ട്രോളുകളിൽ ഐശ്വര്യയ്ക്ക് പിന്തുണയുമായി കങ്കണ

2026 കാൻ ചലച്ചിത്രമേളയിലെ ഐശ്വര്യ റായിയുടെ ലുക്കിനെതിരേ ഉയർന്ന പ്രായധിക്ഷേപ ട്രോളുകൾക്കെതിരേ ശക്തമായ പിന്തുണയുമായി നടി കങ്കണ റണാവത് രംഗത്ത്. എല്ലാ വർഷവും കാൻ റെഡ് കാർപെറ്റിലെ തന്‍റെ മികച്ച ലുക്കുകളിലൂടെ ഐശ്വര്യ റായ് ശ്രദ്ധ നേടാറുണ്ട്. ഭൂരിഭാഗം ഇന്ത്യക്കാർക്കും കാനും ഐശ്വര്യയും തമ്മിലുള്ള ബന്ധം അത്രമേൽ പ്രിയപ്പെട്ടതാണ്. ഐശ്വര്യ എത്തുന്നതുവരെ അവിടത്തെ റെഡ് കാർപെറ്റ് കവറേജ് അപൂർണമായി തുടരും. എന്നാൽ, ഒരു വിഭാഗം ആളുകൾ ഐശ്വര്യയുടെ വസ്ത്രധാരണത്തെയും രൂപത്തെയും എപ്പോഴും ട്രോളാറുണ്ട്. ഇത്തരം വിമർശനങ്ങളെ താരം എപ്പോഴും പക്വതയോടെയാണ് നേരിട്ടിട്ടുള്ളത്. ഇത്തവണയും സമാനമായ സംഭവം തന്നെയാണ് ഉണ്ടായത്. റെഡ് കാർപെറ്റിലെ ഐശ്വര്യയുടെ സാന്നിധ്യത്തിനു പിന്നാലെ വസ്ത്രധാരണത്തെ വിമർശിച്ചും പ്രായത്തെ അധിക്ഷേപിച്ചും നിരവധി മോശം കമന്‍റകൾ വന്നു. ഇതിനു പിന്നാലെയാണ് ഐശ്വര്യയ്ക്ക് മറ്റുള്ളവരുടെ മുമ്പിൽ ഇനി ഒന്നും തെളിയിക്കാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നടിയും ബിജെപി എംപിയുമാ കങ്കണ റണാവത്…

Read More

കിരാത 29ന് തിയറ്ററുകളിൽ

മാനവരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ചില വിശ്വാസപ്രമാണങ്ങളുടെ പൊളിച്ചെഴുത്തിന്‍റെ കാഹളം മുഴക്കിയെത്തുന്ന സസ്പെൻസ് ക്രൈം ആക്‌ഷൻ ത്രില്ലർ “കിരാത’ 29ന് പ്രദർശനത്തിനെത്തുന്നു. എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ്, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, ഇടത്തൊടി ഭാസ്ക്കരൻ, നീനാ കുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി തുടങ്ങിയവർ അഭിനയിക്കുന്നു. ബാനർ-ഇടത്തൊടി ഫിലിംസ്, നിർമാണം-ഇടത്തൊടി ഭാസ്ക്കരൻ, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം-റോഷൻ കോന്നി, രചന- ജിറ്റ ബഷീർ, ചീഫ് അസോ. ഡയറക്ടേഴ്സ്- കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, സംഗീതം- സജിത് ശങ്കർ, പ്രൊഡക്‌ഷൻ കൺട്രോളർ- സജിത് സത്യൻ, വിതരണം- ഇടത്തൊടി ഫിലിംസ് (സുധൻരാജ്), പിആർഒ- അജയ് തുണ്ടത്തിൽ.

Read More

എഐ ചിത്രങ്ങൾ…ഇരയായി രുക്മിണി വസന്തും

സിനിമാ ലോകത്തെ നടുക്കി ഒരു നടിയുടെ കൂടി വ്യാജ എഐ ചിത്രങ്ങൾ പുറത്തുവന്നു. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ വളരുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യ സിനിമാ മേഖലയിലെ താരങ്ങൾക്ക് വലിയ രീതിയിൽ തലവേദനയാകുകയാണ്. തന്‍റെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങൾക്കും വീഡിയോയ്ക്കുമെതിരേ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രുക്മിണി വസന്ത്. ഇത്തരത്തിൽ മോർഫ് ചെയ്തവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് താരം വ്യക്തമാക്കി. തന്‍റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിലൂടെയാണ് നടി ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയത്. “കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്‍റെ അനുവാദമില്ലാതെ നിർമിച്ച്, എന്‍റെ പേരിൽ ചില വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്താണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. ഇത് പൂർണമായും തെറ്റായ പ്രവണതയാണ്,’ -രുക്മിണി കുറിച്ചു. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ…

Read More

അല്ലു അർജുൻ നായകനായെത്തുന്ന ‘രാക്ക’യിൽ ചെമ്പൻ വിനോദ്

അല്ലു അർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന രാക്ക എന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ് . ചിത്രത്തിൽ നിർണായക കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് അവതരിപ്പിക്കുന്നത്. ചെമ്പന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രംകൂടിയാണ്. മലയാള താരം ഫെമിന ജോർജും രാക്കയിൽ അഭിനയിക്കുന്നുണ്ട്. ചെമ്പൻ തിരക്കഥ എഴുതി ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോയിൽ പ്രധാനവേഷത്തിൽ ഫെമിന ജോർജ് എത്തുന്നുണ്ട്. മേയ് 28ന് തിയറ്ററിൽ എത്തുന്ന കറക്കം എന്ന ചിത്രത്തിലും ഫെമിന ആണ് നായിക. തമിഴിലും കന്നടയിലും അഭിനയിച്ച ചെമ്പൻ വിനോദിന്‍റെ ഇടിമഴ കാറ്റ് ആണ് അവസാനമായി റിലീസ് ചെയ്ത മലയാള ചിത്രം. അതേസമയം അല്ലു അർജുന്‍റെ അറ്റ്ലിയുടെയും കരിയറിലെ ഏറ്റവും വലിയ ചിത്രമായ രാക്കയിൽ മനുഷ്യമൃഗം ആയി എത്തുന്ന അല്ലുവിന്‍റെ ലുക്ക് വൻ ശ്രദ്ധ നേടിയിരുന്നു. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ദീപിക പദുകോൺ, ജാൻവി കപൂർ,…

Read More

രൺവീർ സിംഗിന് വിലക്ക്; ഡോൺ 3 യിൽ നിന്ന് പിന്മാറിയതിന്

ബോളിവുഡ് നടൻ രൺവീർ സിംഗിന് വിലക്കേർപ്പെടുത്തി സിനിമാ പ്രവർത്തകരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് . ഡോൺ 3 യിൽ നിന്ന് നടൻ പിന്മാറിയതിനെ തുടർന്നാണ് നടപടി. ഫർഹാൻ അക്തറിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡോൺ 3. ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുൻപാണ് നടൻ രൺവീർ സിംഗ് പെട്ടെന്ന് സിനിമയിൽ നിന്ന് പിന്മാറിയത്. തുടർന്ന് ഡോൺ 3 നിർമാതാക്കളായ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും ഫെഡറേഷനെ പരാതിയുമായി സമീപിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് ഫെഡറേഷനിൽ നിന്ന് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് സംഘടനയുടെ മുഖ്യ ഉപദേഷ്ടാവും ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ അശോക് പണ്ഡിറ്റ് വിലക്കേർപ്പെടുത്തിയ കാര്യം അറിയിച്ചത്. നേരിട്ട് ഹാജരായി വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള തങ്ങളുടെ ക്ഷണത്തോട് മൂന്ന് തവണവും രൺവീർ പ്രതികരിക്കാത്തതിനാലാണ്…

Read More

ശാന്തി മായാദേവി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നു

അഭിനേത്രിയും അഭിഭാഷകയും അവതാരകയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി സംവിധായികയാകാനൊരുങ്ങുന്നു. മമ്മൂട്ടിയാണ് ശാന്തിയുടെ ആദ്യ ചിത്രത്തിൽ നായകനായെത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഗാന ഗന്ധർവ്വനിൽ ശ്രദ്ധേയമായ വേഷമവതരിപ്പിച്ചാണ് ശാന്തി അഭിനയരംഗത്തേക്ക് എത്തുന്നത്. മോഹൻലാലിനൊപ്പം നേരിലും ദൃശ്യം 3 ലും അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫിനൊപ്പം നേരിന്‍റെ തിരക്കഥാ രചനയിലും പങ്കാളിയായിരുന്നു. തന്‍റെ കന്നി സംവിധാന സംരംഭത്തിനും ശാന്തി തന്നെയാണ് രചന നിർവഹിക്കുന്നതെന്നും മമ്മൂട്ടിയുമായി ശാന്തി ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നുമാണ് വിവരം. ഇത് നാലാം തവണയാണ് മമ്മൂട്ടി വനിത സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത്. പാർവതി മേനോനൊപ്പം ത്രിയാത്രി എന്ന ഹിന്ദി ചിത്രത്തിലും സുമതി റാമിനൊപ്പം വിശ്വതുളസി, റത്തിനയോടൊപ്പം പുഴു എന്ന മലയാള ചിത്രത്തിലും മമ്മൂട്ടി സഹകരിച്ചിട്ടുണ്ട്. സുമതി റാമിന്‍റെ റത്തിനയുടെയും സംവിധാന അരങ്ങേറ്റ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി എന്ന പ്രത്യേകത കൂടിയുണ്ട്. അതേസമയം ധനുഷിനോടൊപ്പമഭിനയിക്കുന്ന തമിഴ് ചിത്രം ഷെഡ്യൂൾ പാക്കപ്പ് ആയതിനാൽ മമ്മൂട്ടി…

Read More

താലിമാല അണിഞ്ഞ് കങ്കണ..!രഹസ്യമായി വിവാഹം കഴിച്ചോ?

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. സിനിമകളിലെ പ്രകടനം കൊണ്ടും രാഷ്‌ട്രീയ നിലപാടുകൾകൊണ്ടും വ്യക്തിജീവിതംകൊണ്ടും കങ്കണ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കു കാരണമാകാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് വൻ തരംഗം സൃഷ്ടിക്കുന്നത്. മുംബൈയിലെ ഒരു തിയറ്ററിന് പുറത്തുനിന്നുള്ള കങ്കണയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സാധാരണ പിങ്ക് ചുരിദാർ ധരിച്ച്, കണ്ണടവച്ച് കാറിലേക്ക് പോകുന്ന കങ്കണയുടെ കഴുത്തിൽ ഒരു താലിയും കൈകളിൽ പച്ച വളകളും ഉണ്ടായിരുന്നു. ചില വീഡിയോകളിൽ നെറ്റിയിൽ സിന്ദൂരം ചാർത്തിയതായും കാണാം. ഒരു വിവാഹിതയായ സ്ത്രീയുടെ ലുക്കിൽ കങ്കണയെ പെട്ടെന്ന് കണ്ടതോടെ ആരാധകർ ഒന്നടങ്കം ഞെട്ടി. കങ്കണ ആരുമറിയാതെ രഹസ്യമായി വിവാഹം കഴിച്ചോ?, ആരാണ് ആ ഭാഗ്യവാൻ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുത്തു. എന്നാൽ, കങ്കണയുടെ ഈ ലുക്കിന്…

Read More

സഹോദരിയുടെ വിവാഹം ആഘോഷമാക്കി രജിഷ വിജയൻ

സഹോദരിക്ക് വിവാഹാശംസകൾ നേർന്ന് നടി രജിഷ വിജയൻ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രജിഷയുടെ സഹോദരി അഞ്ജുഷ വിജയന്‍റെ വിവാഹം. ‘‘കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് എന്‍റെ ഈ കുഞ്ഞു കുട്ടി ഒരു വധുവായി മാറിയത്. നീ എപ്പോഴും എന്‍റെ ഡോളാണ്!’’ ഏറെ മനോഹരമായ വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രജിഷ കുറിച്ചു. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അഞ്ജുഷയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. അച്യുതൻ സുരേഷ് ആണ് അഞ്ജുഷയുടെ വരൻ. ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുവച്ച താരമാണ് രജിഷ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യചിത്രത്തിലൂടെ രജിഷയെ തേടി 2016ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും എത്തി. പിന്നീട് 2019ൽ പുറത്തിറങ്ങിയ ‘ജൂൺ’ എന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ രജിഷയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറി.…

Read More

വിജയ് നായകനായ ചിത്രം ‘ജന നായകൻ’; റിലീസ് ചെയ്യാനൊരുങ്ങുന്നു

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ ചിത്രം ‘ജന നായകൻ’ റിലീസ് ചെയ്യാനായി ഒരുങ്ങുന്നതായി റിപ്പോർട്ട്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കാരണം ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ജൂൺ 19ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ജൂൺ 22നാണ് വിജയ്‌യുടെ ജന്മദിനം. അതിന് മുന്നോടിയായി ചിത്രം തിയറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബുക്ക്‌മൈഷോയുടെ വിൻഡോയിലും ജന നായകൻ റിലീസ് ജൂണിലാണെന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തി. റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്തത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായികയായിയെത്തുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി,…

Read More

മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എംജി സർവകലാശാല

കൊച്ചി: നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എം.ജി. സർവകലാശാല. സർവകലാശാല അസംബ്ലിഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ താരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ സാന്നിഹിതനായിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് നല്കിയത്. നേരത്തെ കാലിക്കറ്റ്, കേരള സർവകാലാശാലകളുടെയും ഡോക്ടറേറ്റ് അദേഹത്തിന് ലഭിച്ചിട്ടുണ്ട്. നടനാകണമെന്ന കുട്ടിക്കാലത്തെ ആഗ്രഹമാണ് ഇവിടെ എത്തിനില്ക്കുന്നത്.പിതാവ് എന്നെ ഒരു ഡോക്ടർ ആയി കാണാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ചികിത്സിക്കാത്ത ഡോക്ടർ ആകാൻ മൂന്ന് തവണ സാധിച്ചു, മമ്മൂട്ടി പറഞ്ഞു. അതത് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും എം.ജി. സർവകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചു.മമ്മൂട്ടി, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവർക്ക്…

Read More