സിനിമ മേഖലയിലെ പുതിയ സംഘടന: നല്ലതെങ്കില്‍ ഭാഗമാകുമെന്ന് ടൊവിനോ

കൊച്ചി: സിനിമ മേഖലയില്‍ പുതിയതായി വരുന്ന സംഘടന മികച്ചതാണെങ്കില്‍ അതിന്റെ ഭാഗമാകുമെന്ന് നടന്‍ ടൊവിനോ തോമസ്. അതേസമയം നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമല്ല. നിലവില്‍ താന്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പുരോഗമനപരമായി എന്ത് കാര്യം നടന്നാലും നല്ലതാണ്. അതിന്‍റെ ഭാഗമാകുമെന്നും ടൊവിനോ പറഞ്ഞു. മലയാള സിനിമയില്‍ നിലവിലുള്ള സംഘടനകള്‍ക്ക് ബദലായി പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കവുമായി സംവിധായകരായ അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതുചൂണ്ടിക്കാട്ടി ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ തന്‍റെ പുതിയ ചിത്രമായ എആര്‍എമ്മിന്‍റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ ടൊവിനോ ആശങ്ക പ്രകടിപ്പിച്ചു. സിനിമ…

Read More

നെഞ്ചുവിരിച്ച് അശ്വിൻ ജോസ്!

നടനും തിരക്കഥാകൃത്തുമായ അശ്വിന്‍ ജോസിന്‍റെ സ്‌ക്രീന്‍ജീവിതത്തിനു ക്വീനില്‍ തുടക്കം. അതിലെ “നെഞ്ചിനകത്ത് ലാലേട്ടന്‍…’ പാട്ടിനൊപ്പം ഹിറ്റായ അശ്വിന്‍, അക്കാലത്ത് എഴുതിയ “അനുരാഗ’ത്തിലൂടെ തിരക്കഥാകൃത്തായി, ഒപ്പം ചിത്രത്തിലെ നായകനും. ക്വീനിനുശേഷം അശ്വിന്‍റെ എനര്‍ജറ്റിക് പെര്‍ഫോമന്‍സിന് കളമൊരുക്കി മമിതയ്‌ക്കൊപ്പം നഹാസ് ഹിദായത്ത് ഷോര്‍ട്ട്ഫിലിം “കളര്‍പടം’. അനുരാഗത്തിനുശേഷം അശ്വിന്‍ നായകനായ വി.കെ. പ്രകാശ് എന്‍റര്‍ടെയ്‌നര്‍ “പാലും പഴവും’ തിയറ്ററുകളില്‍. മീരാ ജാസ്മിനാണു നായിക. അശ്വിൻ രാഷ്്ട്രദീപികയോടു സംസാരിക്കുന്നു… “പാലും പഴവും’ പറയുന്നത്..? കല്യാണശേഷം വധൂവരന്മാര്‍ക്കു പാലും പഴവും നല്കുന്ന ഒരു ചടങ്ങുണ്ടല്ലോ. അതുമായി ബന്ധപ്പെടുത്തി മധുരമുള്ള ഒരു സിനിമ എന്നു പറയാം. പ്രായവ്യത്യാസമുള്ള രണ്ടുപേര്‍ ഒന്നിച്ചാല്‍ അതു മധുരമാണോ ഇരട്ടിമധുരമാണോ അതോ കയ്പാണോ…അതാണു സിനിമയുടെ തീം. കോട്ടയത്തുള്ള സുനിയും കോലഞ്ചേരി പഴന്തോട്ടത്തുള്ള സുനിലും. പ്രായവ്യത്യാസമുള്ള ഇവര്‍ അടുപ്പത്തിലായി കല്യാണമാകുന്നതും തുടര്‍ന്നുള്ള സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുമാണ് സിനിമ. വികെപി ടീമില്‍..?…

Read More

കൃത്യമായി പ്രതിഫലം കിട്ടിത്തുടങ്ങുന്നത് അവാര്‍ഡ് ലഭിച്ചശേഷം

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരേ തുറന്നടിച്ച് നടി കനി കുസൃതി. അവാര്‍ഡ് നേടിയ ശേഷമാണ് തനിക്ക് കൃത്യമായി പ്രതിഫലം തരാന്‍ തുടങ്ങിയതെന്നാണ് കനി പറയുന്നത്. അതേസമയം ഹിന്ദിയില്‍ കാര്യങ്ങള്‍ക്ക് കുറേക്കൂടി പ്രൊഫഷണല്‍ ആണെന്നും കനി കുസൃതി പറയുന്നു. നടിമാര്‍ മാത്രമല്ല, നടന്മാരും പ്രതിഫല പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അഭിനേതാക്കള്‍ക്ക് പുറമെ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരും പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ്. മലയാള സിനിമയില്‍ പലര്‍ക്കും കോണ്‍ട്രാക്റ്റില്ല, പ്രതിഫലവുമില്ല. മിനിമം വേതനം നല്‍കാനുള്ള അടിസ്ഥാനപരമായൊരു സിസ്റ്റം പോലുമില്ല. അസിസ്റ്റന്‍റ് ഡയറക്ടേഴ്‌സ് ആയി ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും രണ്ടു വര്‍ഷം കൂടുമ്പോള്‍ കഷ്ടിച്ച് 50,000 രൂപ പോലും ലഭിക്കുന്നില്ല. 2014 ല്‍ ഒക്കെ ഞാന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ പതിനായിരവും പതിനയ്യായിരവും വരെ വളരെ ബുദ്ധിമുട്ടിയായിരുന്നു വാങ്ങിച്ചെടുത്തിരുന്നത്. പിന്നീടാണ് ഹിന്ദിയില്‍ സജീവമാകുന്നത്. ഹിന്ദിയില്‍ സജീവമായതോടെ പ്രതിഫലം കൃത്യമായി ലഭിച്ചു തുടങ്ങി. ഞാന്‍…

Read More

മമ്മൂട്ടിയുടെ കണ്ണുകൾ…

ഒരു പുരുഷന്‍റെ കണ്ണുകളിൽ പ്രണയവും മോഹവും ഒരുമിച്ച് കത്തി നിൽക്കുകയെന്ന പ്രതിഭാസം വളരെ വിരളമാണെന്നു തന്നെ പറയാം. പൊതുവേ വികാരങ്ങളുടെ അടിമയാണത്രേ പുരുഷൻ. അതുകൊണ്ടുതന്നെ മോഹം ഉണരുന്പോൾ അയാൾ ദുർബലനാകും. മുഖത്തും കണ്ണുകളിലും ആ ഒരു ദൗർബല്യത്തിന്‍റെ ഭാവമാണ് പിന്നെ പടരുന്നത്, അല്ലെങ്കിൽ പതർച്ചയാണ് പ്രതിഫലിക്കുന്നത്. കരുത്തൻ എന്ന വാക്കുകൊണ്ട് പണ്ടുമുതലേ വിശേഷിപ്പിക്കപ്പെടുന്ന പുരുഷൻ പ്രണയലോലുപനാകുന്പോഴും ഈ ഒരു ആർദ്രതയാണ് മുഖത്ത് തെളിയുന്നത്. പ്രണയവും മോഹവും ഒരുപോലെ കണ്ണിൽ നിറയുക, അതോടൊപ്പം കരുത്താർന്ന ഒരു ഭാവം കൈവിടാതെയിരിക്കുക. അഭിനയമാണെങ്കിൽ പോലും വലിയ ആയാസകരമാണത്. മറ്റു പല ഭാവാവിഷ്കാരവുമെന്നപോലെ ഈ സമ്മിശ്രഭാവവും അതിമനോഹരമായി ആവിഷ്കരിക്കാനുള്ള കഴിവുണ്ട് മമ്മൂട്ടി എന്ന നടന്. എത്രയോ പ്രശസ്തങ്ങളായ ചിത്രങ്ങളിലെ പ്രണയരംഗങ്ങളിൽ മമ്മൂട്ടിയുടെ കണ്ണുകൾ കണ്ടാൽ ഇത് മനസിലാകും. പ്രണയലോലുപനായ ചന്തു ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലെ “ചന്ദനലേപ സുഗന്ധം..’ എന്ന പാട്ടിൽ…

Read More

നയൻതാരയെ ആദ്യമായി കണ്ടുമുട്ടിയതിൽ സന്തോഷം പങ്കുവച്ച് പേളി മാണി

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയെ ആദ്യമായി കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് പേളിമാണി. വിശ്വസിക്കാൻ കഴിയുന്നില്ല എന്ന രീതിയിലെ ക്യാപ്ഷൻ പങ്കുവച്ചുകൊണ്ടാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘എന്നെ നുള്ളി നോക്കിയ നിമിഷം. വിത്ത് ദി വൺ ആൻഡ് ഒൺലി നയൻതാരയോടൊപ്പം… ഇന്നലെ അവരെ ആദ്യമായി കണ്ടു. അക്ഷരാർത്ഥത്തിൽ ഞാൻ സ്വർഗത്തിൽ‌ എത്തിയ നിമിഷമായിരുന്നു. സന്തോഷ കണ്ണുനീർ.’- എന്നായിരുന്നു പേളി മാണി കുറിച്ചത്. ദുബായിൽ വച്ച് നടന്ന സൈമ അവാർഡിനിടെയായിരുന്നു പേളി മാണി നയൻതാരയെ ആദ്യമായി കണ്ടത്. സെപ്റ്റംബർ 15-ന് നടന്ന സൈമ അവാർഡിൽ അവതാരകയായിട്ടാണ് പേളി എത്തിയത്.

Read More

കുടുംബത്തോടൊപ്പം ഓണസദ്യ ആസ്വദിച്ച് പൃഥ്വിരാജ്; ശ്രദ്ധ നേടി പോസ്റ്റ്

മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. സഹോദരനും നടനുമായ ഇന്ദ്രജിത്തിനും അമ്മ മല്ലിക സുകുമാരനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ താരകുടുംബം മനോഹരമായ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. എന്നാൽ വാഴയിലയിൽ വിളമ്പിയ വായിൽ വെള്ളമൂറുന്ന സദ്യയായിരുന്നു പോസ്റ്റിന്‍റെ ഹൈലൈറ്റ്. എരിശ്ശേരി, കായ വറുത്തത്, ശർക്കര ഉപ്പേരി, പപ്പടം, ബീറ്റ്റൂട്ട് പച്ചടി , പുളി ഇഞ്ചി,ഓലൻ , കാളൻ, അച്ചാർ, പുളിശ്ശേരി, പായസം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന വിഭവങ്ങളാണ് ആഘോഷവേളയിൽ ഒരുക്കിയ സദ്യയിലുള്ളത്.    

Read More

സിദ്ധാർഥും അദിതി റാവുവും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങൾ പങ്കിട്ടാണ് ഇവർ വിവാഹ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ഏറെക്കാലമായി ഇരുവരും ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.    

Read More

ഓസിയെ മിസ് ചെയ്യും; വ്ലോഗിൽ വിങ്ങിപ്പൊട്ടി അഹാന

സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റെത്. കൃഷ്ണ കുമാറിന്‍റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം സെപ്തംബർ ആദ്യ വാരമായിരുന്നു. വിവാഹാഘോഷങ്ങളുടെ വീഡിയോ മക്കളായ ഇഷാനിയും ഹൻസികയുമൊക്കെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ മൂത്തമകളും നടിയുമായ അഹാന യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വികാരഭരിതമായ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആഘോഷങ്ങളിലെ സന്തോഷങ്ങൾക്കിടയിൽ കുടുംബത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും അഹാന പറയുന്നുണ്ട്. ‘ഇനി കുറച്ച് മണിക്കൂറുകൾ മാത്രമാണുള്ളത് ഓസിയുടെ വിവാഹത്തിന്. ഞാനും ഓസിയും വളരെ വിസിബിൾ ആയിട്ടുള്ള അറ്റാച്ച്മെന്ഡറുള്ള സഹോദരങ്ങൾ അല്ലെങ്കിലും കഴിഞ്ഞ കുറച്ച് സമയമായി എനിക്ക് കുറച്ച് വല്ലാത്തൊരു ഫീലിംഗാണ്. കല്യാണം നടക്കുന്നതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. കാരണം, നമ്മുടെ കുടുംബം വലുതാകുകയാണ്. പിന്നെ, വളരെ സന്തോഷമുള്ള കാര്യമാണ് നടക്കുന്നത്. മാറ്റങ്ങളൊക്കെ ഇഷ്ടമുള്ളതാണെങ്കിലും എവിടെയൊക്കെയോ… മാറ്റത്തിനോട് ചെറിയൊരു ബുദ്ധിമുട്ട്. പിന്നെ, ‍ഞങ്ങളുടെ കുടുംബത്തിന് ഇത് പുതിയൊരു…

Read More

ഡബ്ല്യുസിസിയില്‍ ഉള്ള നടികളുടെ കരിയർ തന്നെ പോയി: എന്ത് സൗന്ദര്യവും കഴിവും ഉള്ളവരാണ് അവരെല്ലാം; ഷീല

ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം ടിവിയിൽ വാർത്തയൊക്കെ കണ്ടപ്പോള്‍ ഭയങ്കര അദ്ഭുതവും സങ്കടവും തോന്നിയെന്ന് നടി ഷീല. പരാതിയുമായി പൊലീസിന്‍റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച്‌ ഉമ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച്‌ വല്ലതും പറഞ്ഞാല്‍ റിക്കാർഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക. ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അവർ എത്രയാണ് പോരാടുന്നത്. ഡബ്ല്യുസിസിയില്‍ ഉള്ള നടികളുടെ കരിയർ തന്നെ പോയി. എന്ത് സൗന്ദര്യവും കഴിവും ഉള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു എന്ന് ഷീല പറഞ്ഞു.

Read More

ഭാര്യയുടെ മരണശേഷമുള്ള ഒറ്റപ്പെടൽ അനുഭവിക്കുന്ന ഭർത്താവിന്‍റ കഥയുമായി ‘വെട്ടം’

കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം കേരളത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന എഴുപതുകാരനായ ആർകെ എന്ന രാധാകൃഷ്ണന്‍റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് വെട്ടം എന്ന ടെലിസിനിമ. എല്ലാമായിരുന്ന ഭാര്യയുടെ വിയോഗവും വിദേശവാസം സ്വീകരിച്ച മക്കളും അദ്ദേഹത്തിനു സമ്മാനിച്ചത് ഒറ്റപ്പെടലിന്‍റെ തീരാ നൊമ്പരങ്ങളാണ്. അയാൾക്ക് ആകെയുള്ളൊരു ആശ്രയം വിധവയായ സഹോദരി ലീല മാത്രമാണ്. ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വെട്ടത്തിൽ ആർകെയെ അവതരിപ്പിക്കുന്നത് നല്ലവിശേഷം, കാപ്പുചീനോ, ചീനാട്രോഫി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ശ്രീജി ഗോപിനാഥനാണ്. ഒപ്പം ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവരും അഭിനയിക്കുന്നു. രചന, സംവിധാനം- അജിതൻ, നിർമാണം- പ്രവാസി ഫിലിംസ്, ഛായാഗ്രഹണം- നൂറുദീൻ ബാവ, എഡിറ്റിംഗ്- ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ- എം സജീഷ്, ഗാനരചന- ശ്രീരേഖ പ്രിൻസ്, സംഗീതം- ജിജി…

Read More