ഒരാളുമായി കുറേക്കാലം ഒന്നിച്ചു പോയിട്ട് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്; പ്രിയങ്ക

‌ലൊക്കേഷനില്‍ കയ്പ്പേറിയ അനുഭവം ഉണ്ടായിട്ടില്ലെന്നും, അത്തരം അനുഭവം ഉണ്ടായാല്‍ അതിന്‍റെ ഇരട്ടി തിരിച്ച്‌ കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താനെന്ന് നടി പ്രിയങ്ക. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എനിക്ക് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല. ഒരാളുമായി കുറേക്കാലം ഒന്നിച്ചു പോയിട്ട് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. അന്ന് പറഞ്ഞപ്പോള്‍തന്നെ അത് എതിര്‍ക്കണമായിരുന്നു. മീ ടു ആരോപണങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കും. കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേയ്ക്കുന്നത് എന്തിനാണ്. പോവാതിരുന്നൂടെ, അല്ലെങ്കില്‍‌ അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അന്നുതന്നെ അത് തീര്‍ക്കണം. ഇത്തരം പ്രശ്നങ്ങളില്‍ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച്‌ കൊണ്ടുപോയാല്‍ അത് സത്യമാണ്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോയി അവര്‍ക്കൊപ്പം പടം…

Read More

പരാജയങ്ങളിൽ അടി പതറാതെ പൂജ ഹെഗ്ഡ; പുതിയ ചിത്രം ഉടൻ

കുറച്ചു നാളുകളായി അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയങ്ങളായിട്ടും പൂജാ ഹെഗ്ഡയ്ക്ക് പുതിയ സിനിമയിൽ അവസരം ലഭിച്ചുവെന്ന വാർത്തയാണ് ടോളിവുഡിൽനിന്നു പുറത്തു വരുന്നത്. സാമന്ത റൂത്ത് പ്രഭു പിന്മാറിയ ചിത്രത്തിലാണ് പൂജ അഭിനയിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് പൂജാ ഹെഗ്ഡെ. രാധേ ശ്യാം, ബീസ്റ്റ്, ആചാര്യ എന്നിങ്ങനെ തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടിട്ടും നടിയെ തേടി അവസരങ്ങളെത്തുന്നുവെന്നാണ് ടോളിവുഡിൽ നിന്നുള്ള വിവരം. സിനിമകൾ തെര‍ഞ്ഞെടുക്കുന്നതിലെ വീഴ്ചയാണ് നടിയുടെ കരിയറിനെ ബാധിക്കുമെന്ന ആശങ്ക ആരാധകർ തന്നെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. കഥാപാത്രത്തിന്‍റെ പ്രാധാന്യം നോക്കാതെ മുന്നിലേക്കെത്തുന്ന എല്ലാ സിനിമകൾക്കും ഡേറ്റ് കൊടുക്കുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്ന് ആരാധകർ പറയുന്നു. നന്ദിനി റെഡ്ഢിയുടെ പുതിയ ചിത്രത്തിലാണ് സമാന്തയ്ക്ക് പകരം പൂജ നായികയാവുന്നത്. സിദ്ധു ജൊന്നാലഗഡ്ഢയാണ് നായകൻ. ഈ ചിത്രത്തിലേക്ക് ആദ്യം തെരഞ്ഞെടുത്തത് സാമന്തയെ ആയിരുന്നുവെങ്കിലും ഇപ്പോൾ സിനിമയിൽ അവർ അവധിയെടുത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.സമാന്തയ്ക്ക് പകരം ഈ…

Read More

നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്‍റിലേറ്ററിൽ തുടരുന്നു

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില അതീവ ഗുരുതരം. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമായി താരം വെന്‍റിലേറ്ററിലാണ്. സ്കൂട്ടറിൽ സഞ്ചരിക്കവേ കോവളം ഭാഗത്ത് വച്ചാണ് അരുന്ധതി അപകടത്തിൽപ്പെട്ടത്. അപകടത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് അരുന്ധതി നായർ. തമിഴിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. 2018ൽ ഒറ്റയ്ക്കൊരു കാമുകൻ എന്ന ഷൈൻ ടോം ചാക്കോ സിനിമയിലൂടെ മലയാളത്തിലും അരുന്ധതി അഭിനയിച്ചു. അരുന്ധതിയുടെ സഹോദരി ആരതിയും സിനിമയിൽ സജീവമാണ്. അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്. ‘എന്‍റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്‍റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു,…

Read More

പാപ്പനും പിള്ളേരും വരുവാ കേട്ടോ…ആട് 3 പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്‍റെ മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു ആണ്.  പാപ്പനും പിളേളരും വരുവാ കേട്ടോ…ഇനി അങ്ങോട്ട് ‘ആടുകാലം’. പോസ്റ്റർ പങ്കുവച്ച് ജയസൂര്യ കുറിച്ചു. 40 കോടി മുതൽ മുടക്കിയാണ് ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഷാജി പാപ്പനൊപ്പം ഡ്യൂഡും അറയ്ക്കൽ അബുവും സാത്താൻ സേവ്യറും ഷർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശി ആശാനുമൊക്കെ മൂന്നാം വരവിലുണ്ടാവും. 2015 ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയറ്ററുകളിലെത്തുന്നത്. എന്നാൽ അന്ന് ചിത്രത്തിന് തിയറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല. എന്നാൽ…

Read More

‘കരിക്ക്’ കുടുംബത്തില്‍ വീണ്ടും കല്യാണം; അഭിനേതാവ് കിരൺ വിയ്യത്ത് വിവാഹിതനായി

നിരവധി ആരാധകരുള്ള വെബ് സീരീസാണ് കരിക്ക്. അതിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമായ അഭിനയം കാഴ്ച വയ്ക്കുന്ന പ്രതിഭകളാണ്. ഇപ്പോഴിതാ കരിക്ക് ടീമിൽ നിന്നും ഒരു സന്തോഷ വാർത്ത പുറത്തു വന്നിരിക്കുകയാണ്. കരിക്കിലെ അഭിനേതാവ് കിരൺ വിവാഹിതനായി എന്ന വാർത്തയാണ് ആരാധകരെ ഞെട്ടിച്ചത്. ആതിരയാണ് കിരണിന്‍റെ വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.   കല്യാണത്തിന്‍റെ വീഡിയോ കരിക്കിലെതന്നെ മറ്റൊരു അഭിനേതാവായ അർജുനാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകൾ അറിയിച്ചത്. കരിക്ക് താരങ്ങളായ അനു .കെ. അനിയന്‍, അര്‍ജുന്‍ രത്തന്‍, ജീവന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. എംടെക് കാരനായ കിരണ്‍ അഭിനയത്തോടുള്ള പാഷന്‍ മൂലമാണ് കരിക്കിലെത്തുന്നത്. സ്കൂട്ടിലെ ശ്യാം കണ്ടിത്തറ, പ്ലസ്‌ടുവിലെ അനന്തു, തേര പാരായിലെ കെ.കെ ഒക്കെ എന്നിവ ജനപ്രീതി…

Read More

ബോളിവുഡിൽ നിന്നും ഓഫർ വന്നിട്ടും എന്തുകൊണ്ട് നിരസിച്ചു? കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നായകനായും വില്ലനായും സഹനടനായും ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിൽ തിളങ്ങുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടന്‍റെ പുതിയ സിനിമകൾക്കെല്ലാം ആകാംഷയോടാണ് ആരാധകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരം തന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് എത്താറുണ്ട്. ജയ് ഗണേഷ് എന്ന ചിത്രമാണ് താരത്തിന്‍റേതായി അടുത്തതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ എന്ത് കൊണ്ടാണ് താന്‍ ബോളിവുഡിലേക്കുള്ള അവസരം നിരസിച്ചത് എന്നതിന്‍റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞത്. സെക്‌സ് കോമഡികളില്‍ നായകന്‍ ആവാന്‍ തനിക്ക് ബോളിവുഡില്‍ നിന്ന് ഓഫര്‍ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ അത്തരം സിനിമകളുടെ ഭാഗം ആകാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍മി പ്രമേയം ആകുന്ന ഒരു സിനിമയില്‍…

Read More

സുരേഷ് ഗോപിക്ക് കുറച്ച് വികാരം കൂടുതലാണ്, ബിജെപി അത് മുതലെടുക്കുന്നു; അദ്ദേഹത്തിൽ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യസ്നേഹിയുണ്ട്; മുകേഷ്

കൊല്ലം: സംസ്ഥാനത്ത് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സിനിമാതാരങ്ങളാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാർഥിയായി തൃശൂരിൽ സുരേഷ് ഗോപിയും, എൽഡിഎഫ് സ്ഥാനാർഥിയായി കൊല്ലത്ത് മുകേഷും. ഇപ്പോഴിതാ ബിജെപി സ്ഥാനാർഥിയായ സുരേഷ്ഗോപിയെക്കുറിച്ച് മനസ്തുറന്നിരിക്കുകയാണ് മുകേഷ്. സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ്. അതാണ് ഭരത് ചന്ദ്രനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ കണ്ടിട്ടുള്ളത്. ഇത് മുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതനാക്കാനുള്ള കാര്യമാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ ചെയ്യുന്നത്. എന്നിട്ട് ഇതൊക്കെ വീഡിയോ എടുത്ത് അവര്‍ തന്നെ പ്രചരിപ്പിക്കുന്നു എന്ന് മുകേഷ് കുറ്റപ്പെടുത്തി. അങ്ങനെ ചെയ്യരുതെന്നും സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യസ്നേഹിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

തിലകൻ ചേട്ടൻ പറഞ്ഞത്…

സന്ദേശത്തിലെ കഥാപാത്രം ഇനിയും നന്നാക്കാമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അതില്‍ അമ്മയുടെ കാര്യം പറയുന്നതൊക്കെ കുറേകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിരുന്നു. ഒരു പരിധിയില്‍ കവിഞ്ഞ് കഥാപാത്രത്തെ മനസിലാക്കി എടുക്കാനുള്ള പക്വത അന്നു വന്നിട്ടില്ല. കുറേ സിനിമകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് ചെയ്യുന്ന സമയമാണ്. ആ സിനിമ ഷൂട്ട് ചെയ്യുന്ന അതേസമയത്ത് ഗോഡ്ഫാദറിന്‍റെ ഷൂട്ടും നടക്കുന്നുണ്ട്. ഞാനും തിലകൻ ചേട്ടനും രാവിലെ സന്ദേശത്തിന്‍റെ സെറ്റില്‍ വരും. പത്തു മണി ആകുമ്പോഴേക്കും സത്യന്‍ അന്തിക്കാട് ഷൂട്ട് തീര്‍ത്തു വിടും. ഗോഡ് ഫാദറിന്‍റെ ക്ലൈമാക്‌സ് ഷൂട്ട് നടക്കുന്ന സമയമാണ്. അപ്പോള്‍ അങ്ങോട്ട് പോകും. അതിന്‍റെ ടെന്‍ഷനും അത്തരം കാര്യങ്ങളുമൊക്കെയാണ് അന്നു മനസില്‍. കഥാപാത്രത്തിന്‍റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കണമെന്ന് അന്നു തിലകന്‍ ചേട്ടൻ എന്നോടു പറഞ്ഞു. നിങ്ങള്‍ക്ക് അതുപറ്റും. അതുകൊണ്ടാണ് ആ ഡയലോഗ് പറഞ്ഞപ്പോള്‍ നിങ്ങളുടെ കണ്ണില്‍നിന്ന് അറിയാതെ വെള്ളം വന്നത്. അതു നിങ്ങളുടെ…

Read More

ഹിറ്റ് ഇല്ല, പക്ഷേ പ്രതിഫലം 15-27 കോടി

സിനിമാപ്രേക്ഷകർ ഏറെ ആകാഷയോടെയും അതിലേറെ കൗതുകത്തോടെയും വായിക്കുന്ന കാര്യമാണ് സിനിമാ താരങ്ങളുടെ പ്രതിഫലം. ലക്ഷങ്ങൾ മുതൽ കോടികൾ വരെയാണ് ഇവര്‍ പലപ്പോഴും ഒരു സിനിമയ്ക്ക് മാത്രം വാങ്ങിക്കുന്നത്. എന്നാൽ തുടരെ വലിയ പരാജയങ്ങൾ നേരിട്ടാലും അവരുടെ പ്രതിഫലത്തിൽ മാറ്റം വരുമോ ഇല്ലയോ എന്നതും ചോദ്യചിഹ്നമാണ്. കഴിഞ്ഞ ഒൻപത് വർഷത്തിൽ ഒരു ഹിറ്റ് പോലും ഇല്ലാത്ത നടി വാങ്ങുന്ന പ്രതിഫലം 15 മുതൽ 27 കോടിവരെയാണ്. പറ‍ഞ്ഞ് വരുന്നത് ബോളിവുഡിലെ താരസുന്ദരി കങ്കണ റണൗത്തിനെക്കുറിച്ചാണ്. ഒരുകാലത്ത് ബോളിവുഡ് ബോക്സ് ഓഫീസിൽ വിലസിയിരുന്ന നടിയായിരുന്നു കങ്കണ. നായകന്മാരുടെ സഹായം ഇല്ലാതെ തന്നെ നടി സ്വന്തമായി ഹിറ്റുകൾ സൃഷ്ടിച്ചിരുന്നു. നിരവധി ബ്ലോക് ബസ്റ്റർ സിനിമകളിലും കങ്കണ ഭാഗമായി. എന്നാൽ 2015ൽ തനു വെഡ്‌സ് മനു 2 എന്ന സിനിമ ഇറങ്ങിയതോടെ കഥമാറി. അതിനു ശേഷമുള്ള ഒൻപത് വർഷത്തിൽ പത്ത് സിനിമകളാണ് കങ്കണയുടേതായി…

Read More

ബന്ധുവിൽ നിന്ന് ചൈൽഡ് അബ്യൂസ് നേരിട്ടു: അയാൾക്ക് ഒരു പെൺകുട്ടി ജനിച്ചപ്പോൾ മാപ്പ് പറഞ്ഞു; ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ശ്രുതി രജനികാന്ത്. ഇപ്പോൾ തനിക്ക് കുട്ടിക്കാലത്ത് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ചൈൽഡ് അബ്യൂസ് നേരിട്ടിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. ‘‘എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം. പ്രേമനൈരാശ്യമല്ല എന്‍റെ നിരാശയുടെ കാരണം. എന്നോട് ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാൻ തന്നെ ഹാൻഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോൾ ഉപദ്രവിക്കാൻ വന്ന ആളെ ഞാൻ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തെ ഇത്തരം സംഭവങ്ങൾ…

Read More