‘പരവേശം ആർക്കെല്ലാം’… ഉത്തർപ്രദേശ് രാഷ്‌‌ട്രീയത്തിൽ ബിജെപിക്ക് ഭയം എസ്പിയെ, ബിഎസ്പിക്ക് ഭയം കോൺഗ്രസിനെ

നിയാസ് മുസ്തഫഉത്തർപ്രദേശ് രാഷ്‌‌ട്രീയത്തിലെ നാലു പ്രമുഖ രാഷ്ട്രീയ കക്ഷികളാണ് ബിജെപി, സമാജ് വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ് എന്നിവർ. ഇതിൽ ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന എതിരാളി സമാജ് വാദി പാർട്ടി ആകുന്പോൾ ബിഎസ്പിയുടെ പ്രധാന എതിരാളിയായി കോൺഗ്രസ് മാറുകയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റുകളിൽ ബിജെപി 312 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായപ്പോൾ സമാജ് വാദി പാർട്ടി 47 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് 19 സീറ്റുമായി ബിഎസ്പിയും നാലാം സ്ഥാനത്ത് ഏഴു സീറ്റുമായി കോൺഗ്രസും. പ്രതീക്ഷ കൂട്ടുന്നുബിജെപിയെ തറപറ്റിക്കാൻ പ്രതിപക്ഷ കക്ഷികൾ എല്ലാം ഒറ്റയ്ക്ക് മത്സരിക്കുന്പോൾ പ്രതീക്ഷ കൂടുന്നത് ബിജെപിക്ക് തന്നെ. ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിച്ചുപോകുന്പോൾ തങ്ങൾക്ക് വീണ്ടും അധികാരത്തിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ബിജെപി പങ്കുവയ്ക്കുന്നത്.’ പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിക്ക് ഇത്തവണ മികച്ച മുന്നേറ്റം നടത്താൻ…

Read More

ആഗോള പ്രതിരോധ ശേഷി രൂപപ്പെടും; കോവിഡ് മഹാമാരി അതിന്‍റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നുവെന്ന് ലോകാരോഗ്യ സംഘടന

  കോപ്പൻഹേഗൻ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാ രോഗ്യ സംഘടന. യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങ ളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി അവസാന കളിയിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറെ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നുകിൽ വാക്സിൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധ ശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്‍റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വർഷം അവസാനമാണ് കോവിഡ് തിരിച്ചുവരാൻ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസിലെ പ്രമുഖ…

Read More

യൂകോണ്‍ എസ് യു വി ! അർനോൾഡ് ഷ്വാർസെനഗറുടെ കാർ അപകടത്തിൽപ്പെട്ടു; ഇതിനുശേഷം അർനോൾഡിന്‍റെ വാഹനം മറ്റൊരു പോർഷെ കാറുമായും കൂട്ടിയിടിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടനും കലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാർസെനഗറുടെ കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ബ്രെന്‍റ്‌വുഡിൽ സണ്‍സെറ്റ് ബുളവാഡിനും അല്ലൻഫോഡിനും ഇടയിലാണ് അപകടമുണ്ടായതെന്നു ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്‍റ് വക്താവ് അറിയിച്ചു. അർനോൾഡ് സഞ്ചരിച്ചിരുന്ന യൂകോണ്‍ എസ്‌യ‌ു‌‌‌വി ഒരു സ്ത്രീ ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനുശേഷം അർനോൾഡിന്‍റെ വാഹനം മറ്റൊരു പോർഷെ കാറുമായും കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീയുടെ തലയ്ക്കു പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഉൾപ്പെട്ടവരുടെയും വാഹനങ്ങളുടെയും വിവരങ്ങൾ എൽഎപിഡി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അർനോൾഡിന് അപകടത്തിൽ പരിക്കേറ്റിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ വക്താവ് വ്യക്തമാക്കിയത്.

Read More

വിദേശത്തുനിന്ന് എത്തിയവർക്കു പ്രത്യേക ക്വാറന്‍റൈൻ വേണ്ട! പരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും വീടുകളിൽ ഏഴു ദിവസം കഴിയണം

ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തുന്ന കോവിഡ് രോഗികൾക്കു ഇനി മുതൽ പ്രത്യേക ക്വാറന്‍റൈൻ ആവശ്യമില്ല. എന്നാൽ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും വീടുകളിൽ ഏഴു ദിവസം കഴിയണം. എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന കോവിഡ് പോസിറ്റീവായ യാത്രക്കാർക്കും അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്കും ഇതുവരെ പ്രത്യേക ക്വാറന്‍റൈൻ ബാധകമായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർ‌ക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കുകയും ചെയ്യുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

വിദ്യാര്‍ഥിനികള്‍ കൊടുത്ത പണി ഏറ്റു! വനിതാ ഹോസ്റ്റലിനു മുമ്പിലെ അശ്ലീല പ്രകടനം; ഒരാള്‍ അറസ്റ്റില്‍; നാല്‍പത്തിയഞ്ച് വയസ് തോന്നിക്കുന്ന രണ്ടാമനെ തേടി പോലീസ്‌

പത്തനംതിട്ട: നഗരത്തിലെ വനിതാ ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനവും അശ്ലീല പ്രകടനവും നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ പോലീസിന്‍റെ പിടിയിലായി. ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേരാണ് കഴിഞ്ഞദിവസം രാവിലെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ തടിപ്പണിക്കാരന്‍ നന്ദനനാ (55) ണ് പോലീസിന്‍റെ പിടിയിലായത്. ഹെല്‍മറ്റും മാസ്കും ധരിച്ച ഇരുവരും ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ വിദ്യാര്‍ഥിനികള്‍ തന്നെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. പിടിയിലായയാളുടെ പേരില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് മുമ്പും കേസ് ഉള്ളതായി പോലീസ് പറഞ്ഞു. ഇതിലെ രണ്ടാമനെ ഇതേവരെ കണ്ടെത്തിയിട്ടില്ല. നാല്‍പത്തിയഞ്ച് വയസ് തോന്നിക്കുന്നയാളാണെന്ന് പോലീസ് പറയുന്നു. സ്ഥിരമായി ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുമെന്നാണ് പെണ്‍കുട്ടികളുടെ പരാതി. വീഡിയോയില്‍ ബൈക്കിന്‍റെ നമ്പര്‍ വ്യക്തമല്ല. കൈലി ധരിച്ച് വെള്ളിയാഴ്ച ഉച്ചയോടെയെത്തിയ ആളാണ് ഇരുവരും ഹെല്‍മറ്റും മാസ്കും ധരിച്ചതിനാല്‍ ആളെ…

Read More

മാസ്‌ക് ധരിക്കാതെ എത്തി! ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌ക് വലിച്ചെറിഞ്ഞ് ബിജെപി നേതാവ്‌; വീഡിയോ വൈറലാകുന്നു…

ഭോപ്പാൽ: ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌ക് വലിച്ചെറിഞ്ഞ് ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഇമര്‍തി ദേവി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെയെത്തുന്നവര്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ മാസ്‌ക് വിതരണം ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് ഇമാര്‍തി ദേവി കാറില്‍ എത്തിയത്. ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ലെന്ന് കണ്ട പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു നിര്‍ത്തി ഇവര്‍ക്ക് മാസ്‌ക് നല്‍കി. എന്നാല്‍ മാസ്‌ക് വാങ്ങിയ ഇവര്‍ പിന്നീട് അത് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2020 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 21 എംഎൽഎമാരിൽ ഇമർതി ദേവിയുമുണ്ടായിരുന്നു. തുടർന്നാണ് മധ്യപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തയായ ഇവരെ അടുത്തിടെ സംസ്ഥാനത്തെ ചെറുകിട വ്യവസായ കോർപ്പറേഷന്‍റെ ചെയർപേഴ്‌സണായി നിയമിച്ചിരുന്നു. കമൽനാഥ് സർക്കാരിന്‍റെ കാലത്ത് വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു ഇമർതി ദേവി.

Read More

ചോദ്യം ചെയ്തു വിട്ടയച്ചാൽ ചിലപ്പോള്‍…! ദിലീപിന് തെല്ല് ആശ്വാസം; വ്യാഴാഴ്ചവരെ അറസ്റ്റ് വിലക്കി, മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാ‌ലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹോക്കോടതി. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദിലീപിനെ ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്. എന്നാൽ വ്യാഴാഴ്ച വരെ ദിലീപിനെയും കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കണം കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രതികൾ അന്വേഷണത്തോട് പൂർണമായും സഹകരിക്കണം. അന്വേഷണത്തെ സ്വാധീനിക്കുകയോ ഇടപെടുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അഞ്ച് ദിവസമെങ്കിലും ചോദ്യം ചെയ്യാൻ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ…

Read More

പെറ്റികേസിൽ‘ഫൈന്‍ പോലീസിന് ‘! പിഴയടച്ചത് കുറ്റക്കാരൻ അറിയുന്നുപോലുമില്ല; കോടതി നിര്‍ദേശത്തില്‍ പകച്ച് പോലീസ് ഇന്‍സ്പെക്ടര്‍മാര്‍

എം. ലക്ഷ്മി കൊച്ചി: മജിസ്‌ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരെക്കൊണ്ട് ഫൈന്‍ അടപ്പിച്ച് തീര്‍പ്പാക്കി മജിസ്ട്രേറ്റ് കോടതി. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ നടപടിയില്‍ പകച്ചു നില്‍ക്കുകയാണ് കൊച്ചിയിലെ ഒരു മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിക്കു കീഴിലുള്ള പോലീസ് ഇന്‍സ്പെക്ടര്‍മാര്‍. ഇത്തരത്തിൽ ഒരു ഇന്‍സ്പെക്ടര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് ചാര്‍ജു ചെയ്ത് കോടതിക്കയച്ചിരുന്ന പെറ്റികേസുകളുടെ ഫൈനായി 20,000 രൂപ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം സ്വന്തം കൈയില്‍നിന്ന് എടുത്ത് അടയ്ക്കേണ്ടിവന്നു. കെട്ടിക്കിടക്കുന്ന കേസുകൾ പണിയാകും ഒരാഴ്ച മുമ്പാണ് കൊച്ചിയിലെ ചില പോലീസ് ഇന്‍സ്പെക്ടര്‍മാരെ ഒരു കോടതി വിളിപ്പിച്ച് പെറ്റി കേസുകള്‍ തീര്‍ക്കാന്‍ സഹായം അഭ്യര്‍ഥിച്ചത്. കോടതിയില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകളില്‍ മാര്‍ച്ചിനു മുമ്പ് നിശ്ചിത ശതമാനം കേസുകള്‍ തീര്‍പ്പാക്കണമെന്ന് മേല്‍ക്കോടതിയുടെ നിര്‍ദേശമുണ്ടെന്നാണ് ഇന്‍സ്പെക്ടര്‍മാരെ അറിയിച്ചത്. അതു മറികടക്കുന്നതിനായി സ്റ്റേഷന്‍ പരിധിയില്‍നിന്ന് പിടിച്ച പെറ്റി കേസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന നിശ്ചിത എണ്ണം…

Read More

കെ എസ് ആർ ടിസിയിൽ 10 ഡ്യൂട്ടി സറണ്ടർ ചെയ്താൽ ഒരു ഡ്യൂട്ടിയുടെ ശമ്പളം ഫ്രീ! ജീവനക്കാർക്ക് വമ്പിച്ച ഓഫറുമായി കെ.എസ്.ആര്‍.ടി.സി; ഉദേശം ഇങ്ങനെ…

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ : കെഎസ്ആർടിസിയിലെ ഓപ്പേറേറ്റിംഗ് വിഭാഗം ജീവനക്കാർ 10 ഡ്യൂട്ടി സറണ്ടർ ചെയ്താൽ ഒരു ഡ്യൂട്ടി യുടെ വേതനം ഫ്രീയായി നൽകാൻ ഉത്തരവ്. ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയാണ് ഇന്നലെ ഈ ഉത്തരവിറക്കിയത്. കെഎസ്ആർടിസിയിൽ ജീവനക്കാർ അധികമാണെന്ന് മാനേജ്മെന്‍റ് വാദിക്കുമ്പോഴും ജീവനക്കാരുടെ അഭാവമുള്ള, ലാഭകരമായ എ, ബി, പൂളിൽപ്പെട്ട സർവീസുകൾ പോലും മുടങ്ങുന്നത് സ്ഥിരമായിരിക്കയാണ്. ജീവനക്കാർക്ക്പരമാവധി പ്രോത്സാഹനം നല്കി പരമാവധി സർവീസുകൾ നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് 10 ഡ്യൂട്ടി സറണ്ടർ ചെയ്യുന്നവർക്ക് ഒരു ഡ്യൂട്ടിയുടെ ശമ്പളം സൗജന്യമായി നല്കാനുള്ള ഉത്തരവ്. കൃത്യമായും അടിസ്ഥാന ഡ്യൂട്ടി ചെയ്യുകയും ഒരു കലണ്ടർ മാസത്തിൽ 10 അധികം ഡ്യൂട്ടി എങ്കിലും ചെയ്യുന്നവർക്കാണ് ഒരു ഡ്യൂട്ടിയുടെ ശമ്പളം സൗജന്യമായി നല്കുന്നത്. അടിസ്ഥാന ഡ്യൂട്ടിയ്ക്ക് നിയമപരമായ ശമ്പളം നല്കണം. ഒരു ഡ്രൈവർക്ക് ഒരു ഡ്യൂട്ടിക്ക് 1200 രൂപയോളമാണ് ശമ്പളമായി…

Read More

എന്തെല്ലാം ചെയ്യണം! ‘വിമുക്തി’ക്ക് ഓഫീസില്ല, സ്റ്റാഫില്ല, വാഹനവുമില്ല…; എന്‍ഫോഴ്സ്മെന്‍റിലുള്ളവര്‍ക്ക് അധിക ജോലി

സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് അനുദിനം വര്‍ധിക്കുമ്പോഴും ലഹരി വിരുദ്ധ ബോധവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘വിമുക്തി’ മിഷന് സ്വന്തമായി ഓഫീസില്ല, ജീവനക്കാരില്ല. സ്‌കൂളുകളിലും കോളജുകളിലും പോയി ബോധവത്കരണം നടത്താന്‍ സ്വന്തമായി വാഹനമില്ല. ഡ്രൈവറുമില്ല. നാട്ടില്‍ വ്യാജമദ്യവും മയക്കുമരുന്നും പിടികൂടുന്നതിനു നിയോഗിച്ച എന്‍ഫോഴ്സമെന്‍റ് ഉദ്യോഗസ്ഥരാണ് നിലവില്‍ ബോധവത്കരണത്തിനു പോകുന്നത്. ഇത് സേനയുടെ സാധാരണ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ല ടി.പി. രാമകൃഷ്ണന്‍ എക്സൈസ് മന്ത്രിയായിരിക്കെ 2017-ലാണ് സംസ്ഥാനത്ത് വിമുക്തി മിഷന് തുടക്കമിട്ടത്. യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനു നിരന്തരബോധവത്കരണം നടത്തുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളജുകളിലും ബോധവല്‍ക്കരണം നടത്താന്‍ വിമുക്തിക്ക് കഴിഞ്ഞിട്ടുണ്ട്. റസിഡന്‍ഷ്യല്‍ അ േസാസിയേഷനുകളുമായി സഹകരിച്ചും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഈ ഓഫീസുകള്‍ക്കില്ല. അസി.എക്സൈസ് കമ്മിഷണര്‍ തസ്തിക സൃഷ്ടിച്ച് വിമുക്തി മാനേജര്‍മാരാക്കിയാണ്…

Read More