തീ പാറും ആക്‌ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ OG 2

പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് “They Call Him OG’ (ഒ.ജി). സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്ത ഈ ആക്‌ഷൻ-ഗ്യാങ്സ്റ്റർ ചിത്രം, മുംബൈ മാഫിയയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വെറുമൊരു ബ്ലോക്ക്ബസ്റ്റർ എന്നതിലുപരി, പ്രേക്ഷകരെ ആകർഷിച്ച ഒരു വലിയ കാൻവാസിൽ, സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ഡ്രാമയായി പവർ സ്റ്റാറിനെ പുനഃസ്ഥാപിച്ച ചിത്രം. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ തുടർഭാഗത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇപ്പോൾ പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. പവൻ കല്യാൺ ക്രിയേറ്റീവ് വർക്ക്സിന്‍റെ ഏറ്റവും പുതിയ പ്രസ്താവനയെത്തുടർന്ന് OG 2, അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ തന്നെ തുടങ്ങുമെന്ന് പ്രൊഡക്‌ഷൻ ഹൗസ് അറിയിച്ചു. ചിത്രത്തിന് ലഭിച്ച ശ്രദ്ധേയമായ സ്വീകാര്യതയും നിലനിൽക്കുന്ന ജനപ്രീതിയും OG2 അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഉറപ്പിക്കുമെന്ന് സംവിധായകൻ പറയുന്നു. തമൻ സൃഷ്ടിച്ച സംഗീതവും അതുപോലെ…

Read More

‘ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവണ്‍മെന്‍റ്, അഭിനയിക്കാൻ ആർക്കും പറ്റും എംഎൽഎ ആയി ജീവിക്കാൻ പാടാ’:രമേഷ് പിഷാരടിയോട് മമ്മൂട്ടി

എംഎൽ‌എയായി സ്ഥാനമേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയ്ക്കൊപ്പം വേദി പങ്കിട്ട് രമേഷ് പിഷാരടി. ഒരു അവാർഡ്ദാന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇവിടെ‌വച്ച് ഇരുവരും നടത്തിയ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പിഷാരടി ഇലക്ഷൻ പ്രചാരണ വേളയിൽ പോയപ്പോൾ വൺ എന്ന സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഡയലോഗ് പറഞ്ഞെന്ന് താരം വ്യക്തമാക്കി. ആ ഡയലോഗ് വേദിയിൽ മമ്മൂട്ടി പറയുകയും ചെയ്യുന്നുണ്ട്. സിനിമയുടെ തിരക്കഥയിൽ അങ്ങനെ ഒരു ഡയലോഗ് ഇല്ലായിരുന്നുവെന്നും മമ്മൂട്ടി അത് ആഡ് ചെയ്തതാണെന്നും രമേഷ് പിഷാരടി വേദിയിൽ വെളിപ്പെടുത്തുകയും ചെയ്തു. ‘ഞാൻ ഏതായാലും ഒരു എംഎൽഎ അല്ല. അഭിനയിക്കാൻ ആർക്കും പറ്റും. എംഎൽഎ ആയി ജീവിക്കാൻ പാടാ’.- മമ്മൂട്ടി പറഞ്ഞു. ‘ഞാന്‍ പ്രചരണത്തിന് പോയപ്പോള്‍ മമ്മൂക്ക സിനിമയില്‍ പറഞ്ഞൊരു ഡയലോഗ് ഞാന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു. അത് ഇങ്ങനെയാണ്. ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയാകരുത്. ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും…

Read More

മദ്യപിച്ചെത്തിയ ആൾക്കൂട്ടത്തിന് നടുവിലൂടെ ലാലേട്ടൻ എന്‍റെ കയ്യിൽ പിടിച്ച് ഓടി; കുനു കുനെ ചെറു കുറുനിരകൾ എന്ന പാട്ട് ചിത്രീകരിക്കുമ്പോഴുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി മധുബാല

മലയാളികളെ എക്കാലവും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകളിലൊന്നാണ് സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ‘യോദ്ധ’. മധുബാല (മധു) ആണ് ചിത്രത്തിൽ നായികയായെത്തിയത്. കുനു കുനെ ചെറു കുറുനിരകൾ…’ എന്ന ചിത്രത്തിലെ പാട്ട് ചിത്രീകരിക്കുമ്പോഴുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവമാണ് ഇപ്പോൾ മധുബാല പങ്കുവച്ചിരിക്കുന്നത്. തന്‍റെ പുതിയ ചിത്രമായ ‘ചിന്ന ചിന്ന ആസൈ’യുടെ പ്രൊമോഷന്‍റെ ഭാഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വലിയൊരു മദ്യപ സംഘത്തിനിടയിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ ലാലേട്ടൻ തന്നെ രക്ഷപ്പെടുത്തിയെന്ന് പറയുകയാണ് മധുബാല. “നേപ്പാളിൽ ആയിരുന്നു ഷൂട്ടിങ്. ആദ്യത്തെ ഒരു മാസം ഞാൻ തനിച്ചായിരുന്നു നേപ്പാളിൽ താമസിച്ചിരുന്നത്. അച്ഛൻ എന്‍റെ കൂടെ വന്നില്ലായിരുന്നു. അപ്പോൾ എനിക്ക് വീട്ടിലേക്ക് തിരിച്ചു പോകണമെന്ന് ഭയങ്കരമായി തോന്നി. രാജ്യത്തിന് പുറത്ത് ഒറ്റയ്ക്ക് നിൽക്കുകയല്ലേ. പക്ഷേ അവിടെ എനിക്ക് സന്തോഷ് ശിവൻ ആയിരുന്നു കംഫർട്ട്…

Read More

ഞാനൊരു പോരാളിയാണ്, എന്‍റെ റിഥപ്പനെ ഓര്‍ത്ത്, എനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് രേണു സുധി

തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ച വിവരം ആദ്യമായി വെളിപ്പെടുത്തി രേണു സുധി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രേണുവിന്‍റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ മറ്റൊരു പോസ്റ്റ് കൂടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അവര്‍. തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് ഫോളോവേഴ്സിനോട് അവര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്- “ഞാനൊരു പോരാളിയാണ്. ദയവായി എനിക്കുവേണ്ടി പ്രാര്‍ഥിക്കുക. എന്‍റെ റിഥപ്പനെ ഓര്‍ത്ത്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക”, രേണു സുധിയുടെ വാക്കുകള്‍. 15 വയസ് മുന്‍പ് കണ്ടെത്തിയ ഒരു മുഴയാണ് പില്‍ക്കാലത്ത് കാന്‍സറായി രൂപപ്പെട്ടതെന്നാണ് രേണു സുധി ഇന്നലെ പറഞ്ഞത്. അന്നേ വേണ്ട ചികിത്സ നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു രോഗാവസ്ഥയിലേക്ക് എത്തില്ലായിരുന്നുവെന്നും ഇപ്പോള്‍ രോഗം അതിന്‍റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയെന്നും പറഞ്ഞു. എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്.…

Read More

2400 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; സണ്ണി ലിയോണിനെ ചോദ്യം ചെയ്തു

ബംഗളൂരുവിൽ 2400 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നടി സണ്ണി ലിയോണിനെ ചോദ്യം ചെയ്ത് പോലീസ്. തട്ടിപ്പ് നടത്തിയ സംഘത്തില്‍ നിന്ന് പണം കൈപ്പറ്റിയോ എന്നറിയാനാണ് ചോദ്യം ചെയ്തന്നാണു വിവരം. കേസിലെ പ്രധാന പ്രതി നിര്‍മിച്ച സിനിമയിലെ ഗാനരംഗത്ത് സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. ബിസിനസുകാരനായ ശിവാനന്ദ് നീലന്നവര്‍ എന്നയാൾ ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപമായി കോടികള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ശിവം അസോസിയേറ്റ്‌സ് എന്ന കമ്പനിയുടെ പേരിലായിരുന്നു നിക്ഷേപം ക്ഷണിച്ചതും പണം പിരിച്ചതും. 2400 കോടി രൂപ ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തു എന്നാണ് കേസ്. കര്‍ണാടക സിഐഡിയാണ് കേസ് അന്വേഷിക്കുന്നത്. ശിവം അസോസിയേറ്റ്‌സ് നിര്‍മിച്ച കന്നഡ ചിത്രമാണ് ചാമ്പ്യന്‍. ഈ സിനിമയില്‍ ഒരു ഗാനരംഗത്ത് സണ്ണി ലിയോണ്‍ വേഷമിട്ടിരുന്നു. ഇതിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് പറയപ്പെടുന്നത്. എത്ര രൂപ…

Read More

അവസാന ശ്വാസം വരെ പരസ്പരം കൈകൾ വിടില്ല; ഷംനാ കാസിമിന്‍റെ കുറിപ്പ് വൈറലാകുന്നു

എല്ലാ നല്ലതും ചീത്തയുമായ നിമിഷങ്ങളെയും, ഓരോ പുഞ്ചിരിയെയും ചിരിയെയും എല്ലാ വെല്ലുവിളികളെയും വിയോജിപ്പുകളെയും, ഒന്നിച്ച് നേരിടാൻ. അവസാന ശ്വാസം വരെ പരസ്പരം കൈകൾ വിടില്ലെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്ത ദിവസമായിരുന്നു അത്. നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ചിലപ്പോൾ, ഞങ്ങളുടെ മണ്ടൻ വഴക്കുകളിൽ, ഞാൻ ഉദ്ദേശിക്കാത്ത കാര്യങ്ങൾ പറഞ്ഞേക്കാം, എനിക്ക് നിങ്ങളെ വേണ്ടെന്ന് പോലും. പക്ഷേ സത്യം, നീയില്ലാതെ എന്‍റെ ജീവിതം, ഒരുനിമിഷം പോലും എനിക്ക് സങ്കൽപിക്കാൻ കഴിയില്ല എന്നതാണ്. ഞാൻ ഇത് എത്ര ആഴത്തിൽ ഉദ്ദേശിച്ചുവെന്ന് നിങ്ങൾക്കറിയാം. നിങ്ങളോട് എനിക്ക് തോന്നുന്നത് വാക്കുകൾക്ക് അതീതമാണ്. സ്നേഹത്തേക്കാൾ വലുത് എന്തെങ്കിലും ഉണ്ടെങ്കിൽ, അതാണ് എനിക്ക് നിങ്ങളോട് തോന്നുന്നത്. നിങ്ങൾ എന്‍റെ ആശ്വാസമാണ്, എന്‍റെ സന്തോഷമാണ്, എന്‍റെ വീടാണ്, എന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്. നീ എന്‍റേതാണ്, എന്‍റേത് മാത്രം, എന്നേക്കും എന്‍റേത്. ഞാൻ നിങ്ങളുടേതാണ്. അല്ലാഹു…

Read More

നമ്മൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് കൂടെ നിന്നവർ ചതിക്കുമ്പോൾ

വേദനകൾ സമ്മാനിച്ച സ്റ്റേജ് ഷോകൾ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. ഒരു ന്യൂ ഇയർ ഷോയിൽ എന്തോ ചെറിയ കാരണത്തിന് എന്നെ ഒരാൾ അപമാനിച്ചു. ആരാണെന്ന് പറയുന്നില്ല. ആ ഷോയിൽ എല്ലാ പാട്ടുകാരും ഉണ്ടായിരുന്നു. കാണികളേക്കാളും എന്‍റെ കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്. പ്രേക്ഷകർ നമ്മളെ ശരിക്കും അറിയാത്തവരാണ്. അവർ നമ്മളുടെ പാട്ട് മാത്രം കേൾക്കുന്നവരാണ്. ഞാനതൊന്നും അപമാനമായി കാണുന്നില്ല. നമ്മളെന്താണെന്ന് അറിഞ്ഞ് നമ്മളെ അപമാനിച്ചപ്പോഴാണ് ബാധിച്ചത്. അതും ഞാൻ അതിജീവിച്ചു. കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക. അതെല്ലാവരുടെ ജീവിതത്തിലും ഉള്ളതാണ്. അതിൽ നിന്നും പഠിച്ച് മുന്നോട്ട് വരണം. -മഞ്ജരി

Read More

“ജ്യോതിലക്ഷ്മി തിരക്കിലാണ്’ പൂജയും ടൈറ്റിൽ ലോഞ്ചും

കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചലച്ചിത്ര കൂട്ടായ്മയായ മിത്ര ഫിലിംസ് ആദ്യമായി നിർമിക്കുന്ന ചിത്രമാണ് “ജ്യോതിലക്ഷ്മി തിരക്കിലാണ്’. ചിത്രത്തിന്‍റെ പൂജയും ടൈറ്റിൽ ലോഞ്ചും കഴിഞ്ഞ ദിവസം എറണാകുളം പാലാരിവട്ടം വൈഎംസിഎ ഹാളിൽ നടന്നു.ചലച്ചിത്ര നടൻ ബിനീഷ് ബാസ്റ്റിൻ ആണ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. ടൈറ്റിൽ ലോഞ്ചിംഗ് നടൻ സജിത്ത് തോപ്പിൽ നിർവഹിച്ചു. മിത്ര ഫിലിംസിന്‍റെ സെക്രട്ടറി ഭാസ്കരൻ വെറ്റിലപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ട്രഷറർ ബബിത നന്ദി പറഞ്ഞു. നടി ദേവ നന്ദ സുരേഷ്, രക്ഷാധികാരി സിജി രാജൻ, വൈസ് പ്രസിഡന്‍റ് മഞ്ജു ജിജി, രഞ്ജിത്ത് കോഴിക്കോട്, ഷറഫു കരൂപ്പടന്ന തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ, മിത്ര ഫിലിംസിന്‍റെ പ്രസിഡന്‍റ് റെജി ആനത്താരക്കൽ എഴുതിയ ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് സെക്രട്ടറി ഭാസ്കരൻ വെറ്റിലപ്പാറയ്ക്കു കൈമാറി. ചടങ്ങിൽ മിത്ര ഫിലിംസിന്‍റെ പ്രവർത്തകരും, മറ്റ് സിനിമാ പ്രവർത്തകരും പങ്കെടുത്തു.…

Read More

സീക്രട്ട് ഓഫ് കലിംഗ 18ന് തിയറ്ററുകളിൽ

മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഐറ ഫിലിംസിന്‍റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആശ്രിത് സന്തോഷ് നിർവഹിക്കുന്നു. ചിത്രത്തിൽ ഇവരെ കൂടാതെ മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയവരും മറ്റു വേഷങ്ങളിൽ എത്തുന്നു.

Read More

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജാക്വിലിൻ സുപ്രീംകോടതിയിൽ

സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തനിക്കെതിരേ കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്ത് ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. കൊള്ളയടിക്കൽ റാക്കറ്റുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അന്വേഷണത്തിൽ ജാക്വലിൻ ഫെർണാണ്ടസ്, അവരുടെ കാമുകൻ ചന്ദ്രശേഖർ, ചന്ദ്രശേഖറിന്‍റെ ഭാര്യ ലീന മരിയ പോൾ തുടങ്ങിയ 20 പേർക്കെതിരേ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവിട്ടതിനു ദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവവികാസം. ചന്ദ്രശേഖറുമായി ജാക്വിലിൻ ഫെർണാണ്ടസ് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇടനിലക്കാരിയായ പിങ്കി ഇറാനി വഴി അദ്ദേഹത്തിൽ നിന്ന് വിലയേറിയ സമ്മാനങ്ങൾ സ്വീകരിച്ചതായും ഇഡി പറഞ്ഞു. ജയിലിനുള്ളിൽ നിന്ന് ചന്ദ്രശേഖർ നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്ന കൊള്ളയടിക്കൽ റാക്കറ്റിലൂടെ ലഭിച്ച കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് സമ്മാനങ്ങൾ വാങ്ങിയതെന്ന് ഏജൻസി അവകാശപ്പെട്ടു. ചന്ദ്രശേഖറിന്‍റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ജാക്വിലിൻ അദ്ദേഹവുമായി ബന്ധം…

Read More