നിന്‍റെ വീട് എന്‍റെ ഉദരമായിരുന്നു;മകനെ കുറിച്ച് മനസു തുറന്ന് മഞ്ചു പത്രോസ്

എന്‍റെ മകനാണ് എന്‍റെ ശക്തിയും പിന്തുണയും. കുറച്ചുകാലം നിന്‍റെ വീട് എന്‍റെ ഉദരമായിരുന്നു. അന്നൊക്കെ ഞാൻ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ നീ ഈ ലോകത്തേക്ക് വന്നപ്പോൾ അന്നും ഞാൻ നിന്നെ പൊന്നുപോലെ നോക്കി വളർത്തി. നിന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു. എന്തിനും ഏതിനും. ഞാൻ എന്നും നിന്‍റെ ഒപ്പം തന്നെ ഉണ്ടാകും. പക്ഷെ നിനക്ക് ഒരിക്കലും അറിയില്ല നീ എന്നെ എത്രമാത്രം പിന്തുണക്കുന്നു, എന്നെ എത്രമാത്രം നീ സംരക്ഷിക്കുന്നുവെന്ന്. എന്‍റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്‍റെ ശക്തിയും സപ്പോർട്ടും എല്ലാം. ഞാൻ നിന്നോട് അത്രയധികം കടപ്പെട്ടിരിക്കുന്നു മോനെ. എന്നെ ഇത്രത്തോളം നീ സംരക്ഷിക്കുന്നതിൽ. ഞാൻ പ്രസവിച്ച എന്‍റെ ഏറ്റവും നല്ല സുഹൃത്താണ് നീ. മഞ്ജു പത്രോസ് പറഞ്ഞു.

Read More

പൃഥ്വിയെ ഞാൻ ഒഴിവാക്കിയതല്ല;സിബി മലയിൽ

എന്‍റെയും പൃഥ്വിരാജിന്‍റെയും റിലേഷനിൽ ഒരു വിള്ളൽ സംഭവിച്ചു. അത് ഒരിക്കലും എന്‍റെ കുറ്റംകൊണ്ടല്ല. എന്നാൽ പൃഥ്വി വിചാരിച്ചിരിക്കുന്നത് അങ്ങനെയാണ്. അമൃതം എന്ന സിനിമയിലേക്ക് ജയറാമിന്‍റെ അനിയന്‍റെ റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ ആയിരുന്നു. പ്രൊഡ്യൂസറും കഥാകൃത്തുമാണ് പൃഥ്വിയോട് കഥ പറയാൻ പോയത്. എന്നാൽ പൃഥ്വിയുടെ പ്രതിഫലം കൂടുതലായതിനാൽ അവരോട് പറഞ്ഞത് നിങ്ങളുടെ ബജറ്റിൽ ആ ക്യാരക്റ്റർ ചെയ്യാൻ ശ്രമിക്കൂ എന്നാണ്. അതിനും ബുദ്ധിമുട്ടാണെങ്കിൽ വേറെ ആരെയെങ്കിലും നോക്കാമെന്നും ഞാൻ പറഞ്ഞു. പക്ഷേ പൃഥ്വിയും അവരും തമ്മിൽ ഒരു ധാരണയിലെത്തിയില്ല. അദ്ദേഹം വിചാരിച്ചിരിക്കുന്നത് ഞാനാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ്. ആ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതൊരു അകൽച്ചയായി ഇപ്പോഴും കിടക്കുന്നു. അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സെല്ലുലോയിഡിലെ പ്രകടനത്തിന് ലഭിച്ചപ്പോൾ അതിന് നിർണായക തീരുമാനമെടുത്ത വ്യക്തി ഞാനായിരുന്നു. എന്‍റെ അഭിപ്രായമാണ് ജൂറി ഗൗരവത്തിൽ എടുത്തത്.…

Read More

ചുവപ്പില്‍ ഗ്ലാമര്‍ ക്വീനായാണ് ദീപ്തി സതി;വെെറലായി ഫോട്ടോ ഷൂട്ട്

ഫോട്ടോഷൂട്ടുകള്‍കൊണ്ട് മാസ്മരികത തീര്‍ക്കുന്ന താരമാണ് ദീപ്തി സതി. താരം പങ്കുവച്ച ഫോട്ടോകൾ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുകയാണ്. ചുവപ്പില്‍ ഗ്ലാമര്‍ ക്വീനായാണ് ദീപ്തി സതി എത്തിയിരിക്കുന്നത്. വണ്ടര്‍ വുമണെന്നാണ് ഒരു ആരാധകര്‍ നൽകിയിരിക്കുന്ന കമന്‍റ്. ചുവപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പാണ് താരം അണിഞ്ഞിരിക്കുന്നത്. ബ്ലാക്ക് മിനിസ്‌കെര്‍ട്ടാണ് ടോപ്പിനോടൊപ്പം ധരിച്ചിരിക്കുന്നത്. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച ദീപ്തി 2012-ല്‍ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. നീന എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്. പിന്നീടു തമിഴ്, കന്നട, തെലുങ്ക് മറാത്തി സിനിമകളിലും അഭിനയിച്ചു. അതീവ ഗ്ലാമറസായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കുന്ന താരസുന്ദരിയാണ് ദീപ്തി. മുബൈയിൽ ജനിച്ച ദീപ്തിയുടെ അമ്മ മലയാളിയാണ്. 

Read More

വാമിഖയുടെ ചൂടൻരംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

ലൈംഗിക രംഗങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നടി വാമിഖ ഗബ്ബിക്കും താരത്തിന്‍റെ പുതിയ ചിത്രത്തിനുമെതിരേ രൂക്ഷവിമർശനം. ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വാമീഖ ഗബ്ബി. താരത്തിന്‍റെ പുതിയ ചിത്രമായ ഖുഫിയ ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. അമര്‍ ഭൂഷണിന്‍റെ എക്‌സേപ്പ് ടു നോ വേര്‍ എന്ന നോവലിനെ ആസ്പദമാക്കി വിശാല്‍ ഭരദ്വാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്‌പൈ ത്രില്ലര്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. അതിനിടെ ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വാമീഖ ഗബ്ബിയുടെ സ്വകാര്യ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, ചിത്രത്തിനെതിരേയും വാമീഖ ഗബ്ബിക്കെതിരേയും വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.  ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ…

Read More

മോശം പെരുമാറ്റം ഉണ്ടാവുമ്പോൾ വിരൽ ചൂണ്ടണം; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നിത്യ മേനോൻ. ബാലതാരമായി സിനിമയിലെത്തിയ നിത്യ തന്‍റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും നിത്യ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും നിത്യക്ക് കഴിഞ്ഞു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളും നിത്യയുടെ പേരിൽ വന്നിരുന്നു. പലപ്പോഴും ഇതിനെതിരേ പ്രതികരിക്കാറില്ല. എന്നാൽ അടുത്തിടെ നിത്യയുടെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചപ്പോൾ താരം ഇതിനെതിരേ രംഗത്തെത്തുകയും ചെയ്തു. തമിഴ് ചലച്ചിത്രമേഖലയിൽനിന്ന് തനിക്ക് ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഒരു സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടൻ അപമര്യാദയായി പെരുമാറിയെന്നും നിത്യ പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് വാർത്ത തെറ്റാണെന്ന് നിത്യ അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിത്യ മേനോൻ. തന്നെക്കുറിച്ച് വരുന്ന കിംവദന്തികളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന്…

Read More

ഇന്ത്യയിലെ ആദ്യ എഐ സിനിമ മോണിക്ക ഒരു എഐ സ്റ്റോറി ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്‍റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ ഐ സ്റ്റോറി എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യ എ.ഐ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. മാഹി റിറ്റ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പി പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ എം. മുകുന്ദൻ, യുനിസിയോ, കൈതപ്രം ദാമോദരൻ നമ്പൂതിരി, രമേശ് പറമ്പത്ത് എംഎൽഎ, വി.എം. ഇബ്രാഹിം, എൻ.പി ഉല്ലേഗ്, ശിഹാബുദ്ധീൻ പൊയ്തുംകടവ്, പ്രദീപ് ചൊക്ലി കെ.പി.ശ്രീശൻ, ഇ.എം. അഷറഫ്, സോമൻ പന്തക്കൽ എന്നിവർ പ്രസംഗിച്ചു. അപർണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന…

Read More

ഡയമണ്ട് നെക്ലേസിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രത്തിനായി എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാഞ്ഞതെന്ന് പൃഥ്വിരാജ്; ലാൽ ജോസിന്‍റെ മറുപടി ഇങ്ങനെ

അയാളും ഞാനും തമ്മിൽ എന്ന സിനിമയ്ക്കായി പൃഥിരാജിനെ സമീപിച്ചപ്പോൾ ഡയമണ്ട് നെക്ലേസിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രത്തിനായി എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാഞ്ഞത് എന്ന് ചോദിച്ചു. ഫഹദ് അസലായി ചെയ്തിട്ടുണ്ട്, പക്ഷെ എന്തുകൊണ്ട് എന്‍റെ മുഖം ലാലുവേട്ടന്‍റെ മനസിൽ വന്നില്ലെന്നും ചോദിച്ചു. ഇപ്പോൾ ആലോചിക്കുമ്പോൾ രാജുവിന് പറ്റിയ റോൾ ആണെങ്കിലും കഥ ഇഖ്ബാൽ എന്നോട് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ഫഹദിന്‍റെ മുഖമാണെന്ന് മറുപടി നൽകി. എന്നെപ്പോലൊരു ആക്ടറിന് കൊതി തോന്നുന്ന കഥാപാത്രമായിരുന്നു അതെന്ന് പൃഥിരാജ് പറഞ്ഞു. 

Read More

എന്‍റെ ശരീരം കണ്ട് ഗ്യാസ് ടാങ്കര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു; റാഷി ഖന്ന

എന്‍റെ കരിയറില്‍ നേരിട്ട ഏറ്റവും മോശം വിമര്‍ശനം എന്‍റെ ശരീര ഭാരത്തെച്ചൊല്ലിയുള്ളതുതന്നെയാണ്. തുടക്കകാലത്ത് സൗത്തില്‍ അവര്‍ പറഞ്ഞിരുന്നത് ഞാനൊരു ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു. പക്ഷെ ഞാന്‍ ഒന്നും എതിര്‍ത്ത് പറഞ്ഞിരുന്നില്ല. കാരണം മുഖ്യധാരയിലുള്ളവരെ അപേക്ഷിച്ച് എനിക്ക് വലിപ്പം കൂടുതലായിരുന്നു. പിന്നീട് ഞാന്‍ ഫിറ്റായി. അതുപക്ഷെ ആരെയും സന്തോഷിപ്പിക്കാനല്ല. എന്‍റെ ജോലി അത് ആവശ്യപ്പെടുന്നതിനാലാണ്. ഓണ്‍ലൈനിലും അല്ലാതെയും ഞാന്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ട്. സത്യത്തില്‍ അതൊന്നും ഞാന്‍ ഗൗനിച്ചിരുന്നില്ല. എനിക്ക് പിസിഒഡിയുണ്ട്. അതിനാല്‍ തടി നിയന്ത്രിക്കുക എനിക്ക് പ്രയാസമാണ്. ആളുകള്‍ക്ക് സ്‌ക്രീനില്‍ കാണുന്നത് മാത്രമേ അറിയൂ. ഞാന്‍ ആത്മീയതില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. അതിനാല്‍ നെഗറ്റീവിറ്റിയില്‍ നിന്നും മാറി നടക്കാന്‍ എനിക്ക് സാധിക്കാറുണ്ടെന്ന് റാഷി ഖന്ന പറഞ്ഞു.

Read More

മോശം പെരുമാറ്റം ഉണ്ടാവുമ്പോൾ അവർക്കുനേരേ വിരൽ ചൂണ്ടണം;തുറന്നടിച്ച നിത്യ മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നിത്യ മേനോൻ. ബാലതാരമായി സിനിമയിലെത്തിയ നിത്യ തന്‍റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും നിത്യ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും നിത്യക്ക് കഴിഞ്ഞു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളും നിത്യയുടെ പേരിൽ വന്നിരുന്നു. പലപ്പോഴും ഇതിനെതിരേ പ്രതികരിക്കാറില്ല. എന്നാൽ അടുത്തിടെ നിത്യയുടെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചപ്പോൾ താരം ഇതിനെതിരേ രംഗത്തെത്തുകയും ചെയ്തു. തമിഴ് ചലച്ചിത്രമേഖലയിൽനിന്ന് തനിക്ക് ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഒരു സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടൻ അപമര്യാദയായി പെരുമാറിയെന്നും നിത്യ പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് വാർത്ത തെറ്റാണെന്ന് നിത്യ അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിത്യ മേനോൻ. തന്നെക്കുറിച്ച് വരുന്ന കിംവദന്തികളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന്…

Read More

ചിരി മാജിക്കില്‍നിന്ന് സിനിമാ സ്‌ക്വാഡില്‍

ടി.ജി. ബൈജുനാഥ് മിമിക്രി, സ്‌കിറ്റ്, ചാനല്‍ വേദികളില്‍ ചിരിയുടെ വെടിക്കെട്ടു തീര്‍ക്കുന്ന അസീസ് നെടുമങ്ങാട് മെഗാ, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള നിര്‍ണായക വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാകുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത തങ്കമണിയില്‍ ദിലീപിനൊപ്പമുള്ള വേഷം. ജയ ജയ ജയ ജയ ഹേയില്‍ ബേസിലിനൊപ്പമുള്ള അനി എന്ന കഥാപാത്രമാണ് അസീസിന്‍റെ കരിയറിലെ ആദ്യ വഴിത്തിരിവ്. മിമിക്രി വേദികളില്‍നിന്നു സിനിമയിലെത്തിയ കഥ അസീസ് പങ്കുവയ്ക്കുന്നു. പൃഥ്വിയുടെ കൈപിടിച്ച് സ്‌കൂള്‍നാടകങ്ങളിലായിരുന്നു തുടക്കം. സുരാജിന്‍റെ പരിപാടികള്‍ കണ്ട് മിമിക്രി മനസില്‍ കയറി. പത്തില്‍ പഠിക്കുമ്പോള്‍ മിമിക്‌സ് ഗാനമേളയില്‍ മ്യൂസിക് ചെയ്യാന്‍ തിരുവനന്തപുരം മാഗ്‌നെറ്റോയിലെത്തി. സ്‌കിറ്റ് റിഹേഴ്‌സലിനിടെ ഒരു കഥാപാത്രത്തിന്‍റെ ഡമ്മിയായിരുന്ന ഞാൻ ഡയലോഗ് പറഞ്ഞു പെർഫോം ചെയ്തതോടെ എല്ലാവരും ഞെട്ടി. അടുത്ത റിഹേഴ്‌സലില്‍ ആ വേഷം എനിക്കു കിട്ടി.…

Read More