പ്രകോപനങ്ങളിൽ വീഴാതെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടവരായ അണ്ടർ പ്രിവിലേജ്ഡ് ക്ലാസാണ് ഇന്നാട്ടിലെ ഇടതുപക്ഷം; നടി ഗായത്രിയെ പിന്തുണച്ച് ജെയ്ക് സി. തോമസ്

നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയെ പിന്തുണച്ച് സിപിഎം നേതാവ് ജെയ്ക് സി. തോമസ് രംഗത്ത്. ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിംഗ് നിങ്ങളില്‍ എത്ര പേരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഒരു സിനിമയിൽ ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ രംഗം വെച്ച് അറപ്പുളവാക്കുന്ന ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽക്കൂടി ചിലർ നടത്തുന്നതെന്നും ഇതൊരു ആൾക്കൂട്ട ആക്രമണമാണെന്നും ജെയ്ക് പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ജെയ്ക്ക് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഗായത്രി വർഷ നേരിടുന്ന മോബ് ലിഞ്ചിംഗ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..?നിഖിൽ പൈലി ഒന്നു ആക്രമിക്കപ്പെടണം നമ്മുടെ മുഖ്യധാരകൾക്ക് ധീരജ് രാജേന്ദ്രൻ ആരായിരുന്നു എന്നറിയണമെങ്കിൽ. മേപ്പാടി പോളിയിലെ അപർണയെ ചവിട്ടി കൊല്ലുവാൻ നോക്കിയവരുടെ പുറത്തു ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ് ലിഞ്ചിങിന് ഇരയായ പെൺകുട്ടി എന്ന് പറയാൻ. ശിവരാമൻ എന്ന പാവം മനുഷ്യനെ…

Read More

ജോസ് ആലുക്കാസിലെ മോഷണം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

ചെന്നൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്‍റെ കോയന്പത്തൂരിലെ ഷോറൂമിൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞെന്നു പോലീസ്. ധര്‍മപുരി സ്വദേശി വിജയ് ആണ് മോഷണത്തിനു പിന്നിലെന്നും ഇയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്തെന്നും കോയന്പത്തൂർ പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ രണ്ടോടെ ജ്വല്ലറിയിൽ കടന്ന പ്രതി 200 പവനോളം സ്വർണമാണ് കവർന്നത്. ഇയാളുടെ ഭാര്യയുടെ പക്കൽനിന്ന് മൂന്നു കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്. ജ്വല്ലറിയിൽനിന്ന് 4.6 കിലോഗ്രാം സ്വർണമാണ് മോഷണം പോയത്. 24കാരനായ വിജയ് ഭിത്തി തുരന്നാണ് ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചത്. മോഷണ ശേഷം ഇയാൾ കടന്നു കളഞ്ഞു. പ്രതിയെ കണ്ടെത്താൻ അഞ്ചു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഇയാൾ മറ്റ് മൂന്നു മോഷണക്കേസുകളിൽ കൂടി പ്രതിയാണ്. ജ്വല്ലറിയിൽ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

Read More

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; വ്യാജനമ്പർ പ്ലേറ്റ് തയാറാക്കിയയാൾ കസ്റ്റഡിയിൽ, കുട്ടിയുടെ അച്ഛന്‍റെ മൊഴി വീണ്ടുമെടുക്കും

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് സുപ്രധാന വഴിത്തിരിവിലേക്ക്. പ്രതികളിൽ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കറായി ജോലി ചെയ്തിരുന്ന വ്യക്തിയാണെന്നു പോലീസ് സംശയിക്കുന്നു. നേരത്തേ പാലായിലും പത്തനംതിട്ടയിലും ജോലി ചെയ്തിട്ടുള്ള ഇവർ റിക്രൂട്ട്മെന്‍റ് തട്ടിപ്പിന് ഇരയായിട്ടുണ്ടന്നും സൂചനയുണ്ട്. യുവതി നിലവിൽ കോഴിക്കോട്ടാണുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. രേഖാചിത്രത്തിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരമായതിനാൽ ഇതിന്‍റെ ആധികാരിക പരിശോധിക്കേണ്ടതുണ്ട്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങൾക്ക് ഓയൂരിലെ തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടോ എന്ന വിവരവും പോലീസിന്‍റെ അന്വേഷണ പരിധിയിൽ ഉണ്ട്. അതേസമയം പ്രതികളിലേക്ക് പോലീസ് അടുക്കുന്നുവെന്നും പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രതികളിൽ ചിലരെ വ്യക്തമായി തിരിച്ചറിഞ്ഞ് കഴിഞ്ഞതായും സൂചനയുണ്ട്. എല്ലാറ്റിനും ഇന്ന് വൈകുന്നേരത്തോടെ ഉത്തരം ലഭിക്കും എന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഘം സഞ്ചരിച്ച കാറിൽ വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച…

Read More

സംസ്ഥാന തെരഞ്ഞെടുപ്പുകൾ; എക്സിറ്റ് പോള്‍ ഫലങ്ങളിൽ തൃപ്തിയില്ലാതെ പാർട്ടികൾ

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ രാജ്യത്തെ പ്രധാനകക്ഷികളായ ബിജെപിയെയോ കോൺഗ്രസിനെയോ സന്തോഷിപ്പിക്കുന്നതോ തൃപ്തിപ്പെടുത്തുന്നതോ അല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ പ്രത്യേകിച്ചും. ഛത്തീസ്ഗഡിലും തെലുങ്കാനയിലും കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോള്‍, രാജസ്ഥാനിനും മധ്യപ്രദേശിലും ബിജെപിക്കാണ് സാധ്യത കാണുന്നത്. മിസോറമിലാകട്ടെ ആർക്കും ഭൂരിപക്ഷമില്ലെന്നും ഫലം പറ‍യുന്നു. യാഥാർഥ്യമറിയാൻ ഫലപ്രഖ്യാപനം വരുന്ന ഞായറാഴ്ച വരെ കാത്തിരുന്നേ പറ്റൂ. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയും തെലുങ്കാനയിൽ ബിആർഎസും മിസോറമിൽ എംഎൻഎഫുമാണു ഭരണം നടത്തുന്നത്. തെലുങ്കാനയിൽ അധികാരം പിടിച്ചാലും രാജസ്ഥാൻ കൈവിട്ടുപോയാൽ കോൺഗ്രസിനു സന്തോഷിക്കാനാവില്ല. മധ്യപ്രദേശിൽ ഭരണം നിലനിർത്തുകയും രാജസ്ഥാനിൽ തിരിച്ചുവരികയും ചെയ്താലും മറ്റു മൂന്നു സംസ്ഥാനങ്ങളിൽ പ്രകടനം മോശമായാൽ കേന്ദ്ര‌‌‌ത്തിൽ മൂന്നാം തവണയും അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്കും ക്ഷീണംതന്നെയാണ്. മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്ന് ഇന്ത്യ…

Read More

അമ്മയുടെ ഫോണിൽ മകന്‍റെ ഗെയിം കളി; അച്ഛൻ മകനെ കുത്തിക്കൊന്നു

ബംഗളൂരു: മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. മൈസൂരു ബന്നിമണ്ഡപ് സ്വദേശി ഉമേസ് (22) ആണ് കൊല്ലപ്പെട്ടത്. ഉമേസിന്‍റെ അച്ഛൻ അസ് ലം പാഷ (53) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉമേസ്, അമ്മയുടെ ഫോണുപയോഗിച്ചു സ്ഥിരമായി ഗെയിമുകള്‍ കളിച്ചിരുന്നു. ഫോണ്‍ അമിതമായി ഉപയോഗിക്കരുതെന്ന് പലവട്ടം അച്ഛൻ മകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. സംഭവദിവസം വൈകീട്ട് ഉമേസ് മൊബൈലില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അസ് ലം പാഷ ഫോണ്‍ അമ്മയ്ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് പ്രകോപിതനായ അസ് ലം പാഷ അടുക്കളയില്‍നിന്ന് കറിക്കത്തി എടുത്തുവന്ന് ഉമേസിനെ കുത്തുകയായിരുന്നു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഉമേസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉമേസ് മരിച്ചെന്നറിഞ്ഞതോടെ അസ് ലം പാഷ നരസിംഹരാജ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Read More

കേരളത്തിന്‍റെ ഭാവി ഇനി യുവാക്കളിൽ ഭദ്രം; യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും

കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന യൂത്ത്‌കോണ്‍ഗ്രസിന്‍റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. കലൂര്‍ എ ജെ ഹാളില്‍ വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുന്‍ യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യൂത്ത്‌ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന് യോഗത്തില്‍ മിനിറ്റ്‌സ് കൈമാറും. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.

Read More

ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ടിനെ അഭിഭാഷകര്‍ അസഭ്യം പറഞ്ഞ സംഭവം; കേസ് ഇന്ന് ഹൈക്കോടതിവീണ്ടും പരിഗണിക്കും

കൊച്ചി: കോട്ടയത്തു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ അഭിഭാഷകര്‍ പ്രതിഷേധിക്കുകയും അസഭ്യം പറയുകയം ചെയ്ത സംഭവത്തിലെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തില്‍ കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജയിംസ് എന്നിവരുള്‍പ്പടെ 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെടുത്തിരിക്കുന്നത്. മജിസ്‌ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്‍റെയും മുദ്രാവാക്യം വിളികളുടെയും ദൃശ്യങ്ങളും മജിസ്‌ട്രേട്ട് നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഹൈക്കോടതി ഇന്നലെ തുറന്ന കോടതിയില്‍ പരിശോധിച്ചു. സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജിയും കോടതിയില്‍ ഹാജരായിരുന്നു. ഒരു കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തില്‍ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരേ കേസെടുക്കാന്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അഭിഭാഷകര്‍ മജിസ്‌ട്രേട്ടിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. മജിസ്‌ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്‍റെയും…

Read More

കസ്റ്റമേഴ്സിന്‍റെ ഓമന പറവകൾ മയക്കു മരുന്നുമായി പറന്നിറങ്ങിയത് എക്സൈസിനു മുന്നിൽ

കാക്കനാട്: എറണാകുളത്ത് വൻതോതിൽ മയക്കുമരുന്ന് വില്പന വരുന്ന മസ്താനെ തേടി എക്സൈസ് സംഘം. ഇന്നലെ കാക്കനാട് പടമുകളിൽ സാറ്റ്‌ലൈറ്റ് ജംഗ്ഷന് സമീപത്തുള്ള അപ്പാർട്ട്മെന്‍റിൽനിന്നു 15 ലക്ഷത്തോളം രൂപ വില വരുന്ന 194 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ സ്വദേശി പുളിക്കൽപറമ്പിൽ വീട്ടിൽ പി.എ ഇസ്തിയാഖ് (26), ഇടപ്പള്ളി നോർത്ത് കൂനംതൈ സ്വദേശി പൂകൈതയിൽ വീട്ടിൽ അഹാന (26) എന്നിവരിൽ നിന്നുമാണ് എറണാകുളത്തെ മയക്കുമരുന്നിന്‍റെ മൊത്തവ്യാപാരിയായ മസ്താനെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. ട്രാൻസ്‌ജെന്‍റേഴ്‌സിനു ഇടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്. ഇവർ മയക്കു മരുന്ന് വില്പന നടത്തിയ 9,000 രൂപ, മയക്ക് മരുന്ന് തൂക്കി നോക്കുന്ന ഡിജിറ്റൽ ത്രാസ്, ഒരു ഐ ഫോൺ, മൂന്ന് സ്മാർട്ട് ഫോൺ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഉപയോക്താക്കൾക്കിടയിൽ…

Read More

പൊതുസ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകള്‍; സൗജന്യം പണിയായേക്കാം

കൊച്ചി: പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. കഫേകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഫ്രീ വൈ ഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് നിര്‍ദേശം. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സൗകര്യപ്രദമായതിനാല്‍ പലരും ഇവയെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത് ഒട്ടും സുരക്ഷിതമല്ല. പാസ് വേഡും യുപിഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാന്‍ സാദ്ധ്യതയേറെയാണ്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്കിംഗ് വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുത്. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇത്തരത്തില്‍ ഓണലൈന്‍ വഴി പണം…

Read More

നവകേരള സദസ് രാഷ്ട്രീയം; അഭിപ്രായം പറയാനില്ല; കാന്തപുരം എ. പി. അബൂബക്കർ മുസലിയാർ

ദുബായ്: നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി.അബൂബക്കർ മുസലിയാർ. അവരവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം എല്ലാ പാർട്ടിക്കാരും നടത്തും. ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ടുപിടിക്കും. ഇതിനു മുൻപും ഇതുണ്ടായിരുന്നതാണ്. ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യം വെക്കുന്നത്. അതിൽ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി. മുസ്‌ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്‌ലിം സംവരണം കുറയുന്നുമെന്ന വിഷയം പഠിച്ചു സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Read More