‘സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല’; പാർവതി തിരുവോത്ത്

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളാണ് പാർവതി തിരുവോത്ത്. മലയാളത്തോടൊപ്പം ഇതരഭാഷകളിലും താരം തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ പാർവതി കഴിഞ്ഞ ദിവസം സൂപ്പർ സാറ്റാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. “സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്‍റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ, താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്”, എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്. വീഡിയോ…

Read More

‘ഇപ്പോൾ പശ്ചാത്താപമോ ഹാംഗ്ഓവറോ ഇല്ല’ മദ്യപാനം നിർത്തിയിട്ട് 8 വർഷമാകുന്നു; ശ്രുതി ഹാസൻ

ഉലകനായകൻ കമൽ ഹാസന്‍റെ മകളാണെങ്കിലും താരപുത്രിയുടേതായ ആനുകൂല്യങ്ങളൊന്നുമില്ലാതെ കരിയറിൽ സ്ഥാനം കണ്ടെത്തിയ നടിയാണ് ശ്രുതി ഹാസൻ. നടിയായും ഗായികയായും തിളങ്ങുന്ന താരമാണ് ശ്രുതി. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി വേഷമിട്ട ശ്രുതിക്കു കരിയറിൽ ഉയർച്ചകൾക്കൊപ്പം താഴ്ചകളും വന്നിട്ടുണ്ട്. ഒരു ഘ‌ട്ടത്തിൽ ശ്രുതി സിനിമാ രംഗത്ത് സജീവമല്ലാതെയുമായി. എന്നാലിന്ന് ശ്രുതിയുടെ സിനിമകൾ തുടരെ വരുന്നുണ്ട്. എ‌ടുത്തുപറയത്തക്ക ഹിറ്റുകളൊന്നും നടിക്ക് അടുത്ത കാലത്ത് ഇല്ല. അതേസമയം റിലീസ് ചെയ്യാനിരിക്കുന്ന സലാർ എന്ന ചിത്രത്തിൽ ശ്രുതിക്കും ആരാധകർക്കും വലിയ പ്രതീക്ഷയുണ്ട്. ഇപ്പോഴിതാ താൻ മദ്യപാനം നിർത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസൻ. എട്ട് വർഷമായി താൻ മദ്യപിക്കാറില്ലെന്ന് ശ്രുതി തുറന്ന് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്ന് പറച്ചിൽ. പാർട്ടികളിൽ പങ്കെടുക്കുന്ന ആളാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. മുമ്പ് പാർട്ടികൾ ഇഷ്ടമായിരുന്നു. പക്ഷെ കഴിഞ്ഞ എട്ട് വർഷമായി മദ്യപിക്കാറില്ല. മദ്യപിക്കാതെ പാർട്ടികളിൽ…

Read More

‘ട്വിസ്റ്റുമില്ല, സസ്‌പെന്‍സുമില്ല, ഇമോഷനുകളാണ് നേര്’

‘ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് നേര്. ഇതില്‍ സസ്‌പെന്‍സും ട്വിസ്റ്റുമില്ല. സിനിമ തുടങ്ങി 10 മിനിറ്റ് കഴിയുമ്പോള്‍ ക്രൈം എന്താണെന്നും അതു ചെയ്തയാള്‍ ആരാണെന്നും അറിയാം. ഇമോഷണല്‍ ഡ്രാമ ആഗ്രഹിച്ചു വരുന്നവര്‍ നിരാശരാവില്ല. മറിച്ച് ഇതൊരു ത്രില്ലറാണ്, ട്വിസ്റ്റുണ്ട് എന്നൊക്കെ പ്രതീക്ഷിച്ചുവരുന്നവര്‍ നിരാശരാവും..’ – മോഹന്‍ലാല്‍ സിനിമ നേരിന്‍റെ സംവിധായകന്‍ ജീത്തു ജോസഫ് രാഷ്്ട്രദീപികയോടു സംസാരിക്കുന്നു. ശാന്തി മായാദേവി രചനാപങ്കാളിയായത്…? ദൃശ്യം 2 ന്‍റെ സമയത്തു പ്ലാന്‍ ചെയ്ത പ്രോജക്ടാണു നേര്. അക്കാലത്താണ് വക്കീല്‍കൂടിയായ ശാന്തിയുമായി ഈ കഥ സംസാരിച്ചത്. കോര്‍ട്ട് റൂം ഡ്രാമ ആയതിനാല്‍ കോടതി നടപടിക്രമങ്ങളും രീതികളും അടുത്തറിയുന്ന ഒരാള്‍ എഴുതിയാല്‍ നന്നായിരിക്കുമെന്നു തോന്നി. സ്‌ക്രിപ്റ്റിംഗിലേക്ക് എത്താന്‍ രണ്ടു വര്‍ഷമെടുത്തു. കാരണം, ശാന്തിയും തിരക്കിലായിരുന്നു. നമ്മുടെ നാട്ടിലുള്‍പ്പെടെ പലയിടങ്ങളിലും നടന്ന ഒരു ക്രൈമില്‍നിന്നാണ് ഈ സിനിമയുടെ ഐഡിയ. ആ ക്രൈമിലെ ഒരു പ്രത്യേ കതയാണ് എന്നെ…

Read More

മാനസിക നില പരിശോധിക്കണം

എന്‍റെ ആരോപണം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടാണ് കയറൂരിവിട്ടത് പോലെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഡോ. ബിജു ആള് കയറാത്ത സിനിമയുടെ സംവിധായകനാണെന്ന് രഞ്ജിത്ത് പറയുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് സാംസ്കാരിക വകുപ്പ് മന്ത്രിയോടാണ്. രഞ്ജിത്തിനോട് ഞാൻ ചോദിക്കാനില്ല. അയാൾ മറുപടി പറയില്ല. ബഹുമാനപ്പെട്ട മന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത്, അരവിന്ദനെപോലെ അടൂർ ഗോപാലകൃഷ്ണനെ പോലെ ഷാജി എൻ. കരുണിനെ പോലെ 100 ദിവസമൊന്നും ഓടാത്ത പടമെടുക്കുന്നവർ ഇങ്ങനെ പരിഹസിക്കപ്പെടേണ്ടവരാണോ? മന്ത്രി മറുപടി പറയണം. രാഷ്ട്രീയക്കാർ പരസ്പരം പറയുന്ന വലിയ ഡയലോഗുണ്ട്, മാനസിക നില പരിശോധിക്കണമെന്ന്. ഇദ്ദേഹത്തോട് പറയുകയാണ് ഒന്ന് മാനസിക നില പരിശോധിക്കുന്നത് നല്ലതാണെന്ന്. പുള്ളിക്ക് വിദ്വേഷമുള്ള, ഇഷ്ടപ്പെടാത്ത വ്യക്തികളെ അധിക്ഷേപിക്കാനാണോ ഈ സ്ഥാനം ഉപയോഗിക്കേണ്ടത്? മന്ത്രി ഇതിന് ഉത്തരം പറയണം. അവാർഡിൽ ഇടപെട്ടു എന്ന വ്യക്തമായ തെളിവ് നൽകിയിട്ട് അങ്ങനെയൊന്നും അദ്ദേഹം…

Read More

അമ്മയോടു ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് ജാന്‍വി

തന്‍റെ ആദ്യ ചിത്രമായ ധടക്കിന്‍റെ സെറ്റിൽ വരുന്നതില്‍ നിന്ന് അമ്മയും നടിയുമായ ശ്രീദേവിയെ വിലക്കിയിരുന്നുവെന്നു വെളിപ്പെടുത്തി നടി ജാൻവി കപൂർ. എന്നാല്‍ ആ തീരുമാനം തന്‍റെ ജീവിതത്തിലെ ഏറ്റവും ദുഃഖം തോന്നിപ്പിക്കുന്ന കാര്യമാണ് ഇപ്പോഴെന്നും ജാന്‍വി വിശേഷിപ്പിച്ചു. നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്‍റെയും മകളായ ജാൻവി 2018ലെ ധടക് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ദുബായിൽ വച്ച് ശ്രീദേവി മരിച്ച് മാസങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. അമ്മയുടെ മേല്‍നോട്ടത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു. അതു ബോധപൂർവം ആഗ്രഹിച്ചതാണ്. ശ്രീദേവിയുടെ മകളായതുകൊണ്ടാണ് നിനക്ക് ആദ്യ സിനിമ കിട്ടിയത് എന്ന് ആളുകൾ നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ആദ്യചിത്രത്തില്‍ അമ്മയില്‍നിന്ന് ഒരു സഹായവും സ്വീകരിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്‍റെ മുകളില്‍ അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടെന്ന് മനസിലാക്കിയതിനാല്‍ ആദ്യ സിനിമ തുടങ്ങുമ്പോള്‍ തന്നെ പറഞ്ഞു. ദയവായി…

Read More

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ വെള്ളിമേഘം

സിനിമയ്ക്കുള്ളിലെ ആരും പറയാത്ത വ്യത്യസ്തമായൊരു കഥ അവതരിപ്പിക്കുകയാണ് വെള്ളിമേഘം എന്ന തമിഴ് ചിത്രം. ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് വെള്ളിമേഘം. സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. ചെന്നൈ, കൊച്ചി, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴിൽ ശ്രദ്ധേയനായി മാറിയ ആർകെ എന്നറിയപ്പെടുന്ന രാജ് കുമാർ എന്ന സംവിധായകന് എട്ടുവർഷമായി ഒരു ചിത്രവും സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല. വർഷങ്ങളായി തങ്ങളുടെ കഥയുമായി, തമിഴിലെ യുവ തിരക്കഥാകൃത്തുക്കളായ, സന്തോഷ് ,രഘു എന്നിവർ ആർകെയുടെ പുറകേ അലയുകയാണ്. പല കഥകളും ആർകെ നിഷേധിച്ചെങ്കിലും ഒടുവിൽ പുതിയതായി എഴുതിയ കഥയോട് ആർകെക്കു താത്പര്യമായി. സംവിധായകന്‍റെ നിർദ്ദേശപ്രകാരം തിരക്കഥ എഴുതിത്തുടങ്ങി. അതിനിടയ്ക്കുണ്ടായ ചില സംഭവ വികാസങ്ങൾ എല്ലാവരെയും ഞെട്ടിച്ചു. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ അവതരിപ്പിക്കുന്ന വെള്ളിമേഘം, വ്യത്യസ്തമായൊരു സൈക്കോത്രില്ലർ…

Read More

വാഗമണ്ണിൽ നിന്ന് അടിപൊളി ചിത്രങ്ങളുമായി വരദ

സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ താര ജോഡികളാണ് ജിഷിന്‍ മോഹനും വരദയും.വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത് സജീവമായി തുടരുന്നു. വാഗമണ്ണിലെ ഗ്ലാസ്ബ്രിഡ്ജിൽ നിന്നുള്ള വരദയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഗ്ലാസ്‌ ബ്രിഡ്ജിന് മുകളിൽ നിന്ന് താഴേക്കുള്ള ദൃശ്യങ്ങളും നടി പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് വരദ. ജിഷിന്‍ മോഹനും വരദയും വേർപിരിയുന്നു എന്ന തരത്തിൽ പല വാർത്തകളും പരന്നു. എന്നാൽ ഇരുവരും ഇതിനോട് ഇതുവരെയും പ്രതികരിച്ചില്ല. 2006 ൽ പുറത്തിറങ്ങിയ വാസ്തവം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളിലൂടെയാണ് താരം അധികവും ശ്രദ്ധിക്കപ്പെടുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. 

Read More

ക്യൂട്ട്നെസ് അലേർട്ട്; മകൾ രാഹയുടെ വിളിപ്പേരുകൾ വെളിപ്പെടുത്തി ആലിയ ഭട്ട്

ആലിയ ഭട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ‘സൺഡേ ഫൺ ഡേ – ആസ്ക് മീ എനിത്തിംഗ്’ എന്ന സെഷൻ ഹോസ്റ്റ് ചെയ്തു. സെഷനിൽ രാഹയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർന്നുവന്നത്.  രാഹയുടെ വിളിപ്പേര് എന്താണെന്ന് അറിയാൻ ഒരു ആരാധകൻ ആഗ്രഹിച്ചു. ആ ചോദ്യത്തിന് ആലിയ ഭട്ട് ഉടൻ തന്നെ മറുപടി നൽകുകയും രാഹയുടെ മൂന്ന് പേരുകൾ വെളിപ്പെടുത്തുകയും ചെയ്തു. രാഹു, രാര, ലോലിപോപ്പ് എന്നിങ്ങനെ മൂന്ന് പേരും വെളിപ്പെടുത്തി. ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും മകൾ രാഹയ്ക്ക് നവംബറിലാണ് ഒരു വയസ്സ് തികഞ്ഞത്. കോഫി വിത്ത് കരൺ 8 എന്ന പരിപാടിയിലും രാഹയെ കുറിച്ച് ആലിയ സംസാരിച്ചു. ഷോയിൽ തന്‍റെ സഹോദരഭാര്യ കരീന കപൂറിനൊപ്പമാണ് വന്നത്. കെജോയുടെ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലെ തും ക്യാ മൈലേ എന്ന ഗാനത്തിന്‍റെ ചിത്രീകരണത്തെ കുറിച്ചും ആലിയ പറഞ്ഞിരുന്നു. …

Read More

ആരാധ്യയുടെ പ്രകടനത്തെ പ്രശംസിച്ച് ബിഗ് ബി

ധീരുഭായ് അംബാനി ഇന്‍റർനാഷണൽ സ്‌കൂളിന്‍റെ വാർഷിക ദിന ചടങ്ങ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി ബോളിവുഡ് താരങ്ങൾ തങ്ങളുടെ കുട്ടികൾക്ക് പിന്തുണയുമായി പരിപാടിയിൽ പങ്കെടുത്തു. അമിതാഭ് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ ചടങ്ങിനെത്തി. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ,  ഷാഹിദ് കപൂർ, കരീന കപൂർ ഖാൻ, കരൺ ജോഹർ, സുഹാന ഖാൻ, അഗസ്ത്യ തുടങ്ങി നീണ്ടനിര തന്നെ ഉണ്ടായിരുന്നു.  എന്നാൽ ഇവിടെ താരമായത് ബച്ചൻ കുടുംബത്തിന്‍റെ പ്രിയങ്കരിയായ ആരാധ്യ ബച്ചനാണ്. തന്‍റെ മികച്ച പ്രകടനത്തിലൂടെ എല്ലാവരുടെയും ഹൃദയം ആരാധ്യ കീഴടക്കി. ആരാധ്യയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ.  പേരക്കുട്ടിയുടെ കഴിവ് കണ്ട് ആരാധ്യയുടെ മുത്തച്ഛൻ അമിതാഭ് ബച്ചനും ഏറെ സന്തോഷിക്കുകയും, ബിഗ് ബി തന്‍റെ പുതിയ ബ്ലോഗിൽ ആരാധ്യയെ പ്രശംസിച്ച് ചില വരികൾ എഴുതുകയും ചെയ്തു. തന്‍റെ പേരക്കുട്ടി സ്റ്റേജിൽ വളരെ നാച്ചുറൽ ആയിരുന്നെന്നും…

Read More

ലൊക്കേഷനിലിരുന്നാണ് നേരിന്‍റെ സ്ക്രിപ്റ്റ് എഴുതുന്നത്; എത്ര വലിയ ഡയലോഗും ലാലേട്ടന്‍ പഠിക്കും; ശാന്തി മായാദേവി

ലാലേട്ടന് ലൊക്കേഷനില്‍ അന്ന് ഷൂട്ട് ചെയ്യേണ്ട സ്‌ക്രിപ്റ്റ് കൊടുക്കും. ശേഷം ഇടയ്ക്ക് ഞാന്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ചേയ്ഞ്ച് ചെയ്യും. അപ്പോള്‍ ജീത്തു സാര്‍ പറയും താന്‍ ലൊക്കേഷനില്‍ വന്നിരുന്ന് എഴുതുന്നതാകും നല്ലത്. കാരണം നല്ല ഡയലോഗുകളൊക്കെ വരുന്നുണ്ടെന്ന്. പിന്നെ ലാലേട്ടന് ആ തിരുത്തിയ സ്‌ക്രിപ്റ്റ് കൊടുത്താല്‍ ഇതല്ലല്ലോ രാവിലെ തന്നത്, ഈ കുട്ടി എന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ ഡയലോഗുകള്‍ മാറ്റുന്നതെന്ന് ചോദിക്കും. ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ ഈ ഡയലോഗ് കുറച്ച് കൂടെ നല്ലതാണ് ലാലേട്ടാ ഇങ്ങനെ പറയാമോയെന്ന് ചോദിക്കുമ്പോള്‍. ലാലേട്ടന്‍ അങ്ങനെയൊന്നും പറയാന്‍ പറ്റില്ലെന്ന് പറയും. പക്ഷെ എത്ര വലിയ ഡയലോഗാണെങ്കിലും ലാലേട്ടന്‍ അതു പഠിക്കുമെന്ന് ശാന്തി മായാദേവി.

Read More