രാജകന്യക പ്രദർശനത്തിനെത്തുന്നു

വൈസ് കിംഗ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാന്‍റസി ത്രില്ലർ രാജകന്യക ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്‍റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാദർ വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദർ അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ,…

Read More

ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ: റാംപിൽ മലയാളി മങ്കയായി ചുവട് വച്ച് രേണു സുധി; എന്തൊര് ചേലെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതയായ താരമാണ് രേണു സുധി. കൊല്ലം സുധി എന്ന കലാകാരന്‍റെ ഭാര്യ എന്നതിലുപരി സമൂഹത്തിൽ തന്‍റേതായ ഇടം നേടാൻ രേണുവിന് സാധിച്ചിട്ടുണ്ട്. രേണുവിന്‍റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളും ഷോർട് ഫിലിമുകളുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രശസ്തിക്കൊപ്പംതന്നെ സൈബർ ബുള്ളിംഗുകളും പലപ്പോഴും രേണുവിനെ വേട്ടയാടുന്നുണ്ട്. ഇപ്പോഴിതാ ഐഎഫ്ഇ മിസ് കേരള മത്സരവേദിയിൽ ഷോ സ്റ്റോപ്പറായി രേണു എത്തിയ വാർത്തയാണ് വൈറലാകുന്നത്. റാംപിൽ ചുവടുവയ്ക്കുന്ന രേണുവിന്‍റെ പുതിയ വീഡിയോയും ചിത്രങ്ങളും പുറത്ത്. മലയാളി മങ്കയായി കസവ് കച്ചയിലാണ് രേണു എത്തിയത്. സെറ്റ് മുണ്ടും കച്ചയും ധരിച്ച രേണുവിനെ കണ്ടാൽ ആരായാലും നോക്കി നിന്നു പോകുമെന്നാണ് സൈബറിടങ്ങളിൽ കമന്‍റ്.

Read More

കെ. മധു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി കെ. മധുവിനെ സർക്കാർ നിയമിച്ചു. കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ചെയർമാനായിരുന്ന ഷാജി എൻ. കരുണിന്‍റെ നിര്യാണത്തെ തുടർന്നാണു മധുവിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.

Read More

സൗഹൃദത്തിന്‍റെ കഥയുമായി ചങ്ങായി എത്തുന്നു; ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ

പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്ങായി ഓഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു. മികച്ച നവാഗത നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ശ്രീലക്ഷ്മിയാണ് നായിക. ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന്‍ വി. നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണു ചങ്ങായിയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഐവ ഫിലിംസിന്‍റെ ബാനറില്‍ വാണിശ്രീ നിര്‍മിക്കുന്ന ചങ്ങായിയുടെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വഹിക്കുന്നു. തായ് നിലം എന്ന തമിഴ് ചിത്രത്തിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ഛായാഗ്രാഹകനാണു പ്രശാന്ത് പ്രണവം. സൗദിയിലെ മലയാളി എഴുത്തുകാരി ഷഹീറ നസീറാണു ഗാനരചന. സംഗീതം-മോഹൻ…

Read More

പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തെക്കുറിച്ചും, ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത്താഴത്തെക്കുറിച്ചും ചിന്തിക്കും: ഉറക്കമുണരുന്നതുതന്നെ ഭക്ഷണത്തിനായാണ്; പ്രിയങ്ക ചോപ്ര

ഭക്ഷണ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. എനിക്കു ഭക്ഷണം വളരെ ഇഷ്ടമാണ്. ഭക്ഷണത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ കഴിയില്ല. ഞാൻ ഭക്ഷണത്തിനായി ജീവിക്കുന്നു. ഉറക്കമുണരുന്നതുതന്നെ ഭക്ഷണത്തിനായാണ്. പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തെക്കുറിച്ചും ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത്താഴത്തെക്കുറിച്ചും ചിന്തിക്കും. ഒരു പുതിയ നഗരത്തിലെത്തുമ്പോൾ അവിടെ ഏറ്റവും മികച്ച ഭക്ഷണശാലകൾ കണ്ടെത്തുക എന്നതാണ് എന്‍റെ ഹോബി. എറ്റവും പ്രിയപ്പെട്ടതു തീർച്ചയായും ഇന്ത്യൻ ഭക്ഷണമാണ്. സാധാരണയായി മുട്ട, ഓംലെറ്റ്, ടോസ്റ്റ്, അവോക്കാഡോ ടോസ്റ്റ് എന്നിവ കഴിക്കാറുണ്ട്. എന്നാൽ ഇഡലി, ദോശ, അല്ലെങ്കിൽ പോഹ… അളവിൽ കൂടുതൽ കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെതന്നെയാണ്. രാവിലെ പറാത്തകൾ കഴിക്കാനാണ് ഏറ്റവും താത്പര്യം. ഉച്ചഭക്ഷണം വീട്ടിൽ നിന്നുതന്നെ കഴിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇന്ത്യയിലായിരിക്കുമ്പോൾ വീട്ടുഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ എന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.

Read More

‘പടയപ്പയിലെ നീലാംബരി വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ട് ചെയ്ത റോൾ ആയിരുന്നു, പക്ഷേ, അതു കരിയറിലെ ഒരു നാഴികക്കല്ലായി മാറി’: രമ്യാ കൃഷ്ണൻ

രജനികാന്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് പടയപ്പ. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യാ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം വലിയ കൈയടിയാണു വാങ്ങിയത്. ഇന്നും തമിഴിലെ മികച്ച നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒന്നായിട്ടാണു നീലാംബരിയെ കണക്കാക്കുന്നത്. നീലാംബരി എന്ന കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോൾ വളരെയധികം ഭയം തോന്നിയെന്നും വേറെ ചോയ്‌സ് ഇല്ലാത്തതുകൊണ്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും രമ്യാ കൃഷ്ണൻ. ‘ഒരു സംവിധായകനോടും ഈ കഥാപാത്രമേ ചെയ്യൂ, ആ കഥാപാത്രം ചെയ്യില്ല എന്നൊന്നും പറയരുത്. മനസ് തുറന്നുവച്ചോളൂ. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ക്യാരക്ടർ നല്ലതാവില്ല എന്നില്ല. എന്തുകൊണ്ടെന്നാൽ നീലാംബരിയെക്കുറിച്ച് എന്നോട പറഞ്ഞപ്പോൾ എനിക്ക് ആദ്യം വളരെ ഭയം തോന്നിയിരുന്നുവെങ്കിലും ആ കഥാപാത്രമായി ഞാൻ ആത്മാർഥമായി അഭിനയിച്ചു. അതായിരുന്നു എന്‍റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയത്. അതുപോലെ നമ്മൾ പ്രതീക്ഷിക്കാത്ത…

Read More

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്: നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത് പർദ ധരിച്ച്; തുറിച്ചു നോട്ടം ഒഴിവാക്കാനെന്ന് താരം

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ ഭിന്നതകള്‍ക്കിടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസും രംഗത്ത്. ഓഗസ്റ്റ് 14 നാണ് നിർമാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞടുപ്പ് നടക്കുന്നത്. പർദ ധരിച്ചാണ് സാന്ദ്ര പത്രിക സമർപ്പിക്കാൻ എത്തിയത്. ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് താൻ പർദ ധരിച്ചെത്തിയതെന്ന് സാന്ദ്ര വ്യക്തമാക്കി. താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്‍റായാല്‍ സംഘടനയില്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പ്രതികരിച്ചു. ‘ഞാൻ നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്‍റെ ഒരു നിലപാടിന്‍റെ ഭാഗവും കൂടിയായിട്ടാണ് മത്സരിക്കുന്നത്. നിർമാതാക്കളുടെ സംഘടന പതിറ്റാണ്ടുകളായിട്ടു കുറച്ചുപേരുടെ കുത്തകയായിട്ടിരിക്കുന്ന സംഘടനയാണ്. സംഘടന കുറച്ചുപേർ അവരുടെ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമ്പോൾ മറ്റു നിർമാതാക്കൾക്ക് അതിൽ നിന്നൊരു ഗുണം ഉണ്ടാകുന്നില്ല. അത് മാത്രമല്ല ഇത് പരോക്ഷമായി ഇൻഡസ്ട്രിയെ മുഴുവനായി ബാധിക്കുന്നുണ്ട്. ഇപ്പോൾ കഴിഞ്ഞ കുറെ മാസങ്ങളിൽ…

Read More

‘അമ്മ’ തെരഞ്ഞെടുപ്പ്; മത്സരരംഗത്ത് ആകെ 74 പേര്‍

കൊച്ചി: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ “അമ്മ’ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരച്ചൂട് ഏറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ 74 പേരാണ് പത്രിക നല്‍കിയത്. മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരാണ് പ്രസിഡന്‍റ് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്‍ ജയന്‍ ചേര്‍ത്തല, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്‍റ് സെക്രട്ടറിയായ ബാബുരാജ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. നിലവിലെ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കി. നടന്‍ ജോയ് മാത്യു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്‌നം കാരണം പത്രിക…

Read More

വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്: നടന്‍ വിനായകനെതിരേ നടപടി ഇന്നുണ്ടാകും

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരേ ഇന്ന് നടപടിയുണ്ടായേക്കും. എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുക്കുന്നതിനായി ഇന്ന് കോടതിയില്‍ നിന്ന് അനുമതി വാങ്ങും. അതിനു ശേഷം ഇന്നു തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. നടന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നവരുടെ മന:സാക്ഷിയെ വേദനിപ്പിക്കുന്നതാണ്. അണികളെ പ്രകോപിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്നത് ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിനായകന്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടിവേണമെന്നും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് സിജോ ജോസഫ് ഡിജിപിക്കും എറണാകുളം നോര്‍ത്ത് പോലീസിലും നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതേ പോസ്റ്റില്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ധിരാഗാന്ധി, രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള മുന്‍ പ്രധാനമന്ത്രിമാരെയും, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍,…

Read More

കറുപ്പിനും വെളുപ്പിനുമിടയിലെ അന്പിളി ചന്തം

സംസ്ഥാന പുരസ്‌കാരം നേടിയ ‘കാടകല’ത്തിന്‍റെ തിരക്കഥാകൃത്ത് ജിന്‍റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം റിലീസിനൊരുങ്ങി. രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തില്‍. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന കറുപ്പും വെളുപ്പുമെന്ന വേര്‍തിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണു സിനിമ പറയുന്നത്. ‘ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറുപ്പുമെന്നു വേര്‍തിരിക്കുന്ന ഒരു മതില്‍ ഇപ്പോഴും ഇവിടെയുണ്ട്. ആ മതിലാണു നമ്മള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്’- ജിന്‍റോ തോമസ് രാഷ്ട്രദീപികയോടു പറഞ്ഞു. സിനിമയിലെത്തിയത്…ചക്കിട്ടപ്പാറ എന്ന മലയോരഗ്രാമത്തില്‍ ഒരു കര്‍ഷകന്‍റെ മകനായാണു ഞാന്‍ ജനിച്ചത്. ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണു സിനിമ. സിബി മലയിലിന്‍റെ കൊച്ചിയിലെ ഫിലിം സ്‌കൂളാണ് അതിലേക്കു വാതില്‍തുറന്നത്. അവിടെ ഡയറക്‌ഷന്‍ പഠനശേഷം പരസ്യചിത്രങ്ങളില്‍ സഹായിയായി. ലിയോ തദേവൂസിന്‍റെ സിനിമാക്കാരന്‍, ലോനപ്പന്‍റെ മാമോദീസ എന്നീ സിനിമകളില്‍ സ്‌ക്രിപ്റ്റ് തൊട്ട് എല്ലാ കാര്യങ്ങളിലും അസിസ്റ്റന്‍റായി.…

Read More