കോട്ടയത്ത് കൊലക്കേസ് പ്രതി ജയിൽ ചാടി;  പുറത്ത് കടന്നത് അടുക്കളയിൽ പലക വച്ച്; ജയിലിൽ സംഭവിച്ചതു വൻ സുരക്ഷാവീഴ്ച

സ്വന്തം ലേഖകൻകോട്ടയം: കോട്ടയം നഗരമധ്യത്തിലുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിനെ തല്ലിക്കൊലപ്പെടുത്തിയിട്ട കേസിലെ പ്രതികളിൽ ഒരാളായ യുവാവ് ജയിൽ ചാടി. ഈ കേസിൽ കൂട്ടു പ്രതിയായ ഓട്ടോഡ്രൈവർ ബിനുമോനാണ് സബ് ജയിലിൽ നിന്നു ചാടിയത്.ഇന്നു പുലർച്ചെ 5.30നു ബിനുമോനെ സെല്ലിൽ നിന്നു പുറത്തേയ്ക്കിറക്കിയപ്പോഴാണ് ജയിൽ ചാടിയത്. അടുക്കള ഭാഗത്ത് എത്തിച്ച പ്രതി ഇവിടെ പലക സ്ഥാപിച്ച ശേഷം പുറത്തേക്കു ചാടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു. കോട്ടയം സബ് ജയിലിന്‍റെയും പരിസരത്തും തിരച്ചിൽ നടക്കുന്നുണ്ട്. അന്വേഷണത്തിൽ…നഗരത്തിലെ സിസിടിവി കാമറകൾ പരിശോധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോനൊപ്പം കോട്ടയം നഗരമധ്യത്തിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലായിരുന്നു ബിനുമോനെ പ്രതി ചേർത്തിരുന്നത്. യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ പ്രതിയായ ജോമോനൊപ്പം ബിനുമോനും ഉണ്ടായിരുന്നു.…

Read More

ലോകത്തെ ഞെട്ടിച്ച വെടി…!ജപ്പാനിൽ തോക്ക് ഉപയോഗിക്കണമെങ്കിൽ മാനസിക നില, ക്രിമിനൽ പശ്ചാത്തലം, എഴുത്തുപരീക്ഷ എന്നീ കടമ്പകൾ കടക്കണം 

ടോക്കിയോ: തോക്കുകളുടെ ഉപയോഗത്തിൽ കർക്കശനിയമങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് മുൻ പ്രധാനമന്ത്രി വെടിയേറ്റു മരിച്ചത് ജനതയെ അപ്പാടെ ഞെട്ടിച്ചു. തോക്കുകൊണ്ടുള്ള അതിക്രമങ്ങൾ വിരളമായ രാജ്യത്ത് തോക്ക് നിയമവിധേയമായി ഉപയോഗിക്കുന്നതിന് സങ്കീർണമായ ഏറെ കടന്പകൾ പൂർത്തിയാക്കേണ്ടതുണ്ട്. നായാട്ടിനുള്‍പ്പെടെ തോക്ക് ഉപയോഗിക്കാൻ അനുമതി ലഭിക്കും. എന്നാൽ, ലൈസൻസ് അനുവദിക്കുന്നയാളുടെ മാനസികാരോഗ്യം തൃപ്തികരമാണെന്ന് ആദ്യമേ തെളിയിക്കണം. മയക്കുമരുന്ന് ഉപയോഗിക്കില്ല എന്ന് അധികൃതരെ ബോധ്യപ്പെടുത്തണം. മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടില്ല എന്നും സ്ഥിരീകരിക്കണം. ഇതിനുശേഷം തോക്ക് ഉപയോഗം സംബന്ധിച്ച് ഒരു ദിവസത്തെ ശാസ്ത്രീയമായ പരിശീലനക്ലാസും പിന്നാലെ എഴുത്തുപരീക്ഷയും കഴിഞ്ഞാലേ ജപ്പാനിൽ തോക്ക് ഉപയോഗിക്കാൻ നിയമപരമായ അനുമതി കിട്ടൂ. എന്നാൽ ഷിൻസൊ ആബെയെ വെടിവയ്ക്കാൻ അക്രമി കള്ളത്തോക്കാണ് ഉപയോഗിച്ചത്.

Read More

ഏഷ്യാഡിനു പുറത്തും യോഗ്യത തെളിയിച്ചു; രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്ത പി.ടി. ഉഷയെ പരിഹസിച്ച് കരീം

കോഴിക്കോട്: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത അത്‌ലറ്റ് പി.ടി. ഉഷയെ പരിഹസിച്ച് സിപിഎം നേതാവും എംപിയുമായ എളമരം കരീം. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത തെളിയിച്ചാണ് ഉഷ രാജ്യസഭയിലെത്തുന്നതെന്നായിരുന്നു കരീമിന്‍റെ പരിഹാസം. ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഗുജറാത്ത് മുൻ ഡിജിപി ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉഷയുടെ പേരു പറയാതെ കരീം വിമർശനമുന്നയിച്ചത്. സംഘപരിവാറിനു ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതി രാജ്യത്തുണ്ട്. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്‍റെ തൊട്ടടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു…

Read More

വന്യമൃഗങ്ങളെ തടയാം; മഞ്ഞപ്പിത്തവും വിളർച്ചയും വിരൽതുമ്പിൽ തൊട്ടറിയാം; വിസ്മയ കണ്ടുപിടിത്തങ്ങളുമായി സഹൃദയ ഇന്നൊവേഷൻസ്

കൊടകര: സഹൃദയ എൻജിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച കണ്ടു പിടിത്തങ്ങളുടെ പ്രദർശനം സമാപിച്ചു. നവീനങ്ങളായ ആശയങ്ങളെ ജനോപകാരപ്രദമായ ഉപകരണങ്ങളാക്കി മാറ്റിയ കണ്ടുപിടിത്തങ്ങളാണു സഹൃദയയിൽ പ്രദർശിപ്പിച്ചത്. ഇന്നൊവേഷനുകളെ ഉല്പന്ന ങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രദർശനം കാണാ നായി നൂറുകണക്കിനു വിദ്യാർഥികളും വിവിധ കന്പനി പ്രതിനിധികളും എത്തി. കാമറകളുടെയും ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്ന വൈബ്രേറ്ററുകളുടേയും സഹായത്തോടെ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതു തടയാൻ കഴിയുന്ന ജംഗിൾ ഐ സംവിധാനം ഏറെ ശ്രദ്ധനേടി. ശിശുക്കളിലെ വിളർച്ചയും മഞ്ഞപ്പിത്തവും വിരൽത്തുന്പിൽ തൊട്ട് കണ്ടെത്തുന്ന പോയിന്‍റ് ഓഫ് കെയർ ഡയഗണോസ്റ്റിക് ഡിവൈസസ്, കൈയുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടവർക്കായി കന്പ്യൂട്ടർ നിയന്ത്രിത ഫിസിയൊതെറാപ്പി യൂണിറ്റ്, ആ ശുപത്രിയിൽ പോകാതെ തന്നെ ഗർഭസ്ഥ ശിശുവിന്‍റെ ഹൃദയസ്പന്ദനം അളക്കാവുന്ന ഫീറ്റൽ ഹാർട്ട്റേറ്റ് മോണിറ്റർ, പ്ലാസ്റ്റിക്കിനു ബദലായി കവുങ്ങിന്‍റെ ഇലകളിൽ നിന്നും എളുപ്പത്തിൽ ഉദ് പാദിപ്പിക്കാവുന്ന പാക്കിംഗ്…

Read More

ചിന്തന്‍ ശിബിരത്തിലെ ലൈംഗികാരോപണം ! ഷാഫിയോട് വിശദീകരണം തേടിയതായി സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രതിനിധിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണം തേടിയതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോടാണ് സുധാകരന്‍ വിശദീകണം തേടിയത്. അതോടൊപ്പം വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുക്കാത്തതില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ അറിയിച്ചു. ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത വനിത പ്രതിനിധിക്കു നേരെ ഒരംഗത്തിന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രമം ഉണ്ടായെന്നും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്.

Read More

നികുതി ഒഴിവാക്കാന്‍ വിവോ ഇന്ത്യ 62,476 കോടി രൂപ ചൈനയിലേക്ക് കടത്തി; വിവോ ഇന്ത്യയുടെ 465 കോടി രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെയും അനുബന്ധ കന്പനികളുടെയും 465 കോടി 73 ലക്ഷം രൂപയും 2 കിലോ സ്വര്‍ണവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഇന്ത്യയിലെ നികുതി ഒഴിവാക്കാന്‍ വിവോ ഇന്ത്യ 62,476 കോടി രൂപ (വിറ്റുവരവിന്‍റെ 50% ) ചൈനയിലേക്ക് കടത്തിയതായും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറിയിച്ചു. നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. കന്പനി ഡയറക്ടർമാർ ഇന്ത്യ വിട്ടുചൈനീസ് സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കിയതിനെത്തുടർന്ന് വിവോ ഇന്ത്യ ഡയറക്ടര്‍മാരായ ഷെങ്‌ഷെന്‍ ഔ, ഷാങ് ജി എന്നിവര്‍ ഇന്ത്യ വിട്ടു. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ഇരുവരും ഇന്ത്യ വിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയ്ഡ്…

Read More

പശവച്ചാണോ ഒട്ടിക്കുന്നത്? മഴ തുടങ്ങി, റോഡ് കുഴിയായി..! കൊച്ചി കോർപറേഷനെയും പിഡബ്ല്യുഡിയെയും പരിഹസിച്ച് ഹൈക്കോടതി

കൊച്ചി: കൊച്ചിനഗരത്തിലെ റോഡുകളില്‍ മഴ തുടങ്ങിയപ്പോള്‍ത്തന്നെ കുഴികള്‍ രൂപപ്പെട്ടതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡുകള്‍ നിര്‍മിക്കുന്നതു പശവച്ചാണോ എന്നു കോടതി പരിഹസിച്ചു. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നു ഹൈക്കോടതി പറഞ്ഞു. മഴക്കാലത്ത് നഗരത്തിലെ റോഡുകള്‍ തകരാറിലാകുന്നതില്‍ കൊച്ചി കോര്‍പറേഷന്‍റെയും പൊതുമരാമത്തിന്‍റെയും ഉത്തരവാദിത്വമില്ലായ്മയാണെന്നു ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കൊച്ചി കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണു ഹൈക്കോടതി ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയത്. റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രാഥമികഉത്തരവാദിത്വം എന്‍ജിനിയര്‍മാര്‍ക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും കോ ടതി മുന്നറിയിപ്പു നല്‍കി.

Read More

രാജിവെച്ചത് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ ഉയർത്തിപിടിച്ച്; ചെങ്ങന്നൂരിലെത്തിയ സജി ചെറിയാനെ മുദ്രവാക്യത്തോടെ സ്വീകരിച്ച് പ്രവർത്തകർ

പത്തനംതിട്ട: സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് രാജിവച്ചതെന്ന് സജി ചെറിയാന്‍. ചെങ്ങന്നൂരിലെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു എംഎല്‍എ. എല്ലാ പാര്‍ട്ടിപ്രവര്‍ത്തകരുടെയും സ്‌നേഹത്തിനും ആത്മാര്‍ഥതയ്ക്കും നന്ദിയുണ്ട്. സിപിഎമ്മിന്‍റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും എംഎല്‍എ പറഞ്ഞു. ചെങ്ങന്നൂരിലെത്തിയ സജി ചെറിയാനെ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എംഎല്‍എയെ സ്വീകരിച്ചത്. നേരത്തെ സിപിഎം പ്രാദേശിക നേതൃത്വം വന്‍ സ്വീകരണ പരിപാടി ഒരുക്കിയിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് ഇത് തടഞ്ഞിരുന്നു.

Read More

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി ! സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായി വിവരം…

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി അറിയിച്ച് ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ…

Read More

യുവാക്കള്‍ക്ക് ബന്ധം യുവതിയുടെ കൂട്ടുകാരിയുമായി..! യുവതിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ആണ്‍ സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി:എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇവരുടെ ആണ്‍സുഹൃത്തുക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കാസർഗോഡ് സ്വദേശികളായ രണ്ടു യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ എത്താൻ സെൻട്രൽ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാക്കൾ എത്തിയില്ല. നേരത്തെ ഇവരെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. അവശനിലയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചത് ഈ യുവാക്കളാണെന്നാണ് യുവതിയുടെ കൂട്ടുകാരി പോലീസിനെ അറിയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ചോദ്യം ചെയ്തത്. അതേസമയം യുവതിയുടെ കൂട്ടുകാരിയുമായിട്ടാണ് ഈ യുവാക്കൾക്ക് ബന്ധമെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ കൂട്ടുകാരിയെ നേരത്തെ പോലീസ് ചോദ്യം ചെയ്തു ബന്ധുക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. യുവതി ഉപയോഗിച്ച എംഡിഎംഎ എവിടെനിന്നാണ് ലഭിച്ചതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കഴിഞ്ഞ രണ്ടിന് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു.

Read More