വിശദമായി പഠിച്ചു ചെയ്ത സിനിമ

കഥയ്ക്ക് പ്രാധാന്യം നൽകി മുന്നേറുന്ന സിനിമയാണ് ‘നേര്’. ഏറ്റവും മനോഹരമായി, ആളുകളെ മടുപ്പിക്കാത്ത തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ സത്യം കണ്ടെത്തുക എന്നതാണ് സിനിമയുടെ ലക്ഷ്യം. കൂടാതെ ഇമോഷണലായ കോർട്ട് റൂം ഡ്രാമ കൂടിയാണ് ചിത്രം. ജീത്തു ചെയ്യുന്ന വ്യത്യസ്തമായ സിനിമയാണിത്. എങ്ങനെയാണ് ഒരു കോർ‌ട്ട് റൂം പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സിനിമ എടുത്തത്. കോടതിയിൽ എങ്ങനെയാണു പെരുമാറേണ്ടത് എന്നതൊന്നും ഞങ്ങൾ ക്കൊന്നും അറിയില്ലായിരുന്നു. തിരക്കഥാകൃത്ത് ശാന്തി അഡ്വക്കേറ്റ് കൂടിയായതുകൊണ്ട് അതെല്ലാം അവർ വഴി ഞങ്ങൾ മനസിലാക്കി. വക്കീലന്മാരുടെ കോർട്ട് റൂമിലെ ബിഹേവിയറിനെക്കുറിച്ചും അറിയില്ലായിരുന്നു. കോടതിയിൽ കയറിട്ടുണ്ടെങ്കിലും അവിടുത്തെ പെരുമാറ്റ രീതികളെക്കുറിച്ചൊന്നും വിശദമായി അറിയില്ലായിരുന്നു. -മോഹൻലാൽ

Read More

സ്റ്റൈലിഷ് ലുക്കിൽ സാമന്ത

തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. എംടിവിയുടെ ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയപ്പോള്‍ സാമന്ത ധരിച്ച ഔട്ട്ഫിറ്റാണ് വൈറലാകുന്നത്. ജംപ്‌സ്യൂട്ട് സ്റ്റൈലിലുള്ള ഡെനിം ടോപ്പും പാന്‍റുമാണ് സാമന്ത ധരിച്ചത്. ഈ ഔട്ട്ഫിറ്റിലെ പാന്‍റിന്‍റെ ഡിസൈനാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. കീറിയ ഭാഗം സേഫ്റ്റി പിന്നുകള്‍ കൊണ്ട് കൂട്ടിച്ചേര്‍ക്കുന്നതു പോലെയുള്ള ഡിസൈനാണ് പാന്‍റില്‍ നല്‍കിയിരിക്കുന്നത് ഹാര്‍ട്ട് ഷേപ്പിലുള്ള സ്ലീവ്‌ലെസ് ടോപ്പാണ് ഇതിനൊപ്പം ധരിച്ചത്. സൈഡില്‍ കട്ടുള്ള ഈ ടോപ്പിന്‍റെ മുന്‍ഭാഗം പാന്‍റുമായി കൂടിച്ചേരുന്ന രീതിയിലാണുള്ളത്.ഇതിനൊപ്പം രണ്ട് ലെയറുകളോട് കൂടിയ സില്‍വര്‍ ചെയിനും ഹെവി വര്‍ക്കുള്ള വളകളും ചെയിൻ ബ്രേസ്‌ലെറ്റും അണിഞ്ഞു. ചെറിയ സ്റ്റഡും മോതിരവും താരം ധരിച്ചിരുന്നു. അഴിച്ചിട്ട രീതിയിലാണ് മുടി സ്റ്റൈല്‍ ചെയ്തത്. പിങ്ക് ഗ്ലോസി ലിപ്‌സിറ്റിക്കും സില്‍വര്‍ ഐ ഷാഡോയും കറുപ്പ് നെയിൽ പോളിഷും താരത്തിന് സ്‌റ്റൈലിഷ് ലുക്ക്…

Read More

മീരാ ജാസ്മിനും നരേനും വീണ്ടും

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യൂൻ എലിസബത്ത് 29ന് തിയറ്ററുകളിലെത്തും. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാന്‍റിക് കോമഡി എന്‍റർടെയ്നറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമിച്ച ഈ ചിത്രത്തിന് അർജുൻ ടി. സത്യനാണ് തിരക്കഥ തയാറാക്കിയത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ചിത്രത്തിൽ രൺജി പണിക്കർ, ജോണി ആന്‍റണി, ശ്വേതാ മേനോൻ, രമേഷ് പിഷാരടി, മല്ലികാ സുകുമാരൻ, ജൂഡ് ആന്‍റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് മറ്റ് പ്രധാന…

Read More

ബിസിനസിലും ശക്തയായ വനിത; ലേഡി സൂപ്പർസ്റ്റാർ നയൻതാര

ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളാണ് നയന്‍താര. തെന്നിന്ത്യന്‍ ഭാഷകളില്‍ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങുന്ന നയതാര അടുത്തയിടെ ഷാരൂഖ് ഖാനൊപ്പം അറ്റ്‌ലിയുടെ സംവിധാനത്തിൽ ജവാൻ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലേക്കുള്ള തന്‍റെ എന്‍ട്രിയും വിജയകരമാക്കി. എന്നാല്‍ നടി എന്ന നിലയില്‍ മാത്രമല്ല ഇപ്പോൾ നയന്‍സിനെ ബഹുമതികള്‍ തേടി എത്തുന്നത്. 2021ൽ ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം റൗഡി പിക്‌ചേഴ്‌സ് എന്ന നിര്‍മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വർഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്‍റ് തന്നെ നയൻസ് അവതരിപ്പിച്ചിട്ടുണ്ട്. ചർമസംരക്ഷണ ബ്രാൻഡ് 9 സ്കിൻ, സാനിറ്ററി നാപ്കിൻ ബ്രാൻഡ് ഫെമി 9, സൂപ്പർഫുഡ് ബ്രാൻഡായ ദി ഡിവൈൻ ഫുഡ് എന്നിവയാണ് നയന്‍സ് ആരംഭിച്ച പുതിയ സംരംഭങ്ങള്‍. ഇതിനാല്‍ തന്നെ ബിസിനസ് ടുഡേയുടെ ഡിസംബർ ലക്കത്തില്‍ സോയ അക്തർ, സംഗീത റെഡ്ഡി, മാധബി…

Read More

ഷാരൂഖ് ഖാന് പത്മശ്രീ ലഭിച്ചോ? ബിഗ് ബിയുടെ ചോദ്യത്തിൽ അന്ധംവിട്ട് കിംഗ് ഖാന്‍റെ പുത്രി

അഭിനയത്തിലേക്കുള്ള സിനിമാ തിരഞ്ഞെടുപ്പുകൾ കൂടാതെ, ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ കുട്ടികൾ അവരുടെ പൊതുവിജ്ഞാനത്തിന്‍റെ പേരിൽ നിരവധി തവണ ട്രോളുകൾ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു ബോളിവുഡ് നടന്‍റെ മകൾക്ക് തന്‍റെ പിതാവിന് ലഭിച്ച അവാർഡ് ഏതെന്ന് അറിയില്ലെങ്കിൽ എന്ത് സംഭവിക്കും? അതെ! അമിതാഭ് ബച്ചന്‍റെ കൗൺ ബനേഗ ക്രോർപതി 15 എന്ന ഷോയിൽ ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാൻ പ്രത്യക്ഷപ്പെട്ടപ്പോൾ സംഭവിച്ചത് അതാണ്. ഷാരൂഖാനെ കുറിച്ച് ബിഗ് ബി സുഹാനയോട് ഒരു ചോദ്യം ചോദിച്ചു. അടുത്തിടെ  സുഹാന ഖാൻ, അഗസ്ത്യ നന്ദ, ഖുഷി കപൂർ, യുവരാജ് മെൻഡ, വേദാംഗ് റെയ്‌ന, മിഹിർ അഹൂജ, അദിതി സെഹ്ഗാൾ  എന്നിവർ അവരുടെ ചിത്രമായ ‘ദി ആർച്ചീസ്’ന്‍റെ സംവിധായിക സോയ അക്തറിനൊപ്പം ഷോയിൽ എത്തിയതാണ് ഇവർ. ഈ താരങ്ങളോട് അമിതാഭ് ബച്ചൻ പല ചോദ്യങ്ങളും ചോദിച്ചു. എന്നാൽ അച്ഛൻ ഷാരൂഖ് ഖാന്…

Read More

ഐഎഫ്എഫ്കെ വേദിയിൽ തുടർച്ചയായ രണ്ടാം തവണയും രഞ്ജിത്തിന് കൂവൽ

തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന സമ്മേളന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. തുടർച്ചയായ രണ്ടാം തവണയാണ് രഞ്ജിത്തിനു നേരെ കൂവൽ ഉണ്ടാകുന്നത്. വലിയ കൂവൽ നേരിട്ടെങ്കിലും രഞ്ജിത്ത് പ്രസംഗം തുടർന്നു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉണ്ടായത്. കഴിഞ്ഞ ഐഎഫ്എഫ്കെയുടെ സമാപന വേദിയിലും സമാന സംഭവം നടന്നു. സിനിമ കാണാൻ സീറ്റ് കിട്ടാത്തവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത് നടത്തിയ പ്രസ്താവനക്കെതിരെയാണ് കഴിഞ്ഞ വർഷം പ്രതിഷേധമെങ്കിൽ ഇത്തവണ ചലചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് കൂവലിനു കാരണമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത് പ്രതികരിച്ചിരുന്നു. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍ നിലവില്‍ ഭിന്നിപ്പില്ലെന്നുമാണ് രഞ്ജിത്തിന്‍റെ വാദം. എന്നാൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട്…

Read More

സൂപ്പര്‍ ഹീറോ വാർത്ത തെറ്റ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പാര്‍വതി തിരുവോത്ത്. പാര്‍വതി സൂപ്പര്‍ ഹീറോയാകുന്നുവെന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാര്‍വതി. നടി പാര്‍വതി തിരുവോത്ത് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാൻ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ദുല്‍ഖറായിരിക്കും നിര്‍മാണം എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് അഭ്യൂഹമാണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്. ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ലെന്ന് പാര്‍വതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. പാര്‍വതി തിരുവോത്ത് നായികയായി വേഷമിടുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് തങ്കലാൻ ആണ്. വിക്രമാണ് തങ്കലാനില്‍ നായകനായി എത്തുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാര്‍വതി തിരുവോത്തിനൊപ്പം മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിയാൻ…

Read More

ഓരോ സിനിമയ്ക്കും ഒരു ജാതകമുണ്ട്

325ലധികം സിനിമകൾ ചെയ്തിട്ട് എത്രയോ സിനിമകൾ മോശമായി‌ട്ടുണ്ട്. സിനിമകൾ മോശമാകുന്നത് എങ്ങനെയെന്ന് പറയാൻ പറ്റില്ല. ഓരോ സിനിമയും എടുക്കേണ്ട രീതികളുണ്ട്, അതിനൊരു ജാതകമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അല്ലെങ്കിൽ എല്ലാ സിനിമയും വിജയിക്കേണ്ടേ. എന്തോ ഒരു മാജിക് ഉണ്ട്. ഒരു നടൻ എന്ന നിലയിൽ എന്‍റെ ജോലി വരുന്ന സിനിമകൾ മാക്സിമം ചെയ്യാൻ നോക്കുകയെന്നാണ്. വേണമെങ്കിൽ വർഷത്തിൽ ഒരു സിനിമ ചെയ്യാം. അത് പോരെ. കാരണം കൂടെ ഒരുപാട് പേരുണ്ട്. അവരെയൊക്കെ സഹായിക്കാൻ മോശം സിനിമ ചെയ്യണം എന്നല്ല അതിന്‍റെ അർഥം. ചെയ്യുന്ന കൂട്ടത്തിൽ ചില മോശം സിനിമകളും ഉണ്ടാകും. -മോഹൻലാൽ

Read More

അസിനുമായി ഒരു പ്രശ്നവുമില്ല

ഞാനും അസിനും വഴക്കായിരുന്നുവെന്നത് തീര്‍ത്തും കിംവദന്തി മാത്രമായിരുന്നു. ഒരു നായികയായിട്ടും എനിക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഇത്തരം വാര്‍ത്തകള്‍ വളരെ വിചിത്രമായിട്ടാണ് തോന്നിയത്. ഞാനും അന്ന് ഇതൊക്കെ കേട്ടിരുന്നു. പക്ഷെ അതിനോടൊന്നും പ്രതികരിക്കണം എന്ന് തോന്നിയില്ല. ഒരു ഫിലിംഫെയര്‍ അവാര്‍ഡില്‍ വച്ചായിരുന്നു അസിനെ ആദ്യമായി കാണുന്നത്. വര്‍ഷം എന്ന സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് സ്വീകരിക്കാനായി എത്തിയതായിരുന്നു ഞാൻ. അസിന്‍ വരുമ്പോള്‍ ഞാന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അസിന്‍ അടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്തു. വര്‍ഷത്തിലെ എന്‍റെ അഭിനയത്തെ അസിൻ പ്രശംസിച്ചു. തങ്ങള്‍ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും അന്നാണ്. – തൃഷ കൃഷ്ണൻ

Read More

താൻ അഭിപ്രായം പറഞ്ഞത് സ്വന്തം വീടിന്‍റെ വരാന്തയിലിരുന്ന്; വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് രഞ്ജിത്ത്

തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി കേരള ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അക്കാഡമി ചെയർമാന്‍റെ കസേരയിൽ ഇരുന്നുകൊണ്ടല്ല താൻ അഭിപ്രായം പറഞ്ഞതെന്നും സ്വന്തം വീടിന്‍റെ വരാന്തയിലിരുന്ന് നടത്തിയ സാധാരണ സംഭാഷണമാണതെന്നും രഞ്ജിത്ത് പറഞ്ഞു. ഡോ. ബിജുവിനെ കുറിച്ച് പറഞ്ഞതും വ്യക്തിപരമായ അഭിപ്രായമാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോർപ്പറേഷനിൽനിന്ന് സംവിധായകൻ ഡോ. ബിജു രാജി വച്ചിരുന്നു. അതേസമയം വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സംവിധായകന്‍ ഡോ.ബിജു നേരിട്ടുകണ്ട് ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. രഞ്ജിത്തിനെ മാറ്റുന്നതില്‍ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്ത് സ്വയംതിരുത്താന്‍ തയാറായില്ലെങ്കില്‍ അദ്ദേഹത്തെ നീക്കണമെന്ന് ഒന്‍പത് ഭരണസമിതി അംഗങ്ങള്‍ ഇന്നലെ ചലച്ചിത്ര അക്കാദമി സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

Read More