കാതൽ: ദ കോർ ചിത്രത്തിലേതു പോലെയുള്ള കഥാപാത്രങ്ങള്‍ക്കായി ഞാൻ കാത്തിരിക്കുകയാണ്-ജ്യോതിക

തമി‍ഴ് നടി ജ്യോതിക വളരെക്കാലത്തിനുശേഷം അഭിനയിക്കുന്ന, ചിത്രമാണ് അശ്വിനി അയ്യർ സംവിധാനം ചെയ്യുന്ന ‘സിസ്റ്റം’. സൊനാക്ഷി സിൻഹയും അഷുതോഷും സഹകഥാപാത്രങ്ങ‍ളായി എത്തുന്നുണ്ട്. അടുത്തിടെ നടത്തിയ അഭിമുഖത്തിനിടെ, എന്തുകൊണ്ടാണ് ചിത്രങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്തതെന്ന ചോദ്യത്തിന് നടി, കാതൽ: ദ കോർ ചിത്രത്തിലേതു പോലെയുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാരുന്നുവെന്ന് പറഞ്ഞു. നല്ല സ്ക്രിപ്റ്റുകള്‍ എന്നിലേക്ക് വരുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. അധ്യാപിക മുതൽ വക്കീൽ വരെയുള്ള എല്ലാ കഥാപാത്രങ്ങളും ഞാൻ ചെയ്തു. വീട്ടുജോലി ചെയ്യുന്ന സ്ത്രീയുടെ കഥാപാത്രവും ചെയ്തു. പക്ഷേ, ഇപ്പോള്‍ ഞാൻ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്’. ‘നല്ലൊരു കഥ എന്‍റെയടുത്തേക്ക് വരുന്നതിനായി ഞാൻ ക‍ഴിഞ്ഞ രണ്ട് വർഷമായി കാത്തിരിക്കുകയായിരുന്നു. ഞാൻ ഒരു മലയാള ചിത്രം ചെയ്തിരുന്നു. മമ്മൂട്ടി സാറിനൊപ്പമായിരുന്നു. എനിക്ക് ആ ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തെ വളരെയധികം ഇഷ്ടപ്പെട്ടു. നിശബ്ദ കഥാപാത്രമാണെങ്കിലും വളരെ ശക്തയായിരുന്നു. അതുപോലെയുള്ള കഥാപാത്രങ്ങളെയാണ് ഞാൻ കാത്തിരിക്കുന്നത്’ എന്ന ജ്യോതിക…

Read More

‘എന്നെ വിട്ടുപോകാത്ത ആ പുഞ്ചിരിക്ക് നന്ദി’: മിസ് യൂണിവേഴ്‌സ് വിജയത്തിന്‍റെ 32 വര്‍ഷങ്ങള്‍;വികാരഭരിതയായി സുസ്മിത സെന്‍

ഇന്ത്യൻ സൗന്ദര്യ സങ്കൽപങ്ങളെ ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചുകൊണ്ട് സുസ്മിതാ സെൻ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയിട്ട് 32 വർഷം തികയുന്നു. 1994ൽ ഇന്ത്യയിലേക്ക് ആദ്യമായി വിശ്വസുന്ദരിപ്പട്ടം എത്തിച്ച ആ ചരിത്ര മുഹൂർത്തത്തിന്‍റെ ഓർമകൾ പങ്കുവച്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്തിലേക്കു കയറാനായി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ പകർത്തിയ തന്‍റെ ആ പ്രശസ്തമായ പുഞ്ചിരിയോടെയുള്ള ചിത്രവും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. തനിക്കു കിരീടം സമ്മാനിച്ച വേദിയായ ഫിലിപ്പീൻസിനോട് അതീവ നന്ദി പ്രകടിപ്പിച്ചാണ് സുസ്മിതയുടെ കുറിപ്പ്. 32 വർഷമായി എന്നെ വിട്ടുപോകാത്ത ആ പുഞ്ചിരിക്ക് ഞാൻ നന്ദിയുള്ളവളാണ്. ഇത് ഇനിയും തുടരും. ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു; നിങ്ങളാണ് ഇതിനു കാരണം. ഫിലിപ്പീൻസ്, നിങ്ങളെ ഞാൻ എന്നും ഹൃദയത്തോടു ചേർത്തുപിടിക്കും. അതിരുകളില്ലാതെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു- സുസ്മിത കുറിച്ചു. 1994ൽ വെറും 18 വയസുള്ളപ്പോഴാണ്…

Read More

രേണു സുധി ബ്രെസ്റ്റ് കാൻസറിന്‍റെ രണ്ടാം സ്റ്റേജിലെന്ന് പ്രചാരണം, വാർത്തകളോട് പ്രതികരിക്കാതെ താരം

രേണു സുധിയുടെ രോഗ വിവരമാണ് സോഷ്യൽമീഡിയയിലിപ്പോൾ ചർച്ച വിഷയം. താരത്തിന് കാൻസർ സ്ഥിരീകരിച്ചുവെന്നാണ് പ്രചരിക്കുന്നത്. രോഗം രണ്ടാം ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി താരം പരുമലയിലെ പ്രമുഖ ആശുപത്രിയിൽ എത്തിയതായും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയരായ ചില യുട്യൂബർമാർ പുറത്തുവിട്ട വീഡിയോകളിൽ അവകാശപ്പെടുന്നു. ദുബായ് യാത്രയ്ക്കിടെ നടത്തിയ ആരോഗ്യ പരിശോധനയിലാണ് രേണുവിന് രോഗം കണ്ടെത്തിയതെന്നാണ് വിവരം. തുടർചികിത്സാ ആവശ്യങ്ങൾക്കായി നാട്ടിലെത്തിയപ്പോഴാണ് രോഗവിവരം പുറത്തുവന്നതെന്ന് യുട്യൂബർ അതുൽ വ്ലോഗ്സ് വീഡിയോയിലൂടെ അവകാശപ്പെട്ടു. ഗുരുതരമായ രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞിട്ടും രേണു സുധി സോഷ്യൽ മീഡിയയിൽ സബ്സ്ക്രിപ്ഷൻ വീഡിയോകൾ പങ്കുവയ്ക്കുന്നത് തുടരുകയാണെന്ന് യുട്യൂബർമാർ വിമർശിക്കുന്നു.

Read More

സൗന്ദര്യപ്പൊലിമയിൽ ഐശ്വര്യ റായ്; കാൻ ചലച്ചിത്രമേളയിൽ മനംകവർന്ന് താരം

കാൻചലച്ചിത്രമേളയിൽ ആരാധകരുടെ മനസ് കവർന്ന് ഐശ്വര്യ റായ് ബച്ചൻ, ഫാഷൻ പ്രേമികളുടെ ഇഷ്ടതാരം ഇന്നും ഐശ്വര്യതന്നെയാണ്. 24-ാം തവണയാണ് താരം കാനിലെത്തുന്നത്. ലോറിയൽ പുറത്തിറക്കിയ പോസ്റ്ററുകളിൽ ഐശ്വര്യയുടെ ചിത്രം ഇല്ലാതിരുന്നതോടെ ഇത്തവണ കാനിൽ താരം ഉണ്ടാകില്ലേ എന്ന ആശങ്ക ആരാധകർക്കിടയിൽ പടർന്നിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കാൻ റാണി തിരികെയെത്തുന്നു എന്ന കുറിപ്പുകളോടെ ഐശ്വര്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മനോഹരമായ നീല ഫ്രോക്കിലാണ് ഐശ്വര്യ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിൽ എത്തിയത്. അമിത് അഗര്‍വാള്‍ തയാറാക്കിയ എലഗന്‍റ് ബ്ലൂ ഗൗണായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്. മെര്‍മെയ്ഡ് ഫിനിഷ് നല്‍കിയ ഗൗണിന് നേര്‍ത്ത ദുപ്പട്ടയും നൽകിയിട്ടുണ്ട്. ലൂസ് കേൾ ഹെയർ സ്റ്റൈൽ. ഗൗണിനൊപ്പം നീല കല്ലു പതിച്ച മാലയാണ് ഐശ്വര്യയുടെ ആക്സസറി. 2002ലാണ് ഐശ്വര്യാ റായ് ആദ്യമായി കാനിലെത്തുന്നത്. ഷാരൂഖ് ഖാനും ഒപ്പമുണ്ടായിരുന്നു.…

Read More

പൃഥ്വിരാജിന്‍റെ ഖലീഫയും ദുൽഖർ സൽമാന്‍റെ ഐ ആം ഗെയിമും ഒന്നിച്ചെത്തുന്നു, ഓഗസ്റ്റ് 20ന് പ്രദ‌‌ർശനം

പൃഥ്വിരാജിന്‍റെ ഖലീഫയും ദുൽഖർ സൽമാന്‍റെ ഐ ആം ഗെയിമും ആഗസ്റ്റ് 20ന് പ്രദ‌‌ർശനത്തിന് എത്തും. ഇരു ചിത്രങ്ങളും ഒരുമിച്ചാണ് ഓണം റിലീസിനെത്തുന്നത്. ഏതു ചിത്രം ആയിരിക്കും മികച്ചതാകുന്നത് എന്നാണ് മലയാള ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഇരുതാരങ്ങളും എത്തുന്നതാണ് രണ്ടു ചിത്രങ്ങളുടെയും പ്രത്യേകത. ഇടവേളക്കുശേഷമാണ് ദുൽഖർ സൽമാൻ നായകനാവുന്ന മലയാള ചിത്രം റിലീസിന് എത്തുന്നത്. ആർ ഡി എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിൽ സംയുക്ത വിശ്വനാഥൻ ആണ് നായിക. ആന്‍റണി വർഗീസ്, കയാദു ലോഹർ, മിഷ്കിൻ,കതിർ, പാർത്ഥ് തിവാരി, തുടങ്ങി താരനിരയാണ് സിനിമയിലുള്ളത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണ ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്…

Read More

റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. അതേസമയം പുതിയ ചെയർമാനായി പല പേരുകൾ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലുണ്ട്. ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് സർക്കാരിന്‍റെ പരിഗണനയിലുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി വിജയൻ സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം. ഇതേതുടർന്ന് പ്രേംകുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Read More

പേട്രിയറ്റ് ഒടിടിയിലേക്ക്

മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങ‍ളായെത്തിയ ‘പേട്രിയറ്റ്’ ഒടിടിയിലേക്ക്. സീ ഫൈവ് ആണ് സ്ട്രീമിങ് പാർട്ണർ. സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇക്കാര്യം പങ്കുവെച്ചത്. ട്വന്‍റി- ട്വന്‍റി ചിത്രത്തിനു ശേഷമാണ് ഇരുവരും പേട്രിയറ്റിൽ ഒന്നിച്ചത്. മെയ് ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അധികാര രാഷ്ട്രീയത്തിന്‍റെ രഹസ്യങ്ങളുടെയും പോരാട്ടവുമായാണ് ഇതിഹാസ താരങ്ങൾ ഒന്നിച്ചത്. മലയാളം സ്പൈ-പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് തീയേറ്ററുകളിലെത്തി കണ്ടത്.മഹേഷ് നാരായണൻ തിരക്കഥ എ‍ഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, ദർശന രാജേന്ദ്രൻ എന്നിവരുടെ വമ്പൻ നിര ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അഭിനേതാക്കളെക്കുറിച്ച് ചർച്ചാവിഷയമുണ്ടായിരുന്നു. ആന്‍റോ ജോസഫ്, കെ ജി അനിൽ കുമാർ എന്നിവരാണ് ചിത്രം നിർമിച്ചത്. അതേസമയം, ജൂണ്‍ അഞ്ചിന് ചിത്രം…

Read More

‘കറുപ്പി’ന്‍റെ വിജയക്കുറിപ്പിലും വിജയ്‌യെ കണ്ടെത്തി ആരാധകർ

സൂര്യയെയും തൃഷയെയും പ്രധാന കഥാപാത്രങ്ങളാക്കി ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്‍റെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നായിക തൃഷ കൃഷ്ണൻ. സെറ്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നടി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ, ലൊക്കേഷൻ ദൃശ്യങ്ങളേക്കാൾ ആരാധകരുടെ ശ്രദ്ധ കവർന്നത് തൃഷ അതിനു നൽകിയ അടിക്കുറിപ്പാണ്. മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നുകൂടി, എല്ലാം ദൈവഹിതം… എന്നായിരുന്നു തൃഷ കുറിച്ചത്. ഇത് സിനിമയുടെ വിജയത്തെ മാത്രമല്ല, അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി രാഷ്്ട്രീയത്തിൽ വൻ വിജയം നേടിയ നടൻ വിജയ്‌യെ പരോക്ഷമായി സൂചിപ്പിക്കുന്നതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ക്യാപ്ഷൻ കാണുന്നതു വരെ എല്ലാം നന്നായിരുന്നു, ഈ ക്യാപ്ഷൻ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി അറിയാം എന്നിങ്ങനെ പോകുന്നു പോസ്റ്റിനു താഴെ വരുന്ന…

Read More

സൂര്യയുടെ ‘കറുപ്പ്’ ബോക്സ് ഓഫീസിൽ 200 കോടി കളക്ഷൻ പിന്നിടുന്നു

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ ആണ് ശ്രദ്ധ നേടുന്നത്. ഏറ്റവുമൊടുവില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ചിത്രം എന്ന് നിർമാതാക്കൾ അറിയിച്ചു. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്. കൃത്യമായി പറഞ്ഞാല്‍ 207 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. സിങ്കം 2ന്‍റെ റിക്കാർഡുകൾ തകർത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്. സൂര്യയുടെ ‘സൂരരൈ പോട്ര്’, ‘ജയ് ഭീം’ തുടങ്ങിയ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയെങ്കിലും കോവിഡ് മഹാമാരി കാരണം അവ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.50 കോടിയാണ്.…

Read More

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ഉന്മാദം’ ടീസര്‍ ഇന്ന്

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ചെത്തുന്ന ‘ഉന്മാദം’ സിനിമയുടെ ടീസർ ഇന്ന് പുറത്തിറങ്ങും. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമാണ സംരംഭമായ ‘ഉന്മാദം’ മലയാള സിനിമാ ലോകത്തെ ശ്രദ്ധേയ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്നതാണ്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടിസീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ…

Read More