ഗള്‍ഫില്‍ പണംവാരി ക്ലബില്‍ കയറി കണ്ണൂര്‍ സ്ക്വാഡ്

പ്രേക്ഷകർ ഇരു കെെയ്യും നീട്ടി സ്വീകരിച്ച മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’  രാജ്യത്തിനു പുറത്ത് കളക്ഷൻ വാരി കൂട്ടുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.  സെപ്തംബര്‍ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്.  ആഗോള ബോക്സോഫീസില്‍ 70 കോടിയിലേക്ക് കടക്കാൻ പോകുന്ന ചിത്രം ഇതുവരെ ജിസിസി ബോക്സോഫീസില്‍ 3 മില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ട്. പ്രമുഖ മൂവിട്രാക്കറായ ഫോറം കേരളത്തിന്‍റെ ലിസ്റ്റ് പ്രകാരം  പ്രേമം, പുലിമുരുകന്‍, ലൂസിഫര്‍, കുറുപ്പ്, ഭീഷ്മ പര്‍വ്വം, 2018, കണ്ണൂര്‍ സ്ക്വാഡ്  എന്നീ  മലയാള ചിത്രങ്ങളാണ് ജിസിസിയില്‍ മൂന്ന് മില്ല്യണ്‍ പിന്നിട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ജി.സി.സി, യു എസ്, യു കെ ഉൾപ്പെടെ മറ്റു വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് കണ്ണൂർ സ്‌ക്വാഡ്.

Read More

ആരാണ് മുന്നിൽ? ജനപ്രീതിയിൽ മുന്നിലുള്ള താരങ്ങൾ ഇവർ

മറ്റ് മേഖലകളെ അപേക്ഷിച്ച് സിനിമ മേഖലയിലുള്ളവർക്ക് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത ഏറെയാണ്. സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളായ് പിന്നീട് അറിയപ്പെട്ട താരങ്ങളുമുണ്ട്. അതൊക്കെ ആ കഥാപാത്രത്തിനും അഭിനേതാവിനും കിട്ടുന്ന സ്വീകാര്യതയെ കാണിക്കുന്നു. എന്നാൽ ഇത്തരത്തിൽ ജനപ്രീയരായ താരങ്ങളിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ആർക്കാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഓരോ മാസവും മുന്നിലുള്ള താരങ്ങളുടെ പട്ടിക ഓർമാക്സ് മീഡിയ എന്ന മീഡിയ കൺസൾട്ടിംഗ് പങ്ക് വയ്ക്കാറുണ്ട്. കഴിഞ്ഞ മാസത്തിലെ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നവരുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. പട്ടികയിൽ മുന്നിൽ നയൻതാരയാണ്. ജവാന്‍റെ വിജയം പോയമാസത്തിൽ താരത്തിനെ മുന്നിലെത്തിച്ചു. അടുത്തതായ് മുന്നിൽ നിൽക്കുന്ന താരം സാമന്തയാണ്. രണ്ടാം സ്ഥാനത്തെത്തിയ സാമന്തയെ പുതിയ ചിത്രമായ ഖുഷി അനുകൂലിച്ചു. അടുത്തിടെ കുറച്ച് ചിത്രങ്ങൾ പരാജയപ്പെട്ടെങ്കിലും താരം തിരിച്ചെത്തിയിരിക്കുക‍യാണ്. തൃഷയാണ് മൂന്നാം സ്ഥാനത്തുള്ളത്. തമന്ന നാലാം സ്ഥാനത്തും.  

Read More

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയൂഷ് മെർജൂയിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ

വിഖ്യാത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മെർജൂയിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ. വീട്ടിൽ നിന്ന് കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയതെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോർട്ട് ചെയ്തു. കഴുത്തിലാണ് രണ്ടു പേർക്കും കുത്തേറ്റത് എന്നാണ് ഐആർഎൻഎ റിപ്പോർട്ട്. ഇന്നലെ രാത്രി കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ  ദാരിയൂഷ് മെർജൂയിയുടെ മകള്‍  മോണ മെർജൂയിയാണ് ഇവര്‍ കൊല്ലപ്പെട്ടത് ആദ്യം കണ്ടത്. ഇവർ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു മെർജൂയിയുടെ ഭാര്യ വഹിദെ മുഹമ്മദീഫറി  തങ്ങൾക്ക് ഭീഷണിയുണ്ടെന്ന്ഏ താനും നാളുകൾക്ക് മുൻപ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണം അരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമല്ല.  1970 കളുടെ തുടക്കത്തിൽ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച സംവിധായകനാണ് മെർജൂയി. 1998 ലെ ചിക്കാഗോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ…

Read More

എനിക്ക് സിനിമയിൽ ഗോഡ്‌ഫാദർമാരില്ല; പ്രിയാമണി

ഇതുവരെ ഞാൻ ബന്ധുവായ വിദ്യാ ബാലന്‍റെ ഇൻഫ്ളുവൻസ് ഉപയോഗിച്ചിട്ടില്ല. അങ്ങനെ ആരുടെയെങ്കിലും ഇൻഫ്ലുവെൻസ് ഉപയോഗിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതുവരെ ഞാൻ ചെയ്തതും പിടിച്ചുനിന്നതുമെല്ലാം എന്‍റെ കഴിവ് കൊണ്ടുതന്നെയാണ്. ഞാൻ എന്‍റെ സ്വന്തം കാലിൽ മാത്രമേ നിൽക്കൂ. എന്‍റെ കഠിനാധ്വാനവും ഉത്സാഹവും കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും ഇങ്ങനെ നിൽക്കുന്നത്. എനിക്ക് ഇൻഡസ്ട്രിയിൽ ഗോഡ്ഫാദർമാരില്ല. ആരുടേയും ഇൻഫ്ലുവെൻസ് ഉപയോഗിക്കാറില്ല, ഉപയോഗിച്ചിട്ടുമില്ല. ഇനി ഉപയോഗിക്കുമെന്ന് കരുതുന്നുമില്ല

Read More

സല്‍മാന്‍ ഖാന് മൂവായിരം രൂപയ്ക്ക് ഞാനെന്ത് വാങ്ങാനാണ്;സൊനാക്ഷി സിൻഹ

കോളജില്‍നിന്നു വോളണ്ടിയര്‍ ആയി പോയതാണ് എന്‍റെ ആദ്യത്തെ ജോലി. അഞ്ച് ദിവസത്തെ ഫാഷന്‍ വീക്കിനായിരുന്നു പോയത്. മൂവായിരം രൂപയായിരുന്നു പ്രതിഫലം. അവിടെ വച്ച് സല്‍മാനെ കണ്ടു, നീയെന്താണ് ഇവിടെ ചെയ്യുന്നതെന്ന് ചോദിച്ചു. പണം കിട്ടുമോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. എത്രയെന്ന് ചോദിച്ചപ്പോള്‍ മൂവായിരം എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് എന്നോട് തനിക്കൊരു സമ്മാനം വാങ്ങിത്തരാന്‍ പറഞ്ഞു. ഞാന്‍ ഇന്നുവരെയും ആ സമ്മാനം നല്‍കിയിട്ടില്ല. സല്‍മാന്‍ ഖാന് മൂവായിരം രൂപയ്ക്ക് ഞാനെന്ത് വാങ്ങാനാണ്.

Read More

പൊട്ടാത്ത, തോല്‍ക്കാത്ത ഒരു ഉരുക്കുസ്ത്രീയാണ് ഞാന്‍;കില്ലര്‍ ലുക്കിൽ അവന്തിക മോഹന്‍

ആത്മസഖിയെന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു സുപരിചിതയായി മാറിയ താരമാണ് അവന്തിക മോഹന്‍. അന്യഭാഷാ നടിയാണെങ്കിലും മികച്ച സ്വീകാര്യതയാണ് താരത്തിനു ലഭിച്ചത്. പരമ്പര അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ആത്മസഖിക്കു പിന്നാലെ മറ്റു ചില പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലുണ്ട് താരം. മോഡലിംഗില്‍ നിന്ന് അഭിനയരംഗത്തു വന്ന താരത്തിന്‍റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്‍റും നല്‍കി ചിത്രങ്ങള്‍ ഹിറ്റാക്കിക്കഴിഞ്ഞു. കില്ലര്‍ ലുക്ക് എന്നാണ് നടി സാധിക വേണുഗോപാല്‍ നല്‍കിയിരിക്കുന്ന കമന്‍റ്. പൊട്ടാത്ത, തോല്‍ക്കാത്ത ഒരു ഉരുക്കുസ്ത്രീയാണ് ഞാന്‍ എന്നാണ് ചിത്രങ്ങള്‍ക്ക് അവന്തിക നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

Read More

‘സദാചാര’ക്കാരെ ശ്രദ്ധിക്കാറില്ല;ഞാൻ എങ്ങനെയാകണമെന്ന് ഞാൻ തീരുമാനിക്കും;തമന്ന ഭാട്ടിയ

തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങി പാൻ ഇന്ത്യൻ താരമായി അറിയപ്പെടുന്ന നടിയാണ് തമന്ന ഭാട്ടിയ. കൈനിറയെ അവസരങ്ങളാണ് ഇപ്പോൾ നടിക്കു ലഭിക്കുന്നത്. മുംബൈക്കാരി ആണെങ്കിലും തമന്ന തിളങ്ങിയത് തെന്നിന്ത്യൻ സിനിമകളിൽ ആയിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര താരമായി നിറഞ്ഞുനിന്ന തമന്നയ്ക്ക് ഈ അടുത്തകാലത്തായാണ് ബോളിവുഡിൽനിന്നു മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾതന്നെ നിരന്തരം വാർത്തകളിലും നിറയുന്നുണ്ട് തമന്ന. അടുത്തിടെയാണ് നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന് നടി വെളിപ്പെടുത്തിയത്. തമന്നയുടെ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. സോഷ്യൽ മീഡിയയിലും തമന്നയുടെ കരിയറും വ്യക്തി ജീവിതവുമൊക്കെ ചർച്ചയാകാറുണ്ട്. അതുകാരണം നിരവധി വിമർശനങ്ങളും ട്രോളുകളും പരിഹാസങ്ങളുമെല്ലാം തമന്നയ്ക്ക് നേരിടേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ അതിനെയൊക്കെ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമന്ന. എഴുത്തുകാരനായ ലൂക്ക് കുട്ടീഞ്ഞോയുമായുള്ള ഒരു അഭിമുഖത്തിലാണ് സോഷ്യൽ മീഡിയ ട്രോളുകളെയും നെഗറ്റീവ് കമന്‍റുകളെയും നേരിടുന്നതിനെക്കുറിച്ച് നടി മനസുതുറന്നത്‌. തുടക്കത്തിൽ…

Read More

അമ്മയായശേഷവും എന്‍റെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല

ജീവിതം നല്ല രീതിയിൽ ബാലൻസ് ചെയ്യുന്ന ശക്തരായ സ്ത്രീകൾ എനിക്ക് ചുറ്റുമുണ്ട്. ജീവിതത്തിന്‍റെ സന്തുലിതാവസ്ഥ കൈവരിക്കുന്നത് നമുക്ക് ജന്മസിദ്ധമാണ്. ഒന്നിലേറെ കാര്യങ്ങൾ ചെയ്യുന്നതിൽ സ്ത്രീകൾ വിദഗ്ധരാണ്. ശരിയായ രീതിയിൽ സമീപിച്ചാൽ വ്യക്തിപരമായ ജീവിതവും പ്രൊഫഷണലായ കാര്യങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാൻ കഴിയും. അമ്മയായ ശേഷവും എന്‍റെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല. പകരം എങ്ങനെ ജീവിതത്തിലെ ഓട്ടം കുറച്ച് ഒരു കേന്ദ്രം കണ്ടെത്താം, ജീവിതത്തിലെ ലളിതമായ കാര്യങ്ങൾ ആസ്വദിക്കാം തുടങ്ങിയ വിലപ്പെട്ട പാഠങ്ങൾ എനിക്ക് പകർന്ന് തരികയാണ് മാതൃത്വം ചെയ്തത്. എനിക്ക് അഗാധമായ സംതൃപ്തി തോന്നുന്നു. -നയൻതാര

Read More

എല്ലാവർക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടാവണമെന്നില്ല; മിയ ജോർജ്

ജോലിയും കുടുംബവും ഒരേ സമയം മാനേജ് ചെയ്യാൻ കഴിയുന്നത് സ്ത്രീകളുടെ മിടുക്കാണ്. എനിക്ക് ഡെലിവറിക്കുശേഷവും ജോലി ചെയ്യാൻ സാധിക്കുന്നത് കുടുംബത്തിന്‍റെ പിന്തുണ കൊണ്ടാണ്. എന്‍റെ കുഞ്ഞിനെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏല്പിച്ചിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്. എന്‍റെ വീട്ടിൽ മമ്മിയെ എലിപ്പിച്ചിട്ടും ഭർത്താവിന്‍റെ വീട്ടിൽ അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ ഏല്പ്പിച്ചും എനിക്ക് പോകാൻ കഴിയും. മോൻ രണ്ടിടത്തും നിൽക്കും. അവൻ ഹാപ്പിയുമാണ്. അതുകൊണ്ടാണ് മനഃസമാധാനത്തോടെ എനിക്ക് ഷൂട്ടിന് പോകാൻ സാധിക്കുന്നത്. എല്ലാവർക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടായിക്കൊള്ളണം എന്നില്ല. ദൈവം സഹായിച്ച് എനിക്ക് അങ്ങനെയൊരു പിന്തുണ കിട്ടുന്നത് കൊണ്ട് മുന്നോട്ട് പോകുന്നു. -മിയ ജോർജ്

Read More

അ‍ഭ്യൂഹങ്ങൾക്ക് വിരാമം; ആ ടാറ്റൂകൾ സാമന്ത മായ്ച്ചു

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏവരുടേയും പ്രിയപ്പെട്ട താരജോഡികളായിരുന്നു നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും. 2017 ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2021 ല്‍ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വേര്‍പിരിയുകയായിരുന്നു. തങ്ങളുടെ ബന്ധം തകരാനുള്ള കാരണം ഇരുവരും ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. അടുത്തയിടെ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. വിവാഹ മോചനത്തിനുശേഷവും നാഗചൈത്യനയുടെ പേര് തന്‍റെ ശരീരത്തില്‍ ടാറ്റൂ ചെയ്തത് സാമന്ത മായ്ച്ചിരുന്നില്ല. ഇതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. തന്‍റെ ഏറ്റവും പുതിയ ഫോട്ടോകളിലൂടെ നാഗചൈതന്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന വാര്‍ത്തകളെ തള്ളിക്കളയുകയാണ് സാമന്ത. തന്‍റെ ദുബായ് യാത്രയുടെ ഫോട്ടോയിലൂടെ നാഗ ചൈതന്യയുടെ പേരു ടാറ്റൂ ചെയ്തതു നീക്കം ചെയ്തതായി സാമന്ത വെളിപ്പെടുത്തി. നാഗചൈതന്യയുമായി ബന്ധത്തിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ വിളിപ്പേര് തന്‍റെ വാരിയെല്ലിന്‍റെ ഭാഗത്ത്…

Read More