂപയുമാണ് തിരുവനന്തപുരത്തെ വില. ഇന്ധനവില കുതിച്ചുയരുന്നത് അവശ്യ വസ്തുക്കളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത. പാചകവാതകത്തിനും ഡൽഹി ലേഖകൻ തുടരുന്നു: പെട്രോളിനും ഡീസലിനും ലിറ്ററിന് 100 രൂപയും കടക്കുമോയെന്ന ആശങ്കയിലാണു ജനം. താരതമ്യേന വിലക്കുറവുണ്ടായിരുന്ന ഡൽഹിയിൽ പോലും ലിറ്ററിന് 88.73 രൂപയും 79.06 രൂപയുമായി. ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ…

Read More

ഫേസ്ബുക്കിലൂടെയുള്ള പ്രണയം മൂത്ത് ഗള്‍ഫുകാരന്‍റെ ഭാര്യയായ 21കാരി കാമുകനോടൊപ്പം വീടുവിട്ടിറങ്ങി; യുവതി എത്തിപ്പെട്ടത് പെൺവാണിഭ സംഘത്തിൽ; പയ്യന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പയ്യന്നൂര്‍: ഫേസ്ബുക്കിലൂടെയുള്ള പ്രണയം മൂത്ത് കാമുകനോടൊപ്പം വീടുവിട്ടിറങ്ങിയ യുവതി എത്തിപ്പെട്ടത് പെൺവാണിഭ സംഘത്തിൽ. പയ്യന്നൂർ പോലീസിന്‍റെ അവസരോചിതമായ ഇടപെടൽ യുവതിക്ക് രക്ഷയായി. കഴിഞ്ഞ 29ന് രാവിലെ ഒന്‍പതരയോടെയാണ് മൂന്നുവയസുള്ള പെണ്‍കുട്ടിയെ വീട്ടിലാക്കി കുഞ്ഞിമംഗലത്തെ ഗള്‍ഫുകാരന്‍റെ ഭാര്യയായ 21കാരി ചാറ്റിംഗിലൂടെ പരിചയപ്പെട്ടയാളോടൊപ്പം മുങ്ങിയത്. പോലീസ് അന്വേഷണത്തിൽ യുവതി മലപ്പുറത്തേക്കും അവിടെ നിന്ന് ബം ഗളൂരുവിലേക്കും പോയതായി കണ്ടെത്തി. പിന്നീട് സേലത്തെത്തിയ യുവതി അവിടെയുള്ള ചായക്കടക്കാരന്‍റെ ഫോണില്‍ കുഞ്ഞിമംഗലത്തെ അമ്മയെ വിളിച്ച് താന്‍ സുരക്ഷിതയാണെന്നും രണ്ടുദിവസത്തിനകം തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ സേലത്തെത്തിയ പോലീസ് ചായക്കടക്കാരനില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പത്തോളം നിരീക്ഷണ കാമറകള്‍ പരിശോധിച്ചപ്പോൾ യുവതിയുടെ കൂടെ രണ്ടുപേര്‍ കൂടിയുള്ളതായി ബോധ്യപ്പെട്ടു. യുവതിയുടെ മൊബൈല്‍ ഓഫായിരുന്നതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. ഇവിടെനിന്നും ഗോകര്‍ണത്തെത്തിയ യുവതി മൊബൈല്‍ ഓണ്‍ചെയ്തതോടെ സൈബര്‍സെല്ലിലെ സൂരജ് ,അനൂപ് എന്നിവര്‍ വിവരം പോലീസിന് കൈമാറി. മുംബൈയിലുണ്ടായിരുന്ന…

Read More

വീട്ടിലെ കാർ മോഷ്ടിച്ചു രാത്രി 11നുശേഷം കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്ര; പതിമൂന്നുകാരിയുടെ വാഹനമിടിച്ചു രണ്ടുപേർ കൊല്ലപ്പെട്ടു

സാൻഡിയാഗോ: അമ്മയുടെ കാർ മോഷ്ടിച്ചു രാത്രി 11നുശേഷം കൂട്ടുകാരിയേടൊപ്പം ഉല്ലാസയാത്ര നടത്തിയ പതിമൂന്നുകാരിയുടെ കാറിടിച്ചു രണ്ടു പുരുഷന്മാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ട്രാഫിക് ലംഘനത്തെ തുടർന്ന് പോലീസ് വാഹനം തടഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ രണ്ടുപേരും കൗമാര പ്രായക്കാരായിരുന്നുവെന്ന് പോലീസ് അറിഞ്ഞിരുന്നില്ല. പോലീസിനെ കണ്ടതും രണ്ടു പെണ്‍കുട്ടികളും കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് ചുറ്റുപാടും നടത്തിയ അന്വേഷണത്തിലാണ് കാർ ശരീരത്തിലൂടെ കയറിയിരുന്ന കിടന്നറങ്ങുകയായിരുന്ന ഭവനരഹിതരായ രണ്ടുപേർ രക്തത്തിൽ കുളിച്ചു സമീപത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. മറ്റൊരാളെ ഉടനെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ നിന്നിറങ്ങിയ ഓടിയ രണ്ടു കുട്ടികളേയും അറസ്റ്റു ചെയ്ത് മാതാപിതാക്കളോടൊപ്പം കസ്റ്റഡിയിൽ വിട്ടയച്ചതായി പോലീസ് ഓഫീസർ ലഫ്റ്റ് കെവിൻ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രായപൂർത്തിയാകാത്ത കുട്ടികളെക്കുറിച്ചും പോലീസ് വിശദീകരണം നൽകിയിട്ടില്ല. റിപ്പോർട്ട്: പി.പി.…

Read More

സിസ്റ്റര്‍ ജെസീനയുടെ മരണം! കഴിഞ്ഞ പത്തു വർഷമായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നു; കിംവദന്തി പരത്തരുതെന്നു ഡിഎസ്ടി സന്യാസിനി സമൂഹം

കൊച്ചി: വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെന്‍റ് തോമസ് (ഡിഎസ്ടി) കോണ്‍വെന്‍റ് അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോണ്‍വെന്‍റിനു പിന്നിലുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കിംവദന്തികൾ പരത്തരുതെന്ന് കോണ്‍ഗ്രിഗേഷൻ പിആർഒ സിസ്റ്റർ ജ്യോതി മരിയ അഭ്യർഥിച്ചു. ഉജ്ജൈയിൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സിസ്റ്റർ ജെസീന സേവനം ചെയ്തിരുന്നു. 2004 ഓഗസ്റ്റ് 21ന് ഉജ്ജൈനിലെ ഡിഎസ്ടി പ്രൊവിൻഷ്യൽ ഹൗസിൽനിന്ന് ഇന്‍റേണല്‍ ഓഡിറ്റിംഗിനായി വന്ന സിസ്റ്റർ സിജി കിഴക്കേപറന്പിലിനെ യാത്ര അയയ്ക്കാനായി റോഡരികിൽ ബസ് കാത്തുനിൽക്കവെ അമിത വേഗത്തിൽവന്ന വാഹനം സിസ്റ്റർ സിജിയെ ഇടിച്ചുതെറിപ്പിച്ചു. സിസ്റ്റർ സിജി തൽക്ഷണം മരിച്ചു. ഈ സംഭവത്തിനു ദൃക്സാക്ഷിയായ സിസ്റ്റർ ജെസീന പിന്നീട് മാനസികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ജെസീനയ്ക്ക് ഉജ്ജൈനിൽ ചികിത്സ നൽകിയിരുന്നു. കൂടുതൽ ശ്രദ്ധയും വിദഗ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ൽ കേരളത്തിലേക്കു കൊണ്ടുവന്നു. കഴിഞ്ഞ പത്തു വർഷമായി സിസ്റ്റർ…

Read More

ജീവനൊടുക്കിയതോ?  യുവനടൻ സന്ദീപ് നഹർ മരിച്ച നിലയിൽ; ഫേസ്ബുക്കില്‍ നീണ്ട കുറിപ്പോടു കൂടി വീഡിയോ പോസ്റ്റ് ചെയ്തു

മുംബൈ: ഹിന്ദി സിനിമ- ടെലിവിഷന്‍ താരം സന്ദീപ് നഹറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് ചൂണ്ടിക്കാട്ടി താരം ഫേസ്ബുക്കില്‍ നീണ്ട കുറിപ്പോടു കൂടി വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച എം.എസ് ധോണി; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി, അക്ഷയ് കുമാറിന്‍റെ കേസരി തുടങ്ങിയ ചിത്രങ്ങളിലും സന്ദീപ് അഭിനയിച്ചിട്ടുണ്ട്.

Read More

കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട’; ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് രാഹുൽ

ന്യൂഡൽഹി: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അഭിപ്രായ സ്വതന്ത്രം ഇല്ലാതായിട്ടില്ല, അഭിപ്രായങ്ങളെ പേടിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നും രാഹുല്‍ വിമർശിച്ചു. നിരായുധയായ പെൺകുട്ടിയെ തോക്കേന്തിയവർ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വിമർശനം നടത്തി. ഗ്രേറ്റ ടൂള്‍ കിറ്റ് കേസിലാണ് ദിഷ രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെ ടൂള്‍ കിറ്റ് ട്വീറ്റാണ് കേസിന് ആധാരം. കര്‍ഷക സമരങ്ങളെ പിന്തുണയ്ക്കുന്നവര്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനായാണെന്നാണ് പോലീസിന്‍റെ വാദം. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.

Read More