ഇത് ഫോട്ടോഷോപ്പെന്ന് വെറുക്കുന്നവർ പറയും: ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹത്തിൽ പങ്കെടുത്ത് പേളി മാണി; വൈറലായി ചിത്രങ്ങൾ

കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടേയും ഗോപിക അനിലിന്‍റേയും വിവാഹം. നിരവധി താരങ്ങളാണ് ഇരുവരുടേയും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയത്. ഇപ്പോഴിതാ ഗോവിന്ദ് പദ്മസൂര്യയുടെ അടുത്ത സുഹൃത്തായ പേളിമാണി പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. പേളിയുടെ രണ്ടാമത്ത ഡെലിവറി കഴിഞ്ഞതിനാൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനു സാധിച്ചില്ല. ആ വിഷമം മാറ്റുന്നതിനായി ഫോട്ടോഷാപ്പിൽ കല്യാണത്തിനു പങ്കെടുക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി. പോസ്റ്റ് വളരെവേഗം തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് രണ്ടു പേർക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് സൗഹൃദമാണ് ഡാ. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയുമെന്ന് എനിക്കറിയാം. എനിക്ക് കുഴപ്പമില്ല പക്ഷെ ക്ഷമിക്കണം സാരി ധരിക്കാൻ പറ്റിയില്ല. ഡിയർ ഗോപിക അനിൽ,…

Read More

എല്ലാവരും മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ പോയി കാണണം, പല കഥാപാത്രങ്ങള്‍ക്കും പൂര്‍ണതയില്ലെന്നു തോന്നുന്നത് അതിനു ബാക്കി ഭാഗം ഉള്ളതുകൊണ്ടാണ്: ലിജോ ജോസ് പെല്ലിശേരി

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് താരരാജാവ് മോഹൻലാൽ നായകനായ ചിത്രം മലൈക്കോട്ടൈ വാലിബന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ഇപ്പോഴിതാ ചിത്രത്തിനെതിരേ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ഷോ കഴിഞ്ഞതു മുതല്‍ സിനിമയ്‌ക്കെതിരേ ആക്രമണം നടക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്തു ഗുണമാണ് ഇതില്‍നിന്നു ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷന്‍ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്‍റസി കഥയില്‍ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്. തലയോട്ടി അടിച്ചുതകര്‍ത്ത ഹീറോ അല്ല നമുക്കു വേണ്ടത്. ഇത് ആളുകളിലേക്കു പ്രചരിക്കുന്നുണ്ട്. കോവിഡ്, പ്രളയം പോലുള്ളവ കടന്നുവന്ന ആളുകളാണ് നമ്മൾ. ആകെ വേണ്ടതു ഭക്ഷണവും വെള്ളവുമാണ്. എന്നിട്ടും ഇപ്പോഴും വൈരാഗ്യവും വിദ്വേഷവുമാണ്. മുഴുവന്‍ ടീമും അത്രയ്ക്കു ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്‍റെ വാക്കുകളും…

Read More

വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും കരയാറുണ്ട്: വിവാഹമോചനത്തെക്കുറിച്ച് നിഹാരിക: തന്‍റെ ഭാഗവും കേൾക്കണമെന്ന കുറിപ്പുമായി മുൻ ഭർത്താവ്

തെലുങ്കിലെ യുവ നടിയായ നിഹാരിക കൊനിഡേലയുടെ വിവാഹമോചനം വലിയ തോതിൽ ചർച്ചയായതാണ്. ബിസിനസുകാരനായ ചൈതന്യ ജെവിയെയാണ് നിഹാരിക വിവാഹം ചെയ്തത്. രണ്ടു വർഷം മാത്രമേ ഇവരുടെ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവി, പവൻ കല്യാൺ എന്നിവരുടെ സഹോദരൻ നാഗേന്ദ്ര ബാബുവിന്‍റെ മകളാണ് നിഹാരിക. അതുകൊണ്ടു വിവാഹമോചനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹമോചനത്തെക്കുറിച്ചു പല ഗോസിപ്പുകൾ വന്നെങ്കിലും നിഹാരികയോ ചൈതന്യയോ ഇതേക്കുറിച്ചു പ്രതികരിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം വിവാഹമോചനത്തെക്കുറിച്ച് ഒരഭിമുഖത്തിൽ നിഹാരിക തുറന്നു സംസാരിച്ചു. വിവാഹ ജീവിതം എനിക്കൊരു പാഠമായിരുന്നു. ആരെയും എളുപ്പം വിശ്വസിക്കാൻ പാടില്ലെന്നു ഞാൻ മനസിലാക്കി. വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും കരയാറുണ്ട്. കാരണം വിവാഹം ഒരു ചെറിയ കാര്യമല്ല. പിരിയണമെന്നു വിചാരിച്ച് ആരും വിവാഹിതരാകുന്നില്ല. പ്രതീക്ഷിച്ചതു പോലെയല്ല എന്‍റെ വിവാഹ ജീവിതം മുന്നോട്ടുപോയത്. കുടുംബവും അ‌ടുത്ത സുഹൃത്തുക്കളുമല്ലാതെ മറ്റുള്ളവർ പറയുന്നതൊന്നും ഞാൻ…

Read More

വെറുതെയല്ല സായ് പല്ലവി ഇത്രയും നന്നായി ഡാൻസ് ചെയ്യുന്നത്: കുടുംബത്തിലെ എല്ലാവരും ഡാൻസേഴ്സ്; വൈറലായി വീഡിയോ

ചെന്നൈ: നടി സായ് പല്ലവിയുടെ അനുജത്തി പൂജ കണ്ണന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹ നിശ്ചയ ചടങ്ങിലെ വിവിധ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജനുവരി 21ന് ആയിരുന്നു പൂജയുടേയും വിനീതിന്‍റേയും വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും ലവ് മാര്യേജ് ആണ്. തന്‍റെ അനുജത്തിയുടെ വിവാഹ നിശ്ചയത്തിന് ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു. അതിനു പിന്നാലെയാണ് ചടങ്ങിൽ താരത്തിന്‍റെ കുടുംബാംഗങ്ങളുമൊത്തുള്ള ഡാൻസിന്‍റെ വീഡിയോയും വൈറലായത്. സായ് പല്ലവി മാത്രമല്ല, വീട്ടിൽ എല്ലാവരും ഡാൻസേഴ്സ് ആണെന്നാണ് വീഡിയോയ്ക്ക് താഴെ മിക്കവരുടേയും കമന്‍റ്. ശിവ കാര്‍ത്തികേയന്‍റെ പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് സായി പല്ലവി. ഇതിന് ശേഷം രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രത്തിലായിരിക്കും സായി പല്ലവി…

Read More

ലോക സിനിമയിലേക്ക് മലയാളത്തിന്‍റെ കൈയ്യൊപ്പ്: ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി, ഇനി വാലിബന്‍റെ തേരോട്ടം; ഹരീഷ് പേരടി

ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. എന്നാൽ ചിത്രം ഇറങ്ങിയ ശേഷം ധാരാളം നെഗറ്റീവ് റിവ്യൂകളാണ് സംവിധായകൻ ലിജോയ്ക്കും അണിയറപ്രവർത്തകർക്കും നേരേ ഉണ്ടായത്. ഇപ്പോഴിതാ ചിത്രത്തിനെതിരേ വരുന്ന ഹെയ്റ്റ് ക്യാപയിനെതിരേ നടൻ ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്‍റെ തേരോട്ടമാണ് എന്ന് ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. നാൽപ്പത്തി മൂന്ന് വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് കാമ്പയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… നാൽപ്പത്തി മൂന്ന് വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് കാമ്പയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ…

Read More

ഇതുവരെ മദ്യത്തിന്‍റെ രുചി അറിഞ്ഞിട്ടില്ല: കുടിപ്പിക്കാൻ വേണ്ടി കൂട്ടുകാർ തലയിലൂടെ മദ്യം ഒഴിച്ചിട്ടുണ്ട്; ഇടവേള ബാബു

1982ൽ ‘ഇടവേള’ എന്ന സിനിമയിലൂടെയാണ് ഇടവേള ബാബു എന്ന ബാബു ചന്ദ്രൻ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതൽ ഇങ്ങോട്ട് താരം പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനം തന്നെ കരസ്ഥമാക്കി. അമ്മ സംഘടനയില്‍ സജീവമായി നില്‍ക്കുകയാണ് ഇടവേള ബാബു. അഭിനയത്തേക്കാളും സംഘടനയെ മുന്നോട്ട് കൊണ്ട് പോവുകയാണ് താരം. ഇപ്പോഴിതാ തന്‍റെ അച്ഛനെ കുറിച്ചും അദ്ദേഹത്തിന്‍റെ സ്വഭാവ മഹിമകളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം. എന്‍റെ അച്ഛൻ മദ്യപിക്കാത്ത ആളായിരുന്നു. പോലീസിൽ ആയിരുന്നു, പക്കാ വെജിറ്റേറിയൻ. കുറെയധികം ക്വാളിറ്റിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസിൽ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എന്‍റെ മനസിലും കയറിയിട്ടുണ്ട്, അത് ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്ന് മാത്രം. മദ്യപാനം തെറ്റാണെന്നല്ല. നിന്‍റെ സ്വന്തം പൈസകൊണ്ട് നിനക്ക് മദ്യപിക്കാം, സിഗരറ്റ് വലിക്കാം എന്നാണ് അച്ഛൻ പറയാറുള്ളത്. പിന്നെ സ്വന്തം പൈസ ആയപ്പോഴും എനിക്ക്…

Read More

‘ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിക്കുന്ന കസിന്‍സ്’ : സ്വാസികയ്ക്കും പ്രേമിനും കല്യാണ രാത്രിയിൽ എട്ടിന്‍റെ പണികിട്ടി; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. ഏതാനും ദിവസം മുന്‍പായിരുന്നു സ്വാസികയുടേയും പ്രേം ജേക്കബിന്‍റേയും വിവാഹം. ഇരുവരുടേയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുമിച്ച് സീരിയലുകള്‍ അഭിനയിച്ച് സുഹൃത്തുക്കള്‍ ആയവരാണ് രണ്ടാളും. അതോടെ ഇരുവരേയും ചേർത്ത് പല ഗോസിപ്പുകളും ഉണ്ടായെങ്കിലും, നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പ്രതികരിച്ചത്. എന്നാല്‍ അതിനുശേഷമാണ് ആ സൗഹൃദം പ്രണയമായി മാറിയത് എന്ന് സ്വാസിക പറഞ്ഞു. ഇപ്പോഴിതാ കല്യാണം കഴിഞ്ഞുള്ള രാത്രി കസിൻസ് ഇവർക്ക് കൊടുത്ത പണിയാണ് വൈറലാകുന്നത്.’ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ ടാസ്‌ക്’ എന്ന് പറഞ്ഞ് നിശാന്ത് മേനോന്‍ ആണ് വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ സ്വാസികയെ ഒരു മുറിയിൽ പൂട്ടിയിടുന്നു. ശേഷം മുറിയുടെ താക്കോൽ കസിൻസ് ഒളിപ്പിച്ചുവയ്ക്കുന്നത് കാണാം. ആ സമയത്ത് പ്രേമിനെ കൂട്ടികൊണ്ട് വന്ന് മുറിയുടെ താക്കോൽ കണ്ടുപിടിക്കാൻ ആവശ്യപ്പെടുന്നു. ദീർഘനേരത്തെ തെരച്ചിലിനൊടുവിൽ പ്രേം…

Read More

ഭാഗ്യയേയും ശ്രേയസിനേയും അനുഗ്രഹിക്കാൻ ഗവര്‍ണര്‍ ‘ലക്ഷ്മി’യിലെത്തി; സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത കൂടി കുടുംബം പങ്കുവച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകളേയും ഭർത്താവിനേയും ആശിർവദിക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തെ താരത്തിന്‍റെ വസതിയായ ലക്ഷ്മിയിൽ എത്തി. ഭാഗ്യാ സുരേഷിനും ശ്രേയസ് മോഹനും ഗവർണർ വിവാഹാശംസകൾ നേർന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു. കേരള സദ്യ ഒരുക്കിയാണ് സുരേഷ് ഗോപിയും കുടുംബവും ആരിഫ് മുഹമ്മദ് ഖാന് സ്വീകരണം നൽകിയത്. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ജനുവരി 17 ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹ ചടങ്ങ്. താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തും കൊച്ചിയിലുമായി താരസമ്പന്നമായ വിവാഹ സത്കാരവും നടന്നു.

Read More

കാത്തിരുന്ന സുദിനം വന്നെത്തി: ഗോപികയുടെ കഴുത്തിൽ താലി ചാർത്തി ജിപി

തൃശൂർ: ഏവരുടേയും പ്രിയപ്പെട്ട താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിൽ കുമാറും വിവാഹിതരായി. തൃശൂർ വടക്കുംനാഥക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഒക്ടോബർ 23ന് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതിനു പിന്നാലെ തന്‍റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തിയതിയും ഗോവിന്ദ് പത്മസൂര്യ വെളിപ്പെടുത്തിയിരുന്നു. നിരവധി താരങ്ങളാണ് യുവമിഥുനങ്ങൾക്ക് ആശംസ അറിയിച്ചെത്തിയത്. വിവാഹത്തിനു മുൻപ് നടന്ന ഹൽദി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവച്ചിരുന്നു. ബാലതാരമായെത്തിയ ഗോപിക സീരിയലിലൂടെയാണ് പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അവതാരകനായും നടനായും എത്തിയ ഗോവിന്ദ് പത്മസൂര്യ മലയാളികൾക്ക് പ്രിയങ്കരനാണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

എന്‍റെ അച്ഛനൊരു സംഘിയല്ല, അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹം ‘ലാൽസലാം’ പോലെയൊരു ചിത്രം ചെയ്യില്ല: ഐശ്വര്യ രജനികാന്ത്

ചെന്നൈ: രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്‍റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് അത്യധികം വേദനാജനകമെന്ന് ഐശ്വര്യ. ലാൽസലാം’ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ. ‘പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനാണ് ശ്രമിക്കാറുള്ളത്. എങ്കിലും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് എന്‍റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും കാണിച്ചു തരാറുണ്ട്. അതെല്ലാം കാണുന്പോൾ ദേഷ്യമാണ് വരുന്നത്. സമീപകാലത്തായി ചിലർ എന്‍റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, എന്താണ് അതിന്‍റെ അർഥമെന്ന് അറിയില്ല. പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് ചിലരോട് ചോദിച്ചപ്പോൾ പറഞ്ഞുതന്നു. രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം ‘ലാൽസലാം’ പോലെയൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ’ എന്ന് ഐശ്വര്യ രജനികാന്ത് പറഞ്ഞു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് വിഷ്ണു…

Read More