ജെ.സി. ഡാനിയേല്‍ അന്താരാഷ്‌ട്ര ഫിലിം സിറ്റി – ചിത്രനഗരം പദ്ധതി കൊച്ചിക്കു നേട്ടമാകും

കൊച്ചി: കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം എന്ന വിശേഷണത്തിലൊതുങ്ങില്ല ഇനി കൊച്ചി. അതെ, കൊച്ചി പഴയ കൊച്ചിയല്ല, ഇനി സിനിമാലോകത്തിന്‍റേയും സ്വന്തം കൊച്ചിയാകും. എറണാകുളം ജില്ലക്കാരന്‍ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസുകളിലൊന്ന് കൊച്ചിയില്‍ ജെ.സി.ഡാനിയേല്‍ അന്താരാഷ്ട്ര ഫിലിം സിറ്റി – ചിത്രനഗരം പദ്ധതിയാണ്. ഇതിനൊപ്പം സിനിമയ്ക്കു വ്യവസായ പദവി നല്‍കല്‍, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി എന്നിവയും സിനിമാമേഖലയ്‌ക്കൊപ്പം കൊച്ചിയുടെയും ഭാവിസാധ്യതകള്‍ക്കു പുതിയ മാനം നല്‍കുന്നതാണ്. അന്തരിച്ച നടന്‍ സലിംകുമാറിനായി സ്മാരകം നിര്‍മിക്കാനുള്ള ബജറ്റ് നിര്‍ദേശവും കൊച്ചിയുടെ കലാപൈതൃകത്തിനുള്ള ആദരം കൂടിയാകും. സാംസ്‌കാരിക കൊച്ചിയും കേരളത്തിലെ സിനിമാമേഖലയും കാലങ്ങളായി മുന്നോട്ടുവച്ച ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്‍റെ ക്രിയാത്മക പ്രതികരണമായാണ് ബജറ്റിലെ നിര്‍ദേശത്തെ ഈ രംഗത്തുള്ള പ്രമുഖര്‍ വിലയിരുത്തന്നത്. നഗരത്തിനു പുറത്ത് വിശാലമായ സൗകര്യങ്ങളൊരുക്കിയാകും ഫിലിം സിറ്റി സജ്ജമാക്കുക. ചിത്രീകരണത്തിനുതകുന്ന ലൊക്കേഷനുകള്‍, എഡിറ്റിംഗ് സൗകര്യങ്ങള്‍, ആര്‍ട്ടിസ്റ്റുകള്‍ക്കു…

Read More

കാവാലാ… ഗാനത്തിലെ ചുവടുവയ്പിൽ തൃപ്തയായിരുന്നില്ല

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെയും സോഷ്യല്‍ മീഡിയയെയും ഒരുപോലെ ഇളക്കിമറിച്ച നൃത്തച്ചുവടുകളായിരുന്നു സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ ജയിലര്‍ എന്ന ചിത്രത്തിലെ കാവാലാ’ എന്ന ഗാനത്തിലേത്. എന്നാല്‍, ആഗോളതലത്തില്‍ തരംഗമായി മാറിയ ഈ ഗാനത്തിലെ തന്‍റെ പ്രകടനത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയുണ്ടായിരുന്നില്ലെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് നടി തമന്ന ഭാട്ടിയ. സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍റെ യൂട്യൂബ് വ്ളോഗിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. മുംബൈയിലെ തമന്നയുടെ വസതിയില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.കാവാലാ ഷൂട്ടിംഗ് സമയത്ത് എനിക്ക് ചെറിയ രീതിയിൽ അസംതൃപ്തി തോന്നിയിരുന്നു. കാരണം, എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് ഞാൻ കരുതി- തമന്ന പറഞ്ഞു. എന്നാൽ, എപ്പോഴും താൻ ചെയ്തത് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുന്ന തരത്തിലുള്ള ആളാണ് നീ എന്നായിരുന്നു ഇതിനോട് ഫറാ ഖാൻ പ്രതികരിച്ചത്.എന്നാൽ ആജ് കി രാത്’ എന്ന ഗാനത്തിനായി താന്‍ 15 ദിവസത്തോളം…

Read More

പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്ന് സാമന്ത

ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയ്‌യെ കാണാൻ പോകുകയായിരുന്നു ഞാൻ. വിജയ് സാർ തിരശീലയിലെ ഒരു നായകൻ മാത്രമായി ഒതുങ്ങാൻ വേണ്ടി ജനിച്ചവനല്ലെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഊർജസ്വലത, അദ്ദേഹത്തിന്‍റെ സാന്നിധ്യം, ആളുകൾ പ്രതികരിക്കുന്ന രീതി എന്നിവയെല്ലാം അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യാൻവേണ്ടി ജനിച്ചതാണെന്ന് തോന്നിപ്പിച്ചിരുന്നു. എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് ഒരു പുതിയ മേഖലയിലേക്ക് കടന്നുചെല്ലാനുള്ള ധൈര്യമാണ്. നിങ്ങൾ ഇതിനകം വൈദഗ്ധ്യം നേടിയ കാര്യങ്ങൾ ഉപേക്ഷിച്ച്, അത്രയേറെ വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കുക. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മളെല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെടുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ വിളിയോട് പ്രതികരിക്കുന്നത്. പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം…

Read More

12 കോടി നഷ്ടമാണെങ്കിലും; ബേസ് സ്‌ട്രോംഗ് ആണെന്ന് ഷീലു

ഞാനൊരു ബിസിനസുകാരിയായി വരുന്നതേയുള്ളൂ. ഭർത്താവ് ബിസിനസ് ചെയ്യുന്നത് കണ്ടുള്ള പരിചയമുണ്ട്. പുള്ളി അത്യാവശ്യം നല്ലൊരു ബിസിനസുകാരനാണ്. മറ്റാരിലും കണ്ടിട്ടില്ലാത്ത തരത്തിൽ വളരെ കെയർഫുളാണ് അദ്ദേഹം. 50 ലക്ഷം കൈയിലുണ്ടെങ്കിൽ 40 ലക്ഷം സൈഡിൽ വച്ച് ബാക്കി പത്തു ലക്ഷമേ പുള്ളി ഉപയോഗിക്കൂ. ബേസ് സ്‌ട്രോംഗ് ആക്കി വയ്ക്കും. ഞങ്ങളിത്രയും സിനിമകൾ ചെയ്തു. അവസാനം ചെയ്ത രണ്ട് സിനിമകളും ഫ്ലോപ്പ് ആണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങൾക്ക് നഷ്ടപ്പെ‌ട്ടത് പന്ത്രണ്ടര കോടി രൂപയാണ്. പക്ഷേ, അത് ഞങ്ങളുടെ ബിസിനസിനെയോ ഫാമിലിയെയോ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. ഒരു സൈഡിൽ പുള്ളിയുണ്ടാക്കി വച്ച സ്ട്രോംഗായ ബേസ് ആണ്. പക്ഷേ, പന്ത്രണ്ടര കോടി പോയതിൽ അദ്ദേഹത്തിന് വിഷമമുണ്ട്. സിനിമ ചെയ്യുമ്പോൾ ആ ബേസിൽ തൊട്ടുള്ള പൈസയല്ല ഉപയോഗിക്കുന്നത്. ആരോടും കടം മേടിച്ചല്ല ഒന്നും ചെയ്യുന്നത്. അത് പുള്ളിക്കാരന്‍റെ സ്ട്രാറ്റജി ആണ്. ഒരിക്കലും…

Read More

അരയനും അമരക്കാരനും പ്രദർശനത്തിനൊരുങ്ങുന്നു

രാജ്യാന്തര തീർഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടി, സഹ്യന്‍റെ നെറുകയിൽ പ്രശോഭിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും വിശ്വാസ ജീവിതത്തിനു പ്രചോദനമേകുന്ന തരത്തിൽ ഒരുക്കിയ ചിത്രമാണ് അരയനും അമരക്കാരനും. ചിത്രം പ്രദർശനത്തിന് തയാറായികൊണ്ടിരിക്കുന്നു. ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി. ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു. സമന്വയ വിഷന്‍റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഹെഡ്, റവ. മോൺ. ഡോ വിൻസെന്‍റ് കെ പീറ്ററാണ്. നിർമാണം – ബ്രൈറ്റ് തോംസൺ, സംവിധാനം – വി.വി. വിൽഫ്രഡ്, കഥ, തിരക്കഥ, സംഭാഷണം-…

Read More

‘വർഷങ്ങളോളം ഓടിക്കൊണ്ടിരുന്നത് മിഥ്യാബോധത്തിനു പിന്നാലെയായിരുന്നു’: സാമന്ത

വർഷങ്ങളോളം താൻ ഓടിയിരുന്നത് ഒരു മിഥ്യാബോധത്തിനു പിന്നാലെയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി സാമന്ത. വ്യക്തമായ ലക്ഷ്യമോ യഥാർഥ മത്സരമോ ഇല്ലാത്ത ഒരു ഓട്ടമായിരുന്നു അത്. ഒടുവിൽ തനിക്കു വന്ന രോഗമാണ് ആ ഓട്ടത്തിന് അവസാനം കുറിപ്പിച്ചതെന്ന് ഒരഭിമുഖത്തിൽ താരം വെളിപ്പെടുത്തി. അന്നെനിക്ക് പ്രായം കുറവായിരുന്നു. ആ മത്സര ഓട്ടത്തിൽ പങ്കെടുക്കാൻ എനിക്ക് വലിയ വാശിയായിരുന്നു. രണ്ടാമത്തെ ഇടവേളയ്ക്കു ശേഷമാണ് അങ്ങനെയൊരു മത്സരമേ ഇല്ലെന്ന് ഞാൻ മനസിലാക്കിയത്. അവിടെയൊരു മത്സരമുണ്ടെന്നതും, ആരോടെങ്കിലും മത്സരിച്ച് ജയിക്കണമെന്നതും, ഒരു ഫിനിഷിംഗ് ലൈൻ ഉണ്ടെന്നതുമെല്ലാം വെറും മിഥ്യാബോധമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എവിടെയോ ജനിച്ച് വളർന്ന്, ഒടുവിൽ അവിചാരിതമായി സിനിമാലോകത്തിന്‍റെ വെളിച്ചത്തിലേക്ക് എത്തിപ്പെടുകയും അവിടെ കണ്ട കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. ഒന്നുമല്ലാതിരുന്ന ഒരു പെൺകുട്ടിക്ക് ഇത്രയും വലിയ താരപദവി ലഭിച്ചതും ആളുകൾ ഇത്രയധികം സ്നേഹിച്ചതും എന്നെ അദ്ഭുതപ്പെടുത്തി. എന്‍റെ…

Read More

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി: പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കും എതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പോലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്നും അന്‍സിബ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി സംഭവത്തില്‍ പോലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മേയ് 11ന് ആണ് ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ അന്‍സിബ പരാതി നല്‍കിയത്. ഇതുവരെയായിട്ടും പോലീസ് എഫ്‌ഐആര്‍ പോലും തയാറാക്കിയില്ലെന്നും ഹര്‍ജിയിലുണ്ട്. അതേസമയം നടന്‍ ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിന്‍റെയും അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെയും മൊഴി…

Read More

മതം മാറാൻ പറഞ്ഞതിനെക്കുറിച്ചോ, ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല: ശ്വേതാ മേനോൻ

കൊച്ചി:നടൻ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോൻ പോലീസിന് മൊഴി നൽകി. ടിനി ടോമിനെതിരായ നടി അൻസിബ ഹസന്‍റെ പരാതിയിയെ തുടർന്നാണ് കടവന്ത്ര പോലീസ് ശ്വേത മേനോന്‍റെ മൊഴിയെടുത്തത്. തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ ജഹാദി എന്നു വിളിച്ചെന്നുമാണ് അൻസിബ നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ താൻ ചിലരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ശ്വേത മേനോന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ടിനി ടോം വർഗിയ അധിക്ഷേപം നടത്തിയതിനെ കുറിച്ചോ, അൻസിബ മതം മാറാൻ ടിനി ടോം പറഞ്ഞതിനെ കുറിച്ചോ തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ശ്വേത പോലീസിന് മൊഴി നൽകിയത്. ഉടൻ തന്നെ ടിനി ടോമിന്‍റെ മൊഴി രേഖപ്പെടുത്തും എന്നാണ് പോലീസിന്‍റെ തീരുമാനം. കഴിഞ്ഞ…

Read More

‘രാഷ്‌ട്രീയത്തിൽ പ്രവേശിക്കണമെന്ന് ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല: വിശ്വസിക്കുന്ന ഒരാൾ രാഷ്‌ട്രീയത്തിലേക്ക് വന്നാൽ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചത്’: ലോറൻസ്

രാഷ്‌ട്രീയത്തിൽ പ്രവേശിക്കണമെന്ന് ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ലന്ന് ലോറൻസ്. താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്‌ട്രീയത്തിലേക്ക് വന്നാൽ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും ഒരിക്കലും താൻ പണത്തിനോ പദവിക്കോ വേണ്ടി ലക്ഷ്യമിട്ടിട്ടുമില്ലന്നും അദ്ദേഹം പറഞ്ഞു. ലോറൻസിന്‍റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2017ലെ ജെല്ലിക്കെട്ട് പ്രതിഷേധ സമയത്താണ് രാഷ്‌ട്രീയത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്. യുവജനങ്ങളുടെ വലിയ പ്രക്ഷോഭം തന്നെ അദ്ഭുതപ്പെടുത്തി. തുടർന്ന് സീമാൻ ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. തമിഴകത്തിന്‍റെ സൂപ്പർ സ്‌റ്റാർ രജനികാന്ത് എന്‍റെ അച്ഛനെ അല്ലെങ്കിൽ മൂത്ത സഹോദരനെ പോലെയാണ്, രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശന പ്രഖ്യാപന സമയത്ത് താൻ പൂർണ പിന്തുണ നൽകിയിരുന്നു. എന്നാൽ, മന്ത്രിസ്ഥാനം പോലുള്ള പദവികൾ ഒരിക്കലും ലക്ഷ്യമാക്കിയിരുന്നില്ല. ഞാൻ വിദ്വേഷ രാഷ്‌ട്രീയത്തിനെതിരേ ഉറച്ച നിലപാടുള്ള ആളാണ്. ജനങ്ങൾക്ക് നല്ലത് ചെയ്യുക മാത്രമാണ് എന്‍റെ ലക്ഷ്യം. എന്നാൽ,…

Read More

വെൽഡൺ ആലിയ…. ആലിയ ഭട്ടിനെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍

ഭട്ട് കുടുംബത്തില്‍ പിറന്ന് കപൂര്‍ കുടുംബത്തിലെ മരുമകളായി മാറിയ ബോളിവുഡിന്‍റെ താരറാണിയാണ് ആലിയ ഭട്ട്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം, പിന്നീടിങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം ബോളിവുഡിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ മികച്ച അഭിനയത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ആലിയ പുരസ്കാരങ്ങളും അംഗീകാരങ്ങളുമൊക്കെ സ്വന്തമാക്കി. കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന ആലിയയ്ക്ക് തെന്നിന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. ആലിയ ഭട്ടിന്‍റെ വരാനിരിക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് ആൽഫ. ആലിയയും ബോബി ഡിയോളും കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്‍റെ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തീ പാറുന്ന ആക്‌ഷന്‍ സീക്വന്‍സുകളും സംഘട്ടനരംഗങ്ങളുമൊക്കെ ചെയ്യുന്ന ആലിയയുടെ കഥാപാത്രത്തിന് നിറഞ്ഞ കൈയടിയും പ്രശംസയും കിട്ടുന്നുണ്ട്. ഇപ്പോഴിതാ ‘ആല്‍ഫ’ ടീസര്‍ കണ്ട ശേഷം ആലിയയെ നിറഞ്ഞ മനസോടെ പ്രശംസിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ഒരു അഭിനേത്രി…

Read More