പരിശോധനാഫലം തിങ്കളാഴ്ച ! നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ പരിശോധനാഫലത്തിൽ ‌ പ്രതീക്ഷയർപ്പിച്ച് അന്വേഷണസംഘം

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ പരിശോധനാഫലത്തിൽ പ്രതീക്ഷയർപ്പിച്ച് അന്വേഷണ സംഘം. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം മെമ്മറി കാർഡ് സംസ്ഥാന ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം ഈ മാസം 15 നാണ് അവസാനിപ്പിക്കേണ്ടത്. തുടരന്വേഷണത്തിന്‍റെ അവസാനഘട്ടത്തിലാണ് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്ന വിധി ഉണ്ടായത്. കാർഡ് അനധികൃതമായി തുറന്നുവെന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് അന്വേഷിക്കാമെന്നു ഹൈക്കോടതി വിധിച്ചത്. പ്രോസിക്യൂഷൻ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ വിധി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന കീഴ്ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് അന്വേഷ ഉദ്യോഗസ്ഥന് നൽകേണ്ടത്. ഈ റിപ്പോർട്ട് കോടതിയ്ക്ക് സമർപ്പിക്കാനും കോടതി നിർദേശിക്കുകയയുണ്ടായി. കേസിൽ കക്ഷി ചേർന്ന എട്ടാം പ്രതിയായ…

Read More

സ്വർണക്കടത്ത് കേസിലെ ഇടപെടൽ! ഷാജ് കിരണ്‍ മൊബൈൽ രേഖകൾ നശിപ്പിച്ചെന്ന് സംശയം

കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണ്‍ നിർണായകമായ മൊബൈൽ രേഖകൾ നശിപ്പിച്ചെന്നു സംശയം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഫോണും മൊബൈൽ രേഖകളും ആവശ്യപ്പെട്ടെങ്കിലും ഇയാൾ അത് കൈമാറിയിട്ടില്ല. ക്രൈംബ്രാഞ്ചിന് സമർപ്പിച്ചിരിക്കുകയാണെന്നാണ് ഇയാൾ ഇഡിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഫോണും രേഖകളും പോലീസ് കൈപ്പറ്റിയതിനുള്ള രസീതുകൾ ഷാജ് ഇഡിക്കു മുന്നിൽ ഹാജരാക്കിയിട്ടില്ല. സ്വർണക്കടത്ത് കേസ് ഒത്തു തീർപ്പാക്കാനെന്ന രീതിയിൽ സ്വപ്നയുമായി ഷാജ് നടത്തിയ സംഭാഷണം വിവാദമായതിനെത്തുടർന്ന് ഇയാൾ ചെന്നൈയിലേക്ക് കടന്നിരുന്നു. ഇത് ഫോണ്‍ രേഖകൾ നശിപ്പിക്കാനാണെന്നും ഇഡി സംശയിക്കുന്നുണ്ട്. ഷാജിനെ പോലീസ് മാപ്പുസാക്ഷിയാക്കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും അറിയുന്നു.

Read More

എന്‍റെ മകനേ, പുറത്തിറങ്ങി വരൂ… നിന്‍റെ അമ്മയാണ് ഞാൻ..! കാഷ്മീരിൽ അമ്മമാർ കരഞ്ഞുപറഞ്ഞു; ഭീകരത നിർത്തി മക്കൾ കീഴടങ്ങി

ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: അമ്മമാർ കരഞ്ഞപേക്ഷിച്ചപ്പോൾ ഭീകരാക്രമണ പരിപാടി ഉപേക്ഷിച്ചു 20 വയസുള്ള രണ്ടു പേർ സൈന്യത്തിനു കീഴടങ്ങി. ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലെ ഭീകരവിരുദ്ധ ഓപ്പറേഷനിടെ ഹഡിഗ്രാം ഗ്രാമത്തിലാണു സംഭവം. ശ്രീനഗറിൽ നിന്നു 70 കിലോമീറ്റർ അകലെയുള്ള ഹഡിഗ്രാം ഗ്രാമത്തിൽ ഭീകരർ ഒളിവിൽ കഴിയുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ച സുരക്ഷാ സൈനികർ എത്തുകയായിരുന്നു. സുരക്ഷാ ഭടന്മാരെ കണ്ടയുടൻ ഒരു വീട്ടിനുള്ളിൽനിന്നു സൈന്യത്തിനു നേർക്കു ഭീകരർ നിറയൊഴിച്ചു. പുലർച്ച 2.30നാണു സംഭവം. തുടക്കത്തിൽ പ്രത്യാക്രമണത്തിനു തയാറെടുത്തെങ്കിലും വീടിനുള്ളിൽ കാഷ്മീരികളായ രണ്ടു ചെറുപ്പക്കാരാണ് ഉള്ളതെന്ന് നാട്ടുകാരിൽനിന്നു സൈനികർക്കു വിവരം ലഭിച്ചതിനെ തുടർന്നു കൂടുതൽ വെടിവയ്പില്ലാതെ സൈനികർ വീടു വളഞ്ഞു. ചെറുപ്പക്കാരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും ഭീകരതയോടു യോജിപ്പില്ലാത്തവരാണെന്നും കുട്ടികളെ മുഖ്യധാരയിലേക്കു തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നവരുമാണെന്നും നാട്ടുകാർ അറിയിച്ചതാണു രക്ഷയായത്. തുടർന്നു ചെറുപ്പക്കാരുടെ വീടുകളിലെത്തി അമ്മമാരെയും കുടുംബാംഗങ്ങളെയും കൂട്ടി സൈനികർ…

Read More

ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാനില്ല! ജാമ്യ വ്യവസ്ഥകളിൽ നേരിയ മാറ്റങ്ങൾ; പരാതിക്കാരിയെ ഒരു തരത്തിലും അവഹേളിക്കരുതെന്നു കര്‍ശന നിര്‍ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയും സംസ്ഥാന സർക്കാരും നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാനില്ലെന്നാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. അതേസമയം ഹൈക്കോടതി ഏർപ്പെടുത്തിയ ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി മാറ്റം വരുത്തി. ജൂലൈ മൂന്നുവരെയാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുവദിച്ചിരുന്നത്. എന്നാൽ, അവശ്യമെങ്കിൽ അതിനു ശേഷവും ചോദ്യം ചെയ്യാമെന്നാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. കോടതിയുടെ അനുമതി ഇല്ലാതെ വിജയ് ബാബു കേരളം വിട്ടു പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. വിജയ് ബാബു തെളവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു. മാത്രമല്ല, പരാതിക്കാരിയെ ഒരു തരത്തിലും അവഹേളിക്കരുതെന്നും കർശനമായി നിർദേശിച്ചു. ഇരുപത് വയസിനു മുകളിൽ മാത്രം പ്രായമുള്ള പരാതിക്കാരിയെ വിജയ് ബാബു ഫേസ് ബുക്കിൽ ലൈവിലൂടെ പേര് വെളിപ്പെടുത്തി അവഹേളിച്ചു എന്ന്…

Read More

സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്തേക്കും! സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്നു സർക്കാർ; അറസ്റ്റ് ഭയക്കുന്നില്ലെന്ന് സ്വപ്ന

കൊച്ചി: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തിയ ഗൂഢാലോചന കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. കേസിലെ മറ്റ് പ്രതികളുടെ മൊഴിയുൾപ്പെടെ പരിശോധിച്ച ശേഷം പൊരുത്തക്കേടുകളുണ്ടെങ്കിൽ ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അതേസമയം ഗൂഢാലോചന നടത്തിയെന്ന മുൻ മന്ത്രി കെ.ടി. ജലീലിന്‍റെ പരാതിയിൽ സ്വപ്ന സുരേഷിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചു. എറണാകുളം പോലീസ് ക്ലബിൽ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറുകൾ നീണ്ടു. കേസിൽ മൂന്നാം തവണ നൽകിയ നോട്ടീസിലാണ് സ്വപ്ന അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടി സ്വപ്ന ഹാജരായിരുന്നില്ല. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. അറസ്റ്റ്…

Read More

വീണ്ടും തിരിച്ചടി! ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി;  വില കൂട്ടിയത്, കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണ

കൊച്ചി: ജനത്തിന് ഇരുട്ടടി സമ്മാനിച്ചുകൊണ്ട് ഗാർഹികാവശ്യത്തിനുളള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ 14.2 കിലോ പാചകവാതക സിലിണ്ടറിന് 1060.50 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാചകവാതക വില കൂട്ടിയിരിക്കുന്നത്. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വർധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാർഹിക സിലിണ്ടറിന്‍റെ വില 1,000 കടന്നിരുന്നു. അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വിലയിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ…

Read More

20 ലക്ഷത്തിലൊന്ന് മാത്രം! അത്യപൂര്‍വമായ നീല ലോബ്സ്റ്ററിനെ കണ്ടെത്തി; ചിത്രം പകര്‍ത്തിയ ശേഷം ലാര്‍സ് ഈ അപൂര്‍വ ലോബ്സ്റ്ററിനെ കടലിലേക്ക് തന്നെ വിട്ടു

പ്രകൃതിയില്‍ അത്ഭുതം ഉളവാക്കുന്ന വിഭിന്നമായ ജന്തുജീവജാലങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മനുഷ്യനിതുവരെയും കാണാത്ത എത്രയൊ ജീവികള്‍ ഇന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്. എന്നാല്‍ ചിലര്‍ അവിചാരിതമായി ഇത്തരം അപൂര്‍വ ജീവജാലങ്ങളെ കണ്ടെത്താറുണ്ട്. അത് കൗതുകമുണര്‍ത്തുകയും ചെയ്യും. അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിലെ പോര്‍ട്‌ലാന്‍ഡിലുള്ള ലാര്‍സ് ജോഹാന്‍ എന്നയാള്‍ കണ്ടെത്തിയത്. പോര്‍ട്‌ലാന്‍ഡിലുള്ള സമുദ്രത്തില്‍ നിന്ന് ഒരു നീല ലോബ്സ്റ്ററിനെയാണ് അദ്ദേഹം കണ്ടെത്തിയത്. ഇത് അത്യപൂര്‍വമായ ഒരിനമാണ്. ഇരുപതു ലക്ഷം ലോബ്സ്റ്ററുകളില്‍ ഒന്ന് മാത്രമെ ഇങ്ങനെ നീല നിറത്തില്‍ കാണപ്പെടാറുള്ളു. സാധാരണയായി ലോബ്സ്റ്ററുകള്‍ തവിട്ട് നിറത്തിലൊ ചാര നിറത്തിലൊ ആണ് കാണാപ്പെടാറുള്ളത്. ചൊവ്വാഴ്ച പോര്‍ട്‌ലാന്‍ഡിലെ തീരപ്രദേശങ്ങളില്‍ നിന്നും താന്‍ കണ്ടെത്തിയ ഈ നീല ലോബ്സ്റ്ററിന്‍റെ ചിത്രം പകര്‍ത്തിയ ലാര്‍സ് അത് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. നിരവധിയാളുകളാണ് ഈ അപൂര്‍വ കാഴ്ച റീട്വീറ്റ് ചെയ്തത്. ചിത്രം പകര്‍ത്തിയ ശേഷം ലാര്‍സ് ഈ അപൂര്‍വ ലോബ്സ്റ്ററിനെ കടലിലേക്ക് തന്നെ…

Read More

നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും അലയൊലികള്‍ അവസാനിക്കുന്നില്ല! കോല്‍ക്കത്തയില്‍ നിന്നൊരു “റൗഡി ബേബി’; വീഡിയോ കാണാം

2018ല്‍ ഇറങ്ങിയ തമിഴ് ചിത്രമായ മാരി 2 ഏറ്റവും ശ്രദ്ധേയമായത് അതിലെ റൗഡി ബേബി എന്ന ഗാനം നിമിത്തമായിരുന്നു. നടന്‍ ധനുഷും നായിക സായി പല്ലവിയും തകര്‍ത്താടിയ ആ ഗാനം യൂട്യൂബിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കാഴ്ചക്കാരെ ലഭിച്ച വീഡിയോകളില്‍ ഒന്നായിരുന്നു. അതേ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുവച്ച് രംഗത്ത് എത്തിയത്. അതോടെ സാധാരണക്കാര്‍ക്കിടയില്‍ പോലും ഈ ഗാനം ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇപ്പോളിതാ നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും അതിന്‍റെ അലയൊലികള്‍ അവസാനിക്കുന്നില്ല എന്ന സൂചനയുമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. ഇത്തവണ കോല്‍ക്കത്തയില്‍ നിന്നാണ് റൗഡി ബേബി വരുന്നത്. കോല്‍ക്കത്തിയിലുള്ള ദമ്പതിമാരായ സൗരഭ്, അനൂഷ എന്നിവരാണ് ഈ ഗാനത്തിന് ചുവടുമായി എത്തിയിരിക്കുന്നത്. ജോഡി അനൂരഭ് എന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ദമ്പതികള്‍ ധനുഷും സായി പല്ലവിയും…

Read More

ഞാന്‍ ധൂം 4, മോഷണം ഇനിയും തുടരുമെന്നും കഴിയുമെങ്കില്‍ പിടിക്കാം..! തന്റേത് ഒരു സിനിമ സ്‌റ്റൈല്‍ മോഷണമാണെന്ന് ക്ലാസ് മുറിയില്‍ എഴുതിവച്ച് കള്ളന്‍

സിനിമ ആളുകളെ സ്വാധീനിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒഡീഷയില്‍ ഒരു മോഷ്ടാവ് തന്‍റേത് ഒരു സിനിമ സ്റ്റൈല്‍ മോഷണമാണെന്നാണ് ക്ലാസ് മുറിയില്‍ എഴുതിവച്ചത്. ഒഡീഷയിലെ നബരംഗ്പൂരിലെ ഖാത്തിഗുഡയിലുള്ള ഇന്ദ്രാവതി പ്രൊജക്ട് ഹൈസ്കൂളിലാണ് സംഭവം. ശനിയാഴ്ച സ്കൂളിലെത്തിയ അധികൃതര്‍ക്ക് കാണാനായത് തകര്‍ക്കപ്പെട്ട ഗേറ്റാണ്. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സര്‍ബേസ്‌വര്‍ ബെഹ്റ വിവരം ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് പരിശോധനയില്‍ ഹെഡ്മാസ്റ്ററുടെ മുറി തകര്‍ക്കപ്പെട്ടതായി കണ്ടെത്തി. മുറിയില്‍ നിന്നും കമ്പ്യൂട്ടറുകള്‍, പ്രിന്‍റര്‍, ഫോട്ടോകോപ്പി യന്ത്ര സാമഗ്രികള്‍, വെയിംഗ് മെഷീന്‍, വാദ്യോപകരണങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ മോഷണം പോയിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചത് സ്കൂളിലെ ഒരു ക്ലാസ് മുറിയില്‍ കള്ളന്‍ എഴുതിവച്ച വാചകങ്ങളാണ്. ബോര്‍ഡില്‍ ഇംഗ്ലീഷിലും ഒഡിയയിലുമായി താന്‍ “ധൂം 4′ ആണെന്നും മോഷണം ഇനിയും തുടരുമെന്നും കഴിയുമെങ്കില്‍ പിടിക്കാനുമാണ് കള്ളന്‍ എഴുതിയിരിക്കുന്നത്. ബോളിവുഡില്‍ വൻവിജയമായി മാറിയ ചിത്രമാണ് ധൂം. മൂന്ന്…

Read More